Saturday 5 June 2010

ജമായത്ത് മുക്കിയ സൂറ.



ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റില് ഒരു ഖുറാന് പരിഭാഷ ഉണ്ട്. ജമായത്ത് സ്ഥാപകനായ മൌദൂദിയുടെ വിശദീകരണങ്ങളോടുകൂടിയ ഒരു ഖുറാന് പരിഭാഷ. പക്ഷെ അതില് സൂറ 111 അന്വേഷിച്ചാല് കിട്ടില്ല. അധ്യായം 111:ഖുറാനിലെ വളരെ ചെറിയ ആ സൂറ അവര് മുക്കിക്കളഞ്ഞു. അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന് വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില് മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.

അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.
മൊഹമ്മദിന്റെ അമ്മാവനായ അബുള് ഉസ ഇബന് അബ്ദുള് മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില് ആശ്ചര്യമുണ്ടാക്കില്ല.

111.


1. Perish the two hands of Abu Lahab (an uncle of the Prophet), and perish he!


2. His wealth and his children (etc.) will not benefit him!


3. He will be burnt in a Fire of blazing flames!


4. And his wife too, who carries wood (thorns of Sadan which she used to put on the way of the Prophet , or use to slander him).


5. In her neck is a twisted rope of Masad (palm fibre).


1. അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന് നാശമടയുകയും ചെയ്തിരിക്കുന്നു.


2. അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.


3. തീജ്വാലകളുള്ള നരകാഗ്നിയില് അവന് പ്രവേശിക്കുന്നതാണ്.


4. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.


5. അവളുടെ കഴുത്തില് ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

മൊഹമ്മദിന്റെ അച്ഛന്റെ സഹോദരനായിരുന്നു അബുള് ഉസ. മൊഹമ്മദിന്റെ മുത്തച്ഛനായിരുന്ന അബ്ദുള് മുത്തലിബ് മുസ്ലിം ആയിരുന്നില്ല. അതിനുള്ള മഹാഭാഗ്യം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല. മൊഹമ്മദിന് അള്ള ഖുറാന് കെട്ടിയിറക്കുന്നതിനു മുന്നേ അദ്ദേഹം മരിച്ചു പോയിരുന്നു.അതു കൊണ്ട് അദ്ദേഹം നരകത്തിലെ വിറകുകഷണമാകുമെന്ന് മൊഹമ്മദ് ഒരിക്കല് പറഞ്ഞു. മുത്തലിബ്ബിന്റെ മകനായ അബുള് ഉസക്ക് അത് രസിച്ചില്ല. സ്വന്തം പിതാക്കന്മാരെ സ്നേഹിക്കുന്ന ഒരു മകനും അത് അംഗീകരിക്കാന് സാധ്യതയില്ല.


അത് കേട്ടാല് സുബോധമുള്ള ആരും എതിര്പ്പു പ്രകടിപ്പിക്കും. അബൂല് ഉസയുമതേ ചെയ്തുള്ളു. തന്തക്കു വില പറയുന്ന മക്കള് എന്നു കേട്ടിട്ടുണ്ട്. തന്തയുടെ തന്തക്കു വില പറയാന് മാത്രം അല്പ്പത്തമുണ്ടായിരുന്നു മൊഹമ്മദിന്. മൊഹമ്മദ് കാണിച്ച നാറിത്തരത്തെ എതിര്ത്ത ഉസയെ ഭര്സി്ക്കാനും ശപിക്കാനും മാത്രമായിട്ടാണ് മൊഹമ്മദിന്റെ ദൈവം അള്ള ഈ സുറ ഇറക്കിയത്. ഉസയെ മാത്രമല്ല ഉസയുടെ ഭാര്യയെപ്പോലും അള്ളാ വെറുതെ വിടുന്നില്ല. വിറകു ചുമട്ടുകാരി എന്നു വിളിച്ചാക്ഷേപിച്ച അവരുടെ കഴുത്തില് ഈന്തപ്പനനാരു കൊണ്ടുള്ള കയറു കെട്ടി വലിക്കുമത്രേ. ഏതാണ്ടിതുപോലെ.




86 comments:

kaalidaasan said...

തന്തക്കു വില പറയുന്ന മക്കള് എന്നു കേട്ടിട്ടുണ്ട്. തന്തയുടെ തന്തക്കു വില പറയാന് മാത്രം അല്പ്പത്തമുണ്ടായിരുന്നു മൊഹമ്മദിന്. മൊഹമ്മദ് കാണിച്ച നാറിത്തരത്തെ എതിര്ത്ത ഉസയെ ഭര്സി്ക്കാനും ശപിക്കാനും മാത്രമായിട്ടാണ് മൊഹമ്മദിന്റെ ദൈവം അള്ള ഈ സുറ ഇറക്കിയത്. ഉസയെ മാത്രമല്ല ഉസയുടെ ഭാര്യയെപ്പോലും അള്ളാ വെറുതെ വിടുന്നില്ല. വിറകു ചുമട്ടുകാരി എന്നു വിളിച്ചാക്ഷേപിച്ച അവരുടെ കഴുത്തില് ഈന്തപ്പനനാരു കൊണ്ടുള്ള കയറു കെട്ടി വലിക്കുമത്രേ.

സന്തോഷ്‌ said...

മൌദൂദിയുടെ വിശദീകരണങ്ങളോടു കൂടിയ മറ്റൊരു ഖുര്‍ ആന്‍ പരിഭാഷയില്‍ സൂറ 111 ലഭ്യമാണ്.

അബൂലഹബിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞുപോയി. അവന്‍ നശിച്ചു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരുപകാരവും ചെയ്തില്ല. തീര്‍ച്ചയായും ജ്വാലകളുയരുന്ന നരകത്തില്‍ അവന്‍ എരിയുന്നതാകുന്നു. (ഒപ്പം) അവന്റെ ഏഷണിക്കാരിയായ പെണ്ണും. അവളുടെ കഴുത്തില്‍ പനനാരുകൊണ്ടൊരു വടമുണ്ടാകും.

Unknown said...

മഹാകാളിയുടെ സ്ഥിരബുദ്ധിയില്‍ വല്ലവര്‍ക്കും വല്ല തെറ്റിദ്ധാരണയും ഉണ്ടെകില്‍ ഇപ്പോള്‍ തന്നെ തിരുത്തിക്കോളൂ. എന്തോ സാങ്കേതിക പിഴവ് മൂലം ഒരു അദ്ധ്യായം ഡിസ്പ്ലേ ആവാത്തതിനാല്‍ ആ അദ്ധ്യായം തന്നെ മുക്കി എന്ന് പറയാന്‍ മാത്രമുള്ള വിഡ്ഢിത്തം മഹാകാളിക്കല്ലാതെ ആരിലുണ്ടാവും? പ്രസ്തുത സൈറ്റില്‍ ഒരുപാട് പരിഭാഷകള്‍ വേറെയും ഉണ്ടല്ലോ. ജമാഅത് വിരോധത്താല്‍ ഉണ്ടായിരുന്ന മന്ദബുദ്ധിയും ഇല്ലാതായിപ്പോയ മഹാകാളീ, നിന്നോളം വിഷം കാളകൂടത്തിനു പോലുമില്ലല്ലോ!

കുരുത്തം കെട്ടവന്‍ said...

ടൈറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ ജമാഅത്തെ ഇസ്‌ലാമി എതോ സൂറ (സുഹ്‌റ എന്ന നാമമുള്ള സ്ത്രീ) തട്ടികൊണ്ടുപോയി എന്നൊക്കെയാണു. (വെറുതേ കാടുകേറി, ക്ഷമി, കാളീ). പിന്നീട്‌ പോസ്റ്റ്‌ വായിച്ചപ്പോഴല്ലേ മനസ്സിലായത്‌ ഖുര്‍ആനിലെ അധ്യായമാണു പരാമര്‍ശ വിഷയം എന്ന്. എതായാലും ഒരു സൂറത്തും ആരും കാളിയെ പേടിച്ച്‌ 'മുക്കില്ല'! സാങ്കേതിക തകരാറുമുലം പ്രകടമാകാത്തതിനെയും സൂറത്ത്‌ മുക്കി എന്നൊക്കെ 'ആഘോഷി'ച്ചത്‌ നന്നായി. കാളി, സന്തോഷ്‌ തുടങ്ങിയ ക്രിസ്ത്യാനികള്‍ക്ക്‌ ഉള്ള അഭിപ്രായമല്ല ചില ക്രിസ്ത്യാനികള്‍ക്കെങ്കിലും എന്ന് മനസ്സിലാക്കുന്നത്‌ നല്ലതാണു.

സന്തോഷ്‌ said...

കുരുത്തം കെട്ടവന്‍, ഞാന്‍ എവിടെയാണ് ജമാഅത്തെഇസ്ലാമിയെ പറ്റി അഭിപ്രായം പറഞ്ഞത്?

കുരുത്തംകെട്ടവന്‍ തന്ന ലിങ്കിലെ വാര്‍ത്ത വായിച്ചു. മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ" എന്നു. ഇതിന്റെ അര്‍ഥം ചിലര്‍ക്ക് മനസ്സിലാവും ചിലര്‍ക്ക് മനസ്സിലാവില്ല, മനസ്സിലാകുന്നതുവരെ മാങ്ങയ്ക്ക് മധുരം ആണ് എന്ന് പറയുന്നതില്‍ തെറ്റുമില്ല.

കുരുത്തം കെട്ടവന്‍, ഇന്നലെ ഒരു വാര്‍ത്ത ചിത്രം സഹിതം വായിച്ചു. "ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും‍" ചിത്രത്തില്‍ ഇടതുസംഘടനാ നേതാക്കളെയും അവരുടെ പ്ലക്കാര്‍ഡുകളും കാണാം, പക്ഷെ ജമാഅത്തെ നേതാക്കള്‍ ഉണ്ടെങ്കിലും അവരുടെതായ ഒരു പ്ലക്കാര്‍ഡുകളും ആ ചിത്രത്തില്‍ ഇല്ല. എടുക്കാന്‍ മറന്നതോ അതോ കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിട്ടതോ?

>> എതായാലും ഒരു സൂറത്തും ആരും കാളിയെ പേടിച്ച്‌ 'മുക്കില്ല' <<

പക്ഷെ ഇവിടെ ഒരാള്‍ ബ്ലോഗിലെ കമന്റിനെ പേടിച്ചു ഖുര്‍ ആന്‍ സൂക്തങ്ങള്‍ മുക്കി. സാധിക്കുമെങ്കില്‍ കുരുത്തം കെട്ടവന്‍ അവിടെ ചോദിച്ചിരിക്കുന്ന ചോദ്യത്തിനു അവിടെ ഉത്തരം പറയൂ.

kaalidaasan said...

ഹാരിസ്,

സാങ്കേതിക തകരാരായിരിക്കാം. കല്‍ക്കിയുടെ ബ്ളോഗില്‍ രണ്ടു ദിവസം മുന്നെ സംഭവിച്ച അതേ തകരാറ്. പക്ഷെ കുറെ അധികം നാളുകളായി ഈ തകരാറുണ്ട്. മറ്റ് ലിങ്കുകളിലേക്കൊന്നും ആ പ്രശ്നമില്ല. എന്തേ ആരും ഇതു വരെ അത് പരിഹരിക്കാന്‍ ശ്രമിച്ചില്ല.ഹാരീസിനിന്നു തന്നെ അതൊന്നു ശരിയാക്കിക്കൂടെ?

ജമായത്തിനോടെനിക്ക് വിരോധമുണ്ട്. അതു കൊണ്ടു തന്നെയാണു ഞാന്‍ അവര്‍ക്കെതിരെ എഴുതുന്നതും. ജനാധിപത്യം മതേതരത്വം സോഷ്യലിസം തുടങ്ങിയ പുരോഗമന ആശയങ്ങള്‍ക്കെതിരെ നിലപടെടുത്ത മൌദൂദി സ്ഥാപിച്ച പ്രസ്ഥാനമായതുകൊണ്ടാണത്. സത്യ സന്ധനായ മൌദൂദി യധാര്‍ത്ഥ ഇസ്ലാമിനെ അടിസ്ഥാനമാക്കിയാണതൊക്കെ പറഞ്ഞത്. യധാര്‍ത്ഥ ഇസ്ലാമിന്റെ മറ്റൊരു മുഖമാണ്, ഇപ്പോള്‍ ജമായത്തിന്റെ വെബ് സൈറ്റില്‍ ഇല്ലാത്ത സൂറ 111. അള്ളായുടെ മനുഷ്യ സ്നേഹം വഴിഞ്ഞൊഴുകൂന്ന സൂറ.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

കുരുത്തം കെട്ടവന്‍,

സൂറ എന്നു കേള്‍ക്കുമ്പോള്‍ സുഹറ എന്നു മനസിലാകുന്നതും ഇസ്ലാമിക വിശ്വാസമനുസരിച്ച് ശരിയായിരിക്കാന്‍ സാധ്യതയുണ്ട്. ബിഗ് ബാംഗ് ഒക്കെ ഖുറാനില്‍ പറഞ്ഞിരിക്കുന്നതു പോലെ ഇതും പറഞ്ഞിട്ടുണ്ടാകും. താങ്കള്‍ വായിച്ചിരിക്കാന്‍ സാധ്യതയില്ല.

എന്നേപ്പേടിച്ച് ആരെങ്കിലും സൂറത്ത് മുക്കിയെന്ന് ഞാനെങ്ങും അവകാശപ്പെട്ടില്ല. ഒരു വ്യക്തിയേയുമയാളുടെ കുടുംബത്തേയും ചീത്ത പറയാന്‍ മാത്രമായി അള്ളാ എന്ന മുസ്ലിം ദൈവം നടത്തിയ ദിവ്യ വെളിപാടുകളാണാ സൂറയിലുള്ളത്. അതാണിവിടെ പരാമര്‍ശിച്ചത്.

എത്രയോ മുസ്ലിങ്ങള്‍ ബി ജെ പിയില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചേരുന്നു. അവര്‍ക്കൊക്കെ ഈ പാര്‍ട്ടികള്‍ മഹത്തായതാണെന്ന വിശ്വസമുള്ളതുകൊണ്ടാണങ്ങനെ ചെയ്യുന്നത്. ജമായത്ത് നല്ലതാണെന്നു തോന്നുന്ന ക്രിസ്ത്യാനിയും ഇതുപോലെയൊക്കെതന്നെയാണ്.

kaalidaasan said...

പക്ഷെ ഇവിടെ ഒരാള്‍ ബ്ലോഗിലെ കമന്റിനെ പേടിച്ചു ഖുര്‍ ആന്‍ സൂക്തങ്ങള്‍ മുക്കി.

കാട്ടിപ്പരുത്തി അവിടെ ചര്‍ച്ച ചെയ്യാന്‍ അവലംബമാക്കുന്ന വെബ് സൈറ്റില്‍ പ്രസ്തുത സൂക്തങ്ങളേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അതു കൊണ്ട് കാട്ടിപ്പരുത്തിക്കും അഭിപ്രായം പറയാന്‍ ആകില്ല.

ഭൂമിയിലെ കാര്യങ്ങള്‍ തീരുമാനിച്ചിട്ടേ സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ തീരുമാനിക്കൂ എന്നാണദ്ദേഹത്തിന്റെ നിലപാട്. ഭൂമിയിലെ വളരെ ചെറിയ ഒരു കാര്യത്തേപ്രതി കീരിയും പാമ്പും പോലെയല്ലെ ജമായത്തുകാരായ മുസ്ലിങ്ങളും ജമായത്തുകാരല്ലാത്ത മുസ്ലിങ്ങളും അല്‍പ്പം മുമ്പ് പടവെട്ടിയത്. അതിപ്പോഴം ​തീരുമാനമായിട്ടില്ല. പിന്നല്ലെ മറ്റ് മതങ്ങളുമായുള്ള വിഷയങ്ങള്‍ തീരുമാനമാകുക.
മരിച്ചു കഴിഞ്ഞ് കിട്ടുമെന്ന് ഖുറാന്‍ പറയുന്ന ഹൂറികളും നിത്യബാലന്‍മാരും മദ്യവുമൊക്കെ വെറും തട്ടിപ്പാണെന്ന് കട്ടിപ്പരുത്തിക്കറിയാം. അതു കൊണ്ട് അതേക്കുറിച്ചു തീരുമാനിക്കുന്നത് മാറ്റി വച്ചു. ഭൂമിയിലെ കാര്യങ്ങള്‍ ഒരു പുരുഷായുസ്സില്‍ തീരില്ല എന്നും അദ്ദേഹത്തിനറിയാം.

ഇപ്പോള്‍ കാട്ടിപ്പരുത്തി പറയുന്ന ഒരു സംഗതി പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഖുറാനിലാണാദ്യം മദ്യം നിഷിദ്ധമാക്കിയത്. തിരുത്തിയ തോറയിലോ ബൈബിളിലോ തിരുത്താത്ത തൌറാഥിലോ ഇഞ്ചീലിലോ മദ്യം നിഷിദ്ധമായിരുന്നില്ല എന്നാണത്. എന്നു വച്ചാല്‍ ആദം മുതല്‍ കാക്കത്തൊള്ളായിരം മുസ്ലിം പ്രവാചകന്‍മാരൊക്കെ മദ്യം കഴിച്ചിരുന്നു എന്നാണതിന്റെ അര്‍ത്ഥം. മൊഹമ്മദും ഖുറാന്‍ ഇറക്കിത്തുടങ്ങിയ കാലത്ത് മദ്യം നിഷിദ്ധമാക്കിയിരുന്നില്ല എന്നതിന്റെ അര്‍ത്ഥം അദ്ദേഹവുമത് കഴിച്ചിരുന്നു എന്നാണ്. പീന്നീട് മറ്റ് മുസ്ലിങ്ങള്‍ക്കു വേണ്ടി നിഷിദ്ധവുമാക്കി. സ്വന്തമായി 15 വിവാഹം കഴിച്ചിട്ട് മറ്റ് മുസ്ലിങ്ങള്‍ക്കത് 4 ആക്കി പരിമിതപ്പെടുത്തിയതുപോലെ.ആദത്തെ അള്ളാ സൃഷ്ടിച്ചത് സ്വര്‍ഗ്ഗത്തിലാണെന്നാണല്ലോ മൊഹമ്മദ് പറഞ്ഞത്. അവിടെ ഇപ്പോഴും ഒഴുകുന്ന മദ്യപ്പുഴ അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പോയപ്പോള്‍ കണ്ടിട്ടുമുണ്ട്.

കുരുത്തം കെട്ടവന്‍ said...

സന്തോഷ്‌: “മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ" എന്നു. ഇതിന്റെ അര്‍ഥം ചിലര്‍ക്ക് മനസ്സിലാവും ചിലര്‍ക്ക് മനസ്സിലാവില്ല, മനസ്സിലാകുന്നതുവരെ മാങ്ങയ്ക്ക് മധുരം ആണ് എന്ന് പറയുന്നതില്‍ തെറ്റുമില്ല.”

മാങ്ങക്ക്‌ 'മധുരം' തന്നെ എന്നു പറയുന്നവര്‍ തന്നെയാണു വിവരദോഷികളെക്കാള്‍ കൂടുതല്‍, ദാ കണ്ടോളൂ പറയുന്നവര്‍ കാളിയെ പോലെയോ സന്തോഷിനെയോ പോലെയോ കണ്ണടച്ച്‌ ഇരൂട്ടാക്കുന്നവരും പൊട്ടകിണറ്റിലെ തവളകളുമല്ല കേരളത്തില്‍ നാലാള്‍ അറിയുന്നവരും 'നിലയും വിലയു'മുള്ളവരുമാണു. ഇനിയും ധാരാളം പേരെ എനിക്കറിയാം.

ഇനി ഡല്‍ഹി വാര്‍ത്ത എന്തെന്ന് പരിശോധിക്കാം. വാര്‍ത്ത മുഴുവന്‍ വായിച്ചില്ലേ സന്തോഷ്‌, 'കമ്മിറ്റി ഫോര്‍ സോളീഡാരിറ്റി വിത്ത്‌ ഫലസ്തീന്‍' എന്ന ചില സന്നദ്ദ സംഘടനകളൂടെ ഒരു കൂട്ടത്തിണ്റ്റെ ബാനറിലായിരുന്നു പ്രകടനം. ഫോട്ടൊയില്‍ എന്തേ സി പി എമ്മിണ്റ്റെ പ്ളക്കാര്‍ഡ്‌ മാത്രം കാണുന്നു എന്ന് ചോദിച്ചാല്‍ പ്രകടനത്തിണ്റ്റെ ഒരു വശത്തിണ്റ്റെ ഫോട്ടൊ മാത്രമല്ലേ ഉള്ളൂ. മാത്രമല്ല ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു പതാകയുള്ളതായി എനിക്കറിവില്ല (താങ്കള്‍ക്ക്‌ അറിവുണ്ടെങ്കില്‍ പറയുക) സോളിഡാരിറ്റി യൂത്ത്‌ മൂവ്‌ മെണ്റ്റിനുണ്ടെന്നുള്ളതു മറക്കുന്നില്ല. പക്ഷേ, ഡല്‍ഹില്‍ ജമാഅത്തെ ഇസ്‌ലാമിയാണു പങ്കെടുത്തത്‌. ഇനി ഇവിടെയും ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്‌; ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ വാദികളാണു, തീവ്രവാദികളാണു എന്നൊക്കെ 'വിളിച്ചു' കൂവുന്ന ഇടതുപക്ഷം എന്തുകൊണ്ട്‌ ഡല്‍ഹിയില്‍ അവരോട്‌ തോളൊട്‌ തോള്‍ ചേര്‍ന്ന് പ്രകടനം നടത്തുന്നു?!! 'മുഖം മൂടി' / 'പൊയ്മുഖം' ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ഇടതുപക്ഷത്തിനോ?!

