Tuesday 21 December 2010

വികല ചിന്തയുടെ വിചിത്ര വിഭവങ്ങള്‍

ആധുനിക ശാസ്ത്രത്തിലെ ഏറ്റവും കൂടുതല്‍  ഗവേഷണം നടക്കുന്ന ശാഖയാണ്, പരിണാമം.  അതിനെ തകര്‍ത്തു തരിപ്പണമാക്കാനായി കൊട്ടും കുരവയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ്, എന്‍ എം ഹുസൈന്‍. 25 വര്‍ഷം ഗവേഷണം നടത്തി 3 പുസ്തകങ്ങള്‍ രചിച്ചു, എന്നൊക്കെ വീമ്പടിക്കുന്ന അദ്ദേഹം ത്ന്റെ പുസ്തകത്തിന്റെ മേന്മ പ്രഖ്യാപിക്കുന്നതിങ്ങനെ.. 



I am critically analyzing scientists' views not commenting cheaply as you did.
Darwinism is a unscientific speculation based on the fact of natural selection.
If natural selection is refuted , there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted 
Can you point out a single logical fallacy or scientific error in my three books.

ഹുസൈന്റെ നിലപാടുകളും വാദഗതികളും പല ബ്ളോഗുകളില്‍ ചര്‍ച്ച വിഷയവുമായി. സ്വന്തം ബ്ളോഗ് ഇടക്ക് അടച്ചു.  വീണ്ടും തുറന്നെങ്കിലും അവിടെ ചര്‍ച്ചയൊന്നും നടക്കുന്നില്ല. അവിടെ അവസാനം കണ്ട ഒരഭിപ്രായമാണു താഴെ. 

പ്രകൃതി നിര്‍ധാരണം ഡാര്‍വിന്റെ കണ്ടുപിടിത്തമല്ല എന്ന കാര്യം താങ്കള്‍ക്കറിയുമോ? ജീവികളുടെ സ്ഥിരത നിലനിര്‍ത്തുന്ന മെക്കാനിസമാണതെന്ന് അക്കാലത്തെ ജീവശാസ്ത്രജ്ഞര്‍ക്കറിയാമായിരുന്നു. ഈ ആശയം 'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ട് വിഡ്ഢിവേഷം കെട്ടിയത് താങ്കളുടെ ആചാര്യനായ ചാള്‍സ് ഡാര്‍വിനാണ്.

സ്ഥിരത നിലനിര്‍ത്തുന്ന പ്രകൃതി നിര്‍ധാരണം ഡാര്‍വിന്‍ ചെറിപിക്കിയപ്പോള്‍ അസ്ഥിരതയുടെ മെക്കാനിസമായി! അതിനാല്‍ ഞാനല്ല സുഹൃത്തേ ചെറിപിക്കര്‍, അതിന്റെ ഒന്നാന്തരം ഉപാസകനും അനുഷ്ടാതാവും ചാള്‍സ് ഡാര്‍വിനാണ്!!

മറ്റുള്ളവരുടെ സംവേദന ക്ഷമതയെ  എല്ലാ വാചകങ്ങളിലും കളിയാക്കാറുള്ള ഹുസൈന്റെ സംവേദന ക്ഷമത പരിതാപകരമാണെന്നു  വീണ്ടും പറയേണ്ടി വരുന്നു. ഇപ്പോള് അദ്ദേഹത്തിന്റെ ഇഷ്ടപദം  Cherry Picking  ആണ്. പക്ഷെ അതിന്റെ അര്ത്ഥം പോലും അദ്ദേഹത്തിനറിയില്ല എന്നു തോന്നുന്നു. അതുകൊണ്ട് തികച്ചും അസ്ഥാനത്താ പദം ഒരനുഷ്ടാനം പോലെ  അദ്ദേഹമുപയോഗിക്കുന്നു. Cherry  picking ന്റെ അര്ത്ഥം ഇതാണ്.

Cherry picking is the act of pointing at individual cases or data that seem to confirm a particular position, while ignoring a significant portion of related cases or data that may contradict that position.

ഇനി ഡാര്വിന് നടത്തി എന്ന് ഹുസൈന് ആക്ഷേപിക്കുന്ന cherry picking എന്താണെന്നു നോക്കാം.

ഹുസൈന് പറയുന്നതിതാണ്

പ്രകൃതി നിര്‍ധാരണം ഡാര്‍വിന്റെ കണ്ടുപിടിത്തമല്ല എന്ന കാര്യം താങ്കള്‍ക്കറിയുമോ? ജീവികളുടെ സ്ഥിരത നിലനിര്‍ത്തുന്ന മെക്കാനിസമാണതെന്ന് അക്കാലത്തെ ജീവശാസ്ത്രജ്ഞര്‍ക്കറിയാമായിരുന്നു. ഈ ആശയം 'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ട് വിഡ്ഢിവേഷം കെട്ടിയത് താങ്കളുടെ ആചാര്യനായ ചാള്‍സ് ഡാര്‍വിനാണ്.



'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ടു എന്നാണദ്ദേഹം ആക്ഷേപിക്കുന്നത്. ഇതര്‍ത്ഥ ശൂന്യമായ പ്രയോഗമാണെന്നു മനസിലാക്കാനുള്ള cognitive capacity   ഹുസൈനില്ല. നേരെ തല തിരിച്ച് ഇട്ടാല്‍ ആശയം തന്നെ മാറിപ്പോകുമെന്നു മനസിലാക്കാനുള്ള വിവേകം ഹുസൈനില്ല. 


Cherry Picking എന്നു പറയുന്നത് ഏതെങ്കിലും ഒരു പോയിന്റ് അടര്‍ത്തി മാറ്റി അതുപയോഗിച്ച് പൊതുവായി പറയുന്ന ആശയത്തിനെതിരെയെന്നു വാദിക്കുന്നതാണ്. ആപ്പിള്‍ താഴോട്ടു വീഴുന്നത് ഗുരുത്വാകര്‍ഷണം കൊണ്ടാണ് എന്ന പ്രയോഗത്തിനെ  നേരെ തലതിരിച്ചിട്ടാല്‍  ആപ്പിള്‍ മേലോട്ടു പോകുന്നത് ഗുരുത്വാകര്‍ഷണം കൊണ്ടാണ്‌ എന്നാകും. Cherry Picking   ഇത്  ആണെന്നു പറയണമെങ്കില്‍  തലക്കകത്തു സാമാന്യം നല്ല ചകിരിച്ചോറുണ്ടാകണം. ഹുസൈന്റെ തലക്കകത്തും ഇതുപോലുള്ള ചകിരിച്ചോറാണെന്ന് കരുതേണ്ടി വരും, ഇനിയും ഇതു പോലെ Cherry Picking  ന് ഉദാഹരണം നല്കിയാല്‍.

പ്രകൃതി നിര്‍ദ്ധാരണം ഡാര്‍വിന്റെ കാലത്ത് സ്ഥിരതയുടെ മെക്കാനിസമായിരുന്നു എന്നാണ് ഹുസൈന്‍  അവകാശപ്പെടുന്നത്.  അതിനെ അസ്ഥിരതയുടെ മെക്കാനിസമായി വ്യാഖ്യാനിക്കുമ്പോള്‍ വിപരീത അര്‍ത്ഥം വരുന്നു. എന്നു വച്ചാല് അതു വരെയുള്ള വിശ്വാസത്തിനു കടക വിരുദ്ധമായ വ്യാഖ്യാനം നല്‍കി എന്നാണ്. ഭൂമി പരന്നതാണ്‌ എന്നു വിശ്വസിച്ചിരുന്ന കാലത്ത് ഭൂമി ഉരുണ്ടതാണ്‌ എന്നു പറയുന്നതുപോലെയുള്ള വിപ്ളവകരമായ സംഭവവികാസമാണത്. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന കാലത്ത് വ്യഭിചാരികളോട് ക്ഷമിക്കുവാന് പറയുന്നതുപോലെ ഉള്ള വിപ്ളവം. ഹുസൈന്റെ ബുദ്ധിവികാസമുള്ളവര്‍ ഒരു പിടിവള്ളി എന്ന നിലയില്‍  ഇതിനെ  Cherry Picking  എന്നു വ്യാഖ്യാനിക്കും. പക്ഷെ മറ്റുള്ളവരെല്ലാം അതേ ബുദ്ധി വികാസമുള്ളവരല്ലല്ലോ.


ഹുസൈന്‍  എങ്ങനെയൊക്കെ ഉരുണ്ടു കളിച്ചാലും ഇത് Cherry Picking  ന്റെ തൊഴുത്തില്‍  കൊണ്ടു കെട്ടാനാകില്ല. അസ്ഥിരതയുടെ മെക്കാനിസം എന്ന  Natural Selection  നെ അടിസ്ഥാനമാക്കിയാണ്, ഡാര്‍വിന് തന്റെ സിദ്ധാന്തങ്ങള്‍  ആവിഷക്കരിച്ചതും, അത് പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍  ഒന്നായതും, ഡാര്‍വിനിസത്തിലെ  ഇതേ Natural Selection  നെയാണ്, പോപ്പര്‍  Untestable  എന്നാദ്യം പറഞ്ഞ്, പിന്നീട് Testable  എന്നു തിരുത്തിയതും. സ്ഥിരതയുടെ മെക്കാനിസത്തെ അടിസ്ഥാനമക്കി ആരും ആധുനിക ശാസ്ത്രത്തിലെ ഡാര്‍വിനിസമോ പരിണാമമോ ആവിഷ്ക്കരിച്ചിട്ടില്ല. അതുകൊണ്ട് ഹുസൈന്‍  Refute ചെയ്തു എന്നവകാശപ്പെടുന്നത്  ആധുനിക ശസ്ത്രത്തിലെ ഡാര്‍വിനിസമോ പരിണാമമോ അല്ല. ഇതുകൊണ്ട്  ഹുസൈന്റെ പുസ്തകങ്ങളുടെ അടിസ്ഥാന തത്വം  തന്നെ Unscientific  ഉം logical fallacy  യും  ആണ്. ആധുനിക ശാസ്ത്രത്തില്‍  അത് ചര്‍ച്ചാ വിഷയം തന്നെ ആകുന്നില്ല. ഹുസൈനും മറ്റ് ഇസ്ലാമിസ്റ്റുകളും നിലകൊള്ളുന്ന ഇസ്ലാമിക ശാസ്ത്രത്തില്‍,അങ്ങനെ ഒന്നുണ്ടെങ്കില്‍  ഒരു പക്ഷെ ചര്‍ച്ചാ  വിഷയം ആയേക്കാം. പക്ഷെ പരിഷ്കൃത സമൂഹം അതിനെ ഗൌനിക്കുമെന്നും തോന്നുന്നില്ല.