കുരുത്തം കെട്ടവന്‍ said...

kaalidaasan: "എത്രയോ മുസ്ലിങ്ങള്‍ ബി ജെ പിയില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചേരുന്നു. അവര്‍ക്കൊക്കെ ഈ പാര്‍ട്ടികള്‍ മഹത്തായതാണെന്ന വിശ്വസമുള്ളതുകൊണ്ടാണങ്ങനെ ചെയ്യുന്നത്. ജമായത്ത് നല്ലതാണെന്നു തോന്നുന്ന ക്രിസ്ത്യാനിയും ഇതുപോലെയൊക്കെതന്നെയാണ്".

കാളിദാസോ, കാളിയുടെ വായനയുടെ ഒരു 'രീതി' പിടികിട്ടി. ഇങ്ങനെ തന്നെയാവും ഖുര്‍ആനും മൌദൂദി ഗ്രന്ഥങ്ങളും മറ്റും വായിച്ച്‌ പോസ്റ്റുന്നത്‌! കൊള്ളാം!! ഇ എ ജോസഫ്‌, എന്ന ക്രിസ്ത്യാനി എന്നാണാവോ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നത്‌?!! ടി എന്‍ പ്രതാപന്‍ എന്ന കെ പി സി സി സിക്രട്ടറിയും കോണ്‍ഗ്രസ്‌ എം എല്‍ എയും എന്നുമുതലാണു ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായത്‌!! (ശ്രീ പ്രതാപന്‍ പറഞ്ഞത്‌ കണ്ടില്ലേ ജമാഅത്ത്‌ ഇതുവരെ എന്നേ എതിര്‍ത്തിട്ടേ ഉള്ളൂൂ എന്നും, വോട്ട്‌ എനിക്ക്‌ ചെയ്തിട്ടില്ലെന്നും, അപ്പോള്‍ പിന്നെ അവരുടെ വോട്ട്‌ വാങ്ങിയതുകൊണ്ട്‌ പുള്ളീക്ക്‌ അങ്ങനെ പറയേണ്ടിവന്നു എന്ന വാദവും സ്വാഹ!). താങ്കളുടെ ഈ കമണ്റ്റു ശരിയാകുമായിരുന്നു, എപ്പോള്‍; ഈ പറഞ്ഞ ആരെങ്കിലും ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്ന ശേഷം പറഞ്ഞതായിരുന്നെങ്കില്‍, ഇവിടെ ആ സാധ്യതയും അടയുന്നു.

കുരുത്തം കെട്ടവന്‍ said...

kaalidaasan: "എത്രയോ മുസ്ലിങ്ങള്‍ ബി ജെ പിയില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. എത്രയോ മുസ്ലിങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചേരുന്നു. അവര്‍ക്കൊക്കെ ഈ പാര്‍ട്ടികള്‍ മഹത്തായതാണെന്ന വിശ്വസമുള്ളതുകൊണ്ടാണങ്ങനെ ചെയ്യുന്നത്. ജമായത്ത് നല്ലതാണെന്നു തോന്നുന്ന ക്രിസ്ത്യാനിയും ഇതുപോലെയൊക്കെതന്നെയാണ്".

കാളിദാസോ, കാളിയുടെ വായനയുടെ ഒരു 'രീതി' പിടികിട്ടി. ഇങ്ങനെ തന്നെയാവും ഖുര്‍ആനും മൌദൂദി ഗ്രന്ഥങ്ങളും മറ്റും വായിച്ച്‌ പോസ്റ്റുന്നത്‌! കൊള്ളാം!! ഇ എ ജോസഫ്‌, എന്ന ക്രിസ്ത്യാനി എന്നാണാവോ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നത്‌?!! ടി എന്‍ പ്രതാപന്‍ എന്ന കെ പി സി സി സിക്രട്ടറിയും കോണ്‍ഗ്രസ്‌ എം എല്‍ എയും എന്നുമുതലാണു ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായത്‌!! (ശ്രീ പ്രതാപന്‍ പറഞ്ഞത്‌ കണ്ടില്ലേ ജമാഅത്ത്‌ ഇതുവരെ എന്നേ എതിര്‍ത്തിട്ടേ ഉള്ളൂൂ എന്നും, വോട്ട്‌ എനിക്ക്‌ ചെയ്തിട്ടില്ലെന്നും, അപ്പോള്‍ പിന്നെ അവരുടെ വോട്ട്‌ വാങ്ങിയതുകൊണ്ട്‌ പുള്ളീക്ക്‌ അങ്ങനെ പറയേണ്ടിവന്നു എന്ന വാദവും സ്വാഹ!). താങ്കളുടെ ഈ കമണ്റ്റു ശരിയാകുമായിരുന്നു, എപ്പോള്‍; ഈ പറഞ്ഞ ആരെങ്കിലും ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്ന ശേഷം പറഞ്ഞതായിരുന്നെങ്കില്‍, ഇവിടെ ആ സാധ്യതയും അടയുന്നു.

Reenum said...

അല്ല കാളിദാസോ,
ഒരാള്‍ നരകത്തില്‍ പോവും, ശിക്ഷിക്കപ്പെടും എന്നൊക്കെ പറയുമ്പോള്‍ അതില്‍ വിശ്വാസമില്ലാത്ത താങ്കള്‍ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്? അതോ സലിം കുമാര്‍ പറഞ്ഞപോലെ "ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ, പറയാന്‍ പറ്റൂലേ" ലൈന്‍ ആണോ?
പിന്നെ, ഒരു ടെക്നിക്കല്‍ എറര്‍ എടുത്തു കാട്ടി ഇങ്ങനെ വ്യാഖ്യാനിച്ചു കുളമാക്കല്ലേ സഹോദരാ! സന്തോഷ്‌ തന്ന ലിങ്കില്‍ 111 -ആം സൂറ സെലക്ട്‌ ചെയ്തു അതിലെ ഫുട് നോട്ടുകളില്‍ ഒന്ന് ക്ലിക്കിയാല്‍ മനസ്സിലാവും താങ്കളുടെ ഈ ലേഖനത്തിനുള്ള ജല്പനങ്ങള്‍ അല്ല ആ സൂറ കൊണ്ട് ഉദ്ദേശിച്ചത് എന്ന്. കാര്യങ്ങള്‍ തിരിഞ്ഞു കൊത്തുന്നതിനു മുമ്പ് സന്തോഷിന്റെ ലിങ്ക് വേഗം ഡിലീറ്റ് ചെയ്തോ, അതാ നമ്മുക്ക് നല്ലത്.
പ്രിയ സന്തോഷ്‌, താങ്കളുടെ ലിങ്കിനു നന്ദി.

അപ്പൊകലിപ്തോ said...

ഇപ്പോല്‍ ഞാന്‍ നിരന്തരമായി പറയുന്ന ഒരു കാര്യം , ഈ കാളിക്ക്‌ ബുദ്ധിസ്ഥിരതയില്ലെന്ന കാര്യം, വൈകിയെങ്കിലും പലരും മനസ്സിലാക്കുന്നുണ്ടല്ലോ എന്നതു തന്നെ ശുഭലക്ഷണമാണു.

ഇനി ആരെങ്കിലും ഭ്രാന്തന്‍ എന്നു പറഞ്ഞു കല്ലെറിയുന്നതിനു മുന്‍പു, അനുതാപം കൊണ്ടു പറയുകയാണു ..

കാളീ .. ഒരു നല്ല മനോരോഗ വിദഗ്ദനെ കാണുന്നത്‌ നന്നായിരിക്കും. കാളിയുടെ പത്നി പണ്ട്‌ തലക്ക്‌ ഉലക്കയിട്ടടിച്ച പാടും കാണിച്ചു കൊടുക്കുക...

ചിലപ്പോല്‍ അതിണ്റ്റെ തകരാറാണെങ്കിലോ .. ഡോക്ടര്‍ക്ക്‌ ചികിത്സ നിറ്‍ണ്ണയം എളുപ്പവുമാവുമല്ലോ

kaalidaasan said...

പറയുന്നവര്‍ കാളിയെ പോലെയോ സന്തോഷിനെയോ പോലെയോ കണ്ണടച്ച്‌ ഇരൂട്ടാക്കുന്നവരും പൊട്ടകിണറ്റിലെ തവളകളുമല്ല കേരളത്തില്‍ നാലാള്‍ അറിയുന്നവരും 'നിലയും വിലയു'മുള്ളവരുമാണു. ഇനിയും ധാരാളം പേരെ എനിക്കറിയാം.

നിലയും വിലയുമുള്ള അവര്‍ പറയുന്നത് വയിച്ചാല്‍ മാത്രം പോര. മനസിലാകാനുള്ള ശേഷി കൂടി വേണം. പ്രതാപന്‍ ഇതു കൂടി പറഞ്ഞു.

എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയനിലപാടുകളോട് പലപ്പോഴും തനിക്ക് കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ടെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. കേരളത്തില്‍ ചാരായനിരോധത്തിലൂടെ മദ്യത്തിനെതിരെ വിശുദ്ധയുദ്ധം നടത്തിയ എ.കെ. ആന്റണിയെ അടുത്ത തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ പരാജയപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമി നിലപാടെടുത്തത്. ഇക്കാര്യത്തില്‍ അവര്‍ രാഷ്ട്രീയമൂല്യം നിശ്ചയിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് അറിയില്ല.

ജമായത്തേ ഇസ്ലാമി രാഷ്ട്രീയ മൂല്യം ​നിര്‍ണ്ണയിക്കുന്നത് മുഖം മൂടി ധരിച്ചാണെന്നാണു പ്രതാപന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ നേതാവായ വയലാര്‍ രവിയാണു പറഞ്ഞത് ജമായത്തേ ഇസ്ലാമി ആര്‍ എസ് എസിന്റെ മറുവശമാണെന്ന്. വയലാര്‍ രവി എന്തായാലും പ്രാതാപനേക്കാള്‍ മുന്തിയ കോണ്‍ഗ്രസുകാരനാണ്.വയലാര്‍ രവി ആര്‍ എസ് എസിന്റെ മറുവശമാണെന്നു പറഞ്ഞതിനുള്ള മറുപടിയേ പ്രതാപന്‍ പറഞ്ഞുള്ളു. ആര്‍ എസ് എസിന്റെ മറുവശമാണെന്ന അഭിപ്രായം എനിക്കുമില്ല. ആര്‍ എസ് എസ് ഒരു മത രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്നതായി കേട്ടിട്ടില്ല. ആര്‍ എസ് എസിന്റെ ഹിന്ദുത്വയില്‍ ഹിന്ദു രാഷ്ട്രനിയങ്ങളൊന്നും ദൈവീക വെളിപാടായി അവര്‍ക്കു കിട്ടിയിട്ടും ഇല്ല. ജമായത്തിനേപ്പോലുള്ള വര്‍ഗ്ഗീയ സംഘടനകളുടെ തീവ്ര നിലപാടുകളാണ്, ആര്‍ എസ് എസുകാര്‍ അവരുടെ അജണ്ട പ്രചരിപ്പിക്കാനും നടപ്പിലാക്കാനും ഉപയോഗിക്കുന്നത്.

ജമായത്തേ ഇസ്ലാമി സ്ഥാപിച്ച മൌദൂദിക്ക് മതേതരത്തത്തേപ്പറ്റിയും സോഷ്യലിസത്തേപ്പറ്റിയും ജനാധിപത്യത്തേപ്പറ്റിയും ഉള്ള കാഴ്ച്ചപ്പാടുകളൊക്കെ പ്രതാപന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. അദ്ദേഹത്തെ മാത്രമല്ല പട്ടില്‍ പൊതിഞ്ഞ പഷാണം തിരിച്ചറിയാനാകാത്ത മറ്റ് കുഴലൂത്തുകാരെയോര്‍ത്തും.

എന്തിനാണു ജമായത്ത് ഒരു മുഖം മൂടി അണിയുന്നത്? ഇന്‍ഡ്യന്‍ രാഷ്ട്രീയത്തേപ്പറ്റി മൌദൂദിയുടെ കാഴ്ചപ്പാടല്ല ഞങ്ങള്‍ക്ക് എന്നു തുറന്നു പറഞ്ഞ് മറ്റുള്ള ആളുകളുടെ വാലാകാതെ നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങി ചെന്നു കൂടെ. മുണ്ടിട്ടും മുണ്ടിടാതെയും വരുന്ന ആളുകളുമായി രഹസ്യ ബാന്ധവമെന്തിനാണ്? പലതും ഒളിക്കാനുള്ളതു കൊണ്ടല്ലേ?

kaalidaasan said...

ഇനി ഇവിടെയും ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്‌; ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ വാദികളാണു, തീവ്രവാദികളാണു എന്നൊക്കെ 'വിളിച്ചു' കൂവുന്ന ഇടതുപക്ഷം എന്തുകൊണ്ട്‌ ഡല്‍ഹിയില്‍ അവരോട്‌ തോളൊട്‌ തോള്‍ ചേര്‍ന്ന് പ്രകടനം നടത്തുന്നു?!! 'മുഖം മൂടി' / 'പൊയ്മുഖം' ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ഇടതുപക്ഷത്തിനോ?!


ഇടതുപക്ഷത്തിനൊരു പൊയ്മുഖവുമില്ല. പാലസ്തീന്‍ ജനതയോടവര്‍ക്കുള്ള നിലപാട് ഇന്‍ഡ്യക്കാര്‍ക്ക് മനസിലാക്കാന്‍ ഒരു ജമായത്തിന്റെയും സര്‍ട്ടിഫിക്കറ്റാവശ്യമില്ല. ജമായത്തേഇസ്ലാമിയുടെ തോളോടു ചേര്‍ന്നൊന്നും ഒരു പ്രകടനവും അവര്‍ നടത്തിയില്ല. ജമായത്തിനെ അവര്‍ ഒരു പ്രകടനത്തിനും വിളിച്ചില്ല. ജമായത്തേ ഇസ്ലാമി നടക്കുന്ന റോഡുകളിലൂടെ നടക്കില്ല എന്നോ അവര്‍ പ്രതിക്ഷേധിക്കുന്ന വിഷയങ്ങളില്‍ പ്രതിക്ഷേധിക്കില്ല എന്നോ ഇടതു പക്ഷം പ്രതിജ്ഞയും എടുത്തിട്ടില്ല. അവര്‍ പാല്സിതീന്‍ ജനതയോടുള ഐക്യം പതിറ്റാണ്ടുകളായി പ്രകടിപ്പിക്കുന്നുണ്ട്. അത് ജമായത്തിനേപ്പോലെ പാലസ്തീനികള്‍ മുസ്ലിങ്ങളായതൊകൊണ്ടല്ല. നീതി നിഷേധിക്കപ്പെട്ട ജനതയായതുകൊണ്ടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അവര്‍ എതിര്‍ക്കുന്നത് മുസ്ലിങ്ങളെ തല്ലിക്കൊല്ലുന്നതു കൊണ്ടല്ല. അവരുടെ സാമ്പത്തിക നയങ്ങള്‍ കമ്യൂണിസത്തിനെതിരായതുകൊണ്ടാണ്. സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ഏത് ചെകുത്താന്റെയും കൂട്ടുപിടിക്കാമെന്ന തല തിരിഞ്ഞ നയം ചില കമ്യൂണിസ്റ്റും നേതാക്കള്‍ സ്വീകരിച്ചതുകൊണ്ട് ജമായത്തിനു കുറച്ചു കാലം അവര്‍ എറിഞ്ഞ അപ്പക്കഷണങ്ങള്‍ ചവക്കാന്‍ കിട്ടി. അതവര്‍ക്ക് പറ്റിയ ഒരു തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ജമായത്തിനെ തള്ളിപ്പറഞ്ഞു. എന്നു കരുതി ജമായത്ത് കൂടെക്കൂടിയാലും ഇല്ലെങ്കിലും അവര്‍ പാലസ്തീന്‍ ജനതയുടെ ദുഖത്തില്‍ പങ്കു ചേരും. പക്ഷെ അതൊരിക്കലും അവര്‍ മുസ്ലിങ്ങളാണെന്ന വര്‍ഗ്ഗീയ ചിന്ത കാരണമല്ല. പാലസ്തീനികള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയിരുന്നെങ്കില്‍ ജമായത്തെന്നല്ല ഒരു മുസ്ലിമും അവരെ തിരിഞ്ഞു നോക്കുക പോലുമില്ല. പക്ഷെ ഇടതുപക്ഷം തിരിഞ്ഞു നോക്കുക മാത്രമല്ല അവരുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യും.

kaalidaasan said...

ഇ എ ജോസഫ്‌, എന്ന ക്രിസ്ത്യാനി എന്നാണാവോ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നത്‌?!!

ഇ എ ജോസഫ് ജമായത്തേ ഇസ്ലാമിയില്‍ ചേര്‍ന്നു എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മറ്റ് പാര്‍ട്ടികളില്‍ മുസ്ലിങ്ങള്‍ ചേര്‍ന്നപോലെ അദ്ദേഹത്തിനും ജമായത്തിനെ പിന്‍ തുണക്കാന്‍ അവകാശമുണ്ടെന്നേ ഞാന്‍ പറഞ്ഞുള്ളു. എന്തിനാണു ജമായത്തുകാര്‍ മറ്റാളുളേക്കൊണ്ട് പറയിപ്പിച്ച് അതിനു പ്രചരണം കൊടുക്കുന്നത്? സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുക. അവര്‍ പിന്തുണക്കട്ടേ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. പ്രചരണത്തിനു ജോസഫിനേയും കൂട്ടുക. അതിനെയൊന്നും ആരും എതിര്‍ക്കില്ല. പക്ഷെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ മൌദൂദി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തേക്കുറിച്ചു പറഞ്ഞത് ഞങ്ങള്‍ തള്ളിക്കളയുന്നു എന്നൊരു വാചകം കൂടി പറയുക . അതാണന്തസ്.

കുരുത്തം കെട്ടവന്‍ said...

കാളിദാസോ, ചങ്ക്‌ തന്നെ എടുത്തു കാണിച്ചാലും അത്‌ വെറും 'ചെബ്ബരത്തി പൂ' എന്ന് പറയുന്ന കൂട്ടത്തിലാണു താങ്കള്‍ എന്ന് ഒാരോ പോസ്റ്റും വിളിച്ചറിയിക്കുന്നുണ്ട്‌.

kaalidaasan: "ജമായത്തേ ഇസ്ലാമി രാഷ്ട്രീയ മൂല്യം നിര്‍ണ്ണയിക്കുന്നത് മുഖം മൂടി ധരിച്ചാണെന്നാണു പ്രതാപന്‍ പറഞ്ഞത്..................

"ജമായത്തേ ഇസ്ലാമി സ്ഥാപിച്ച മൌദൂദിക്ക് മതേതരത്തത്തേപ്പറ്റിയും സോഷ്യലിസത്തേപ്പറ്റിയും ജനാധിപത്യത്തേപ്പറ്റിയും ഉള്ള കാഴ്ച്ചപ്പാടുകളൊക്കെ പ്രതാപന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. അദ്ദേഹത്തെ മാത്രമല്ല പട്ടില്‍ പൊതിഞ്ഞ പഷാണം തിരിച്ചറിയാനാകാത്ത മറ്റ് കുഴലൂത്തുകാരെയോര്‍ത്തും................

ഇവ രണ്ടും അങ്ങട്ട്‌ ഒത്തുപോകുന്നില്ലല്ലോ, കാളീ... മുഖം മൂടി അണിഞ്ഞാണു ജമാഅത്ത്‌ നടക്കുന്നതെന്ന് ശ്രീ പ്രതാപന്‍ പറഞ്ഞതായി താങ്കള്‍ക്ക്‌ മനസ്സിലായി എന്നും, എന്നാല്‍ അതേ സമയം തന്നെ മൌദൂദിയുടെ കാഴ്ചപാടുകള്‍ ശ്രീ പ്രതാപന്‍ അംഗീകരിക്കുന്നുവെന്നും അതേകുറിച്ചോര്‍ത്ത്‌ താങ്കള്‍ 'വളരെയധികം ലജ്ജിക്കുന്നു' എന്നും താങ്കള്‍ തന്നെ പറയുന്നു. ഒരേ സമയം രണ്ട്‌ വ്യത്യസ്ത കാര്യങ്ങള്‍ ഇത്ര 'ഗംഭീരമായി' അവതരിപ്പിക്കാന്‍ ഈ ബ്ളോഗ്‌ ലോകത്ത്‌ അങ്ങ്‌ മാത്രമേ ഉള്ളൂ...... സന്തോഷായി (നമ്മുടെ മിഷനറി സന്തോഷല്ല കേട്ടോ), കണ്ണൂ നിറഞ്ഞു. ഇങ്ങനെ 'ദേശീയോദ്ഗ്രദനത്തിനു' വേണ്ടി അഹോരാത്രം കഷ്ടപെടുന്ന താങ്കള്‍ ഈ ബ്ളോഗ്‌ ലോകത്ത്‌ ഒതുങ്ങി കൂടേണ്ടവനല്ല. ബ്ളോഗില്‍ തന്നെ പലരും ചോദിച്ച പോലെ അങ്ങേക്കെന്തിനീ മുഖം മൂടി? സ്വന്തം മുഖം മൂടി വെളിവാക്കിയിട്ട്‌ പോരെ ആരാണ്റ്റെ മുഖം മൂടിയെകുറിച്ച്‌ വേവലാതി പെടാന്‍!!

അപ്പൊകലിപ്തോ: "കാളീ .. ഒരു നല്ല മനോരോഗ വിദഗ്ദനെ കാണുന്നത്‌ നന്നായിരിക്കും. കാളിയുടെ പത്നി പണ്ട്‌ തലക്ക്‌ ഉലക്കയിട്ടടിച്ച പാടും കാണിച്ചു കൊടുക്കുക...

ചിലപ്പോല്‍ അതിണ്റ്റെ തകരാറാണെങ്കിലോ .. ഡോക്ടര്‍ക്ക്‌ ചികിത്സ നിറ്‍ണ്ണയം എളുപ്പവുമാവുമല്ലോ"

എണ്റ്റെ വക ഒരൊപ്പ്‌!

kaalidaasan said...

(ശ്രീ പ്രതാപന്‍ പറഞ്ഞത്‌ കണ്ടില്ലേ ജമാഅത്ത്‌ ഇതുവരെ എന്നേ എതിര്‍ത്തിട്ടേ ഉള്ളൂൂ എന്നും, വോട്ട്‌ എനിക്ക്‌ ചെയ്തിട്ടില്ലെന്നും, അപ്പോള്‍ പിന്നെ അവരുടെ വോട്ട്‌ വാങ്ങിയതുകൊണ്ട്‌ പുള്ളീക്ക്‌ അങ്ങനെ പറയേണ്ടിവന്നു എന്ന വാദവും സ്വാഹ!).

പ്രതാപന്‍ മത്സരിച്ച സമയത്ത് ജമായത്ത് ഇടതുപക്ഷത്തിന്റെ തിണ്ണ നിരങ്ങുകയായിരുന്നു എന്നെല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ ഇടതു പക്ഷത്തിനും രണ്ടു മണ്ഡലങ്ങളില്‍ വലതു പക്ഷത്തിനും അല്ലേ വോട്ടു ചെയ്തത്? ആ ശിഖണ്ഠി നിലപടെല്ലാം കേരളീയര്‍ക്കൊക്കെ അറിയാം.

പ്രതാപന്‍ ഒരടി തന്നതാണ്. അത് മനസിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ജമായത്തേ ഇസ്ലാമിയുടെ വോട്ടു കിട്ടിയില്ലെങ്കിലും ഞാന്‍ ജയിച്ചു എന്നു പറയുന്നതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ താങ്കള്‍ക്കായില്ല. എന്നു വച്ചാല്‍ ജമായത്തിനുള്ള ജനപിന്തുണയും സ്വാഹ എന്നാണര്‍ത്ഥം.

കുരുത്തം കെട്ടവന്‍ said...

kaalidaasan: "ജമായത്തേഇസ്ലാമിയുടെ തോളോടു ചേര്‍ന്നൊന്നും ഒരു പ്രകടനവും അവര്‍ നടത്തിയില്ല.........."

ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌!! സന്തോഷ്‌ തന്ന ലിങ്കിലെ ചിത്രങ്ങളൊന്നും നോക്കിയില്ലേ അണ്ണാ.... സീതാറാം യെച്ചൂരിക്ക്‌ സമീപം നില്‍ക്കുന്നതാരാ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി! കേരളത്തില്‍ 'വര്‍ഗീയവാദികള്‍', 'തീവ്രവാദികള്‍' !! പറയണ്ണോ ഡല്‍ഹിയില്‍ എന്തേ അതൊന്നും ഇല്ലേ?! കാളീ അണ്ണോ, മുഖം മൂടി ആര്‍ക്കാണെന്ന് വല്ല പുടീകിട്ട്യോ?! അല്ല കാളിക്ക്‌ ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ലെന്നറിയാം എന്നാലും കമണ്റ്റില്‍ പരാമറ്‍ശിച്ചതുകൊണ്ട്‌ സൂചിപ്പിചു എന്നേ ഉള്ളൂ.

കുരുത്തം കെട്ടവന്‍ said...

kaalidaasan: ..... "പ്രതാപന്‍ ഒരടി തന്നതാണ്. അത് മനസിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ജമായത്തേ ഇസ്ലാമിയുടെ വോട്ടു കിട്ടിയില്ലെങ്കിലും".........

ഹ ഹ, സംശയിക്കേണ്ട കാളീ, ഈ വര്‍ഷത്തെ 'മികച്ച കൊമേഡിയനുള്ള' അവാര്‍ഡ്‌ താങ്കള്‍ക്കു തന്നെ! സലീകുമാറും സുരാജുമൊക്കെ കൈകാലിട്ടടിച്ചത്‌ വെറുതേ!!!

കുരുത്തം കെട്ടവന്‍ said...

"പ്രതാപന്‍ മത്സരിച്ച സമയത്ത് ജമായത്ത് ഇടതുപക്ഷത്തിന്റെ തിണ്ണ നിരങ്ങുകയായിരുന്നു എന്നെല്ലാവര്‍ക്കും അറിയാം"....

പ്രതാപന്‍ എന്നല്ല ആരു മത്സരിചാലും ഇല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമി ആരുടെയും 'തിണ്ണ' നിരങ്ങിയിട്ടില്ല. പകരം ഇലക്ഷനായാല്‍ ജമാഅത്തിണ്റ്റെ കേരള കാര്യാലയമായ 'ഹിറാ' സെണ്റ്ററിലേക്ക്‌ 'മുണ്ടിട്ടും മുണ്ടിടാതെയും' നിരങ്ങുന്നവരെ 'എഷ്യാനെറ്റും' 'ഇന്ത്യാവിഷനുമൊക്കെ' കാണിച്ചിരുന്നത്‌ ഒാര്‍ക്കുന്നു.

kaalidaasan said...

സന്തോഷ്‌ തന്ന ലിങ്കില്‍ 111 -ആം സൂറ സെലക്ട്‌ ചെയ്തു അതിലെ ഫുട് നോട്ടുകളില്‍ ഒന്ന് ക്ലിക്കിയാല്‍ മനസ്സിലാവും താങ്കളുടെ ഈ ലേഖനത്തിനുള്ള ജല്പനങ്ങള്‍ അല്ല ആ സൂറ കൊണ്ട് ഉദ്ദേശിച്ചത് എന്ന്.

അവിടെ ക്ളിക്കിയപ്പോള്‍ പ്രതീക്ഷിക്കാത്ത മറ്റ് പലതും കിട്ടി. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ കുറച്ചു കൂടെ കട്ടിയാണെന്നും മനസിലായി. അവിടെ കണ്ടതാണു സത്യം.

ഒരു സുപ്രഭാതത്തില്‍ താങ്കള്‍ എഴുന്നേറ്റ് ഒരു മലയുടെ മുകളില്‍ കയറി നിന്ന് കുടൂംബക്കാരെയൊക്കെ വിളിച്ചു കൂട്ടി "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?`` എന്നു ചോദിച്ചാല്‍ താങ്കളുടെ അമ്മാവനു തലക്ക് ഓളമില്ലെങ്കില്‍ താങ്കളുടെ സ്ഥിരബുദ്ധിയെ ചോദ്യം ചെയ്യും. മാത്രമല്ല താങ്കളെ അടുത്ത ആശുപത്രിയില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്യും. താങ്കള്‍ക്ക് ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞതാണിതെന്നും കൂടി പറഞ്ഞാല്‍ എല്ലാവരും കൂടി ഷോക്ക് അടിപ്പിച്ചേക്കാനും അതി. ഇവിടെയും അതേ സംഭവിച്ചുള്ളു.


ഒരു വ്യക്തിയെ പേരെടുത്തു പറഞ്ഞ് പുലഭ്യം പറയാനും അധിക്ഷേപിക്കാനും അയാളെ സൃഷ്ടിച്ച സക്തി തന്നെ ഒരുമ്പെട്ടിറങ്ങുന്നു എന്നതിലെ അപഹാസ്യത താങ്കള്‍ക്കൊന്നും മനസിലാകില്ല. കണ്ണുമൂടപ്പെട്ടാല്‍ ഇങ്ങനെയാണ്.

കുരുത്തം കെട്ടവന്‍ said...

kaalidaasan: ".......ഇ എ ജോസഫ് ജമായത്തേ ഇസ്ലാമിയില്‍ ചേര്‍ന്നു എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മറ്റ് പാര്‍ട്ടികളില്‍ മുസ്ലിങ്ങള്‍ ചേര്‍ന്നപോലെ അദ്ദേഹത്തിനും ജമായത്തിനെ പിന്‍ തുണക്കാന്‍ അവകാശമുണ്ടെന്നേ ഞാന്‍ പറഞ്ഞുള്ളു"......

ശ്രീ ജോസഫിനു അങ്ങിനെപറയാനുള്ള 'അവകാശം' ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നോ തര്‍ക്കം?!!!

കുരുത്തം കെട്ടവന്‍ said...

kaalidaasan: "ഒരു വ്യക്തിയെ പേരെടുത്തു പറഞ്ഞ് പുലഭ്യം പറയാനും അധിക്ഷേപിക്കാനും അയാളെ സൃഷ്ടിച്ച സക്തി തന്നെ ഒരുമ്പെട്ടിറങ്ങുന്നു എന്നതിലെ അപഹാസ്യത താങ്കള്‍ക്കൊന്നും മനസിലാകില്ല. കണ്ണുമൂടപ്പെട്ടാല്‍ ഇങ്ങനെയാണ്."

ഒരു സ്രഷ്ടാവും ശക്തിയുമൊന്നുമല്ലാത്ത കാളിചേട്ടനു 'പുലഭ്യം' പറയാന്‍ അവകാശവും അധികാരവുമുണ്ടെങ്കില്‍ അത്‌ സ്രിഷ്ടാവിനില്ലെന്നു പറയുന്നത്‌ മണ്ടത്തരമല്ലേ,കാളീ?!! (ഖുറ്‍ആനില്‍ പരാമര്‍ശിക്കപെട്ട വ്യക്തി താങ്കളുടെ അളിയനായിരുന്നെന്ന് സ്രിഷ്ടാവിനോര്‍മയുണ്ടായിട്ടുണ്ടാകില്ല, ക്ഷമി,കാളി!!). അല്ലെങ്കില്‍ ഖുറ്‍ആനില്‍ പറഞ്ഞ ഒന്നും താങ്കള്‍ അംഗീകരിക്കുന്നില്ലെന്നിര്‍ക്കേ അതില്‍ മാത്രം 'ബേജാറേകേണ്ട' കാര്യമുണ്ടോ? അതോ ആ പറഞ്ഞതൊക്കെയും തനിക്കും ബാധകമാണെന്ന് തോന്നിതുടങ്ങിയോ?!!

Sudheer said...

അങ്ങനെ നോക്കിയാല്‍ മാഹാത്മാ ഗാന്ധിയും , സക്കീര്‍ ഹുസ്സൈനും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ബാബാ സാഹെബ് അംബെദ്കറും ഒക്കെ ആര്‍.എസ്സ്.എസ്സ് നെ പറ്റി വളാരെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ചെലപ്പോള്‍ ജമാ അത്തിനെ പറ്റി പറഞത് മാത്രമേ ശരിയായ അഭിപ്രായം ആകുകയുള്ളായിരിക്കും . മറ്റേതൊക്കെ ചുമ്മാ...
:)

Sudheer said...

റ്റി എന്‍ പ്രതാപന്‍ പറയും കൊള്ളാം. വെല്യ മതേതരനാണേ. മധ്യമത്തില്‍ ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു .മുടങ്ങാതെ നോമ്പു നോല്‍ക്കുന്ന പ്രതാപനെ പറ്റി

Sudheer said...

സി പി എം അതൊക്കെ പറയും.എന്‍ ഡി എഫിനെ എതിര്‍ക്കുന്നെന്നു പറയുമ്പളും കുരങ്ങന്‍ കുഞഹമ്മദ് എന്‍ ഡി എഫ് വേദിയില്‍ സ്ഥിരം സാന്നിധ്യമായിരുന്നല്ലൊ . ഇതൊക്കെ ഒരു അടവുനയം അത്രതന്നെ. ഞാന്‍ മറ്റൊരു പോസ്റ്റില്‍ ഇട്ട കമ്മന്റ് പ്രസക്തമായതു കൊണ്ട് ഇവിടെയും,,,

“ <<<< കേരളത്തില്‍ സി പി എമ്മിനെ സവര്‍ണ്ണ പക്ഷം എന്നു മുദ്രകുത്താന്‍ കാരണം ദളിതനെ സി പി എമ്മില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണു. ഇത് ജമാ അത്തും മാധ്യമവും ഇടതു പക്ഷത്തോടു ചേര്‍ന്നു നില്‍ക്കുമ്പോളും ചെയ്ത കാര്യങ്ങള്‍ തന്നെ ആണു. ചേര്‍ന്ന് നിന്നു ഊ...ക്കല്‍ ആയിരുന്നു ലക്ഷ്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്സ്ഥിതനു വേണ്ടി ചോര നീരാക്കിയതിന്റെ നൂറായിരത്തിലൊന്നു പോലും ചെയ്യാത്ത മൌദൂദിയന്മാര്‍ ഇടതു പക്ഷം ചമയുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

സ്വന്തം ഐഡിയ നടപ്പാക്കണമെങ്കില്‍ ഒറ്റയ്ക്കു പറ്റില്ല. അപ്പോള്‍ പിന്നെ സമൂഹത്തില്‍ വിദ്വെഷം ഉണ്ടാക്കി ദളിതനെ കൂട്ടു പിടിക്കുക. അതിനു കേരളത്തിലെ പ്രതിബന്ധം മാര്‍ക്സിസ്റ്റു പാര്‍ട്ടിയും . കാരണം കേരളത്തിലെ ദളിതരില്‍ ഭൂരി ഭാഗവും ഇന്നുമ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ആണല്ലൊ.

ഇതിനാണു മൌദൂദിയന്മാരും പിന്നെ മറ്റെ മനുഷ്യാവകാശ ഫ്രന്‍ഡന്മാരും വര്‍ക്കല പോലുള്ള സംഭവങ്ങളില്‍ കണ്ണീരു വാര്‍ത്തത്. അല്ലാതെ ദളിതനെ ഉദ്ധരിക്കാനൊന്നുമല്ല.

മാര്‍ക്സ്സിറ്റ് പാര്‍ട്ടി സത്യം തിരിച്ചറിഞ്ഞു ,ജമ അത്തിയന്‍ മാര്‍ കൂടെ നിന്നു ഊ.... ക്കാനാണു ശ്രമിക്കുന്നതെന്ന്. അത്രേ ഉള്ളൂ.
>>>>

കുരുത്തം കെട്ടവന്‍ said...

സുധീര്‍ : "റ്റി എന്‍ പ്രതാപന്‍ പറയും കൊള്ളാം. വെല്യ മതേതരനാണേ. മധ്യമത്തില്‍ ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു .മുടങ്ങാതെ നോമ്പു നോല്‍ക്കുന്ന പ്രതാപനെ പറ്റി"

നോബ്ബു നോറ്റാല്‍ 'മതേതരനല്ലാതുകുന്ന' വിദ്യ 'സുധീറി'നു സ്വന്തം!! ഇനിയും എന്തൊക്കെ കാണണം എണ്റ്റെ ........

kaalidaasan said...

കാര്യങ്ങള്‍ തിരിഞ്ഞു കൊത്തുന്നതിനു മുമ്പ് സന്തോഷിന്റെ ലിങ്ക് വേഗം ഡിലീറ്റ് ചെയ്തോ, അതാ നമ്മുക്ക് നല്ലത്.

സന്തോഷ് ഇട്ട ലിങ്കിനു ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. അവിടന്നു കിട്ടിയ കുറച്ചു മുത്തു മൊഴികള്‍ കൂടി ഉണ്ട്.


അല്ലാഹുവേ, നിന്റെ പട്ടികളിലൊന്നിന് അവനെ കീഴ്പ്പെടുത്തിക്കൊടുക്കണേ.

അള്ളാ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴയും മദകത്തിടമ്പുകളെയും നിത്യബലന്‍ മാരെയും ഒക്കെയാണു താങ്കളേപ്പോലുള്ളവര്‍ക്ക് സൂക്ഷിച്ചിരിക്കുന്നതെന്നാണിത്ര നാളും ഞാന്‍ മനസിലാക്കിയിരുന്നത്. അള്ളാക്ക് പട്ടി വളര്‍ത്തലുമുണ്ടെന്നിപ്പോള്‍ മനസിലായി. പട്ടിയെ വിട്ട് ആളുകളെ കടിപ്പിക്കണമെന്നൊക്കെ ദൈവത്തോട് അപേക്ഷിക്കുന്ന ഒരു പ്രവാചകന്‍ എന്തായാലും ആര്‍ക്കും ചിരിക്കാന്‍ വക നല്‍കുന്നുണ്ട്. പട്ടിയെ അയക്കാന്‍ പറഞ്ഞാല്‍ സിംഹത്തെ അയക്കുന്നവനാണള്ള എന്നും മനസിലായി. പട്ടിയേതെന്നും സിംഹമേതെന്നും തിരിച്ചറിയാന്‍ വയ്യാത്ത ഒരു മണ്ടനാണല്ലോ മൊഹമ്മദിന്റെ ദൈവം എന്നത് മറ്റൊരു തമാശയും. ഈ ദൈവത്തില്‍ തന്നെയാണോ നിങ്ങളൊക്കെ വിശ്വസിക്കുന്നത്?

`അല്ലയോ ഇന്ന ഗോത്രമേ, ഇവന്‍ നിങ്ങളെ ലാത്തയില്‍നിന്നും ഉസ്സയില്‍നിന്നും പിന്തിരിപ്പിച്ച് താന്‍ കൊണ്ടുവന്ന പുത്തന്‍ പ്രസ്ഥാനത്തിലേക്കും ദുര്‍മാര്‍ഗത്തിലേക്കും നയിക്കാനാണ് ശ്രമിക്കുന്നത്.

ഇവിടെ മൊഹമ്മദ് പറഞ്ഞ മറ്റൊരു കള്ളം കൂടി അഴിഞ്ഞു വീഴുന്നു. മൊഹമ്മദിന്റെ ഗോത്രക്കാരുടെ ദൈവങ്ങള്‍ ലാത്തയും മനാത്തയും ഉസയുമൊക്കെയായിരുന്നു. മൊഹമ്മദ് യഹൂദരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും കടം കൊണ്ട പുതിയ ദൈവം അവര്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നായിരുന്നു. അവരില്‍ അതടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. അതൊക്കെ സാമാന്യ ജനതയുടെ സ്വഭാവമാണെന്നു മനസിലാക്കാന്‍ അവരെ സൃഷ്ടിച്ച അള്ളാക്കറിയാതെപോയല്ലോ എന്നതാണു കഷ്ടം. അങ്ങനെ എതിര്‍ക്കുന്നവരെ പട്ടിയെ വിട്ട് കടിപ്പിക്കുന്ന ഒരു വെറും ജോക്കറേപ്പോലെയാണല്ലോ മോഹമ്മദ് ആ ദൈവത്തെ അവതരിപ്പിച്ചത്. യഹൂദരെ ശപിക്കണമേ എന്ന് ചാകുന്നതിനു മുന്നേ അള്ളയോടപേക്ഷിച്ച മൊഹമ്മദ് അമ്മാവനെ പട്ടിയെ വിട്ട് കടിപ്പിക്കണമേ എന്നപേക്ഷിച്ചതില്‍ ഒട്ടും അതിശയിക്കാനില്ല.

മറ്റേതെങ്കിലും മതങ്ങളിലെ ദൈവം ഇതു പോലെ പട്ടിയെ വളര്‍ത്തി അവിശ്വാസികളെ കടിപ്പിക്കുമെന്നു പറഞ്ഞ് കേട്ടിട്ടില്ല.

സൌദി അറേബ്യയില്‍ ഹിന്ദുമതമോ ക്രിസ്തു മതമോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ അവിടത്തെ മുത്തവകള്‍ ഉസ ചെയ്ത പോലെ തന്നെ നേരിടും. അപ്പോള്‍ അവര്‍ക്കാര്‍ക്കെങ്കിലും ദൈവത്തോട് മുത്തവകളെ പട്ടിയെ വിട്ട് കടിപ്പിക്കണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ ഉള്ള അത്ര ബുദ്ധി ഭ്രമം ഉണ്ടാകുമെന്നു തോന്നുന്നില്ല.

മൌദൂദി ശരിക്കും സത്യസന്ധനാണ്. മൊഹമ്മദിന്റെ മനസിലെ ദുഷ്ടു മുഴുവന്‍ അതേ അളവില്‍ വിശദീകരിച്ചിട്ടുണ്ട്.

കുരുത്തം കെട്ടവന്‍ said...

സുധീര്‍: "......സി പി എം അതൊക്കെ പറയും.എന്‍ ഡി എഫിനെ എതിര്‍ക്കുന്നെന്നു പറയുമ്പളും കുരങ്ങന്‍ കുഞഹമ്മദ് എന്‍ ഡി എഫ് വേദിയില്‍ സ്ഥിരം സാന്നിധ്യമായിരുന്നല്ലൊ . ഇതൊക്കെ ഒരു അടവുനയം അത്രതന്നെ.......

മാര്‍ക്സ്സിറ്റ് പാര്‍ട്ടി സത്യം തിരിച്ചറിഞ്ഞു ,ജമ അത്തിയന്‍ മാര്‍ കൂടെ നിന്നു ഊ.... ക്കാനാണു ശ്രമിക്കുന്നതെന്ന്. അത്രേ ഉള്ളൂ.

അറിയാം പാടില്ലാത്തതുകൊണ്ട്‌ ചോദിക്കുവാ, ഇത്‌ രണ്ടും അങ്ങോട്ട്‌ യോജിക്കുന്നില്ല!! താങ്കള്‍ സി പി എമ്മിനെ അനുകൂലിക്കുന്നോ അതോ പ്രതികൂലിക്കുന്നോ?! ഇനിയിപ്പോ എന്ത്‌ 'കൂലി'യായാലും ശരി ഒരു കാര്യം പറയാം. ഒരു കിനാലൂര്‍ വരേണ്ടി വന്നു പുതിയ 'തിരിച്ചറിവു'കള്‍ക്ക്‌!! എന്തായാലും ഈ 'തിരിച്ചറിവുകള്‍' ഭൂരിപക്ഷത്തിണ്റ്റെ വോട്ട്‌ കൊട്ടയില്‍ വീഴിക്കാനാണെന്ന് എല്ലാവരും മനസ്സിലാക്കിയ 'വിവരവും' അങ്ങട്ട്‌ അറിഞ്ഞോളൂ.

kaalidaasan said...