 ഹുസൈന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. ഇല്ലാത്ത ഒന്നിനെതിരെ യുദ്ധം നടത്തുന്നു. എന്നിട്ട് പുച്ഛം കലര്‍ന്ന വിജയ ഭാവത്തില്‍  മറ്റുള്ളവരെ വെല്ലുവിളിക്കുന്നു.  സ്ഥിരതയുണ്ടാക്കുന്ന ഒരു Natural Selection  ആധുനിക ശാസ്ത്രത്തിന്റെ അജണ്ടയിലേ ഇല്ല. അങ്ങനെ ഒന്ന് പ്രാചീന ശാസ്ത്രത്തിലുണ്ടായിരുന്നിരിക്കാം. സാമൂഹികമായി ഏഴാം നൂറ്റാണ്ടിലും ശാസ്ത്രീയമായി പന്ത്രണ്ടാം നൂറ്റാണ്ടിലും ജീവിക്കുന്ന ഹുസൈന്‍ സ്ഥിരതയുണ്ടാക്കുന്ന Natural Selection എന്ന അളവുകോലു വച്ചാണ്, അതു മായി പുലബന്ധമില്ലാത്ത  പരിണാമവും ഡാര്‍വിനിസവും അളക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ അദ്ദേഹത്തിന്റെ ഒരു ചാവേര്‍ വിശേഷിപ്പിച്ചത്, തെളിഞ്ഞ ചിന്തയുടെ വിശിഷ്ട വിഭവങ്ങള്‍ എന്നാണ്.


ഇതിനെ ഞാന്‍ വികല ചിന്തയുടെ വിചിത്രവിഭവങ്ങള്‍ എന്നേ വിശേഷിപ്പിക്കൂ.


ഹുസൈന്‍ ആടിനെ പട്ടിയാക്കുന്നത് മറ്റൊരു ഉദഹരണത്തിലൂടെ വിശദീകരിക്കാം. E= mc2 എന്ന സമവാക്യം Albert Einstein  എന്ന ശാസ്ത്രജ്ഞനേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ ഒക്കെ ഓര്‍ക്കും.  ഇതിലെ c എന്നത് പ്രകാശത്തിന്റെ വേഗതയാണ്. പ്രകാശത്തിന്റെ വേഗതക്കു പകരം ​ശബ്ദത്തിന്റെ വേഗത ആണെന്നു വ്യാഖ്യാനിച്ചാല്‍, അതുപയോഗിച്ചുള്ള എല്ലാ കണക്കു കൂട്ടലുകളും പിഴക്കും. ഹുസൈന്റെ കാര്യത്തിലും അതാണു സംഭവിക്കുന്നത്. അസ്ഥിരതയുടെ മെക്കാനിസമായ  Natural Selection നെ അടിസ്ഥാനമാക്കി ആവിഷ്കരിച്ച പരിണാമ സിദ്ധാന്തത്തിലെ അസ്ഥിരതക്കു പകരം സ്ഥിരത തിരുകിക്കയറ്റുന്ന കലാപരിപടിയാണു ഹുസൈന്‍ നടത്തുന്നത്. ഇതു മൂലമുണ്ടായ മനോവിഭ്രാന്തിയാണു ഹുസൈന്.

ഹുസൈന്‍ പരിണാമത്തേക്കുറിച്ചെഴുതിയ മൂന്നു പുസ്തകങ്ങളും മാറ്റിഎഴുതേണ്ടി വരും. പരിണാമത്തെ Refute ചെയ്യണമെങ്കില്‍ സ്ഥിരതയുടെ മെക്കാനിസം ഉപയോഗിച്ചല്ല അത് ചെയ്യേണ്ടത്, അസ്ഥിരതയുടെ മെക്കാനിസം തന്നെ ഉപയോഗിക്കേണ്ടി വരും.വെള്ളത്തിന്റെ അളവ് ലിറ്ററാണ്, കിലോമീറ്ററല്ല.





.

Saturday 11 December 2010

25 വര്‍ഷങ്ങളും മൂന്നു പുസ്തകങ്ങളും കുറേ തമാശകളും.

പരിണാമ  ശാസ്ത്രത്തേക്കുറിച്ച്  കേരളത്തില്‍ നിന്നും തനതായ പഠങ്ങളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ആ കുറവു നികത്താനെന്നോണം 25 വര്‍ഷത്തെ പഠനം നടത്തി മൂന്നു പുസ്തകങ്ങള്‍ എഴുതി, എന്‍ എം ഹുസ്സൈന്‍  എന്ന വ്യക്തി  . അതെന്തോ വലിയ നേട്ടം പോലെ അദ്ദേഹം കിട്ടുന്ന എല്ലാ വേദികളിലും പതിപ്പിച്ചു വയ്ക്കുന്നു. Dawkins സംവാദം എന്ന പേരില്‍  അപ്പൂട്ടനെയും , സുശീല്‍ കുമാറിനെയും വിമര്‍ശിക്കാന്‍ ബ്ളോഗില്‍ എഴുതുന്ന പോസ്റ്റുകളിലും ഈ വയറിളക്കം പ്രകടമായി കാണാം. അവിടെ അഭിപ്രായം എഴുതുന്ന എല്ലാവരെയും അദ്ദേഹം വെല്ലുവിളിക്കുന്നു. ആ പുസ്തകത്തില്‍ ഒരു തെറ്റെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്ക് എന്ന്. ഞാന്‍   അഭിപ്രായം ​എഴുതിയപ്പോള്‍ ഹുസൈന്‍ പ്രതികരിച്ചതിങ്ങനെ.


>>>>>>Dear Mr.Kalidasan,

Can you point out a single logical fallacy from any of my posts on Dawkins?

Can you defend a single argument of Dawkins'?

I am ready to discuss.<<<<<<





തന്റെ മൂന്നു പുസ്തകങ്ങളെ അടിസ്ഥാനമാക്കി  പല പോസ്റ്റുകളിലും അദ്ദേഹം നിരത്തുന്ന അഭിപ്രായങ്ങള്‍ അസംബന്ധങ്ങളാണെന്ന് സമര്‍ദ്ധിച്ചു കൊണ്ട് പലരും രംഗത്തു വന്നു. അതില്‍ ശ്രദ്ധേയമായ അഭിപ്രായം അപ്പൂട്ടന്റേതാണ്.




>>>>>തന്റെ പോസ്റ്റുകളില്‍  ഹുസൈന്‍ ശാസ്ത്രം ഒന്നും പറഞ്ഞിട്ടില്ല, വിഷയങ്ങളുടെ ഒരു മറുവശം മാത്രമാണ്‌, പിന്നെ ശാസ്ത്രം എന്ന പേരില്‍  അല്‍പ്പം ക്വോട്ടുകളും<<<<<<. 


ഇതാണ്‌ യഥാര്‍ത്ഥ്യത്തോടേറ്റവും അടുത്തു നില്‍ക്കുന്ന സത്യസന്ധമായ വിലയിരുത്തല്‍.




ഹുസ്സൈന്‍ എല്ലാ അഭിപ്രായങ്ങളിലും തന്നെ ആവര്‍ത്തിക്കുന്ന ചില പ്രയോഗങ്ങളുണ്ട്. അതിന്റെ ചില സാമ്പിളുകളാണ്‌ താഴെ.



>>>>>>>>All these are your blunders not my arguments. Do you know what are my arguments for the existence of God?
Don't Marshall your garbages here.

I had written three books on Evolution theory in Malayalam. If you are able to point out a single logical or scientific error from these many pages( around 350 pp), I am very happy to provide an explanation.

Don't heap other junk here.

This also proves that you have grave cognition defficienccy. Let readers decide.

YOU PEOPLE ARE MERE BLOGGERS WHO ARE VERY OFTEN MARSHALLING BLUNDEROUS QUESTIONS AS WELL AS STATEMENTS AND EVEN BLUNDEROUS ANALYSIS. BUT YOU ARE NOT EVEN AWARE OF IT!<<<<<<<<


.


ഹുസ്സൈന്റെ പോസ്റ്റില്‍ എഴുതുന്ന ഇസ്ലാമിസ്റ്റുകളല്ലാത്തവരോട് താനെന്തോ മഹാപ്രസ്ഥാനമാണെന്നുള്ള അഹന്ത സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ രീതി ഇതാണ്.


എങ്കിലും Evolution നിര്‍വചിക്കാമോ എന്ന ജാക്കിന്റെ ചോദ്യത്തിന്‌  അദ്ദേഹം നല്‍കുന്ന ഉത്തരം കേള്‍ക്കൂ.


>>>>>>It is evolutionists who are responsible to provide a definition for evolution. Is it atheists who are responsible to provide a definition for God?<<<<<<<<< 


ഇസ്ലാമിസ്റ്റുകള്‍ ബ്ളോഗില്‍ ഇപ്പോള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ഞാനാണ്. സുബൈറിന്റെ വാക്കുകള്‍ അത് തെളിയിക്കുന്നു.




>>>>>>>>>നാസ്ഥികാവാദത്തെ ഖണ്ഡിക്കുന്ന ഈ ബ്ലോഗ്‌ മാന്യമായി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍, കാളിദാസനെ പോലെയുള്ള, വിഷം വമിക്കുന്ന വാക്കുകളില്‍ ഉപയോഗിക്കുന്ന, മത വര്‍ഗീയ വാദികളെ ബ്ലോക്ക്‌ ചെയ്തെ പെറ്റൂ എന്നാണു എന്‍റെ വിനീതമായ അഭിപ്രായം. അല്ല എങ്കില്‍ വിഷയത്തില്‍ നില്‍ക്കുകയില്ല. താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.<<<<<<<

ഇത് അപ്പൊകലിപ്തോയുടെ വക.

>>>>>>>ഹുസൈന്‍ സാബ്‌. കാളിദാസനെ പോലുള്ള ചവറുകള്‍ക്ക്‌ മറുപടി നല്‍കാതിരുന്നാല്‍ ഈ ചര്‍ച്ചയുടെ അക്കാഡമിക നിലവാരം സൂക്ഷിക്കാം<<<<<<.



പക്ഷെ ഹുസ്സൈന്‍ ഇവയൊന്നും  അത്ര ഗൌനിച്ചില്ല. തന്റെ "അപാര പാണ്ധിത്യം" നാലഞ്ച് പോസ്റ്റുകളിലായി വായനക്കാരുടെ മുമ്പില്‍ കെട്ടഴിച്ച്  നിര്‍വൃതിയടഞ്ഞു അദ്ദേഹം. പക്ഷെ മറ്റുള്ളവര്‍ കണക്കിനു കളിയാക്കിയതൊന്നും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയി.