കാളീ .. ഒരു നല്ല മനോരോഗ വിദഗ്ദനെ കാണുന്നത്‌ നന്നായിരിക്കും. കാളിയുടെ പത്നി പണ്ട്‌ തലക്ക്‌ ഉലക്കയിട്ടടിച്ച പാടും കാണിച്ചു കൊടുക്കുക...

കണ്ടിട്ടു കുറെ നാളായല്ലോ. എന്തായാലും സ്വാഗതം.

ഇതിലും എളുപ്പം അള്ളായുടെ പട്ടി ശേഖരത്തില്‍ നിന്നും ഒരു പട്ടിയെ വിട്ട് കടിപ്പിക്കുന്നതല്ലേ. പണ്ട് മൊഹമ്മദ് അമ്മാവനോട് ചെയ്ത പോലെ.

കുരുത്തം കെട്ടവന്‍ said...

Kaalidaasan: .... "മറ്റേതെങ്കിലും മതങ്ങളിലെ ദൈവം ഇതു പോലെ പട്ടിയെ വളര്‍ത്തി അവിശ്വാസികളെ കടിപ്പിക്കുമെന്നു പറഞ്ഞ് കേട്ടിട്ടില്ല.

ഹ ഹ ഹ, കാളിദാസ താങ്കള്‍ രക്ഷപെട്ടു എന്നു കരുതിയാല്‍ മതി. എല്ലാ മതങ്ങളിലെയും ദൈവങ്ങള്‍ പട്ടിയെ വിട്ട്‌ കടിപ്പിച്ചിരുന്നെങ്കില്‍ താങ്കള്‍ പേ പിടിച്ച്‌ ചത്തു പോകുമായിരുന്നില്ലേ!! അതുണ്ടാകാതിരുന്നത്‌ നന്നായി. മുസ്ളീങ്ങളുടെ ദൈവം പോലെ അത്ര 'മണ്ടനലല്ലോ' നമ്മുടെ ദൈവം. ഹൊ, രക്ഷപെട്ടു!!

kaalidaasan said...

ഇവ രണ്ടും അങ്ങട്ട്‌ ഒത്തുപോകുന്നില്ലല്ലോ, കാളീ... മുഖം മൂടി അണിഞ്ഞാണു ജമാഅത്ത്‌ നടക്കുന്നതെന്ന് ശ്രീ പ്രതാപന്‍ പറഞ്ഞതായി താങ്കള്‍ക്ക്‌ മനസ്സിലായി എന്നും, എന്നാല്‍ അതേ സമയം തന്നെ മൌദൂദിയുടെ കാഴ്ചപാടുകള്‍ ശ്രീ പ്രതാപന്‍ അംഗീകരിക്കുന്നുവെന്നും അതേകുറിച്ചോര്‍ത്ത്‌ താങ്കള്‍ 'വളരെയധികം ലജ്ജിക്കുന്നു' എന്നും താങ്കള്‍ തന്നെ പറയുന്നു.

അംഗീകരിക്കുന്നുണ്ടെങ്കില്‍ എന്നെഴുതുന്നത് അംഗീകരിക്കുന്നു എന്നു വായിച്ചാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.

മദ്യം തിന്‍മയാണെന്നും അതിനെ നഖശിഖന്തം എതിര്‍ക്കുന്നു എന്നും പറയുന്നവര്‍ മദ്യം നിരോധിച്ച ആന്റണിയെ എതിര്‍ത്തത് മുഖം മൂടി തന്നെയാണ്. അതാണു പ്രതാപന്‍ പറഞ്ഞതും. മുഖം മൂടിയെല്ലായിരുന്നെങ്കില്‍ എന്തു കൊണ്ട് ആന്റണിയെ ജമായത്തുകാര്‍ പിന്തുണച്ചില്ല.?

പ്രതാപന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ്, ഇന്‍ഡ്യയുടെ നയങ്ങള്‍ ഉണ്ടാക്കിയത്. മതേതരത്വം ജാനധിപത്യം സോഷ്യലിസം എന്നിവ ഇന്‍ഡ്യയുടെ ആധാര ശിലകള്‍ ആക്കിയതവരാണ്. അതിനു കടക വിരുദ്ധമായ അശയങ്ങളാണു മുദൂദി പ്രചരിപ്പിച്ചതും ജമായ്ത്തുകാര്‍ പിന്തുടരുന്നതും. അതൊന്നും മനസിലാക്കാത്ത ഒരു കോണ്‍ഗ്രസുകാരനോട് ആര്‍ക്കും സഹ്താപം തോന്നും. അദ്ദേഹത്തിന്റെ വിവരമോര്‍ത്ത് ലജ്ജയും തോന്നും.

നാളെ മുതല്‍ താങ്കള്‍ യേശുവിനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയാല്‍ മറ്റ് മുസ്ലിങ്ങള്‍ക്ക് താങ്കളെ ഓര്‍ത്ത് ലജ്ജ തോന്നും. അതിനെയല്ലേ ലജ്ജ എന്നു വിളിക്കേണ്ടത്?

kaalidaasan said...

ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌!! സന്തോഷ്‌ തന്ന ലിങ്കിലെ ചിത്രങ്ങളൊന്നും നോക്കിയില്ലേ അണ്ണാ.... സീതാറാം യെച്ചൂരിക്ക്‌ സമീപം നില്‍ക്കുന്നതാരാ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി!

തോളോട് തോള്‍ ചേര്‍ന്ന് എന്നു പറഞ്ഞാല്‍ അതിനൊരര്‍ത്ഥമുണ്ട്. രണ്ടു പേര്‍ അടുത്തടുത്തു നിന്നാല്‍ അതിനെയാണു തോളോടു തോള്‍ ചേരുക എന്നത് ഒരു പക്ഷെ ഇസ്ലാമിക നിഘണ്ടുവിലെ അര്‍ത്ഥമായിരിക്കാം.

ഇടതുപക്ഷം ജമായത്തിനെ ഒന്നിനും ക്ഷണിച്ചിട്ടില്ല. മറ്റൊരു സംഘടന ആഹ്വാനം ചെയ്ത ഒരു പ്രതിക്ഷേധത്തില്‍ ജമായത്തേ ഇസ്ലാമി പങ്കെടുക്കുന്നുണ്ടോ ഇല്ലയൊ എന്നതൊന്നും അവരുടെ പ്രശ്നമല്ല. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും ബി ജെ പിയും ഇടതുപക്ഷവും എതിര്‍ക്കുന്നുണ്ട്. അവര്‍ രണ്ടും തോളോടു തോള്‍ ചേര്‍ന്നാണത് ചെയ്യുന്നതെന്നു താങ്കള്‍ക്ക് പറയാം. പക്ഷെ സുബോധമുള്ള ആരും അങ്ങനെ കാണില്ല. സാമ്രാജ്യത്വത്തിനെതിരെ ഇടതുപക്ഷം ഇനിയും പ്രതിക്ഷേധങ്ങള്‍ നടത്തും. ജമായത്തും പ്രതിക്ഷേധിക്കുന്നുണ്ട് എന്നതൊന്നും അവരെ അലട്ടുന്ന വിഷയമേ അല്ല. ജമായത്തിനോടുള്ള നിലപാടെന്താണെന്ന് പാര്‍ട്ടി അര്‍ത്ഥ ശങ്കക്കിടയില്ലാതെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു.

താന്‍ പ്രതിഷേധിക്കുമ്പോള്‍ ജമായത്തേ ഇസ്ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടുത്തു നില്‍ക്കാന്‍ പാടില്ല എന്നു പറയാന്‍ യെച്ചൂരിക്ക് മതി ഭ്രമം ബാധിച്ചിട്ടില്ല. സി പി എം നടത്തുന്ന ഒരു പരിപാടിയിലും ജമായത്തുകാരെ ആരും ക്ഷണിക്കില്ല. പിന്നെ വലിഞ്ഞു കേറി വരികയാണെങ്കില്‍ അതവരുടെ മാന്യതയായി കണക്കാക്കും.

കുരുത്തം കെട്ടവന്‍ said...

kaalidaasan: "മദ്യം തിന്‍മയാണെന്നും അതിനെ നഖശിഖന്തം എതിര്‍ക്കുന്നു എന്നും പറയുന്നവര്‍ മദ്യം നിരോധിച്ച ആന്റണിയെ എതിര്‍ത്തത് മുഖം മൂടി തന്നെയാണ്".....

എന്തൊക്കെയാണു കാളീ ഈ വിളബ്ബുന്നതെന്നെങ്കിലും ഒാര്‍മയുണ്ടൊ? ആണ്റ്റണി എന്ന് മദ്യം നിരോധിച്ചു എന്നാണു താങ്കള്‍ പറയുന്നത്‌?!! ആണ്റ്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ കോണ്‍ഗ്രസിണ്റ്റെ കുതികാല്‍ വെട്ടും പാരവെപ്പും നാറിയ ഭരണവും കാരണം അന്ന് കോണ്‍ഗ്രസിനെ എതിര്‍ത്തവരില്‍ ജമാഅത്തും ഉണ്ടായിരുന്നു (ഇനിയും എതിര്‍ക്കും എന്നുള്ളത്‌ വേറെ കാര്യം). തണ്റ്റെ ഭരണത്തിലെ 'നാറ്റം' അടിക്കാതിരിക്കാന്‍ ആണ്റ്റണി ഒരു 'അടവ്‌' എടുത്തു. ചാരായം നിരോധിക്കുക. ഈ 'അടവ്‌' വെറും ഇലക്ഷന്‍ സ്റ്റണ്ട്‌ മാത്രമാണെന്ന് മറ്റു പലരെയും പോലെ ജമാഅത്തും തിരിച്ചറിഞ്ഞുവെന്ന് മാത്രം. അല്ലാതെ കാളി പറയുന്ന പോലെ 'മുഖം മൂടി' യല്ല. അല്ല, കാളിയുടെ കാഴ്ചപാടില്‍ ഇസ്‌ലാമും ഖുര്‍ആനുമൊക്കെ 'മുഖം മൂടിയും' 'പിന്തിരിപ്പനു'മായിരിക്കെ താങ്കളെന്തിനാണു ഇങ്ങനെ ബേജറാകുന്നത്‌?!! താങ്കള്‍ കമണ്റ്റുന്നത്‌ വായിചാല്‍ തോന്നുക ബാക്കിയുള്ളതൊക്കെ വളരെ നല്ലതും ജമാഅത്ത്‌ മാത്രം മോശവുമാണെന്നാണു. ഖുര്‍ആനും ഇസ്‌ലാമും ഒന്നും നല്ലതല്ല എന്ന് അഭിപ്രായമുള്ള കാളിയില്‍ നിന്നും ജമാഅത്ത്‌ നല്ലതാണെന്ന് പറയും എന്ന ബുദ്ദിമോശമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

kaalidaasan said...

പകരം ഇലക്ഷനായാല്‍ ജമാഅത്തിണ്റ്റെ കേരള കാര്യാലയമായ 'ഹിറാ' സെണ്റ്ററിലേക്ക്‌ 'മുണ്ടിട്ടും മുണ്ടിടാതെയും' നിരങ്ങുന്നവരെ 'എഷ്യാനെറ്റും' 'ഇന്ത്യാവിഷനുമൊക്കെ' കാണിച്ചിരുന്നത്‌ ഒാര്‍ക്കുന്നു.

ഹീറ സെന്ററിന്റെ വാതിലുകള്‍ തലയില്‍ മുണ്ടിട്ടു വരുന്നവര്‍ക്ക് തുറന്നുവച്ചാല്‍ ചിലരൊക്കെ കയറിപ്പോകും. മുണ്ടിടാതെ വരണമെന്നു പറയനെന്തേ ഹീറ സെന്ററിലെ അന്തപ്പുരവാസികള്‍ക്ക് തോന്നിയില്ല.

നാട്ടിലെ ചില വീടുകളിലൊക്കെ ചിലരൊക്കെ തലയില്‍ മുണ്ടിട്ട് ആരും കാണതെ കയറിപ്പോകാറുണ്ട്. അവ ഏതു തരം വീടാണെന്ന് സാധാരണക്കാര്‍ക്കൊക്കെ അറിയാം. ആ വീട്ടിലെ ചിലരേപ്പോലെ മുറുക്കിച്ചുവപ്പിച്ച് തലയില്‍ പൂ ചൂടിയാണോ ഹീറ സെന്ററിലെ ആന്തേവാസികളും നില്‍ക്കുന്നത്?

കുരുത്തം കെട്ടവന്‍ said...

kaalidaasan: ".....ഇടതുപക്ഷം ജമായത്തിനെ ഒന്നിനും ക്ഷണിച്ചിട്ടില്ല. മറ്റൊരു സംഘടന ആഹ്വാനം ചെയ്ത ഒരു പ്രതിക്ഷേധത്തില്‍ ജമായത്തേ ഇസ്ലാമി പങ്കെടുക്കുന്നുണ്ടോ ഇല്ലയൊ എന്നതൊന്നും അവരുടെ പ്രശ്നമല്ല........"

ഇവിടെ സി പി എമ്മിനെകുറിച്‌ പറയുബ്ബോള്‍ എനിക്കുണ്ടാകുന്ന ഒരു പ്രയാസം എന്തെന്നാല്‍ ഒന്നാമതായി കാളിദാസന്‍ ഒരു സി പി എമ്മുകാരനല്ല. തല്‍ക്കാലം ജമാഅത്തിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം അവരെ അനുകൂലിക്കുന്നുവെന്ന് മാത്രം. രണ്ടാമതായി ഞാന്‍ സി പി എമ്മിനെതിരില്‍ വല്ലതുമെഴുതിയാല്‍ താങ്കള്‍ ഞാന്‍ സി പി എമ്മുകാരനല്ലെന്ന് പറഞ്ഞ്‌ 'കൈ കഴുകും'. എന്തായാലും ചില കാര്യങ്ങള്‍ പറയാം. എം. പത്മാലോചനെ പാര്‍ട്ടിയില്‍ നിന്നും സസ്പെണ്റ്റ്‌ ചെയ്യാനുണ്ടായ കാരണം താങ്കള്‍ക്ക്‌ അറിയാം എന്ന് കരുതുന്നു. അതുപോലെ വര്‍ഗീയ വാദികള്‍, തീവ്രവാദികള്‍ എന്ന് സി പി എം ആരെകുറിചെങ്കിലും ആത്മാര്‍ഥമായി കരുതുന്നുവെങ്കില്‍ തീര്‍ച്ചയായും അത്തരം പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കും. ആവശ്യമെങ്കില്‍ ഒറ്റക്ക്‌ നടത്തും. നടത്തണം. അതാണു ആത്മാര്‍ത്തത. അല്ലാതെ മേബ്ബൊടിക്ക്‌ തീവ്രവാദം വര്‍ഗീയത എന്നൊക്കെ അട്ടഹസിക്കുകയും അത്‌ ആരായാലും (ജമാത്തോ മറ്റു സംഘടനകളോ) അവരോടൊപ്പം പ്രകടനവും അതിനു ശേഷം ചായയും കഴിച്ച്‌ പിരിയുക എന്നു വെച്ചാല്‍ നിലപാടിലെ സത്യസന്ധതയില്ലായിമ എന്ന് 'മലയാളത്തില്‍' പറയും.

kaalidaasan: "....രണ്ടു പേര്‍ അടുത്തടുത്തു നിന്നാല്‍ അതിനെയാണു തോളോടു തോള്‍ ചേരുക എന്നത് ഒരു പക്ഷെ ഇസ്ലാമിക നിഘണ്ടുവിലെ അര്‍ത്ഥമായിരിക്കാം.:"

ഇസ്ളാമിക നിഘണ്ടുവിലെ മാത്രമല്ല കാളീ... മലയാളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന നിഘണ്ടുവിലുമൊക്കെ അങ്ങിനെ തന്നെ. പിന്നെ വാക്കുകളെ വക്രീകരിക്കാനുള്ള താങ്കളൂടെ കഴിവ്‌ മറ്റുള്ളവര്‍ക്കില്ലെന്നത്‌ സമ്മതിക്കുന്നു.

kaalidaasan said...

അല്ലെങ്കില്‍ ഖുറ്‍ആനില്‍ പറഞ്ഞ ഒന്നും താങ്കള്‍ അംഗീകരിക്കുന്നില്ലെന്നിര്‍ക്കേ അതില്‍ മാത്രം 'ബേജാറേകേണ്ട' കാര്യമുണ്ടോ? അതോ ആ പറഞ്ഞതൊക്കെയും തനിക്കും ബാധകമാണെന്ന് തോന്നിതുടങ്ങിയോ?!!

ഖുറാനില്‍ പറഞ്ഞ ഈ ഒരു കാര്യമോര്‍ത്ത് ബേജാറാകുന്നെങ്കില്‍ അതിനേ സമയമുള്ളു. ആദ്യം മുതല്‍ അവസാനം വരെ ഒരു മനോരോഗിയുടെ ലെവലിലുള്ള സംഗതികളാണതില്‍ മൊഹമ്മദ് എഴുതിവച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഒരാളെ പട്ടിയെ വിട്ട് കടിപ്പിക്കണമെന്നൊക്കെ ഒരു മതസ്ഥാപകന്‍ ദൈവത്തോടപേക്ഷിക്കുമോ? ഒരു വക നേഴ്സറി തലത്തിലുള്ള പ്രാര്‍ത്ഥന. മൊഹമ്മദിന്റെ ഏത് കാര്യവും ആഗ്രഹവും നടപാക്കാന്‍ മാത്രമായി ക്ഷമയോടെ കാത്തിരിക്കുന്ന ഉള്ളം കയ്യിലിരിക്കുന്ന അള്ളായോട് ഉസയെ കൈകാര്യം ചെയ്യാന്‍ ഇതു പോലത്തെ വിലകുറഞ്ഞ അപേക്ഷ നല്‍കി എന്നു പറയുന്നതു തന്നെ അല്‍പ്പത്തരമാണ്.

എനിക്കൊരു ബേജാറുമില്ല. മഹത്തായ പൊത്തകം എന്ന് മറ്റ് മത പുസ്തകങ്ങളിലെ തെറ്റുകള്‍ കുഴിച്ചു നോക്കുന്ന പല മുസ്ലിങ്ങളും ഇടവിടാതെ പറയുന്ന ഒരു പൊത്തകത്തില്‍ ഞാന്‍ വായിച്ച ചില അസംബന്ധങ്ങളും മന്ദബുദ്ധിത്തരവും എഴുതി എന്നു മാത്രം.

kaalidaasan said...

എം. പത്മാലോചനെ പാര്‍ട്ടിയില്‍ നിന്നും സസ്പെണ്റ്റ്‌ ചെയ്യാനുണ്ടായ കാരണം താങ്കള്‍ക്ക്‌ അറിയാം എന്ന് കരുതുന്നു. അതുപോലെ വര്‍ഗീയ വാദികള്‍, തീവ്രവാദികള്‍ എന്ന് സി പി എം ആരെകുറിചെങ്കിലും ആത്മാര്‍ഥമായി കരുതുന്നുവെങ്കില്‍ തീര്‍ച്ചയായും അത്തരം പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കും.

ജമായത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിലും സി പി എം നേതാക്കള്‍ പങ്കെടുത്തിട്ടില്ല. അങ്ങനെ പങ്കെടുത്താലല്ലേ താങ്കള്‍ പറയുന്നതിനു പ്രസക്തിയുള്ളു.

കുരുത്തം കെട്ടവന്‍ said...

kaalidaasan: "നാട്ടിലെ ചില വീടുകളിലൊക്കെ ചിലരൊക്കെ തലയില്‍ മുണ്ടിട്ട് ആരും കാണതെ കയറിപ്പോകാറുണ്ട്. അവ ഏതു തരം വീടാണെന്ന് സാധാരണക്കാര്‍ക്കൊക്കെ അറിയാം. ആ വീട്ടിലെ ചിലരേപ്പോലെ മുറുക്കിച്ചുവപ്പിച്ച് തലയില്‍ പൂ ചൂടിയാണോ ഹീറ സെന്ററിലെ ആന്തേവാസികളും നില്‍ക്കുന്നത്?

കൊള്ളാം!! കാളിദാസണ്റ്റെ വീട്ടിലെ 'സ്വന്തം അനുഭവം' ഇവിടെ പങ്കുവെച്ചതില്‍ സന്തോഷം. ഇനി ഒരു കാര്യം ഒാര്‍മിപ്പിക്കാം. ഹിറാ സെണ്റ്റര്‍ എന്ന അന്തപുരത്തില്‍ അസ്വഭാവികമായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എഷ്യാനെറ്റും ഇന്ത്യാവിഷനുമൊക്കെ 'അന്ത്പുരം' കാണിച്ചു തന്നേനെ. അതിനു പകരം 'വിശേഷങ്ങള്‍' അറിയാന്‍ വരുന്നവരെ ഫോക്കസ്‌ ചെയ്തത്‌ ഇന്നലെ വരെ പത്ര സമ്മേളനം നടത്തി 'വര്‍ഗീയ വാദികള്‍' തീവ്രവാദികള്‍ എന്നൊക്കെ 'ഗര്‍ജിച്ചിരുന്നത്‌' ആരാണെന്ന് കാണിച്ചു തരാനാണു.

കുരുത്തം കെട്ടവന്‍ said...

അനന്തമജ്ഞാതം അവര്‍ണനീയം............. എന്ന് പറഞ്ഞപോലെ താങ്കളോട്‌ എത്ര 'ചര്‍ച്ചിചിട്ടും' കാര്യമില്ലെന്നറിയാം. തിരിഞ്ഞു നോക്കുബ്ബോള്‍ ആവശ്യത്തിലധികം ഇപ്പോള്‍ തന്നെ ആയിട്ടുണ്ട്‌. ഇനി കമണ്റ്റു ബോക്സില്‍ 'സ്വ്ഞ്ച്വറി' തികക്കാന്‍ തല്‍ക്കാലം വേറെ ആളെ നോക്ക്‌. നമോവാകം.

ബിച്ചു said...

ഫലസ്തീനില്‍ മുസ്ലിങള്‍ മാത്രമല്ല ഉള്ളത്. ധാരാളം ക്രിസ്ത്യനികളും ഉണ്ട് .കുറേകൂടി സൂക്ഷ്മത പാലിക്കുക

Sudheer said...

>>>> അറിയാം പാടില്ലാത്തതുകൊണ്ട്‌ ചോദിക്കുവാ, ഇത്‌ രണ്ടും അങ്ങോട്ട്‌ യോജിക്കുന്നില്ല!! താങ്കള്‍ സി പി എമ്മിനെ അനുകൂലിക്കുന്നോ അതോ പ്രതികൂലിക്കുന്നോ? <<<<

പ്രിയ കുരൂ. ഞാന്‍ രണ്ടും ചെയ്യുന്നില്ല സുഹ്രുത്തേ. എന്തേ ഒരാള്‍ സി പി എമ്മും കോണ്‍ക്രസ്സും ബിജെപിയും ഒക്കെ ആയാലേ അഭിപ്രാ‍യം പറയാന്‍ പാടുള്ളു എന്നുണ്ടോ ?

അതായത് ജമ അത് തങ്ങളെ .... ആണു കൂടെ കൂടിയിരിക്കുന്നത് എന്ന് സി പി എം മനസ്സിലാക്കി . നല്ലത് . പക്ഷെ നേരത്തെ എന്‍ ഡീ എഫിനോട് കാണിച്ചതു പോലെ ഉള്ള അടവുനയം ആയിരിക്കരുത് എന്നു മാത്രം. വര്‍ഗീയതയെ ഒഴിവാക്കുമ്പോള്‍ അതിനു ഭൂരിപക്ഷം ,ന്യൂനപക്ഷം എന്നു വേറ്തിരിക്കുന്ന പരിപാഡി സി പി എമ്മിനു കാണിക്കുന്നത് തീര്‍ത്തും ശരിയല്ല.

അല്ലാ പരിവാറുകാരെ പറ്റി ചില അറിവുള്ളവരും സമൂഹത്തില്‍ നിലയും വിലയും ഉള്ളവരുമായവര്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലേ . അപ്പോ പരിവാരികളുടെ അവകാശവാദവും ശരിയാണെന്നു തന്നെ ആണോ ?

kaalidaasan said...

കാളിദാസണ്റ്റെ വീട്ടിലെ 'സ്വന്തം അനുഭവം' ഇവിടെ പങ്കുവെച്ചതില്‍ സന്തോഷം. ഇനി ഒരു കാര്യം ഒാര്‍മിപ്പിക്കാം. ഹിറാ സെണ്റ്റര്‍ എന്ന അന്തപുരത്തില്‍ അസ്വഭാവികമായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എഷ്യാനെറ്റും ഇന്ത്യാവിഷനുമൊക്കെ 'അന്ത്പുരം' കാണിച്ചു തന്നേനെ.

ഹീറ സെന്ററില്‍ തലയില്‍ മുണ്ടിട്ട് ആരൊക്കെയോ വന്നു എന്ന് താങ്കളല്ലേ ഇവിടെ എഴുതിയത്. കാളിദാസന്റെ വീട്ടില്‍ അതു പോലെ ആരെങ്കിലും വരുന്നുണ്ടെന്ന് അഭിമാനപുരസരം കാളിദാസന്‍ പ്രഘോഷിച്ചില്ലല്ലോ. ഹീറ സെന്ററിന്റെ അന്തപ്പുരത്തില്‍ ഒന്നുമില്ലെങ്കില്‍ പിന്നെ ആളുകള്‍ തലയില്‍ മുണ്ടിട്ടു കയറുന്നതെന്തിനാണ്? കാറ്റു കൊള്ളാനാണോ?

kaalidaasan said...

ഫലസ്തീനില്‍ മുസ്ലിങള്‍ മാത്രമല്ല ഉള്ളത്. ധാരാളം ക്രിസ്ത്യനികളും ഉണ്ട് .കുറേകൂടി സൂക്ഷ്മത പാലിക്കുക

പാലസ്തീനില്‍ മുസ്ലിങ്ങള്‍ മാത്രമാണുള്ളതെന്നു ഞാന്‍ പറഞ്ഞില്ല. അവിടെ ഭൂരിഭാഗം ​മുസ്ലിങ്ങളായതുകൊണ്ടു മാത്രമാണ്, ജമായത്തേ ഇസ്ലാമിയും മറ്റ് മുസ്ലിങ്ങളും അതില്‍ ഇടപെടുന്നത്. ക്രിസ്ത്യാനികള്‍ മാത്രമുള്ളതും ഭൂരിപക്ഷമുള്ളതുമായ മറ്റ് പല സ്ഥലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. അവിടെയൊന്നും ജമായത്ത് പ്രതിഷേധിച്ചു കണ്ടില്ല. മുസ്ലിം രാജ്യമായ ഇന്‍ഡോനേഷ്യയിലെ ക്രൈസ്തവ ഭൂരിപക്ഷ സ്ഥലമാണ്‌ കിഴക്കന്‍ തിമൂര്‍. അവിടെയും പാലസ്തീനിലേപ്പൊലെ ജനങ്ങളെ അടിച്ചമര്‍ത്തുകയും അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ഉണ്ടായിട്ടൂണ്ട്. മനുഷ്യാവകശ പ്രചോദിതമായി ജമായത്ത് ആ ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചതായി ഇന്നു വരെ കേട്ടിട്ടില. അതൊക്കെ തെളിയിക്കുന്നത് ജമായത്തിന്റെ പ്രതിഷേധമൊക്കെ മതവുമായി ബന്ധപ്പെട്ടതാണെന്നാണ്. ഇന്‍ഡ്യയില്‍ തന്നെ കാഷ്മീരിലെ സ്വാതന്ത്ര്യ സമരത്തെ അനുകൂലിക്കുന്നുണ്ട്. പക്ഷെ അസമിലെയോ, നാഗലാണ്ടിലെയോ , പഞാബിലെയോ സ്വാതന്ത്ര്യ സമരങ്ങളെ ജമായത്തനുകൂലിച്ചതായി കെട്ടിട്ടില്ല.

സന്തോഷ്‌ said...

>> വോട്ട്ബാങ്ക് മാത്രം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിനോട് ചേര്‍ത്തുകെട്ടുന്നതിനോട് യോജിക്കാനാവില്ല. - കെ.പി.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. <<

ഈ വാക്കുകള്‍ ജമാഅത്തെഇസ്ലാമിക്ക് ഉള്ള സാക്ഷ്യ പത്രം അല്ല എന്നു കുരുത്തംകെട്ടവന്‍ മനസ്സിലാക്കില്ലായിരിക്കും, പക്ഷെ കേരളത്തിലെ രാഷ്ട്രീയം എന്താണ് എന്നു അറിയുന്നവര്‍ മനസ്സിലാക്കും.

>> ഫോട്ടൊയില്‍ എന്തേ സി പി എമ്മിണ്റ്റെ പ്ളക്കാര്‍ഡ്‌ മാത്രം കാണുന്നു എന്ന് ചോദിച്ചാല്‍ പ്രകടനത്തിണ്റ്റെ ഒരു വശത്തിണ്റ്റെ ഫോട്ടൊ മാത്രമല്ലേ ഉള്ളൂ. <<

>> ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌!! സന്തോഷ്‌ തന്ന ലിങ്കിലെ ചിത്രങ്ങളൊന്നും നോക്കിയില്ലേ അണ്ണാ.... സീതാറാം യെച്ചൂരിക്ക്‌ സമീപം നില്‍ക്കുന്നതാരാ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി! കേരളത്തില്‍ 'വര്‍ഗീയവാദികള്‍', 'തീവ്രവാദികള്‍' !! പറയണ്ണോ ഡല്‍ഹിയില്‍ എന്തേ അതൊന്നും ഇല്ലേ?! <<

കുരുത്തംകെട്ടവന്‍, ആ പ്രകടനത്തില്‍ ജമാഅത്തെഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു മറുവശം ഉണ്ടായിരുന്നിരിക്കാം. പക്ഷെ ജമാഅത്തെഇസ്ലാമിയുടെ നേതാക്കള്‍ ഇടതുപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ നില്‍ക്കുന്ന ഫോട്ടോ ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ആ ഫോട്ടോയില്‍ സീതാറാം യെച്ചൂരിയുടെ പിറകില്‍ ആണ് മുജ്തബാ ഫാറൂഖ് നില്‍ക്കുന്നത്. സ്വന്തം പ്രവര്ത്ത്കള്‍ ആ പ്രകടനത്തിന്റെ മറ്റൊരു ഭാഗത്ത്‌ ഉള്ളപ്പോള്‍ ഇടതുപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ കയറി നിന്ന് ഫോട്ടോ എടുക്കുന്നത് കേരളത്തില്‍ വാര്‍ത്ത സൃഷ്ട്ടിക്കാന്‍ വേണ്ടി മാത്രം ആണെന്ന് ആ ഫോട്ടോയും ഒപ്പം ഉള്ള വാര്‍ത്തയും വ്യക്തമാക്കുന്ന കാര്യം ആണ്. കേരളത്തില്‍ തള്ളിപറയുന്നവര്‍ ഡല്‍ഹിയില്‍ ഒപ്പം നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച്.

അപ്പൊകലിപ്തോ said...

കാളീ ..
മനോരോഗം ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്‌. അതു മാലോകര്‍ക്ക്‌ വിപത്താണു. അത്തരത്തിലുള്ളവര്‍ അതിക്രമിച്ചുകയറിയാല്‍ വിവരമറിയിപ്പിക്കാനാണു ലോകത്തിലുടനീളം ആളുകള്‍ പട്ടിയെ പളര്‍ത്തുന്നതു. അത്തരത്തിലുള്ള ഒരു പേപ്പട്ടി കടി കാളിക്കും കിട്ടാത്തതിണ്റ്റെ കുറവുണ്ട്‌. പക്ഷേ മനോരോഗത്തിനു ഡോക്ടര്‍ അതു ചികിത്സയായി നിര്‍ണ്ണയിക്കുന്നതുവരെ ക്ഷമിക്കൂ.

പട്ടിയെ വിട്ട്‌ കടിക്കുന്ന ഹദീസിണ്റ്റെ ആ റെഫറന്‍സ്‌ തരൂ.. എന്നിട്ട്‌ നോക്കാം പേപ്പട്ടികടിക്ക്‌ മരുന്നുണ്ടോ എന്ന്.

കുരുത്തം കെട്ടവന്‍ said...

സന്തോഷ്‌: ......"സ്വന്തം പ്രവര്ത്ത്കള്‍ ആ പ്രകടനത്തിന്റെ മറ്റൊരു ഭാഗത്ത്‌ ഉള്ളപ്പോള്‍ ഇടതുപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ കയറി നിന്ന് ഫോട്ടോ എടുക്കുന്നത് കേരളത്തില്‍ വാര്‍ത്ത സൃഷ്ട്ടിക്കാന്‍ വേണ്ടി മാത്രം ആണെന്ന് ആ ഫോട്ടോയും ഒപ്പം ഉള്ള വാര്‍ത്തയും വ്യക്തമാക്കുന്ന കാര്യം ആണ്....."

ഹ ഹ, സന്തോഷണ്ണോ, എന്നെയങ്ങ്‌ കൊല്ല്! മികച്ച കൊമേഡിയനുള്ള അവാര്‍ഡ്‌ നേരത്തെ ഇതിനു മുന്‍പുള്ള മികച്ച പ്രകടനം മുലം കാളിക്ക്‌ നല്‍കേണ്ടിവന്നു. ആ, സാരമില്ല തല്‍ക്കാലം ഒരു അസിസ്റ്റണ്റ്റ്‌ കൊമേഡിയനുള്ള വല്ല അവാര്‍ഡും ശരിപെടുത്താന്‍ നോക്കാം.

kaalidaasan said...

മനോരോഗം ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്‌. അതു മാലോകര്‍ക്ക്‌ വിപത്താണു. അത്തരത്തിലുള്ളവര്‍ അതിക്രമിച്ചുകയറിയാല്‍ വിവരമറിയിപ്പിക്കാനാണു ലോകത്തിലുടനീളം ആളുകള്‍ പട്ടിയെ പളര്‍ത്തുന്നതു.


മനോരോഗം ചികിത്സിക്കാന്‍ ഖുറാനില്‍ മൊഹമ്മദ് നിര്‍ദ്ദേശിക്കുന്നത് പട്ടിയെ വിട്ട് കടിപ്പിക്കാന്‍ തന്നെയാണല്ലേ. അപ്പോള്‍ ഒരു കാര്യത്തില്‍ കൂടി തീരുമാനമായി. ഞാനതൊക്കെ മൊഹമ്മദിന്റെ ഒരു തമാശയായിട്ടേ ഇതു വരെ മനസിലാക്കിയിട്ടുള്ളു. സൂര്യനു കീഴിലും മുകളില്മുള്ള എല്ലാ ഉഡായിപ്പുകളും ഖുറാനിലൂണ്ടെന്നു പറയുമ്പോഴും വൈദ്യാശാസ്ത്രത്തേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നൊക്കെ ഖുറാനേകുറിച്ച് പരാതി പറയുന്നത് കേട്ടിട്ടുണ്ട്. ഇന്നു വരെ ഒരു മുസ്ലിമും അതിനെ ഖണ്ഡിച്ചതായി കേട്ടിട്ടുമില്ല. ഇപ്പോള്‍ അതിന്റെ കേടും തീര്‍ത്തു. ഭ്രാന്തിനു മാത്രമാണൊ ഖുറാന്‍ ചികിത്സ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പട്ടിയെ വിട്ട്‌ കടിക്കുന്ന ഹദീസിണ്റ്റെ ആ റെഫറന്‍സ്‌ തരൂ.. എന്നിട്ട്‌ നോക്കാം പേപ്പട്ടികടിക്ക്‌ മരുന്നുണ്ടോ എന്ന്.


അതിതു വരെ വായിച്ചില്ലേ?കഷ്ടം. സന്തോഷ് ഈ പോസ്റ്റിലെ രണ്ടാമത്തെ കമന്റില്‍ അതിന്റെ ലിങ്കു നല്‍കിയിരുന്നു.

അത് ഹദീസൊന്നുമല്ല ഖുറാന്‍ തന്നെയാണ്

മൌദൂദിയുടെ വിശദീകരണങ്ങളോടു കൂടിയ മറ്റൊരു ഖുര്‍ ആന്‍ പരിഭാഷയില്‍ സൂറ 111 ലഭ്യമാണ്.

അത് വായിച്ചു നോക്കുക. കൂടേ വാക്കര്‍ത്ഥം എന്ന ഒരു ലിങ്കുണ്ട്. അതിലാണീ സൂറ ഇറക്കിയതിന്റെ പിന്നിലെ ചരിത്രം വിവരിക്കുന്നത്.

വായിച്ചു കഴിഞ്ഞ് അള്ളായുടെ പട്ടികളില്‍ ഏതെങ്കിലുമൊന്നിനെ എന്റെ അടുത്തേക്ക് വിടണമെനു പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ. ഒരെണ്ണത്തിനെ ഹീറ സെന്ററിലും നിറുത്തിയാല്‍ നല്ലതായിരിക്കും. തലയില്‍ മുണ്ടിട്ടു വരുന്ന പിശാചുക്കളെ കടിപ്പിക്കാം.

അപ്പൊകലിപ്തോ said...

കാളീ ...

വെറുതെ ഉണ്ടയില്ലാതെ വെടിവച്ച്‌ മണ്ടനാവാതെ , അതെവിടെയെന്ന്‌ കൃത്യമായി പറയൂ.. എന്നിട്ടല്ലേ പട്ടിയെവിട്ട്‌ കടിപ്പിക്കണോ വേണ്ടയോ എന്ന്‌ പ്രാര്‍ഥിക്കാന്‍... "മറ്റൊരു ഖുര്‍-ആന്‍ ഭാഷ്യ"മെന്നൊക്കെ പറഞ്ഞാല്‍ ശ്രീ ശ്രീ ക്കിട്ട്‌ വെടിവച്ചതുപോലെ ആയിപ്പോവും .. പട്ടി അതിണ്റ്റെ പാട്ടിനും പോകും ...

കുരുത്തം കെട്ടവന്‍ said...

കാളിയണ്ണോ, ഈ ലിങ്കില്‍ എവിടെയാണു പട്ടി, പൂച്ച എന്നൊക്കെ പറഞ്ഞിരിക്കുന്നതെന്ന് പറയാമൊ? താങ്കള്‍ 'സത്യം' മാത്രമേ പറയൂ എന്ന് എനിക്കറിയാം (മുസ്ളീങ്ങളുടെ ദൈവമല്ലേ നുണപറയുക!!) എന്നാലും മറ്റുള്ളവരെ കൂടി ഒന്നറിയിക്കണമല്ലോ? അതിനു മാത്രം.

കുരുത്തം കെട്ടവന്‍ said...

സുധീര്‍: "അല്ലാ പരിവാറുകാരെ പറ്റി ചില അറിവുള്ളവരും സമൂഹത്തില്‍ നിലയും വിലയും ഉള്ളവരുമായവര്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലേ . അപ്പോ പരിവാരികളുടെ അവകാശവാദവും ശരിയാണെന്നു തന്നെ ആണോ?"

സംഘ്പരിവാറിനു പുറത്തുള്ള നിലയും വിലയുമുള്ള ആരെങ്കിലും അവരെ കുറിച്ച്‌ നല്ലതു പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അപ്പോള്‍ നോക്കാം. ഞാന്‍ ഉദ്ദരിച്ചവരൊന്നും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പോയിട്ട്‌ അതിണ്റ്റെ എതെങ്കിലും തരത്തിലുള്ള അനുഭാവി പോലുമല്ലേന്നുള്ളത്‌ താങ്കള്‍ ശ്രദ്ദിച്ചിരുന്നോ? അതുകൊണ്ടാണു അതെടുത്തുദ്ദരിച്ചത്‌. അല്ലാതെ ജമാഅത്തെ ഇസ്‌ലാമി ആരുടെയും സര്‍ട്ടിഫിക്കറ്റിനുവേണ്ടി കാത്തിരിക്കുന്നില്ല. കാളിദാസന്‍ തണ്റ്റെ 'വിഷ കാളകൂടം' തുറന്നു വിട്ടപ്പോള്‍ സമൂഹത്തില്‍ നിലയു വിലയൂം ബുദ്ദിയുമുള്ള ആളുകള്‍ ഈ 'മന്ദബുന്ദിയെ' പോലെയല്ല ഇസ്‌ലാമിനെപറ്റിയും ഖുര്‍ആനെ പറ്റിയും ജമാഅത്തെ ഇസ്‌ലാമിയെ പറ്റിയും ഒക്കെ ചിന്തിക്കുന്നതും അഭിപ്രായം രേഖപെടുത്തുന്നതും എന്ന് ഉണര്‍ത്തുക മാത്രമായിരുന്നു ഞാനുദ്ദേശിച്ചത്‌.

kaalidaasan said...

കാളിയണ്ണോ, ഈ ലിങ്കില്‍ എവിടെയാണു പട്ടി, പൂച്ച എന്നൊക്കെ പറഞ്ഞിരിക്കുന്നതെന്ന് പറയാമൊ? താങ്കള്‍ 'സത്യം' മാത്രമേ പറയൂ എന്ന് എനിക്കറിയാം (മുസ്ളീങ്ങളുടെ ദൈവമല്ലേ നുണപറയുക!!) എന്നാലും മറ്റുള്ളവരെ കൂടി ഒന്നറിയിക്കണമല്ലോ? അതിനു മാത്രം.



വെറുതെ ക്ളീക്കിയാല്‍ ഒന്നും വരില്ല. ആ പേജിലെ ഇടതുവശത്തു കാണുന്ന ലിങ്കില്‍ നിന്നും 111 എന്ന സൂറ തെരഞ്ഞെടുക്കുക. അതിന്റെ മുകളില്‍ കാണുന്ന ആമുഖം( വാക്കര്‍ത്ഥമെന്ന് ഞാന്‍ തെറ്റായി എഴുതിയതാണ്)ക്ളിക് ചെയ്യുക. ഞാന്‍ അത് ചെയ്തപ്പോള്‍ വന്ന നീണ്ട അമുഖത്തില്‍ ഇങ്ങനെ കാണുന്നു.

ഇതും പറഞ്ഞ് അയാള്‍ തിരുമേനിയുടെ നേരെ തുപ്പി. അത് തിരുമേനിയുടെ ദേഹത്തുകൊണ്ടില്ല. തിരുമേനി പറഞ്ഞു: അല്ലാഹുവേ, നിന്റെ പട്ടികളിലൊന്നിന് അവനെ കീഴ്പ്പെടുത്തിക്കൊടുക്കണേ. അതിനു ശേഷം ഉതൈബ തന്റെ പിതാവിനോടൊപ്പം ശാമിലേക്ക് യാത്ര പുറപ്പെട്ടു. യാത്രയ്ക്കിടയില്‍ സംഘം ഒരിടത്ത് താവളമടിച്ചു. അതു വന്യമൃഗങ്ങളുള്ള സ്ഥലമാണെന്ന് തദ്ദേശീയര്‍ പറഞ്ഞു. ഇതു കേട്ട് അബൂലഹബ് തന്റെ ഖുറൈശി സഹയാത്രികരോട് പറഞ്ഞു: എന്റെ മകന്റെ രക്ഷയ്ക്ക് വേണ്ടത് ചെയ്യണം. എന്തെന്നാല്‍ മുഹമ്മദിന്റെ പ്രാര്‍ഥനയെ ഞാന്‍ പേടിക്കുന്നു.` ഇതനുസരിച്ച് യാത്രാസംഘം ഉതൈബക്ക് ചുറ്റും അവരുടെ ഒട്ടകങ്ങളെ ഇരുത്തിയാണ് കിടന്നുറങ്ങിയത്. രാത്രിയില്‍ ഒരു സിംഹം വന്ന് ഒട്ടകങ്ങളുടെ വലയം മറികടന്ന് ഉതൈബയെ കടിച്ചുകീറി

kaalidaasan said...