അവസാനം ഗത്യന്തരമില്ലാതെ  റ്റീം അംഗങ്ങള്‍ക്ക് മാത്രമായി അഭിപ്രായ പ്രകടനം സംവരണം ചെയ്ത് അദ്ദേഹം പ്രതികരിച്ചിരിക്കുന്നു.




സുശീല്‍ കുമാറിനെയും അപ്പൂട്ടനെയും  ജാക്കിനെയും ചീത്തപറയുന്ന ഒരു പോസ്റ്റില്‍ ഞാന്‍ ഒരഭിപ്രായമെഴുതി.

>>>>>>>>ഇസ്ലാമിസ്റ്റുകള്‍ നല്ല തമാശക്കാരാണല്ലോ. ഇസ്ലാമിലെ ദൈവസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യാന്‍ എന്താണു പേടി? ഇസ്ലാമിലെ ദൈവത്തിന്റെ പൊട്ടത്തരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുമെന്നാണോ?

ഞാനുമായി സംവാദം നടത്തിയ എല്ലാ ഇസ്ലാമിസ്റ്റുകളും ആവശ്യപ്പെട്ടതാണ്‌ എന്റെ മത വിശ്വാസം എന്താണെന്നു വെളിപ്പെടുത്താന്‍. അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് സ്വന്തം ദൈവവിശ്വാസത്തിനെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ആയിക്കൂടെ? എന്തിനാണ്, തോമസ് അക്വിനാസിന്റെ ദൈവമായ യേശുവിനെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തുന്ന അവകാശവാദങ്ങളെ കൂട്ടുപിടിക്കുന്നത്.

ഇസ്ലാമിലെ ദൈവ സങ്കല്‍പ്പം കുറ്റമറ്റതാണെങ്കില്‍ അതില്‍ അത്ര ഉറപ്പുണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയല്ലേ മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്? ദൈവ സങ്കല്‍പ്പം ചര്‍ച്ച ചെയ്യണമെങ്കില്‍ അക്വിനാസിന്റെ ദൈവ സങ്കല്‍പ്പം തന്നെ വേണമെന്നത് നാണക്കേടല്ലേ?<<<<<<<< 







ഇതിനോട് നാജ് എന്ന മുസ്ലിം പ്രതികരിച്ചതിങ്ങനെ.


>>>>>>പ്രപഞ്ച സൃഷ്ടിയുടെ പിറകില്‍ ഒരു ദൈവം (സൃഷ്ടാവ്) അതിനെ സൂചിപ്പിക്കാന്‍ എന്ത് പേര് വേണമെങ്കിലും വിളിക്കട്ടെ.>>>>


ദൈവത്തിനെന്തു പേരു വിളിച്ചാലും പ്രശ്നമില്ല എന്ന് ഒരു മുസ്ലിം പറയുന്നത് ആദ്യമായി കേള്‍ക്കുകയാണ്. അപ്പോള്‍ ദൈവം യേശുവായാലും കുഴപ്പമില്ല എന്ന നിലപാടാണിപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ക്ക്.  പ്രപഞ്ച സൃഷ്ടിയുടെ വിഷയത്തില്‍ ദൈവം ഏതായാലും പ്രശ്നമില്ല. ആരാധിക്കുന്നതിന്റെ വിഷയത്തില്‍ മാത്രമാണു പ്രശ്നം.




പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് വാദിക്കാന്‍ എല്ലാ ദൈവങ്ങളെയും കൂട്ടുപിടിക്കുന്ന കാപട്യം മറ്റുള്ളവര്‍ കാണാതെ പോകുന്നില്ല.അവിടെ കൃമികളുടെ ദൈവമായാലും ദൈവനിന്ദകരുടെ ദൈവമായാലും സാരമില്ല എന്ന നിലപാട് അപഹാസ്യമാണ്. എല്ലാ ദൈവങ്ങളും ഒരുമിച്ച് പ്രപഞ്ചം സൃഷ്ടിച്ചു, ഇസ്ലാമിക ദൈവമായ അള്ളാ മനുഷ്യനു വേണ്ടി നിയമമുണ്ടാക്കുന്നു എന്നൊക്കെ പറയുന്നത് നാണക്കേടായി ഒരിസ്ലാമിസ്റ്റിനും തോന്നില്ല.  ആദ്യം ഏതാണു യഥാര്‍ത്ഥ ദൈവം എന്ന ഒരു തീരുമാനത്തിലെത്തിയിട്ട് മതിയില്ലേ പ്രപഞ്ച സൃഷ്ടി പോലുള്ള വലിയ കാര്യങ്ങളിലേക്കു പോകാന്‍? പ്രപഞ്ച സൃഷ്ടിയേക്കുറിച്ചുള്ളതും അല്ലാത്തതുമായ എല്ലാം അള്ളാ വെളിപ്പെടുത്തി എന്നു വിശ്വസിക്കുന്നവര്‍ അള്ളായെ മുന്‍നിറുത്തിയല്ലേ ദൈവത്തേക്കുറിച്ചുള്ള ഏത് ചര്‍ച്ചയും നടത്തേണ്ടത്? അള്ളാ തന്നെയാണെന്നതിന്‌ അത്ര ഉറപ്പില്ല ഹുസ്സൈന്.


അക്വിനാസ് പ്രതിപാദിക്കുന്ന ദൈവശാസ്ത്രമോ തത്വ ശാസ്ത്രമോ കുര്‍ആന്‍ എന്ന പുസ്തകത്തിലില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെ വരുമ്പോള്‍ അക്വിനാസിന്റെ ദൈവമായ യേശുവായാലും കുഴപ്പമില്ല. ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന സൂരി നമ്പൂതിരി ശാസ്ത്രം.

സുശീല്‍ കുമാര്‍ എഴുതിയ ഇതുവരെയുള്ള പോസ്റ്റുകളില്‍ എഴുതിയത് വിഡ്ഢിത്തങ്ങളാണെന്നാണ്‌ ഹുസ്സൈന്‍  പറയുന്നത്.  ആലിക്കോയ എന്ന ഇസ്ലാമിസ്റ്റ് ഉത്തരം മുട്ടുമ്പോള്‍ വിളിക്കുന്ന ഒരു പേരുണ്ട്, ആണും പെണ്ണും കെട്ടവന്‍ എന്ന്. 

സുശില്‍ കുമാര്‍, ഹുസ്സൈന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല. അതിനുള്ള തെളിവുകള്‍ ഇല്ല എന്നാണതിനു പറയുന്ന കാരണം. ഇല്ലാത്ത ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. ദൈവമാണു പ്രപഞ്ചം സൃഷ്ടിച്ചതെന്നതിനു ഹുസ്സൈന്റെ  കയ്യിലും തെളിവൊന്നുമില്ല. കുര്‍ആന്‍ എന്ന പുസ്തകത്തില്‍ പറഞ്ഞതുകൊണ്ട് മാത്രം ഹുസ്സൈന്‍  വിശ്വസിക്കുന്നു. ദൈവമാണു പ്രപഞ്ചം സൃഷ്ടിച്ചതെന്നു തോന്നാന്‍ പാകത്തിലുള്ള ചില സൂചനകളുണ്ട് എന്നേ ഹുസ്സൈനും  പറയുന്നുള്ളു. തോന്നലുകള്‍ സത്യങ്ങളാവണമെന്നില്ല. അതിനായി യേശുവിനെ ദൈവമെന്നു കരുതുന്ന തോമസ് അക്വീനാസിന്റെ വദഗതികളാണു സ്വീകരിക്കുന്നതും. എന്തിനാണ്, ക്രൈസ്തവ ദൈവശാസ്ത്ര ചിന്തകള്‍ ഇസ്ലാമിസ്റ്റായ ഹുസ്സൈന്‍  കടം കൊള്ളുന്നതെന്നറിയില്ല. പ്രപഞ്ചത്തെ അള്ളാ സൃഷ്ടിച്ചതാണെന്നു തെളിയിക്കാന്‍ ഉള്ള തൊന്നും ഹുസ്സൈന്‍  വിശ്വസിക്കുന്ന കുര്‍ആന്‍ എന്ന പുസ്തകത്തിലില്ല എന്ന ഈ നിലപാടാണ്‌, സുശീല്‍ കുമാറില്‍ ഹുസ്സൈനാരോപിക്കുന്ന വിഡ്ഢിത്തത്തേക്കാളും മുന്തിയ വിഡ്ഢിത്തമായി എനിക്ക് തോന്നുന്നത്. പ്രപഞ്ചം അള്ളാ സൃഷ്ടിച്ചതാണെന്നു വാദിക്കാന്‍ ഹുസ്സൈനാകുന്നില്ലെങ്കില്‍ അതിന്റെ കാരണമല്ലേ ആദ്യം അന്വേഷിക്കേണ്ടത്?

അരിസ്റ്റോട്ടിലിന്റെ തത്വ ചിന്തയും ബൈബിളിലെ മറ്റ് ചില വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്, അക്വിനാസ് തന്റെ ദൈവാസ്ഥിത്വത്തിന്റെ തെളിവുകള്‍ നിരത്തിയിരിക്കുന്നത്. അത് യേശു എന്ന ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കാനാണ്‌ അക്വിനാസ് എഴുതിയതും. ആ വാദങ്ങളെ വിമര്‍ശിക്കുകയാണ്, Dawkins  തന്റെ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. ഇസ്ലാമിന്റെ സുവര്‍ണ്ണയുഗത്തില്‍ അരിസ്റ്റോട്ടിലിന്റെ തത്വ ചിന്ത ഇസ്ലാമിക തത്വ ചിന്തയുടെ ഭാഗമായിരുന്നു. പക്ഷെ പിന്നീട് മുസ്ലിങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അക്കാലത്തെ Mtazilah നിലപാടിലേക്ക് തിരിച്ചു പോകാന്‍ ഹുസ്സൈനുദ്ദേശിക്കുന്നുണ്ടോ എന്തോ. 

ഒരാള്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവമാണ്, പ്രപഞ്ചം സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തെ അടിസ്ഥനമാക്കിയാകണം പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് വാദിക്കേണ്ടത്. അതാണു സാമാന്യ യുക്തി അല്ലെങ്കില്‍ അടിസ്ഥാനയുക്തി. അത്  ഹുസ്സൈനില്‍ കാണുന്നില്ല.