കലിപ്പിനും കുരുത്തംക്കെട്ടവനും വായിക്കാനറിയില്ലെങ്കില്‍ ഞാന്‍ പേജിന്റെ സ്ക്രീന്‍ ഷോട്ട് ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. മറ്റുള്ളവരും കാണട്ടേ.

kaalidaasan said...

അള്ളാ സ്വര്‍ഗ്ഗത്തില്‍ മദകത്തിടമ്പുകളെയും ​നിത്യബാലന്മാരെയും മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കുന്നതിനു പുറമെ പട്ടി ഫാം കൂടി നടത്തുന്നു എന്നുമൊക്കെ വിശ്വസിക്കുന്നവരു തന്നെ വേണം മറ്റുള്ളവരെ മന്ദബുദ്ധികളെന്നു വിളിക്കാന്‍.

Sudheer said...

കുരൂ,,,

ആര്‍.എസ്സ്.എസ്സ് നെ കുറിച്ച് മഹാത്മാ ഗാന്ധിയും സക്കീര്‍ ഹുസ്സൈനും അംബേദ്കറും ഒക്കെ നല്ലത് പറഞ്ഞിട്ടുണ്ട്. അവരൊക്കെ അത്യാവശ്യം വിലയും നിലയും ഉള്ളവരല്ലേ. അപ്പോള്‍ ആ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിവാര്‍ നല്ലതാകുമോ ?

നിലയും വിലയും ഉള്ളവര്‍ നല്ലത് പറഞ്ഞാല്‍ ജമാ അത്ത് നല്ലതാകുമെങ്കില്‍ പരിവാറും നല്ലതാകില്ലേ എന്നാണ് ഞാന്‍ ചോദിച്ചത് .

അവര്‍ പറഞ്ഞതെന്തെന്നു അറിയണമെങ്കില്‍ ഏതെങ്കിലും സൈറ്റില്‍ നിന്നും ഏടുത്തു വരാം.

സന്തോഷ്‌ said...

>> ഹ ഹ, സന്തോഷണ്ണോ, എന്നെയങ്ങ്‌ കൊല്ല്! മികച്ച കൊമേഡിയനുള്ള അവാര്‍ഡ്‌ നേരത്തെ ഇതിനു മുന്‍പുള്ള മികച്ച പ്രകടനം മുലം കാളിക്ക്‌ നല്‍കേണ്ടിവന്നു. ആ, സാരമില്ല തല്‍ക്കാലം ഒരു അസിസ്റ്റണ്റ്റ്‌ കൊമേഡിയനുള്ള വല്ല അവാര്‍ഡും ശരിപെടുത്താന്‍ നോക്കാം. <<

വളരെ ഉപകാരം, അവാര്‍ഡു കമ്മറ്റിക്കാര്‍ ഇവിടൊക്കെ തന്നെ ഉണ്ടാവണേ.... ഇതുപോലുള്ള കോമഡികളുമായി വീണ്ടും വരാം.

kaalidaasan said...

നിലയും വിലയും ഉള്ളവര്‍ നല്ലത് പറഞ്ഞാല്‍ ജമാ അത്ത് നല്ലതാകുമെങ്കില്‍ പരിവാറും നല്ലതാകില്ലേ എന്നാണ് ഞാന്‍ ചോദിച്ചത് .

സുധീര്‍,

നേരെയുള്ള ചോദ്യങ്ങളൊന്നും ഇവരോട് ചോദിക്കരുത്. ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന്റെ പോലും നേരെയുള്ള അര്‍ത്ഥം ഇവര്‍ക്ക് മനസിലാകില്ല. അല്ലെങ്കില്‍ മനസിലാക്കില്ല.

മുസ്ലിങ്ങളേക്കുറിച്ച് ആരെങ്കിലും നല്ലതു പറഞ്ഞാല്‍, ഉടനെ അത് ഖുറാനേക്കുറിച്ചാക്കും. ജമായത്തിന്റെ സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിനെ ആരെങ്കിലും ഒന്നു പിന്തുണച്ചാല്‍ അത് ജമയത്ത് എന്ന സംഘടനയെ പ്രകീര്‍ത്തിക്കുന്നതായി വ്യാഖ്യാനിക്കും.

ഏതളവു കോലുവച്ചളന്നാലും ജമയത്തിനേക്കാള്‍ കൂടുതലായും വ്യാപകമായും സമൂഹ്യ ഇടപെടലുകള്‍ ആര്‍ എസ് എസ് നടത്തുന്നുണ്ട്. പക്ഷെ അതൊന്നും ആ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ ഇല്ലാതാക്കില്ല. ജമായത്തിന്റെ കാര്യവും അതു തന്നെ.

കുരുത്തം കെട്ടവന്‍ said...

കാളിയണ്ണോ, താങ്കള്‍ക്ക്‌ ശരിക്കും 'വട്ട്‌' ആണോ അതോ അതുപോലെ അഭിനയിക്കുകയാണോ?! വേറെ ഒന്നുമല്ല താങ്കള്‍ സൂചിപ്പിച്ച അധ്യായത്തില്‍ അല്ലെങ്കില്‍ അതിണ്റ്റെ പരിഭാഷയുടെ ആമുഖത്തില്‍ എന്താണു പറഞ്ഞിരിക്കുന്നത്‌?!! പ്രവാചകണ്റ്റെ ശത്രുക്കളില്‍ ഒരാള്‍ (നാമം ഉത്ബ) പ്രാവാചകനെ അധിക്ഷേപിക്കുകയും മുഖത്ത്‌ തുപ്പുകയും ചെയ്തപ്പോള്‍ അദ്ദേഹം ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു. "അല്ലാഹുവേ നീണ്റ്റെ പട്ടികളിലൊന്നിനു അവനെ കിഴിപെടുത്തികൊടുക്കണമേ" ഇതാണു താങ്കള്‍ വലിയ വായില്‍ പട്ടി എന്നു പറഞ്ഞു പൂച്ച എന്നു പറഞ്ഞു എന്നൊക്കെ വിളിച്ചു കൂവുന്നത്‌. മാന്യമായി പറഞ്ഞാല്‍ താങ്കളെ കുതിരവട്ടത്തും എടുക്കാതായി, വേറെ ഇടം എനേഷിക്കേണ്ടി വരും! സുഹ്ര്‍ത്തേ, എതൊരാളും തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കാറുണ്ട്‌. പലരും പല രീതിയില്‍ പ്രാര്‍ത്ഥിക്കും. ചിലപ്പോള്‍ പറയും "അവണ്റ്റെ തലയില്‍ ഇടിത്തി വീഴട്ടെ" മറ്റു ചിലപ്പോള്‍ "നീ പുഴുത്തു നാറട്ടെ" ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടതെന്താണു ഓ ദൈവത്തിണ്റ്റെ ഇടിത്തീയുടെ ഒരു ഫാക്ടറിയുണ്ട്‌! അല്ലെങ്കില്‍ പുഴുക്കളെ വളര്‍ത്തുന്ന ഫാമുണ്ട്‌!! കാളീ, നിന്നോടെന്താണു പറയേണ്ടതെന്ന്‌ അറിയുന്നില്ല. ഇങ്ങനെ നോക്കിയാല്‍ താങ്കള്‍ താമസിയാതെ ഇങ്ങനെ ഒരു പോസ്റ്റിടും "രാവണന്‍ എന്ന വ്യക്തിയെ വധിക്കാന്‍ വേണ്ടി ലങ്ക മുഴുവന്‍ ചുട്ടുകരിച്ചവര്‍ സാമുഹ്യ ദ്രോഹികളോ?!!". കാരണം തലക്ക്‌ വെളിവ്‌ നഷ്ടപെട്ടുകൊണ്ടിരിക്കയല്ലേ. ഇതേ രീതിയിലാണല്ലോ പോസ്റ്റുകളെല്ലാം. ദൈവം പ്രത്യാകിച്ച്‌ അല്ലാഹു തന്നെ അനുസരിക്കാത്തവരെ 'ചുട്ടു കരിക്കുമെന്ന്‌ പറഞ്ഞു'! തൊലി വീണ്ടും വീണ്ടു ഉണ്ടാക്കുമെന്ന്‌ പറഞ്ഞു. ഇതൊക്കെ വിശ്വാസികള്‍ക്ക്‌ മാത്രമാണു ബാധകമെന്ന ബാലപാഠം പോലും ഈ വിഡ്ഡി മന:പൂര്‍വം മറക്കുന്നു. വിശ്വാസിയല്ലാത്ത ഒരാള്‍ക്ക്‌ എത്‌ ദൈവം (അത്‌ മുസ്ളീങ്ങളുടെതാകട്ടെ ഹിന്ദുക്കളുടെതാകട്ടെ...) എന്ത്‌ പറഞ്ഞാലെന്താ? ചുടുമെന്നോ കൊല്ലുമെന്നോ ഒക്കെ ദൈവത്തിനു പറയാം അതില്ലെന്ന്‌ പറയാന്‍ കാളിയാരു?!! ഇനി ഇതിലൊന്നും വിശ്വസിക്കാത്ത കാളിയെ ദൈവം അതുപോലെയൊക്കെ ചെയ്യും എന്നൊരു വിശ്വാസം ഉള്ളിലെവിടെയോ പതിയിരിപ്പുണ്ടോ? അതുമൂലമുള്ള ഭയമാണോ താങ്കള്‍ക്കു വന്ന ഈ ചിത്തഭ്രമം? അങ്ങിനെയെങ്കില്‍ വൈകണ്ട അഡ്മിഷന്‍ കിട്ടുന്ന അടുത്തുള്ള ഹോസ്പിറ്റലിലേക്ക്‌ വിട്ടോളൂ. അല്ലെങ്കില്‍ പിന്നെ ചികിത്സയില്‍ നിന്നെന്നു വരില്ല.

Unknown said...

കുരുത്തം കെട്ടവന്‍ ,
kashtam !!!!!!!!

kaalidaasan said...

പ്രവാചകണ്റ്റെ ശത്രുക്കളില്‍ ഒരാള്‍ (നാമം ഉത്ബ) പ്രാവാചകനെ അധിക്ഷേപിക്കുകയും മുഖത്ത്‌ തുപ്പുകയും ചെയ്തപ്പോള്‍ അദ്ദേഹം ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു. "അല്ലാഹുവേ നീണ്റ്റെ പട്ടികളിലൊന്നിനു അവനെ കിഴിപെടുത്തികൊടുക്കണമേ" ഇതാണു താങ്കള്‍ വലിയ വായില്‍ പട്ടി എന്നു പറഞ്ഞു പൂച്ച എന്നു പറഞ്ഞു എന്നൊക്കെ വിളിച്ചു കൂവുന്നത്‌.

രണ്ടുദിവസമായിട്ട് അള്ളാഹുവിന്റെ പട്ടിയെ കണ്ടില്ല എന്നും പറഞ്ഞു കരച്ചിലായിരുന്നല്ലോ. ഇപ്പോള്‍ ഏതായാലും കണ്ടല്ലോ. ഇതില്‍ നിന്നും ഒരു കാര്യം തിര്‍ച്ചയായി. ഇതേക്കുറിച്ചൊന്നും ഇതു വരെ കേട്ടിട്ടില്ല എന്നത്. ഒരു ശരാശരി മുസ്ലിമിന്റെ അവസ്ഥ ഇതാണ്. അര്‍ക്കും മനസിലാകാത്ത അറബിയിലുള്ള ചില വാചകങ്ങള്‍ ഉരുവിട്ടു പഠിക്കും. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒന്നും മനസിലാകില്ല. എങ്കിലും ആരെങ്കിലും ഖുറാന്‍ എന്നും മൊഹമ്മദ് എന്നും പറഞ്ഞാല്‍ കണ്ണും അടച്ച് അവിടെ ചാടിവീഴും.

മൊഹമ്മദിന്റെ ശത്രുവൊന്നുമായിരുന്നില്ല ഉതൈബ. ജനിക്കുന്നതിനു മുന്നേ അച്ഛന്‍ നഷ്ടപ്പെട്ട, ആറു വയസുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ട, 9 വയസുള്ളപ്പോള്‍ മുത്തച്ഛന്‍ നഷ്ടപ്പെട്ട മൊഹമ്മദിനെ വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തനാക്കിയ ഇളയച്ഛനായിരുന്നു അബു ലഹബ്. അദ്ദേഹത്തിന്റെ മകനായിരുനു ഉതൈബ. അച്ഛന്റെ സ്ഥാനത്തുള്ള ഒരാള്‍ മൊഹമ്മദിനെ എതിര്‍ക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകണം. നിന്റെ തലയില്‍ ഇടിത്തീവീഴും , നിന്നെ നരകത്തിലുട്ടു ചുടുമെന്നൊക്കെ സ്വന്തം ഇളയച്ഛനോട് പറയാന്‍ മൊഹമ്മദിനു മടിയുണ്ടായില്ല. മൊഹമ്മദിനു വട്ടാണെന്ന് അദ്ദേഹം മനസിലാക്കിയതില്‍ യാതൊരു തെറ്റും തോന്നുന്നില്ല.

കുരു നാളെ സ്വന്തം ഇളാപ്പയോട് തന്റെ തലയില്‍ ഇടിത്തീവീഴും, തന്നെ നരകത്തിലിട്ടു ചുടും, വേദന കൂട്ടാന്‍ ചര്‍മ്മം മാറ്റി മാറ്റി വക്കുമെന്നൊക്കെ പറഞ്ഞാല്‍ ഒരു പക്ഷെ അങ്ങേര്‍ കുരുവിനെ പിടിച്ചു ചുട്ടുകളഞ്ഞിലെങ്കിലും കുറഞ്ഞപക്ഷം ഏതെങ്കിലും മനോരോഗാശുപത്രിയിലെങ്കിലും അഡ്മിറ്റ് ചെയ്യും. എനിക്കു രാത്രിയില്‍,ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. അത് പറഞ്ഞത് എളാപ്പാനെ നരകത്തിലിട്ടു ചുടും എന്നാണ്‌ എന്നൊക്കെ ഒന്നു പറഞ്ഞു നോക്ക് അപ്പോള്‍ കാണാം എന്തു സംഭവിക്കുമെന്ന്.

കുരുത്തം കെട്ടവന്‍ said...

"കുരു നാളെ സ്വന്തം ഇളാപ്പയോട് തന്റെ തലയില്‍ ഇടിത്തീവീഴും, തന്നെ നരകത്തിലിട്ടു ചുടും, വേദന കൂട്ടാന്‍ ചര്‍മ്മം മാറ്റി മാറ്റി വക്കുമെന്നൊക്കെ പറഞ്ഞാല്‍ ഒരു പക്ഷെ അങ്ങേര്‍ കുരുവിനെ പിടിച്ചു ചുട്ടുകളഞ്ഞിലെങ്കിലും കുറഞ്ഞപക്ഷം ഏതെങ്കിലും മനോരോഗാശുപത്രിയിലെങ്കിലും അഡ്മിറ്റ് ചെയ്യും."

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത്‌ ആരോടായലും പറഞ്ഞിരിക്കണം. അതാണു ധൈര്യം. താങ്കള്‍ പറഞ്ഞത്‌ ശരിയാനു പ്രവാചകനെയും സത്യം പറഞ്ഞു എന്ന കാരണത്താല്‍ തണ്റ്റെ സമൂഹം അവിശ്വസിക്കും എന്ന് മറ്റാരെക്കാളും അദ്ദേഹത്തിനറിയാമായിരുന്നു. അതു കൊണ്ടാണു സമുഹത്തിനു തന്നില്‍ അവിശ്വാസമില്ലെന്ന് തെളിയിക്കാന്‍ ആദ്യം മലക്കു പിന്നില്‍ ശത്രുക്കളൂണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചത്‌? അബൂലഹബ്‌ (അബൂജഹല്‍) കാളിയെ പോലെ തന്നെ വിശ്വസിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ 'സത്യ മത' ത്തിണ്റ്റെ കാര്യത്തിലേക്ക്‌ കടന്നു. ഉടനെ കാളീയെപോലെ തന്നെ അവിശ്വസിക്കുകയും ചെയ്തു. ഒപ്പം അബൂലഹബ്‌ ഒരു ചോദ്യം ചോദിച്ചു. "എനിക്ക്‌ ആ മതത്തില്‍ എന്തായിരിക്കും സ്ഥാനം?!" പ്രവാചകന്‍ മറുപടിയും പറഞ്ഞു "മറ്റുള്ളവര്‍ക്കുള്ള സ്ഥാനം തന്നെ, എല്ലാവര്‍ക്കും തുല്യ സ്ഥാനം". അഹങ്കാരിയായിരുന്ന അബുലഹബ്‌ ചോദിച്ചു " തുല്യ സ്ഥാനം? എനിക്കും മറ്റുള്ളവര്‍ക്കും ഒരേ സ്ഥാനമോ?!" ഇതല്ലാതെ പ്രവാചകന്‍ പറഞ്ഞത്‌ കളവായിരുന്നു എന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടൊ സംശയമുണ്ടായിന്നതുകൊണ്ടൊ അല്ല അബൂലഹബ്‌ ഇസ്ളാം സ്വീകരിക്കാതിരുന്നത്‌. തണ്റ്റെ സ്ഥാനമനാങ്ങളും സുഖ സൌകര്യങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നുള്ളതുകൊണ്ട്‌ മാത്രമായിരുന്നു.

kaalidaasan said...

ചിലപ്പോള്‍ പറയും "അവണ്റ്റെ തലയില്‍ ഇടിത്തി വീഴട്ടെ" മറ്റു ചിലപ്പോള്‍ "നീ പുഴുത്തു നാറട്ടെ" ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടതെന്താണു ഓ ദൈവത്തിണ്റ്റെ ഇടിത്തീയുടെ ഒരു ഫാക്ടറിയുണ്ട്‌! അല്ലെങ്കില്‍ പുഴുക്കളെ വളര്‍ത്തുന്ന ഫാമുണ്ട്‌!!


സാധാരണ ഒരാള്‍ പറയുന്ന പോലെ സാധാരണക്കാരനായ മൊഹമ്മദ് പറഞ്ഞതാണെന്ന് തങ്കള്‍ക്ക് തോന്നിത്തുടങ്ങുന്നത് നല്ലതാണ്. പക്ഷെ മറ്റ് മുസ്ലിങ്ങള്‍ കരുതുന്നത് അതല്ല. അള്ളാ അയച്ച അവസാനത്തെ പ്രവാചകനാണെന്നാണ്. മനുഷ്യരാശിക്കു വേണ്ടി എന്നേക്കുമുള്ള പൊത്തകം കൊണ്ടുവന്ന മനുഷ്യ മനുഷ്യ രത്നമാണ്. ആ രത്നമാണ്‌ അള്ളായോട് പട്ടിയെ വിട്ട് ശത്രുവിനെ കടിപ്പിക്കണമേ എന്നു പ്രര്‍ത്ഥിച്ചത്. പാര്‍ലമെന്റില്‍ തന്നെ ചീത്ത പറയുന്ന ബി ജെ പിക്കാരെ പാമ്പിനെ വിട്ട് കടിപ്പിക്കണമേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അപേക്ഷിക്കുന്നതുപോലെ. നാണക്കേടല്ലേ കുരു അത്.

ഒരു പട്ടി ഉതൈബയെ കടിക്കട്ടേ എന്ന് മൊഹമ്മദ് ശപിക്കുകയല്ല ചെയ്തത്. ഇന്നും അള്ളായുടെ അടുത്തിരിക്കുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്ന മൊഹമ്മദ് എന്ന അന്ത്യ പ്രവാചകന്‍ അള്ളായോട് പ്രാര്‍ത്ഥിച്ചതാണ്, അള്ളായുടെ പട്ടിയെ വിട്ട് ഉതൈബയെ കടിപ്പിക്കണമേ എന്ന്. അള്ളാക്ക് പട്ടിയുണ്ടെങ്കിലല്ലെ അങ്ങനെ പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുള്ളു. പട്ടിക്കു പകരം സിംഹത്തെ വിട്ടു കടിപ്പിച്ചു എന്നാണ്, മൊഹമ്മദ് പഠിപ്പിച്ചിരിക്കുന്നതും ഇങ്ങനെയുള്ള അല്‍പ്പത്തരമെഴുതി വച്ചിരിക്കുന്ന ഒരു പൊത്തകം മഹത്തരമെന്നു വിശ്വസിക്കുന്നത് നാണക്കേടല്ലേ കുരൂ.

സായിബാബയും ശ്രീ ശ്രീയും വള്ളിക്കാവിലമ്മയുമൊക്കെ അവകാശപ്പെടുന്നതിനെ എത്രയോ ആളുകള്‍, മുസ്ലിങ്ങള്‍ ഉള്‍പ്പടെ എതിര്‍ക്കുന്നുണ്ട്. അബു ലഹബും ഉതൈബയും അതേ ചെയ്തുള്ളു.

കുരുത്തം കെട്ടവന്‍ said...

"മൊഹമ്മദിന്റെ ശത്രുവൊന്നുമായിരുന്നില്ല ഉതൈബ. ജനിക്കുന്നതിനു മുന്നേ അച്ഛന്‍ നഷ്ടപ്പെട്ട, ആറു വയസുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ട, 9 വയസുള്ളപ്പോള്‍ മുത്തച്ഛന്‍ നഷ്ടപ്പെട്ട മൊഹമ്മദിനെ വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തനാക്കിയ ഇളയച്ഛനായിരുന്നു അബു ലഹബ്. അദ്ദേഹത്തിന്റെ മകനായിരുനു ഉതൈബ".

ഖുറ്‍ആനും നബിചരിത്രവും മുസ്ളീങ്ങളെക്കാള്‍ അറിവുണ്ടെന്നുള്ള രീതിയിലാണൂ ധാരണയും പോസ്റ്റും! എന്നിട്ടോ അബൂലഹബ്‌ ആരായിരുന്നു എന്ന കാര്യത്തില്‍ പോലും തെറ്റിദ്ദാരണ മാത്രം!. അബൂലഹബ്‌ പ്രവാചകണ്റ്റെ സംരക്ഷണം ഒരു കാലത്തും (പ്രവാചകത്വം കിട്ടുന്നതിനു മുന്‍പോ ശേഷമോ) എറ്റെടുത്തിട്ടില്ലാത്ത ആളാണു അബൂലഹബ്‌ എന്ന് മാത്രമല്ല പുള്ളിക്കാരനും ഭാര്യയും നബിയെ പ്രവാചകത്വം കിട്ടിയ ശേഷം ക്രുരമായി പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അബൂ ത്വാലിബ്‌ എന്ന ഇളയാപ്പ ഉണ്ടായിരുന്നു പ്രവാചകനു. അദ്ദേഹം നബിയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹം നബിയുടെ മതത്തെ വിശ്വസിച്ചിട്ടുമില്ല എന്നാല്‍ എതിര്‍ത്തിട്ടുമില്ല. അദ്ദേഹത്തിണ്റ്റെ മകനുമല്ല ഈ പറഞ്ഞ ഉതൈബ. നേരത്തെ പറജ അബൂലഹബിണ്റ്റെ മകന്‍ തന്നെ. അപ്പോള്‍ മനോരോഗാശുപത്രയിലേക്ക്‌ പോകാന്‍ റെഡിയല്ലെ!!

kaalidaasan said...

ഇതൊക്കെ വിശ്വാസികള്‍ക്ക്‌ മാത്രമാണു ബാധകമെന്ന ബാലപാഠം പോലും ഈ വിഡ്ഡി മന:പൂര്‍വം മറക്കുന്നു.

അപ്പോള്‍ കുരു ഖുറാനൊന്നും വായിച്ചിട്ടില്ല അല്ലേ.ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റിലെ മൌദൂദി പരിഭാഷപ്പെടുത്തിയ ഖുറാനിലെ വാചകങ്ങളാണു താഴെ.


4:56.
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്‍ച്ചയായും നാം അഗ്നിയില്‍ എറിയുന്നതാകുന്നു. അവരുടെ ചര്‍മങ്ങള്‍ വെന്തുപാകമാകുമ്പോഴെല്ലാം, തല്‍സ്ഥാനത്തു വേറെ ചര്‍മങ്ങള്‍ മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര്‍ നന്നായി പീഡനമനുഭവിക്കേണടതിന്ന്.


ഇത് മൊഹമ്മദിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്ന ജബ്ബാറിനും യരലവക്കും വിചാരത്തിനും എനിക്കും ബാധകമാണെന്നാണു ബുദ്ധിഭ്രമം ബാധിക്കാത്തവര്‍ മനസിലാക്കുക.

ഇത് വിശ്വാസിയായ കുരുവിനു മാത്രം ബാധകമാണെന്നു പറഞ്ഞാല്‍ മൊഹമ്മദുപോലും സ്വര്‍ഗ്ഗത്തിലിരുന്നു ഞെട്ടും.

കുരു മറ്റാരെയും പ്രവേശിപ്പിക്കാതെ കുതിരവട്ടം സ്വന്തമാക്കിയതിന്റെ രഹസ്യം ഇപ്പോള്‍ മനസിലായി.

ഖുറാനൊക്കെ ഒരു വട്ടമെങ്കിലും ഒന്നു വായിക്ക്.

കുരുത്തം കെട്ടവന്‍ said...

"സാധാരണ ഒരാള്‍ പറയുന്ന പോലെ സാധാരണക്കാരനായ മൊഹമ്മദ് പറഞ്ഞതാണെന്ന് തങ്കള്‍ക്ക് തോന്നിത്തുടങ്ങുന്നത് നല്ലതാണ്."

താങ്കളുടെ ജല്‍പനങ്ങള്‍ കേട്ടിട്ട്‌ ആരെങ്കിലും പ്രവാചകനെ സാധാരണക്കരനായ മുഹമ്മദ്‌ എന്നൊക്കെ പറയും എന്നൊരാഗ്രഹം താങ്കള്‍ക്കുണ്ടായിരുന്നു! അങ്ങിനെ ഞാന്‍ പറഞ്ഞു എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമം കൊള്ളാം. പക്ഷേ, അത്‌ ഇവിടെ ചിലവാകില്ല. ഞാന്‍ പ്രാര്‍ത്ഥനയുടെ കാര്യം പറഞ്ഞപ്പോള്‍ അതെന്തായിരുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണു ചെയ്തത്‌. താങ്കള്‍ക്ക്‌ മനോരോഗം ഉണ്ടെന്ന് കരുതി എല്ലാവര്‍ക്കും അതുണ്ടാകണമെന്നില്ലല്ലോ?!

കുരുത്തം കെട്ടവന്‍ said...

kaalidaasan :
"4:56.നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്‍ച്ചയായും നാം അഗ്നിയില്‍ എറിയുന്നതാകുന്നു. അവരുടെ ചര്‍മങ്ങള്‍ വെന്തുപാകമാകുമ്പോഴെല്ലാം, തല്‍സ്ഥാനത്തു വേറെ ചര്‍മങ്ങള്‍ മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര്‍ നന്നായി പീഡനമനുഭവിക്കേണടതിന്ന്.

ഇത് മൊഹമ്മദിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്ന ജബ്ബാറിനും യരലവക്കും വിചാരത്തിനും എനിക്കും ബാധകമാണെന്നാണു ബുദ്ധിഭ്രമം ബാധിക്കാത്തവര്‍ മനസിലാക്കുക.

അതു ശരി അപ്പോള്‍ കാര്യത്തിണ്റ്റെ കിടപ്പങ്ങിനെയാണു! താങ്കള്‍ അത്‌ വിശ്വസിക്കുന്നു. പ്രവാചകന്‍ പറഞ്ഞ ദൈവത്തിണ്റ്റെ മുന്നറിയിപ്പ്‌ കാര്യമായിട്ടു തന്നെ എടുക്കുന്നു. ആയതിനാല്‍ അത്‌ സത്യമാണെന്ന താങ്കളുടെ വിശ്വാസം താങ്കളെ ഭയപ്പെടുത്തുന്നു. നാളെ ഞാന്‍ (കാളി) മരിച്ചാല്‍ ഇങ്ങനെയൊക്കെ എന്നെ ചെയ്യുമല്ലോ എന്നോര്‍ത്ത്‌ വേവലാതി പെടുന്നു! ഞാന്‍ വിശ്വാസി എന്ന് പറഞ്ഞതും ആ അര്‍ത്ഥത്തില്‍ തന്നെ അല്ലാതെ മുസ്ളിം എന്നര്‍ത്ഥത്തില്‍ മാത്രമല്ല. ഖുറ്‍ആനില്‍ പറഞ്ഞതിനെ കുറിച്ച്‌ ബോധ്യം വരികയും അതേ കുറിച്ച്‌ (പ്രത്യാകിച്ച്‌ ധിക്കാരികള്‍ക്കുള്ള ശിക്ഷയെ) വേവലാതിപെടുകയും ചെയ്യുന്നുണ്ടെങ്കില്‍, അത്‌ ഖുറ്‍ആനോടും പ്രവാചകനോടും തീര്‍ത്താല്‍ തീരാത്ത പകയായി (നേരത്തെ ഖുറ്‍ആനില്‍ സൂചിപ്പിച്ച്‌ അബൂലഹബിനെപോലെ) കൊണ്ടുനടക്കാതെ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുക എല്ലാം നേരെയാകും. കാളി ഒരു കാര്യം ശ്രദ്ദിചോ ആവോ, ഇതിലൊക്കെ വിശ്വാസമുണ്ടെങ്കിലേ അതേ കുറിച്ച്‌ ഭയം തോന്നുകയും അതില്‍ വേവലാതിപെടുകയും ചെയ്യുകയുള്ളൂൂ. എന്നാല്‍ അതേ സമയം ഇതിലൊന്നും വിശ്വാസിക്കാത്തവനെ സംബന്ധിച്ച്‌ (അങ്ങിനെയൊരു ദൈവമില്ലെന്നും പ്രവാചകന്‍ പറഞ്ഞതൊക്കെ കളവാണെന്നും വിശ്വസിക്കുന്നവര്‍) അതേകുറിച്ച്‌ വേവലാതി പെടാറില്ല. എത്‌ പോലെ പുരാണ കഥകളിലെ ഭീതിപെടുത്തുന്ന രാക്ഷസനെ കുറിച്ചോര്‍ത്ത്‌ ആരും ബേജറാകാറില്ല. കാരണം വായിക്കുന്നവനറിയാം അങ്ങിനെ ഒന്നില്ലെന്ന്. ഖുറ്‍ആന്‍ വായിച്ചിട്ട്‌ താങ്കള്‍ക്ക്‌ ബേജാറുണ്ടെങ്കില്‍ കാളീ എന്തോ കുഴപ്പമുണ്ട്‌!

കുരുത്തം കെട്ടവന്‍ said...

ഒന്നുകൂടി പറയുന്നു. അവിശ്വാസികളെ സംബന്ധിച്ച്‌ ഖുറ്‍ആനും പ്രവാചകനും പറഞ്ഞിട്ടുണ്ട്‌. "ഒരു അവിശ്വാസിക്ക്‌ ഖുര്‍ആനും പ്രവാചകനും പറഞ്ഞത്‌ ബോധ്യമാകുകയും അത്‌ സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടും വിശ്വസിക്കാത്തവര്‍ക്കാണു നാശം" അതായത്‌ സത്യം തിരിച്ചറിഞ്ഞിട്ടും അതിനെ വ്യക്തമായി തള്ളീകളയുന്നവര്‍ അവര്‍ക്കാണു നാശം. അതില്‍ കാളിപെടുമെങ്കില്‍ കാളിക്കു നാശം. അതല്ല അതിനൊരു മറുവശം കൂടിയുണ്ട്‌ ഇതൊന്നും മനസ്സിലാകാത്തവരും ഇതേകുറിച്ച്‌ ബോധവാന്‍മാരാകത്തവരും ആണെങ്കില്‍ അത്തരക്കാര്‍ ആ നാശത്തില്‍ പെടില്ല. "എന്തെന്നാല്‍ ദൈവം തികഞ്ഞ യുക്തിവാനത്രെ"

kaalidaasan said...

ഖുറ്‍ആനും നബിചരിത്രവും മുസ്ളീങ്ങളെക്കാള്‍ അറിവുണ്ടെന്നുള്ള രീതിയിലാണൂ ധാരണയും പോസ്റ്റും! എന്നിട്ടോ അബൂലഹബ്‌ ആരായിരുന്നു എന്ന കാര്യത്തില്‍ പോലും തെറ്റിദ്ദാരണ മാത്രം!.

ഇക്കാര്യത്തില്‍ ഏതായാലും എനിക്ക് താങ്കളേക്കള്‍ അറിവുണ്ട്. അബു താലിബും അബു ലഹബും മൊഹമ്മദിന്റെ അച്ഛന്റെ അനേകം സഹോദരന്‍മാരില്‍ രണ്ടു പേരായിരുന്നു. ജനിക്കുന്നതിനു മുന്നേ അച്ഛനെ നഷ്ടപ്പെട്ട മൊഹമ്മദിനെ അറേബ്യന്‍ ആചാരപ്രകാരം അച്ഛന്റെ സഹോദരന്‍മാരാണു സംരക്ഷിച്ചിരുന്നത്. അങ്ങനെ തന്നെയായിരുന്നു മൊഹമ്മദിനു 40 വയസാകുവോളം. അതുവരെ അബു ലഹബും മൊഹമ്മദിനെ സ്വന്തം മകനേപ്പോലെ തന്നെയാണു കണ്ടിരുന്നതും. 40 വയസില്‍ പ്രവചകനാണെന്ന് അവകാശപ്പെട്ടപ്പോഴായിരുന്നു എല്ലാം മാറി മറിഞ്ഞത്. മൊഹമ്മദ് പറഞ്ഞ പൊട്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ അബു ലഹബ് കൂട്ടാക്കിയില്ല. മാത്രമല്ല അതിനെ എതിര്‍ക്കുകയും ചെയ്തു.
അതേക്കുറിച്ച് മൌദൂദി പറയുന്നതിപ്രകാരം. ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും വായിച്ചു നോക്കുക.

അയാള്‍ തിരുമേനിയുടെ പിതൃവ്യനാണ് എന്നതാണ് നമ്മുടെ അനുമാനത്തിനാസ്പദം. അയാളുടെ അതിരുകവിഞ്ഞ അതിക്രമങ്ങള്‍ ജനസമക്ഷം പരസ്യമായിത്തീരുന്നതുവരെ സഹോദരപുത്രന്റെ നാവിലൂടെ പിതൃവ്യന്‍ ആക്ഷേപിക്കപ്പെടുന്നത് ഉചിതമാകുമായിരുന്നില്ലല്ലോ. അതിനു മുമ്പ് ആദ്യനാളുകളില്‍തന്നെ ഈ സൂറ അവതരിച്ചിരുന്നുവെങ്കില്‍, സഹോദരപുത്രന്‍ പിതൃവ്യനെ ഇവ്വിധം ശകാരിക്കുന്നത് അമാന്യമായി ആളുകള്‍ക്ക് തോന്നാം.

അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക.

കുരുത്തം കെട്ടവന്‍ said...

താങ്കള്‍ മൌദൂദി പറഞ്ഞു എന്ന് പറഞ്ഞ്‌ ഉദ്ദരിച്ചതിലും എവിടെയാണു 'സംരക്ഷിച്ചിരുന്നു' എന്ന് പറഞ്ഞിരുന്നത്‌. പ്രവാചക്ണ്റ്റെ പിത്രവ്യനാണെന്ന് പറയുന്നുണ്ട്‌ അതു ഞാനും ശരിവെക്കുന്നു, ഞാന്‍ പറഞ്ഞത്‌ ഇത്രമാത്രം പ്രവാചകനെ സംരക്ഷിച്ചിരുന്നത്‌ ആദ്യം അബ്ദുല്‍ മുത്തലിബും പിന്നീട്‌ അബൂത്വാലിബുമാണെന്നാണു. അതില്‍ ഈ പറഞ്ഞ അബൂലഹബ്‌ ഇല്ല തന്നെ. പിന്നെ അബൂലഹബിനെ പിടിച്ച്‌ വീണ്ടും വീണ്ടും നബിയുടെ സംരക്ഷനാക്കാനുള്ള താങ്കളുടെ താല്‍പര്യം മനസ്സിലായി.

kaalidaasan said...

ഇതിലൊക്കെ വിശ്വാസമുണ്ടെങ്കിലേ അതേ കുറിച്ച്‌ ഭയം തോന്നുകയും അതില്‍ വേവലാതിപെടുകയും ചെയ്യുകയുള്ളൂൂ. എന്നാല്‍ അതേ സമയം ഇതിലൊന്നും വിശ്വാസിക്കാത്തവനെ സംബന്ധിച്ച്‌ (അങ്ങിനെയൊരു ദൈവമില്ലെന്നും പ്രവാചകന്‍ പറഞ്ഞതൊക്കെ കളവാണെന്നും വിശ്വസിക്കുന്നവര്‍) അതേകുറിച്ച്‌ വേവലാതി പെടാറില്ല.



അയ്യയ്യോ. ഇതൊക്കെ ഖുറാനിലുണ്ടെന്നു മനസിലാകുമ്പോള്‍ അസ്വസ്തത തോന്നുന്നുണ്ടല്ലേ. എന്തു ചെയ്യാം. ഖുറാന്‍ അതു പോലത്തെ ഒരു പൊത്തകമായിപ്പോയി.

ജബ്ബാറും യരലവയും വിചാരവുമൊക്കെ ഈ പൊട്ടത്തരങ്ങള്‍ കുറേക്കാലം വിശ്വസിച്ചിട്ട് വലിച്ചെറിഞ്ഞതാണ്. അവര്‍ക്കൊക്കെ ഇതിലൊക്കെ വിശ്വാസമുണ്ടായിട്ട് വേവലാതിപ്പെടുന്നതാണെന്നു പറഞ്ഞാല്‍ കുരുവിനൊരു കാലത്തും കുതിരവട്ടത്തു നിന്നു പുറത്തുവരാന്‍ സാധിക്കില്ല.

മഹത്തായ പൊത്തകത്തിലെ ദൈവത്തിന്റേതെന്നും പറഞ്ഞ് മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന പൊട്ടത്തരത്തെ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് വിശ്വാസവും ബേജാറും കൊണ്ടാണെന്നു കുരു കരുതുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

kaalidaasan said...

അതായത്‌ സത്യം തിരിച്ചറിഞ്ഞിട്ടും അതിനെ വ്യക്തമായി തള്ളീകളയുന്നവര്‍ അവര്‍ക്കാണു നാശം. അതില്‍ കാളിപെടുമെങ്കില്‍ കാളിക്കു നാശം.


ഖുറാനിലെ പൊട്ടത്തരങ്ങളാണ്‌ ആ സത്യമെങ്കില്‍ അതുറപ്പായും ഞാന്‍ തള്ളിക്കളയും.

അപ്പോള്‍ അള്ളായുടെ പട്ടികളില്‍ ഒരെണ്ണം എന്നെ കടിക്കുമെന്നു തീര്‍ച്ച. കടിച്ചോട്ടെ.

കുരുത്തം കെട്ടവന്‍ said...

"അയ്യയ്യോ. ഇതൊക്കെ ഖുറാനിലുണ്ടെന്നു മനസിലാകുമ്പോള്‍ അസ്വസ്തത തോന്നുന്നുണ്ടല്ലേ. എന്തു ചെയ്യാം. ഖുറാന്‍ അതു പോലത്തെ ഒരു പൊത്തകമായിപ്പോയി.

ഒരു അസ്വസ്തതയുമില്ല, കാളീ. പകരം അതൊക്കെ ഉള്ളതുകൊണ്ട്‌ തന്നെയാണു വിശ്വസം കൂടുന്നതു. അത്തരം കാര്യങ്ങളൊന്നുമില്ലാതെ വെറും ഒരു കഥയായിരുന്നെങ്കില്‍ ലോകത്ത്‌ ഖുര്‍ആന്‍ വിശ്വസിക്കുന്നവരുടെ എണ്ണം കാളിക്ക്‌ കാളിയുടെ തന്നെ രണ്ടു വിരലുകളില്‍ എണ്ണിതീര്‍ക്കാമായിരുന്നു. ഖുര്‍ആനില്‍ നിയമമുണ്ട്‌, ശിക്ഷയുണ്ട്‌, ശാസനയുണ്ട്‌, ഉപദേശമുണ്ട്‌. തിന്‍മ ചെയ്യുന്നവനു തക്കതായ ശിക്ഷ കിട്ടും നന്‍മ ചെയ്തവനു തക്കതായ പാരിതോഷികവും കിട്ടും. അതാണു നീതി. അല്ലാതെ കാളി പറയുന്ന പോലെ തിന്‍മകളൊക്കെയും ചെയ്ത്‌ നന്‍മ ചെയ്തവണ്റ്റെ കൂടെ 'ഞെളിഞ്ഞിരിക്കാന്‍' തല്‍ക്കാലം ഖുര്‍ആന്‍ അനുവദിക്കുന്നില്ല. ഇനി, കാളിയും ജബ്ബാറും വിചാരവും അങ്ങനെ ആ കബ്ബനിയില്‍ ഉള്ള ആളുകളെല്ലാം കൂടി ഒരു 'പൊത്തകം' ഇറക്ക്‌, എന്നിട്ടതില്‍ എല്ലാവര്‍ക്കും തുല്യ സ്ഥാനം! എന്തേ?! കൊന്നവനും വ്യഭിചരിച്ചവനും മോഷ്ടാവും ജീവിതത്തില്‍ എല്ലാവിധ നന്‍മയും ചെയ്തവനും ഒക്കെ ഒരേ സീറ്റില്‍!! വളരെ ഭംഗിയുണ്ടായിരിക്കും!

ജബ്ബാറും യരലവയും വിചാരവുമൊക്കെ ഈ പൊട്ടത്തരങ്ങള്‍ കുറേക്കാലം വിശ്വസിച്ചിട്ട് വലിച്ചെറിഞ്ഞതാണ്.

അതിലൊന്നും വലിയ കാര്യമില്ല കാളീ. ഇവരെക്കാള്‍ ഒക്കെ കേമന്‍മാരെന്ന് ലോകം സമ്മതിച്ചവര്‍ കാളിയുടെയൊക്കെ 'വിശ്വാസം' വലിച്ചെറിഞ്ഞ്‌ ഖുര്‍ആനില്‍ വിശ്വസിച്ചത്‌ ചരിത്രത്തില്‍ ധാരാളം. സംഗതി അങ്ങിനെയാണെന്നിരിക്കെ ഒന്നോ രണ്ടോ ചൊറിതവളകള്‍ വല്ല പൊട്ട കിണറും കാണുബ്ബോള്‍ അതാണു ലോകം എന്ന് ധരിച്ച്‌ അതിലേക്ക്‌ എടുത്തു ചാടുന്നുണ്ടെങ്കില്‍ നഷ്ടം അവര്‍ക്ക്‌ മാത്രം എന്ന് പറഞ്ഞ്‌ നിര്‍ത്തുന്നു.

kaalidaasan said...

ഒരു അസ്വസ്തതയുമില്ല, കാളീ. പകരം അതൊക്കെ ഉള്ളതുകൊണ്ട്‌ തന്നെയാണു വിശ്വസം കൂടുന്നതു.