ഹുസ്സൈന്റെ വാദങ്ങളില്‍ ഒരു യുക്തിയുമില്ല. അക്വിനാസ് അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ വാദിച്ചത്. ഹുസ്സൈനും  അതേ അന്ധമായ വിശ്വാസം മാത്രമേ ഉള്ളു. അന്ധമായ വിശ്വാസം എന്ന ഒരു കണ്ണി മാത്രമേ രണ്ടിനെയും കൂട്ടിയിണക്കുന്നതായി ഉള്ളു. അതുകൊണ്ട് ഹുസ്സൈന്‍ അക്വിനാസിന്റെ വാദങ്ങളെ കടമെടുക്കുന്നു. എന്തുകൊണ്ട് ഹുസ്സൈന്‌ കുര്‍ആന്റെയും ഇസ്ലാമികദൈവശസ്ത്രത്തിന്റെയും(അങ്ങനെ ഒന്നുണ്ടെങ്കില്‍). അടിസ്ഥാനത്തില്‍ വാദിച്ചു കൂടാ? എല്ലാ വിശ്വാസങ്ങളിലും മേത്തരമെന്നു  അവകാശപ്പെടുന്നതാണ്‌ ഇസ്ലാമിക വിശ്വാസം. നിരത്തിയ വാദങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ എന്തേ ഇസ്ലാമിക വിശ്വാസം ഹുസ്സൈനു പര്യാപ്തമാകുന്നില്ല.


കുര്‍ആനെയും ഇസ്ലാമിക ദൈവശാസ്ത്രത്തേയും അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്താല്‍ അസ്വസ്ത ജനകമായ പല ചോദ്യങ്ങളും ഉണ്ടാകുമെന്ന് ഹുസ്സൈന്‌ നന്നായി അറിയാം.  ശാസ്ത്രത്തിനിന്നും പലതും അജ്ഞാതമാണെന്ന ഒരു നേരിയ കച്ചിത്തുരുമ്പിലാണ്‌ ഹുസ്സൈന്റെ വാദം മുഴുവനും. അത് യുക്തി ഭദ്രമെന്നു പറയാനാകില്ല. 

സമീപ വാനത്തെ അലങ്കരിക്കാനുപയോഗിച്ച വിളക്കുകളായ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച് അതാണു ദൈവം പ്രപഞ്ചം സൃഷ്ടിച്ചതിന്റെ തെളിവെന്നാണ്‌ മൊഹമ്മദ് പറഞ്ഞത്. അന്ന് നക്ഷത്രങ്ങളേക്കുറിച്ചുള്ള മൊഹമ്മദിന്റെ അന്ധമായ വിശ്വാസം അതായിരുന്നു. പിന്നീട് അതൊന്നുമല്ല നക്ഷത്രങ്ങളെന്നു മനസിലായി. അന്ന് മൊഹമ്മദ് പറഞ്ഞതുതന്നെയാണ്‌ ഹുസ്സൈന്‍ ഇപ്പോള്‍ പറയുന്നത്. ശാസ്ത്രം തെളിയിക്കാത്ത അല്ലെങ്കില്‍ ശാസ്ത്രത്തിനു മനസിലാകാത്ത പലതും ചൂണ്ടിക്കാണിച്ചാണ്‌ അദ്ദേഹം ദൈവമാണ്‌ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് വാദിക്കുന്നത്. 

പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ലെങ്കില്‍, അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ യുക്തിഭദ്രതയുള്ള യഥാര്‍ത്ഥ ദൈവം എന്നും പരിശോധിക്കേണ്ടതില്ല.


പക്ഷെ  എവിടെ ഒരു പഴുതു കണ്ടാലും ഇസ്ലാമിസ്റ്റുകള്‍ ആ പഴുതില്‍ വലിഞ്ഞു കയറി ഉത്ഘോഷിക്കും ഇസ്ലാമാണേറ്റവും യുക്തി ഭദ്രമായ മതം. അള്ളായാണ്‌ യഥാര്‍ത്ഥ ദൈവം.

ഹുസ്സൈന്റെ വിചിത്രവും പിന്തിരപ്പനും പ്രതിലോമപരവുമായ മറ്റൊരു അഭിപ്രായാം നോക്കൂ.





>>>>Modern science is predominantly a war science and there is no need of planting modern science in the Muslim world<<<<<.




അതെ ആധുനിക ശാസ്ത്രം യുദ്ധ ശാസ്ത്രമായതുകൊണ്ട് ഇസ്ലാമിക ലോകത്തിനത് അവശ്യമില്ല എന്ന്.




ഹുസൈനിത് പറഞ്ഞ് ഏറെക്കഴിയുന്നതിനു മുന്നേ മറ്റൊരു ഇസ്ലാമിസ്റ്റായ സുബൈര്‍ കാലുമാറി.


>>>>>ആധുനിക ശാസ്ത്രം മുസ്ലിം ലോകത്തിന്‌ ആവശ്യമില്ല എന്ന് സുബൈറിന് അഭിപ്രായമില്ല.<<<<<<


എന്തയാലും സുബൈറിന്റെ മനസിനും ചിന്തക്കും ഹുസൈന്റെ അത്ര ആന്ധ്യം ബാധിച്ചിട്ടില്ല.






പക്ഷെ ആധുനിക ശാസ്ത്രത്തിന്റെ ഏറ്റവും വിപ്ളവത്മകമായ നേട്ടങ്ങളില്‍ പെടുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഉപയോഗിച്ച് ഈ വിചിത്രമായ നിലപാട് മറ്റുള്ളവരെ അറിയിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തും  ഹുസൈനില്ല.


ഹുസൈന്‍ തുടരുന്നു. .


>>>>>Every religious believer believe that God created the universe irrespective of the name they assign to God. If you cannot understand this simple fact, it is not my limitation. Your ulterior intention is to divert the central point of my discussion . I don’t want to follow your prescriptions, I have my own. 

You are trying to divide and rule the believers. This is a colonial strategy, and we are well aware of it.<<<<<<



 മറ്റ് മതങ്ങളേക്കുറിച്ചും വിശ്വാസങ്ങളേക്കുറിച്ചും മാത്രമല്ല ഇസ്ലമിനേക്കുറിച്ചു പോലും ഹുസൈന്റെ അറിവ് എത്ര പരിമിതമാണെന്നതിന്റെ ഉദഹരണമാണീ വാക്കുകള്‍.


ഇസ്ലാമിന്റെ സുവര്‍ണ്ണകാലമെന്നു എല്ലാ മുസ്ലിങ്ങളും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന കാലഘട്ടത്തിലെ പ്രഗത്ഭനായ ഒരു മുസ്ലിം ചിന്തകനും ശാസ്ത്രജ്ഞനും ഒക്കെയായിരുന്ന ഇബ്‌ന്‍ സിന ഈ പ്രപഞ്ചം ഒരു ദൈവം സൃഷ്ടിച്ചതാണെന്നു വിശ്വസിച്ചിരുന്നില്ല. അതു കാരണം അദ്ദേഹത്തിന്‌ അവിശ്വാസി എന്ന മുദ്ര പേറേണ്ടിയും വന്നു.


25 വര്‍ഷം പരിണാമത്തേക്കുറിച്ച് പഠിച്ച് ഹുസൈന്‍ ഒരു   conclusion  ല്‍ എത്തി എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ആ  conclusion  എന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതും.




>>>>>>I hereby declare that evolution theory is not a scientific theory. It is only a speculation of Darwin. And I hereby also declare that this is my personal conclusion<<<<<<.




പരിണാമം ശരിയോ തെറ്റ് എന്നു പല പ്രാവശ്യം ചോദിച്ചിട്ടും അദ്ദേഹം ഉത്തരം പറഞ്ഞില്ല. അവസാനം സഹി കെട്ട് പറഞ്ഞത് ഇതാണ്.


>>>>>Your Question: "I asked you a very simple question. Is evolution right or wrong?"

My answer : wrong<<<<<<



പരിണാമം തെറ്റെന്നു പറഞ്ഞ ഹുസൈനോട് ഞാനൊരു ചോദ്യം ​ചോദിച്ചു.


>>>>>So how will you explain extinction of species like Dinosaurs and emergence of new species? If your God created this Universe and animals, how did the Dinosaurs were wiped out long long long before the so called khiyama? Who wiped them out and why?<<<<<<


പക്ഷെ അതിനദ്ദേഹം പറഞ്ഞ ഉത്തരം ആരെയും ചിരിപ്പിക്കും



>>>>>>Existing species are maintaining their stability within their genetic boundary.Decay and extinction are a system of nature<<<<<<.





അതെ നശിച്ചു പോകുന്നതും അപ്രത്യക്ഷമാകുന്നതുമൊക്കെ പ്രകൃതി നിയമമാണെന്ന്.  ഹുസൈന്‍ വിശ്വസിക്കുന്ന അള്ളായുടെ തീട്ടൂരമല്ല എന്നാണതിന്റെ വാക്കര്‍ത്ഥം. ഈ വിശദീകരണത്തിനായി  ഹുസൈന്‍ ആശ്രയിക്കുന്നത് Genetics എന്ന അധുനിക ശാസ്ത്ര ശാഖയാണ്. ആധുനിക ശാസ്ത്രത്തെ ഒരു നീണ്ട കമ്പുകൊണ്ടു പോലും തൊടില്ല എന്നു ശപഥം ചെയ്ത ഒരു  മുസ്ലിമായ ഹുസൈന്റെ ലജ്ജാകരമായ പതനം ശ്രദ്ധിക്കൂ.



ഹുസ്സൈന്‍ പറയുന്നത് ഇതാണ്. ഡാര്‍വിന്‍ മുന്നോട്ടു വച്ച Darwinism മുഴുവനായി Testable  ആണെന്നു കാള്‍ പോപ്പര്‍ പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം കുറച്ചു ഭാഗം Testable ആണെന്നാണ്. ഡാര്‍വിന്റെ Theory യുടെ ഏത് ഭാഗമാണു Testable എന്നും, ഏത് ഭാഗമാണ്, അല്ലാത്തതെന്നും ഞാന്‍ ചോദിച്ചിട്ട്, ഹുസൈന്‍ ഒരു മറുപടിയും ഇതു വരെ പറഞ്ഞിട്ടില്ല.

ഹുസൈന്‍ തുടരുന്നു

>>>>>You claim that Karl Popper changed his mind .Of course he changed but only slightly and he never said the whole theory of Darwin is a testable scientific theory.

“In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”

Do you agree that Karl Popper clearly stated that Darwinism is refutable and actually refuted?

Note that in the three books, I have refuted Darwinism!<<<<<





ഇപ്പോള്‍ കാര്യം പിടികിട്ടിയില്ലേ? കാള്‍ പോപ്പര്‍ പറഞ്ഞപോലെ ഞാനും ഡാര്‍വിനിസം Refute ചെയ്തിരിക്കുന്നു. കേരളത്തില്‍ മറ്റാരും ഈ മഹത്തായ നേട്ടം കൈവരിച്ചിട്ടില്ല എന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ എല്ലാം പൂര്‍ത്തിയാകുമായിരുന്നു.




Refuted എന്ന ഒരു വാക്ക് കാള്‍ പോപ്പര്‍ ഉപയോഗിച്ചതാണിപ്പോള്‍ ഹുസൈന്റെ പിടി വള്ളി.  അതുപയോഗിച്ച് ഡാര്‍വിനിസം Refute  ചെയ്തവരുടെ തലത്തിലേക്ക് സ്വയം അങ്ങുയര്‍ത്തുന്നു. പക്ഷെ എന്താണു കാള്‍ പോപ്പര്‍ പറഞ്ഞതെന്നു മനസിലാക്കാനുള്ള വിവേകം ഹുസൈനില്ല. ചില ജീവികളില്‍ കാണുന്ന ചില പ്രത്യേക പെരുമാറ്റങ്ങളും, അതി സങ്കീര്‍ണ്ണമായ ചില അവയവങ്ങളുടെ പ്രവര്‍ത്തനവും വിശദീകരിക്കാന്‍  Natural Selection അപര്യാപ്തമാണെന്നാണ്‌ കാള്‍ പോപ്പര്‍ പറഞ്ഞത്. അവ  Natural Selection വഴി പരിണമിച്ചുണ്ടായതാണെന്നു  പറഞ്ഞാല്‍   Refuted ആണെന്ന് കരുതണം എന്നാണു കാള്‍ പോപ്പര്‍ എഴുതിയിരിക്കുന്നത്.


എല്ല ജീവികളിലെയും എല്ലാ കാര്യങ്ങളും  വിശദീകരിക്കാന്‍ അപര്യാപ്തമാണെന്നു കാള്‍ പോപ്പര്‍  പറഞ്ഞതിനെ അടിസ്ഥാനമാക്കി ഹുസൈന്‍ ചോദിക്കുന്ന ചോദ്യം കേട്ടോളൂ.


>>>>Do you agree that Karl Popper clearly stated that Darwinism is refutable and actually refuted?<<<<


എന്നിട്ട് നടത്തുന്ന അവകാശവാദം കൂടി കേള്‍ക്കൂ.



>>>>Note that in the three books, I have refuted Darwinism!<<<<<






ഇത് വായിക്കുന്ന ആര്‍ക്കും മനസിലാകുക, Darwinism ഉം Natural Selection ഉം ഒരേ അര്‍ത്ഥത്തിലാണ്‌ ഹുസൈനുപയോഗിച്ചിരിക്കുന്നതെന്നാണ്. ഇനി ഹുസൈന്‍ കുറച്ചു കഴിഞ്ഞ് പറഞ്ഞ ഒരഭിപ്രായം ​വായിക്കുമ്പോഴാണിതിലെ തമാശ പിടികിട്ടുക.


>>>>>Darwinism and natural selection are entirely different concepts.That is why Iam advising you to study Darwinism deeply.But you have no time to study as you have taken a duty to pumb cheap comments instantaniously in this blog.<<<<<


25 വര്‍ഷം പരിണാമം പഠിച്ച് മൂന്നു പുസ്തകം എഴുതിയ ഹുസൈനാണീ പരസ്പര വിരുദ്ധമായ അഭിപ്രായം പറയുന്നതെന്ന് ഓര്‍ക്കുക.Darwinism ഉം Natural Selection,ഉം ഒന്നാണെന്ന തരത്തില്‍ അഭിപ്രായം ​എഴുതുന്നു . കണ്ണടുച്ചു തുറക്കും മുമ്പ് അത് രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് മാറ്റിപ്പറയുന്നു. ഇവിടെ തകര്‍ന്നു വീഴുന്നു ഇദ്ദേഹത്തിന്റെ വിശ്വാസ്യത. ഈ ഹുസൈന്‍ എന്നെ ഉപദേശിക്കുന്നു, Darwinism  അഗാധമായി പഠിക്കാന്‍. ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നു തന്നെ പരിണാമം പഠിക്കണമോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.


ഹുസൈന്റെ അവകാശവാദം അദ്ദേഹത്തിന്റെ  പുസ്തകം വായിച്ച പണ്ഡിതരൊന്നും അതില്‍ ഒരു തെറ്റും കണ്ടെത്തിയില്ല എന്നാണ്. ഏതൊക്കെ പണ്ഡിതരാണാ പുസ്തകങ്ങളെ പാടിപ്പുകഴ്ത്തിയതെന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.


>>>>>>First you read my books and make a critical comment refuting my argument not like cheap superficial comments you are pumbing in this blog.There after I shall provide you the name of my scholar reviewers.<<<<<


അദ്ദേഹത്തിന്റെ പുസ്തകം വായിച്ച്  അതേക്കുറിച്ച് ഒരാസ്വാദനം എഴുതിയാല്‍ പണ്ഡിതരാരൊക്കെയെന്നു വെളിപ്പെടുത്താമെന്ന്. ബ്ളോഗിലെഴുതിയ മണ്ടത്തരങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ആ പുസ്തകങ്ങളിലെന്തൊക്കെയുണ്ടെന്ന് സുബോധമുള്ളവര്‍ക്ക് ഊഹിക്കാനാകും.


പരിണാമ ശാസ്ത്രത്തിലെ അടിസ്ഥാന പദങ്ങളേക്കുറിച്ചുപോലും പരസ്പര വിരുദ്ധമായ അഭിപ്രായം എഴുതുന്ന ഹുസൈന്റെ യോഗ്യത അദ്ദേഹം വെളിപ്പെടുത്തുന്നു..



>>>>>I am an amateur investigator and an expert in many fields.Why you are unable to point out a single error from my so many arguments?<<<<<





പരിണാമത്തേക്കുറിച്ച്, അനുകൂലിച്ചും പ്രതികൂലിച്ചും, വിദഗ്ദ്ധര്‍ എഴുതിയ അനേകം രചനകള്‍ ലഭ്യമാകുന്ന അവസ്ഥയില്‍, വികലമായ ധാരണകളുള്ള ഒരു amateur ല്‍ നിന്നും ഇതൊക്കെ  പഠിക്കുന്നത് ആശാസ്യമാണോ? ആ ഗതികേടേതായാലും എനിക്കില്ല. കുര്‍ആന്‍ വായിച്ചിട്ടു പോലും മനസിലാകാത്ത കുറച്ച് ഇസ്ലാമിസ്റ്റുകള്‍ അതൊക്കെ പഠിക്കുന്നത്  സ്വാഭാവികമാണ്.


പരിണാമം  എന്താണെന്ന് നിര്‍വചിക്കാമോ എന്ന് ജാക് പല പ്രാവശ്യം ചോദിച്ചപ്പോള്‍ ഹുസൈന്‍ കൊടുത്ത മറുപടി ജീവിതത്തില്‍ ഇന്നു വരെ ചിരിക്കാത്തവരെയും ചിരിപ്പിക്കും.


>>>>>It is evolutionists who are responsible to provide a definition for evolution. Is it atheists who are responsible to provide a definition for God?<<<<<< 


പരിണാമം നിര്‍വചിക്കാന്‍ മടിയുള്ള വ്യക്തി പരിണാമത്തേക്കുറിച്ച് പഠിച്ചു എന്നാവകാശപ്പെടുന്നു. അതും 25 വര്‍ഷം!!!


തന്റെ ബ്ളോഗില്‍ എന്നേപ്പോലുള്ളവര്‍ അഭിപ്രായമെഴുതന്നത് തടഞ്ഞ ശേഷവും എന്നെ അഭിസംബോധന ചെയ്ത് ചിലതൊക്കെ ഹുസൈന്‍ എഴുതിയിട്ടുണ്ട്. അവയേക്കുറിച്ചു കൂടി അല്‍പ്പം.  .




>>>>>>>Note that Mr.Appoottan is not raising any comments that you are perpetually raising.His objections are entirely different and genuine and not a single one coincides with yours! Hence it is proved by your own words that he is genuine and you are not.<<<<



I did not   say that Appoottan is raising the same issue as me. He is raising the issues which he thinks relevant. But he has raised an issue perpetually Hussein  never bothered to heed to. It is this.


>>>>>>സൂര്യനുചുറ്റും ഭൂമി കറങ്ങുന്നു എന്നത് സാമാന്യയുക്തിയാണോ, ആണെങ്കില് എന്തുകൊണ്ട്?<<<<<



This was sarcastically commented by one of Hussein's cheer girls.


>>>>>സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണ് എന്നത് ശാസ്ത്ര (സാമാന്യ) യുക്തിയാണോ എന്ന ചോദ്യവുമാമായി അപ്പൂട്ടന് ബ്ലോഗില് എല്ലാവരുടെയും പിറകെ നടക്കുന്നു<<<<<<<





The essence of that questing was, what is the reality, is it earth revolving around sun or sun revolving around earth? To common perception and common sense sun is revolving around earth. Just ask an ordinary person who is not aware of any scientific development about this issue. He will definitely say that sun is revolving around earth. If one tries to correct him he will not agree. It is because daily he is seeing the sun rising in the east and setting in the west. That is the perceptive reality which is in front of hm. But the truth is, earth is revolving around sun. But nobody perceives that truth. The same perceptive reality was seen by generations who were not doubting. But inquisitive minds tried to find out the real truth behind this perception. An now we know the  truth.


The always  correct Quran, also do not mention about the movement of earth. When this question was asked to Islamists many times, the answer was  stupid. Just because this is not mentioned, how can one say this was not in the mind of Mohammed?







What I stated was, Appoottan is not convinced about at least one point Hussein  had raised in his  posts and comments. That is amply evident from the way he questions Hussein's r stands.  If he raises one issue and the concerned party is not interested in  commenting, he quietly retreat. That is his nature. He will not stick to the point and bother others consistently. But others are not like that. That is just a difference in human behavior.



I like to repeat Apoottan’s opinion. In Hussein's  posts he is  not talking about science, but his views from a religious angle mingled with a few quotes from eminent personalities.