വിശ്വസിക്കണം. പട്ടിയെ വിട്ട് എതിരാളികളെ കടിപ്പിക്കുന്ന ദൈവത്തില്‍ തന്നെ വിശ്വസിക്കണം. എന്നിട്ട് മറ്റുള്ളവരുടെ വിശ്വാസങ്ങളെ ചീത്തപറയുകയും വേണം.

ഇനി, കാളിയും ജബ്ബാറും വിചാരവും അങ്ങനെ ആ കബ്ബനിയില്‍ ഉള്ള ആളുകളെല്ലാം കൂടി ഒരു 'പൊത്തകം' ഇറക്ക്‌, എന്നിട്ടതില്‍ എല്ലാവര്‍ക്കും തുല്യ സ്ഥാനം! എന്തേ?! കൊന്നവനും വ്യഭിചരിച്ചവനും മോഷ്ടാവും ജീവിതത്തില്‍ എല്ലാവിധ നന്‍മയും ചെയ്തവനും ഒക്കെ ഒരേ സീറ്റില്‍!! വളരെ ഭംഗിയുണ്ടായിരിക്കും!

എല്ലാവര്‍ക്കും തുല്യസ്ഥാനം നല്‍കാന്‍ ഒരു പൊത്തകവും ആകാശത്തു നിന്ന് നൂലില്‍ കെട്ടി ഇറക്കേണ്ട അവശ്യമില്ല. തുല്യ സ്ഥാനം നല്‍കിയാല്‍ മതി. ഒരു പൊത്തകവുമില്ലാതെ കോടിക്കണക്കിനാളുകള്‍ അത് നല്‍കുന്നുണ്ട്. കൊന്നവനെയും വ്യഭിചരിച്ചവനെയും മോഷ്ടാവിനേയും എല്ലാ സമൂഹങ്ങളും ശിക്ഷിക്കുന്നുണ്ട്. അത് ഏതെങ്കിലും ദൈവം നൂലില്‍ കെട്ടി ഇറക്കിയ പൊത്തകം തുറന്നു നോക്കിയിട്ടല്ല. സമൂഹം അവര്‍ക്ക് വേണ്ട നിയമങ്ങള്‍ നിര്‍മ്മിച്ചാണ്.

കുരു വിശ്വസിക്കുന്ന ദൈവം അവിശ്വാസിയെ തൊലി ഉരിഞ്ഞ് തീയിലിട്ടു ചുട്ട് ആനന്ദിക്കുന്നതു പോലെ അവര്‍ ആനന്ദിക്കില്ല. ആ ദൈവത്തോട് ചേര്‍ന്ന് കുരു ആനന്ദിക്കുന്നതിന്റെ ഹീനതയാണ്, മൊഹമ്മദും ലഹബിനെ പട്ടിയെക്കൊണ്ട് കടിപ്പിച്ച് ആനന്ദിക്കുന്നതിന്റെ പിന്നിലും. ഇതൊക്കെ എതിരാളികള്‍ പറഞ്ഞു പരത്തുന്ന നുണയല്ല. ഖുറാന്‍ എന്ന പൊത്തകത്തില്‍ എഴുതി വച്ചിരിക്കുന്നതാണ്.

kaalidaasan said...


ഒന്നോ രണ്ടോ ചൊറിതവളകള്‍ വല്ല പൊട്ട കിണറും കാണുബ്ബോള്‍ അതാണു ലോകം എന്ന് ധരിച്ച്‌ അതിലേക്ക്‌ എടുത്തു ചാടുന്നുണ്ടെങ്കില്‍ നഷ്ടം അവര്‍ക്ക്‌ മാത്രം എന്ന് പറഞ്ഞ്‌ നിര്‍ത്തുന്നു.


ഒരു തവളയായാലും ഈ പൊട്ടക്കിണറില്‍ നിന്നും രക്ഷപ്പെടുന്നു എന്നതാണു കാര്യം. അറിയാതെ ചില തവളകള്‍ അതിനുള്ളിലേക്ക് ചാടിപ്പോകുന്നുണ്ടെന്നത് വാസ്തവം. ചില തവളകള്‍ അതാണു വിധി എന്നും പറഞ്ഞ്, അസംബന്ധങ്ങളും ദുഷ്ടത്തരവും വായിച്ചു പഠിച്ച് ചത്തുകഴിയുമ്പോള്‍ കിട്ടാന്‍ പോകുന്ന ഹൂറികളെയും നിത്യബാലന്‍മാരെയും മദ്യപ്പുഴകളെയും സ്വപ്നം കണ്ട് ജീവിക്കുന്നു. മൊഹമ്മദ് ജീവിതത്തില്‍ ഇതൊക്കെ ആവോളം അനുഭവിച്ചിട്ട് മറ്റുള്ളവരോട് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അനുഭവിച്ചോളാന്‍ പറഞ്ഞു. അതില്‍ വിശ്വാസം അര്‍പ്പിച്ച് വളരെയധികം തവളകല്‍ പൊട്ടക്കിണറ്റില്‍ ഇന്നും കഴിഞ്ഞു കൂടുന്നു. അത് നേട്ടമാണെന്നും അവര്‍ കരുതുന്നു. കരുതിക്കോട്ടെ.

kaalidaasan said...

താങ്കള്‍ മൌദൂദി പറഞ്ഞു എന്ന് പറഞ്ഞ്‌ ഉദ്ദരിച്ചതിലും എവിടെയാണു 'സംരക്ഷിച്ചിരുന്നു' എന്ന് പറഞ്ഞിരുന്നത്‌. പ്രവാചക്ണ്റ്റെ പിത്രവ്യനാണെന്ന് പറയുന്നുണ്ട്‌ അതു ഞാനും ശരിവെക്കുന്നു,

മൊഹമ്മദിന്റെ അച്ഛന്റെ സഹോദരനായിരുന്നു അബു ലഹബ് എന്നെങ്കിലും സമ്മതിച്ചല്ലോ. അച്ഛന്‍ മരിച്ചു കഴിഞ്ഞാല്‍ മക്കളെ അച്ഛന്റെ സഹോദരന്‍മാരാണു സംരക്ഷിക്കുന്നതെന്ന ആറബികളുടെ ആചാരത്തേക്കുറിച്ചും കേട്ടിട്ടുണ്ട്. ഇതു രണ്ടും ചേര്‍ത്തു വായിക്കുമ്പോള്‍ മതിഭ്രമം മാറികിട്ടും. മൊഹമ്മദിനു 40 വയസാകുന്നതുവരെ ഈ സംരക്ഷണത്തിനു യതൊരു കുഴപ്പവുമില്ലായിരുന്നു എന്ന് മൊഹമ്മദിന്റെ ചരിത്രം വായിച്ചാല്‍ മനസിലാകും. മനസിലാകുന്നില്ലെങ്കില്‍ വേണ്ട. എനിക്കു യാതൊരു നിര്‍ബന്ധവുമില്ല. മൊഹമ്മദിനു മലക്ക് പ്രത്യക്ഷപ്പെടുന്നതു വരെ അബു ലഹബ് അദ്ദേഹതെ മകനേപ്പോലെ കണ്ടിരുന്നു. അതിനു ശേഷം മൊഹമ്മദ് പറഞ്ഞ പൊട്ടത്തരങ്ങളെ എതിര്‍ത്തു അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മകനെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് അള്ളായോടു പ്രാര്‍ത്ഥിച്ചു. അതൊക്കെ ഖുറാന്‍ എന്ന പൊത്തകത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്.

kaalidaasan said...

അതിലൊന്നും വലിയ കാര്യമില്ല കാളീ. ഇവരെക്കാള്‍ ഒക്കെ കേമന്‍മാരെന്ന് ലോകം സമ്മതിച്ചവര്‍ കാളിയുടെയൊക്കെ 'വിശ്വാസം' വലിച്ചെറിഞ്ഞ്‌ ഖുര്‍ആനില്‍ വിശ്വസിച്ചത്‌ ചരിത്രത്തില്‍ ധാരാളം.

അതില്‍ വലിയ കാര്യം തന്നെയുണ്ട്. ഈ കേമന്‍ മാരുടെയൊക്കെ വിശ്വാസ സംഹിത ഉപേക്ഷിച്ചാല്‍ അവരുടെ തല വെട്ടുമെന്നൊന്നും അവരുടെ ദൈവം ഭീക്ഷണിപ്പെടുത്തുന്നില്ല. അതു കൊണ്ട് അവര്‍ക്ക് പേടിയില്ലാതെ വിശ്വാസം ഉപേക്ഷിക്കാം. പക്ഷെ ഇസ്ലാം എന്ന പൊട്ടക്കൊളത്തില്‍ വീണാലോ? രക്ഷപ്പെടണമെന്ന് ആഗ്രഹമുള്ളവരെ എങ്ങനെ പെരുമാറണമെന്ന് മൊഹമ്മദിനു കെട്ടിയിറക്കിയ പൊത്തകത്തില്‍ അള്ളാ നിര്‍ദ്ദേശിച്ചതൊന്നും ഇന്നു വരെ വായിച്ചിട്ടില്ലേ. ജീവനില്‍ പേടിയുള്ളവരൊക്കെ അല്‍പ്പം മടിക്കും. പരലോകത്തിലെ ഹൂറികെളെയും ബാലന്‍മാരെയും മദ്യവും കിട്ടിയില്ലെങ്കിലും ഈ ലോകത്ത് ജീവിക്കണമെന്ന ആഗ്രഹമുള്ളവര്‍ പൊട്ടക്കൊളത്തില്‍ കിടന്നേക്കാമെന്ന് തീരുമാനിക്കും. അത് സ്വാഭാവികം. അള്ളാ കെട്ടിയിറക്കിയ പൊത്തകത്തില്‍ നിന്നും മതമുപെക്ഷിച്ച് പോകുന്നവരെ തലവെട്ടണമെന്ന നിര്‍ദ്ദേശമെടുത്തു മാറ്റി നോകൂ. അപ്പോള്‍ കാണാം പൊട്ടക്കൊളത്തില്‍ നിന്ന് എത്ര തവളകള് ചാടിപ്പോകുമെന്ന്.

പടിഞ്ഞാറന്‍ നാടുകളിലെ ജയിലില്‍ കഴിയുന്ന ക്രിമിനല്‍ കേമാന്‍മാരില്‍ പലരെയും ഇസ്ലാം എന്ന പൊട്ടക്കിണറ്റിലേക്ക് ചാടിക്കുന്നുണ്ടെന്നത് വാസ്തവമാണ്. ക്രിമിനലുകള്‍ക്ക് ഏതു കിണറും ഒരു പോലെ. ജിഹാദിനു ചാവേറുകളെ വേണമല്ലോ.

kaalidaasan said...

താങ്കളുടെ ജല്‍പനങ്ങള്‍ കേട്ടിട്ട്‌ ആരെങ്കിലും പ്രവാചകനെ സാധാരണക്കരനായ മുഹമ്മദ്‌ എന്നൊക്കെ പറയും എന്നൊരാഗ്രഹം താങ്കള്‍ക്കുണ്ടായിരുന്നു! അങ്ങിനെ ഞാന്‍ പറഞ്ഞു എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമം കൊള്ളാം.

എന്റെ ജല്‍പ്പനമല്ലല്ലോ. താങ്കളല്ലേ പറഞ്ഞത് മൊഹമ്മദ് സാധാരണ ആളുകള്‍ പ്രതികരിക്കുന്നതു പോലെ പ്രതികരിച്ചു എന്ന്. തലയില്‍ ഇടിത്തീ വീഴണമേ എന്ന് സാധാരണ ആളുകള്‍ ശപിക്കുന്നതു പോലെ, പട്ടി കടിച്ച് ചാകണെ എന്ന് മൊഹമ്മദു പ്രാര്‍ത്ഥിച്ചു എന്നല്ലേ ആ പറഞ്ഞതിന്റെ അര്‍ത്ഥം. അബു ലബഹ് ഉപദ്രവിച്ചപ്പോള്‍ മൊഹമ്മദ് പ്രതികരിച്ചത് ഏത് സാധരണക്കാരനും പ്രതികരിക്കുന്നപോലെയാണെന്നു പറഞ്ഞിട്ട്, ഇപ്പോള്‍ അങ്ങനെയല്ല എന്നു പറയുന്നത് കുതിരവട്ടത്തു സ്ഥിര താമസമാക്കിയതുകൊണ്ടാണോ?

Kuttettan said...

മുസ്ലീം ഉദ്യോഗസ്ഥകള്‍ക്ക് സഹപ്രവര്‍ത്തകരെ മുലയൂട്ടാമെന്നും അതുവഴി അവരുമായി മാതൃബന്ധം സ്ഥാപിക്കാമെന്നും പറയുന്ന ഫത്‌വ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍‌വലിച്ചു. ഈജിപ്തിലെ പ്രശസ്തമായ സുന്നി മുസ്ലീം സര്‍വകലാശാലയായ അല്‍‌-അസറിലെ ഡോ. ഇസത് അതിയ ആയിരുന്നു വിചിത്രമായ ഫത്‌വ പുറപ്പെടുവിച്ചത്.

മുസ്ലീം പാരമ്പര്യം അഥവാ ഹദിത് അനുസരിച്ച് മുലയൂട്ടുന്നതു വഴി മാതൃബന്ധം സ്ഥാപിക്കാനാവും. അതായത്, മാതാവല്ലെങ്കില്‍ കൂടി മുലയൂട്ടുന്ന ആള്‍ക്ക് മാതാവിന്റെ സ്ഥാനം ലഭിക്കും. ഇതേ രീതി മുതിര്‍ന്നവര്‍ക്കും പിന്തുടരാമെന്നായിരുന്നു അതിയയുടെ വാദഗതി.

അതായത്, മുസ്ലീം സ്ത്രീകള്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാരെ അഞ്ചു തവണ മുലയൂട്ടിയാല്‍ ഇരുവരും തമ്മില്‍ മാതൃ-പുത്ര ബന്ധം നിലവില്‍ വരുമെന്നും അവരിരുവരും തനിച്ച് ജോലിസ്ഥലത്ത് ഇടപഴകുന്നതില്‍ കുഴപ്പമില്ല എന്നുമായിരുന്നു അതിയയുടെ ഫത്‌വയില്‍ പറഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് തങ്ങള്‍ മുലയൂട്ടിയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ ശിരോവസ്ത്രമില്ലാതെ ഇരിക്കുന്നതില്‍ തെറ്റില്ല എന്നും അതിയ പുതിയ ഫത്‌വയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇസ്ലാം മതത്തില്‍ തന്നെ പുതിയ ഫത്‌വയ്ക്കെതിരെ വിമര്‍ശനം കടുത്തതോടെ അല്‍-അസര്‍ സര്‍വകലാശാല പ്രസിഡന്റ് ഫത്‌വ പിന്‍‌വലിക്കാന്‍ അതിയയോട് ആവശ്യപ്പെടുകയായിരുന്നു.

കുരുത്തം കെട്ടവന്‍ said...

"പടിഞ്ഞാറന്‍ നാടുകളിലെ ജയിലില്‍ കഴിയുന്ന ക്രിമിനല്‍ കേമാന്‍മാരില്‍ പലരെയും ഇസ്ലാം എന്ന പൊട്ടക്കിണറ്റിലേക്ക് ചാടിക്കുന്നുണ്ടെന്നത് വാസ്തവമാണ്......."

കാളിയുടെ ഭാഷയില്‍ 'പടിഞ്ഞാറന്‍ നാടുകളിലെ ക്രിമിനല്‍ കേമന്‍മാരില്‍ ചിലരെ" കണ്ടോളൂ.
1.മാല്‍ക്കം എക്സ്‌ (ആഫ്രിക്കന്‍ - അമേരിക്കന്‍ മുവ്‌മണ്റ്റ്‌ ലീഡര്‍)
2. കാഷ്യസ്‌ ക്ളേ (വ്യഖ്യാത ബോക്സര്‍)
3.ഡോ: മുറാദ്‌ വില്‍ഫ്രഡ്‌ ഹോഫ്മാന്‍ (ജെര്‍മന്‍ ഡിപ്ളോമാറ്റ്‌)
4. റജാ ഗരോഡി (ഫ്രഞ്ച്‌ തത്വ ചിന്തകന്‍)
5. ഡോ: സിറാജ്‌ വഹാജ്‌ (പ്രാസംഗികന്‍, ബാപ്റ്റിസ്റ്റിക്‌ ക്രിസ്ത്യന്‍)
6. യൂസഫ്‌ എസ്റ്റേ (പ്രഭാഷകന്‍)
7. യുവോണ്‍ റിഡ്‌ലി (ബ്രിട്ടീഷ്‌ ജേര്‍ണലിസ്റ്റ്‌)
8.മുഹമ്മദ്‌ അസദ്‌ (യു എനിണ്റ്റെ മുന്‍ പാകിസ്ഥാന്‍ അംബാസഡര്‍)
9. കമല സുരയ്യ (വിശേഷണം ആവശ്യമില്ല)
10.എ ആര്‍ റഹ്മാന്‍ (വിശേഷണം ആവശ്യമില്ല)
11.യൂസഫ്‌ ഇസ്ളാം (പ്രശസ്ത പോപ്‌ ഗായകന്‍ - കാറ്റ്‌ സ്റ്റീവന്‍സ്‌)
12.മൈക്കല്‍ വോള്‍ഫ്‌ (അമേരിക്കന്‍ കവി)
13.ബിലാല്‍ ഫിലിപ്സ്‌ (കനേഡിയന്‍ പ്രഭാഷകന്‍, അധ്യാപകന്‍)

ചരിത്രത്തില്‍ എനിക്കറിയാവുന്ന ചിലരെയാണു മേല്‍ ഉദ്ദരിച്ചത്‌. ഇനിയും എത്രയോ പേരെ കാണും. ഇപ്പോള്‍ എന്തു മനസ്സിലായി കാളിദാസനും കുട്ടുകാരും ബുദ്ദിജീവികള്‍ (കാരണം ഒന്നേ ഉള്ളൂ ഇസ്‌ലാമില്‍ വിശ്വസിക്കുന്നില്ലല്ലോ!) മറ്റുള്ളവരെല്ലാം പൊട്ടന്‍മാര്‍ (കാരണം ഒന്നേ ഉള്ളൂ അവരെല്ലാം ഖുര്‍ആനിലും പ്രവാചകനിലും വിശ്വസിക്കുന്നു!!) ഹ ഹ !!

kaalidaasan said...

ചരിത്രത്തില്‍ എനിക്കറിയാവുന്ന ചിലരെയാണു മേല്‍ ഉദ്ദരിച്ചത്‌. ഇനിയും എത്രയോ പേരെ കാണും.

മുസ്ലിങ്ങളല്ലാത്ത 5 ബില്യണ്‍ ആളുകളുണ്ട് ലോകത്ത്. അവരില്‍ നിനും ഇസ്ലാം സ്വീകരിച്ച ഈ നാലഞ്ചു പേരെയാണൊ കുരു ഇത്രയധികം ആഘോഷിക്കുന്നത്. ഇതിലും ആയിരം ഇരട്ടി പ്രശസ്തരും പ്രഗത്ഭരുമായവര്‍ ലക്ഷക്കണക്കിനുണ്ട്.അവരൊക്കെ ക്രിസ്ത്യാനിക്ളും ഹിന്ദുക്കളും ബുദ്ധമതക്കാരുമൊക്കെയായി ജീവിച്ചു മരിച്ചു. ഇപ്പൊഴും ജീവിക്കുന്നുണ്ട്. എന്തു കൊണ്ട് അവരൊന്നും അവരുടെ വിശ്വാസം ഉപേക്ഷിച്ചില്ല . ഉപേക്ഷിക്കുന്നില്ല.

ബിജു ചന്ദ്രന്‍ said...

മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ പശ്ചാത്തപിച്ചിട്ടുമുണ്ട്‌. അവരുടെ അവസാന കൃതികളില്‍ അത് നിഴലിച്ചിരുന്നു. (താടി വെച്ച രൂപങ്ങള്‍ അവരെ അസ്വസ്തതപ്പെടുത്തിയിരുന്നതായി ..) a.r റഹ്മാന്റെ അച്ഛന്‍ അയാളുടെ അന്ധ വിശ്വാസത്തിന്റെ പുറത്തു ഇസ്ലാം സ്വീകരിച്ചു , അങ്ങനെ റഹ്മാനും അതിന്റെ ഭാഗമായി...
പത്തു പേര്‍ സ്വീകരിക്കുമ്പോള്‍ ഇരുപതു പേര്‍ ഉപേക്ഷിക്കുന്നുമുണ്ടാവും അന്ധകാരത്തിന്റെ മതം...

ഷാ... said...

ഇതാണ് പോസ്റ്റ്. ഒരു വെടിക്ക് കുറേ പക്ഷികൾ.
ജമാ‍അത്തിനും, ഇസ്ലാമിനും, മുഹമ്മദിനും, അള്ളാക്കും ഒക്കെ കിട്ടി പണികൾ.

മാഷേ, മനസ്സിന്റെ വിശാലത വിളിച്ഛോതുന്ന പോസ്റ്റ്...നന്നായിട്ടുണ്ട്

കിരണ്‍ തോമസ് തോമ്പില്‍ said...

എ.ആര്‍ റഹിമാന്‍ മുസ്ലിമായത് എങ്ങനെയാ. ഞാന്‍ കേട്ടത് അദ്ദേഹത്തിന്റെ അമ്മക്കോ മറ്റൊ എന്തോ മാറാ രോഗമുണ്ടായിരുന്നു അത് ഏതോ മുസ്ലിം സിദ്ധന്‍ പ്രാര്‍ത്ഥിച്ച് മാറ്റിയെന്നോ അതോടെ അദ്ദേഹം മുസ്ലിമായി എന്നാണ്‌. ഇത് ശരിയാണോ?

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.