>>>>>>There is no difference in meaning "Darwinism is not a scientific theory, but a metaphysical research program." and "Darwinism is not a testable scientific theory, but a metaphysical research program." Because Popper defined a scientific theory as testable.It is because of your cognition deficiency, you are repeating this again and again.<<<<<



ഇതേക്കുറിച്ച് ഞാനൊരഭിപ്രായവും എഴുതുന്നില്ല. വായിക്കുന്നവര്‍ തീരുമാനിക്കട്ടേ.

പോപ്പര്‍  Scientific Theory യെ Testable ആയി  നിര്‍വചിച്ചു എന്നൊക്കെ പറയുന്നവര്‍ക്ക് പോപ്പര്‍ ആരായിരുന്നു എന്നു പോലും അറിയില്ല എന്നു മാത്രം പറയട്ടെ.


>>>>>>Popper never stated that Darwinism is a testable scientific theory in his life time. You did not present evidence contradicting my assertion. All you have written in this case is pure waste..<<<<<

If that is Hussein’s assertion, Popper never stated that,  Darwinism if refuted or refutable.  These are his words copied by Hussein, in this regard.

“In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”

Popper talked about refutability of Natural Selection as per these words. And actually Hussein asserted that he had refuted Darwinism.  It seems Hussein is totally lost in time and space. This is what he claimed.

Note that in the three books, I have refuted Darwinism!

Popper initially stated that Darwinism is not a testable scientific theory. Later he retracted from this statement. These are his words.

I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation. My recantation may, I hope, contribute a little to the understanding of the status of natural selection.

Let me borrow Hussein’s favorite cognitive capacity  and  say, let the readers, who read this with cognitive capacity, decide.

കാള്‍ പോപ്പര്‍ കേംബ്രിഡ്ജിലെ പ്രസിദ്ധമായ Darwin  കോളെജില്‍ 1977 നവംബര്‍ എട്ടാം തീയതി നടത്തിയ പ്രഭാഷണത്തില്‍ നിന്നൊരു ഭാഗം.

"When I received the invitation, I was worried whether or not I should accept it. I am not a scientist; nor am I a historian. There are Darwin scholars devoted to studying his life and his times; but I have done nothing of the kind. For these reasons, I suppose I ought to have declined the invitation. Yet it was an extremely kind and pressing invitation; and those who invited me were obviously well aware of the fact that I was neither a biologist nor a Darwin scholar, but simply an amateur".



പോപ്പറിനെ അനുകരിച്ച് ഹുസൈന്‍ പറയുന്നു താനും ഒരു amateur ആണെന്ന്. പക്ഷെ അതിന്റെ കൂടെ expert in many fields എന്നു കൂടി അവകാശപ്പെടുന്നു. 

കുലീനത്വം വിനയവും കൊണ്ട് ശിരസു നമിക്കുന്ന കാള്‍ പോപ്പര്‍ എന്ന തത്വ ചിന്തകന്‍ എവിടെ, അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ട് കണ്ണുകാണാന്‍ വയ്യാതായ ഹുസ്സൈന്‍ എന്ന മുറി വിദഗ്ദ്ധന്‍ എവിടെ?



ഹുസൈന്റെ പുസ്തകത്തില്‍ നിന്നൊരു ഭാഗം യുക്തി എന്ന ബ്ളോഗര്‍ പ്രസിദ്ധപ്പെടുത്തിയതിങ്ങനെ. 

“ഇരുപത് ലക്ഷത്തിലേറെ ജീവജാതികള്‍ ഉള്ളതില്‍ മനുഷ്യനൊഴിച്ച് മറ്റേതങ്കിലും ഒരു മൃഗം സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുണ്ടോ,പി.എച്ച്.ഡി എടുത്തിട്ടുണ്ടോ,അധ്യാപകനായിട്ടുണ്ടോ,വൈസ് ചാന്‍സലര്‍ ആയിട്ടുണ്ടോ".
(പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍-എന്‍ എം ഹുസ്സൈന്‍) 

 ഇതിന്റെ ഉത്തരം മൊഹമ്മദ് തന്നെ നല്‍കിയതായി ഹദീസുകളില്‍ ഉണ്ട്. ജാഹിലിയക്കാലത്തെ കുരങ്ങന്‍മാര്‍ വ്യഭിചാരികളായ കുരങ്ങന്‍മാരെ തിരിച്ചറിഞ്ഞിരുന്നു എന്നും അവര്‍ മനുഷ്യരേപ്പോലെ കല്ലെറിഞ്ഞിരുന്നു എന്നും എല്ലാം അറിയുന്ന വ്യക്തി പറഞ്ഞിട്ടുണ്ട്. വ്യഭിചാരികളെ തിരിച്ചറിഞ്ഞ് കല്ലെറിയാനുള്ള വിവേകമുള്ള ജന്തുക്കള്‍ക്ക് അധ്യാപകനാകാന്‍ എന്താണു പ്രയാസം? 

മാത്രവുമല്ല ചില മനുഷ്യരെ ശപിച്ച് എലികളും കുരങ്ങന്‍മാരുമാക്കിയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ അര്‍ത്ഥം പരിണാമം എതിര്‍ ദിശയിലേക്കും നടന്നിരുന്നു എന്നല്ലേ.





Friday 3 December 2010

ഇസ്ലാമിന്റെ സുവര്‍ണ്ണകാലം

>>>>"ശാസ്ത്രത്തിന്റെ ഏതെന്കിലും മേഖലയില് അറബികള് തുടങ്ങി വെക്കാത്ത എന്തെങ്കിലും  പടിഞ്ഞാറിന് പൂര്തികരിക്കേണ്ടി വന്നിട്ടില്ല".ഇതാര് പറഞ്ഞതാണെന്ന്"ഞമ്മന്റെ ശാസ്ത്രം"പറഞ്ഞു മമ്മൂഞ്ഞുകളായി നടക്കുന്ന യുക്തിവാദി സുഹൃത്തുക്കളെങ്കിലും അറിഞ്ഞിരിക്കണം."<<<<




ഈ വാചകം പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ലത്തീഫിന്റെ അടുത്തകാലത്തെഴുതിയ  ഒരു 
   ലേഖനത്തില്‍    വന്ന  കമന്റാണ്.



കുറച്ചു നാളുകള്‍ക്കു മുമ്പ് മറ്റ് രണ്ട് ലേഖനങ്ങള്‍ കൂടി വായിച്ചിരുന്നു. ഡോ. എന്‍ എം മുഹമ്മദലി രചിച്ച “ഇസ്ലാമും രാഷ്‌ട്രീയ ഇസ്ലാമും“ എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയ ജ്ഞാനോദയം ഇസ്ലാമിലൂടെ എന്ന ലേഖനവും,  പ്രശസ്ത ഇടതുപക്ഷ സഹയാത്രികനായ പി റ്റി കുഞ്ഞുമൊഹമ്മദുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ലേഖനവും

ഡോ മുഹമ്മദ് അലി എഴുതുന്നു.

>>>>>യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും.<<<<<  

പി റ്റി പറയുന്നു.

>>>>ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു.<<<<

ചിന്തകന്‍  എന്ന ഇസ്ലാമിസ്റ്റിന്റെ അഭിപ്രായം ഇതാണ്.

>>>>സത്യത്തില് ആ ഗ്രന്ഥത്തെ ശരിക്കു ഉള്ക്കൊള്ളാന് ശ്രമിക്കാത്തതാണ് മുസ് ലീം നാമധാരികളുടെ ഏറ്റവും വലിയ പ്രശ്നം. എന്ന് അവര് ഗ്രന്ഥത്തെ അതിന്റെ യഥാര്ത്ഥ രൂപത്തില് ഉള്ക്കൊണ്ടുവോ അന്ന് അവര് ലോകത്തിന്റെ ഉന്നതിയിലായിരുന്നു. മുസ് ലീം സമൂഹത്തിന്റെ ഓരത്ത് കൂടി സഞ്ചരിച്ചാല്, യഥാര്ത്ഥ ഇസ് ലാമിക രാഷ്ട്രീയം എന്ന് കൈവിട്ടു പോയോ അന്നു മുതലാണ് ഈ സമൂഹത്തില് നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ വേരറ്റു പോയതെന്ന് പറയുന്നതാവും കൂടുതല് ശരി<<<<


മുകളില്‍  പരാമര്‍ശിച്ച ലത്തീഫിന്റെ ബ്ളോഗില്‍ കണ്ട മറ്റൊരു അഭിപ്രായം ഇതാണ്.


>>>>>സംസ്കാരത്തിന്റെ യേത് ഇളവ് കോല്വെച്ച് നോക്കിയാലും പൂജ്യത്തില് നില്ക്കുകയായിരുന്ന ഒരു നാടോടി സമൂഹത്തെയാണ് ഖുര്ആന്, കേവലം ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന് സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംകാരത്തിന്റെ പതാക വാഹകരാക്കിയത്. അങ്ങേയറ്റത്തെ പരുഷവും പ്രാകൃതവുമായ ശീലങ്ങളുമായി ഇരുണ്ട യുഗത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും സ്വഭാവമഹിമയുടെയും മാതൃകാ പ്രതിരൂപങ്ങളായി പരിവര്‍ത്തിപ്പിക്കുക എന്ന മഹത്തായ ദൌത്യം ഖുര്‍ആനും പ്രവാചകനും നിര്‍വഹിച്ചത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്.
<<<<<

ഇദ്ദേഹം ഉദ്ദേശിക്കുന്ന നാടോടി സമൂഹം പ്രാചീന അറേബ്യയില്‍ ജീവിച്ചിരുന്ന  അറബികളാണെന്നത് സ്പഷ്ടമാണ്. ഈ കാട്ടറബികളെ ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന്‍  സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംസ്കാരത്തിന്റെ പതാക വാഹകരാക്കിയെന്നാണിദ്ദേഹം അവകാശപ്പെടുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇത് ഒന്നു പരിശോധിച്ചുനോക്കാം.

ആരാണീ  പരാമര്‍ശിക്കപ്പെട്ട അറബികള്‍? 



മൊഹമ്മദ് ഇസ്ലാം സ്ഥാപിച്ച് യുദ്ധത്തിലൂടെ അധികാരം പിടച്ചടക്കിയ സമയത്തെ അറേബ്യ  ഈ ഭൂപടത്തില്‍ തവിട്ടു നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ്. ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു. ഓറഞ്ച് നിറത്തിലുള്ളത് ആദ്യ നാലു ഖലീഫമാരുടെ കാലത്ത് പിടിച്ചടക്കിയ സ്ഥലങ്ങള്‍. മഞ്ഞ നിറത്തില്‍ കാണിച്ചിരിക്കുന്നത് ഒമായദ് ഖലീഫമാര്‍ പിടിച്ചടക്കിയ ഭാഗങ്ങള്‍.

മൊഹമ്മദിന്റെ കാലത്തെ അറബികള്‍ ഇന്നത്തെ സൌദി അറേബ്യയിലും അതിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരും അറബി ഭാഷ സംസാരിച്ചിരുന്നവരുമാണ്. അന്ന് അതിനു വടക്കുള്ള പ്രദേശങ്ങളിലുള്ളവര്‍ അറബികളായിരുന്നില്ല. ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല. അറേബ്യയിലെ ഖലീഫമാര്‍ ഇവിടം യുദ്ധത്തിലൂടെ പിടിച്ചടക്കിയപ്പോളാണിവിടെ അറബി അടിച്ചേല്‍പ്പിച്ചത്. ഭൂരിഭാഗം ക്രിസ്ത്യാനികളും യഹൂദരുമായിരുന്ന ഇവിടത്തെ ആളുകളെ മത പരിവര്‍ത്തനം ചെയ്ത് മുസ്ലിങ്ങളാക്കി. മൊഹമ്മദിന്റെ കാലത്തു തന്നെ അറേബ്യയിലെ കാട്ടറബികളെയും ക്രിസ്ത്യാനികളെയും യഹൂദരെയും ഇതുപോലെ നിര്‍ബന്ധിച്ച് ഇസ്ലാമില്‍ ചേര്‍ത്തിരുന്നു. ഖലീഫമാര്‍ അവര്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലും അത് ചെയ്തു. 

ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി മൊഹമ്മദിന്റെ കാലത്തുപോലം ​അറേബ്യയിലുണ്ടായിരുന്ന ഭൂരിഭാഗം  കാട്ടറബികളും  അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നാണ്.  അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. ഈ ഭൂമികയിലാണ്, നാലാം ഖലീഫ അലി മൊഹമ്മദിന്റെ ഭാര്യ ഐഷയുടെ എതിര്‍പ്പിനെ അതിജീവിച്ച്, തലസ്ഥാനം  അറേബ്യക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇന്നത്തെ ഇറാക്കിലുള്ള കുഫയാണ്‌ തലസ്ഥാനമാക്കിയതും. അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ ഉമയ്യ സ്ഥാപിച്ച ഉമായദുകളുടെ വംശം തലസ്ഥാനം കുഫയില്‍ നിന്നും ദമസ്കസിലേക്കു മാറ്റി. അതിനു ശേഷം അധികാരത്തില്‍ വന്ന അബ്ബാസ്സിദുകള്‍ ആദ്യം ഹാരാനിലും പിന്നീട് ബാഗ്ദാദ് എന്ന ഒരു പുതിയ പട്ടണം തന്നെ നിര്‍മ്മിച്ച് തലസ്ഥാനം അവിടെയാക്കി.

ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.
.
ഇത്രയും ആമുഖമായി പറഞ്ഞത് അറബികളല്ലാതിരുന്ന ജനങ്ങളെ എങ്ങനെ അറബികളാക്കി എന്ന് സൂചിപ്പിക്കാനാണ്. ഇനി ഇസ്ലാമിന്റെ  Golden Age  എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലത്തിലേക്കു വരാം. അബ്ബാസിദുകള്‍ അധികാരം പിടച്ചടക്കി ബാഗ്ദാദ് തലസ്ഥാനമാക്കി ഭരണം തുടങ്ങിയപ്പോഴാണ്‌ ഈ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുന്നത്. അത് കൃത്യമായി പറഞ്ഞാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി  അവസാനിച്ചു.

ബാഗ്ദാദ് ആസ്ഥാനമാക്കി ഭരിച്ച ഖലീഫമാര്‍ ശാസ്ത്രപുരോഗതിക്കുവേണ്ടി കനത്ത സംഭാവന നല്‍കിയവരാണ്. >>>>യഥാര്ത്ഥ ഇസ് ലാമിക രാഷ്ട്രീയം എന്ന് കൈവിട്ടു പോയോ അന്നു മുതലാണ് ഈ സമൂഹത്തില് നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ വേരറ്റു പോയതെന്ന് പറയുന്നതാവും കൂടുതല് ശരി<<<<, എന്നു പറഞ്ഞ ചിന്തകന്റെ അഭിപ്രായത്തില്‍ ഇക്കാലത്താണ്‌ യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രീയം ഉണ്ടായിരുന്നതും. അത് കൈവിട്ടുപോയതിന്റെ ഉത്തരവാദി ആരെന്ന് അദ്ദേഹം പറയുന്നതിങ്ങനെ.   >>>>>മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം<<<<<<.  പഴയ Golden Age   ഇന്ന് Rusted Iron Age  ആയതിന്റെ ഉത്തരവാദിത്തം എത്ര ലളിതമായിട്ടാണദ്ദേഹം  പാശ്ചാത്യ ലോകത്തിന്റെ പ്രത്യേകിച്ച്, അമേരിക്കയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്?


ആദ്യത്തെ നാലു ഖലീഫമാര്‍ മൊഹമ്മദിന്റെ ബന്ധുകളായിരുന്നു. അവരൊക്കെ വധിക്കപ്പെടുകയാണുണ്ടായത്. ഈ കുടുംബാധിപത്യത്തിനു ശേഷം വംശാധിപത്യമായിരുന്നു. അതില്‍ രണ്ടാമത്തെ വംശമായിരുന്നു അബ്ബാസിദുകള്‍.
അബ്ബാസിദുകളിലെ ഏറ്റവും പ്രശസ്തനായ ഖലീഫ  ഏഴാമത്തെ ഖലീഫയായിരുന്ന  അല്‍ മമൂന്‍ ആയിരുന്നു. ഇദ്ദേഹത്തേക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്ന സംഗതി Mu'tazilah  എന്ന  വാക്കാണ്. എന്താണിതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് താഴെ കാണുന്ന വിവരണത്തില്‍ 
നിന്നും മനസിലാക്കാം.

Mu'tazilah  is an Islamic school of speculative theology that flourished in the cities of Basra and Baghdad, both in present-day Iraq, during the 8th–10th centuries. It is still adopted by some Muslim scholars and intellectuals today. The adherents of the Mu'tazili school are at odds with other Sunni Muslim scholars due to the former's belief that human reason can be applied alongside Qur'anic revelations. Because of this belief, Mu'tazilis tend to interpret passages of the Qur'an in a highly metaphorical manner, a practice frowned upon by traditional, orthodox schools.

From early days of Islamic civilization, and because of both internal factors including intra-Muslim conflicts and external factors including interfaith debates, several questions were being debated by Muslim theologians, such as whether the Qur'an was created or eternal, whether evil was created by God, the issue of predestination versus free will, whether God's attributes in the Qur'an were to be interpreted allegorically or literally, etc. Mu'tazili thought attempted to address all these issues. Mu'tazilis believed that the first obligation on humans, specifically adults in full possession of their mental faculties, is to use their intellectual power to ascertain the existence of God, and to become knowledgeable of His attributes. The difference between Mu'tazilis and other Muslim theologians is that Mu'tazilis consider al-nazar an obligation even if one does not encounter a fellow human being claiming to be a messenger from the Creator, and even if one does not have access to any alleged God-inspired or God-revealed scripture. On the other hand, the obligation of nazar to other Muslim theologians materializes upon encountering prophets or scripture.

ഭാര്യയും അമ്മയും പേര്‍ഷ്യക്കാരായിരുന്ന അല്‍ മമൂന്‍ ശക്തമായ  നിലപാടുള്ള വ്യക്തിയായിരുന്നു. Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നതും. ഇത് പരമ്പരാഗതമായ ഇസ്ലാമിക നിലപാടിനു കടക വിരുദ്ധമായിരുന്നു. ഇതിനെ എതിര്‍ത്തവരെ അല്‍ മമൂന്‍ നിഷ്ടൂരം അടിച്ചമര്‍ത്തി. 

ഇക്കാലത്തെ പ്രധാന ശാസ്ത്രജ്ഞരേക്കുറിച്ച് ചിലത്.

.
ഇവരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്നു പറയാവുന്ന ഒരു വ്യക്തിയാണ്, Muhammad ibn Zakariya al-Razi. വൈദ്യ ശാസ്ത്ര രംഗത്തെ അനേകം ഒന്നുകള്‍  ഇദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്.  അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ച രംഗങ്ങള്‍ അനവധിയാണ്.


Razi wrote three books dealing with religion, The Prophets' Fraudulent Tricks , The Stratagems of Those Who Claim to Be Prophets , and On the Refutation of Revealed Religions . He offered harsh criticism concerning religions; in particular those religions that claim to have been revealed by prophetic experiences.



Al Razi was a Persian physician and chemist, philosopher and scholar. He is recognized as a polymath and biographies of Razi based on his writings describe him as the greatest clinician of all times.

കുര്‍ആനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആരിലും അത്ഭുതമുണ്ടാക്കും. അവയില്‍ ചിലതാണ്‌ താഴെ. 


You claim that the evidentiary miracle is present and available, namely, the Koran. You say: "Whoever denies it, let him produce a similar one." Indeed, we shall produce a thousand similar, from the works of rhetoricians, eloquent speakers and valiant poets, which are more appropriately phrased and state the issues more succinctly. They convey the meaning better and their rhymed prose is in better meter. ... By God what you say astonishes us! You are talking about a work which recounts ancient myths, and which at the same time is full of contradictions and does not contain any useful information or explanation. Then you say: "Produce something like it"?

ലത്തീഫ് കൊട്ടിഘോഷിക്കുന്ന  കുര്‍ആന്റെ ദൈവികതക്കുള്ള പന്ത്രണ്ടാമത്തെ തെളിവ് എത്ര അനായാസമായിട്ടാണ്, ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ ഇസ്ലാമിക ശാസ്ത്രജ്ഞനായിരുന്ന Al Razi  പൊളിച്ചടുക്കിയത്!!!!. ഇന്നൊന്നുമല്ല. ഗ്രന്ഥത്തെ അതിന്റെ യഥാര്ത്ഥ രൂപത്തില് ഉള്ക്കൊണ്ടു എന്ന്  ചിന്തകന്‍ കൊട്ടിഘോഷിച്ച ഇസ്ലാമിന്റെ ആ അസുവര്‍ണ്ണയുഗത്തിലാണ്‌ ഇതെഴുതിയത്. 

“The people who gather round the religious leaders are either feeble-minded, or they are women and adolescents. Religion stifles truth and fosters enmity. If a book in itself constitutes a demonstration that it is true revelation, the treatises of geometry, astronomy, medicine and logic can justify such a claim much better than the Quran”.

Geometry, astronomy, medicine, logic തുടങ്ങിയ ശാസ്ത്രങ്ങള്‍ കുര്‍ആനേക്കാള്‍ ദിവ്യമായ വെളിപാടുകള്‍ ആണെന്നു പറഞ്ഞിരിക്കുന്നു Al Razi.



പ്രവാചകന്‍മാരേക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ അഭിപ്രായം ഇതായിരുന്നു. 




“The prophets—these billy goats with long beard, cannot claim any intellectual or spiritual superiority. These billy goats pretend to come with a message from God, all the while exhausting themselves in spouting their lies, and imposing on the masses blind obedience to the "words of the master." The miracles of the prophets are impostures, based on trickery, or the stories regarding them are lies. The falseness of what all the prophets say is evident in the fact that they contradict one another: one affirms what the other denies, and yet each claims to be the sole depository of the truth; thus the New Testament contradicts the Torah, the Koran the New Testament. As for the Koran, it is but an assorted mixture of ‘absurd and inconsistent fables,’ which has ridiculously been judged inimitable, when, in fact, its language, style, and its much-vaunted ‘eloquence’ are far from being faultless.”



അസംബന്ധവും സ്ഥിരതയില്ലാത്തതുമായ നാടോടിക്കഥകളാണത്രേ കുര്‍ആന്‍




If the people of this religion are asked about the proof for the soundness of their religion, they flare up, get angry and spill the blood of whoever confronts them with this question. They forbid rational speculation, and strive to kill their adversaries. This is why truth became thoroughly silenced and concealed."

Al-Razi believed that common people had originally been duped into belief by religious authority figures and by the status quo. He believed that these authority figures were able to continually deceive the common people "as a result of [religious people] being long accustomed to their religious denomination, as days passed and it became a habit. Because they were deluded by the beards of the goats, who sit in ranks in their councils, straining their throats in recounting lies, senseless myths and "so-and-so told us in the name of so-and-so..."

കുര്‍ആനെയും ഹദീസുകളെയും അക്ഷേപിക്കാന്‍ ആദ്ദേഹമുപയോഗിച്ച വാക്കുകള്‍ നോക്കൂ.

ഇതിനൊക്കെ മകുടം ചാര്‍ത്തുന്നതാണ്‌ കുര്‍ആന്റെ ഉത്ഭവത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍. 

"How can anyone think philosophically while listening to old wives' tales founded on contradictions, which obdurate ignorance, and dogmatism?"

പരസ്പര വിരുദ്ധതയിലും അജ്ഞതയിലും കെട്ടിപ്പൊക്കിയ,  അമൂമ്മക്കഥകള്‍ ആണത്രെ "കുര്‍ആന്‍" എന്ന പുസ്തകത്തിന്റെ അടിസ്ഥാനം. 

Al Raziയുടെ അഭിപ്രായത്തില്‍ God, does not 'create' the world from nothing, but rather arranges a universe out of pre-existing principles. 




സിറിയയില്‍ ജനിച്ച പ്രശസ്തനായ ഇസ്ലാമിക തത്വ ചിന്തകനായിരുന്നു Abul ʿAla Al Marri

ഇസ്ലാമിനേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിതാണ്

He was a controversial rationalist of his time, attacking the dogmas of religion and rejecting the claim that Islam possessed any monopoly on truth. Al-Maʿarri criticized many of the dogmas of Islam, such as the Hajj, which he called, "a heathen’s journey."


He rejected claims of any divine revelation. His creed was that of a philosopher and ascetic, for whom reason provides a moral guide, and virtue is its own reward.

His religious skepticism and positively antireligious views are expressed in a poem which states"The inhabitants of the earth are of two sorts: those with brains, but no religion, and those with religion, but no brains."

"Do not suppose the statements of the prophets to be true; they are all fabrications. Men lived comfortably till they came and spoiled life. The sacred books are only such a set of idle tales as any age could have and indeed did actually produce".





Rubbayiyath എന്ന കവിതാ സമഹാരത്തിലൂടെ പ്രശസ്തനായ ഒരു പേര്‍ഷ്യന്‍ കവിയായിരുന്നു,  Omar Khayyam 

Omar Khayyam was a Persian polymath, mathematician, philosopher, astronomer,physician, and poet. He wrote treatises on mechanics, geography, and music.
Khayyám rejects strict religious structure and a literalist conception of the afterlife. Nor did he believe in an afterlife with a Judgment Day or rewards and punishments. Instead, he supported the view that laws of nature explained all phenomena of observed life.

 അദ്ദേഹത്തിന്റെ ചില കവിതാശകലങ്ങളാണു താഴെ.

"How much more of the mosque, of prayer and fasting?
Better go drunk and begging round the taverns.
Khayyam, drink wine, for soon this clay of yours
Will make a cup, bowl, one day a jar".

"When once you hear the roses are in bloom,
Then is the time, my love, to pour the wine;
Houris and palaces and Heaven and Hell-
These are but fairy-tales, forget them all."


ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ അതിപ്രശസ്തനായ മറ്റൊരു ശാസ്ത്രജ്ഞനായിരുന്നു പേര്‍ഷ്യയില്‍ ജനിച്ച  Al Biruni.

 അനവധി രംഗങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍.

"[The views of Indian astrologers] have developed in a way which is different from those of our [Muslim] fellows; this is because unlike the scriptures revealed before it, the Qur'an does not articulate on this subject [of astronomy], or any other [field of] necessary [knowledge] any assertion that would require erratic interpretations in order to harmonize it with that which is known by necessity."


കുര്‍ആന്റെ ജോതിശാസ്ത്ര മഹത്വം കൊട്ടിപ്പാടുന്ന ആധുനിക ഇസ്ലാമിക വിദഗ്ദ്ധരുടെ കണ്ണു തുറപ്പിക്കേണ്ട നീരീക്ഷണമാണിത്.


In Chapter 47 of his India, entitled "On Vasudeva and the Wars of the Bharata," Biruni attempted to give a naturalistic explanation as to why the struggles described in the Mahabharata "had to take place." He explains it using natural processes that include biological ideas related to evolution, which has led several scholars to compare his ideas to Darwinism and natural selection.

പരിണാമത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഉള്‍ക്കൊള്ളുന്ന നിരീക്ഷണങ്ങളാണു താഴെ

"The life of the world depends upon the sowing and procreating. Both processes increase in the course of time, and this increase is unlimited, whilst the world is limited."
"When a class of plants or animals does not increase any more in its structure, and its peculiar kind is established as a species of its own, when each individual of it does not simply come into existence once and perish, but besides procreates a being like itself or several together, and not only once but several times, then this will as single species of plants or animals occupy the earth and spread itself and its kind over as much territory as it can find."


ജനനസ്ഥലം പേര്‍ഷ്യയോ തുര്‍ക്കിയോ എന്നു തീര്‍ച്ചയില്ലാത്ത പണ്ഡിതനായിരുന്നു Al Farabi


Al Farabi was a Muslim polymath and one of the greatest scientists and philosophers of theIslamic world in his time. He was also a cosmologist, logician, musician, psychologist and sociologist.



He was renowned as an important translator of Greek writings. He demonstrated how Greek learning could be used to answer questions with which Moslems were struggling.

Al-Farabi saw human reason as being superior to revelation. He maintained that religion provided truth in a symbolic form to non-philosophers, who were not able to comprehend it in its more pure forms.

The prophet, in addition to his own intellectual capacity, has a very strong imaginative faculty, which allows him to receive an overflow of intelligibles from the agent intellect (the tenth intellect in the emanational cosmology). These intelligibles are then associated with symbols and images, which allow him to communicate abstract truths in a way that can be understood by ordinary people. Therefore what makes prophetic knowledge unique is not its content, which is also accessible to philosophers through demonstration and intellection, but rather the form that it is given by the prophet's imagination.



കുര്‍ആന്‍ എന്ന പുസ്തകത്തില്‍ പ്രവാചകന്റെ ഭാവന കൂടി ഉണ്ടെന്നാണദ്ദേഹം പറഞ്ഞതിന്റെ സാരാംശം.

ഇവരേക്കൂടാതെ അനേകം മുസ്ലിം തത്വ ചിന്തകരും ശാസ്ത്രജ്ഞരും Mutazilah യുഗത്തില്‍ ബാഗ്ദാദിലെ ഖലീഫമാരുടെ House_of_Wisdom എന്ന സ്ഥാപനത്തിലുണ്ടായിരുന്നു. Al Kindi, Ibn Sina , Ibn Rushd, Al-Khwarizmi , Al Ghazali തുടങ്ങിയ മുസ്ലിങ്ങളും,  അനേകം അമുസ്ലിങ്ങളും അവിടെ ഗവേഷണങ്ങളിലും പ്രബോധനങ്ങളിലും പുസ്തക രചനകളിലും ചര്‍ച്ചകളിലും മുഴുകി ജീവിച്ചു.

ഇവരില്‍ അല്‍ ഘസാലി ഒഴികെ മറ്റാരും കുര്‍ആനില്‍ നിന്നും ഇസ്ലാമില്‍ നിന്നുമാണ്‌ പ്രചോദനം ഉള്‍ക്കൊണ്ടതെന്നു പറഞ്ഞില്ല. അവര്‍ അവരുടെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ആധാരമാക്കിയിരുന്നത് ഗ്രീക്ക്, മിസോപ്പൊട്ടേമിയന്‍, ഇന്‍ഡ്യന്‍, പെര്‍ഷ്യന്‍ സംസ്കാരങ്ങളായിരുന്നു. ഇതില്‍ പ്രധാനം പ്ളേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്വ ചിന്തകളും.   ഇബന്‍ സിന പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്താസരണികളാണ്, കൂടുതലും ആശ്രയിച്ചിരുന്നത്. പക്ഷെ ഹൈന്ദവ, ബുദ്ധ, സരതുഷ്ട്ര മതങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അല്‍ ഘസാലി ഇദ്ദേഹത്തെ ഒരു അവിശ്വാസി എന്നു വരെ ആക്ഷേപിച്ചിട്ടുണ്ട്. 

അല്‍ കിന്ദിയെയായിരുന്നു ഗ്രീക്ക് പുസ്തകങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ നിയോഗിച്ചിരുന്നത്.  ഇന്‍ഡ്യന്‍ അക്കങ്ങളെ അറബികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അല്‍ ഖവാരിസ്മിയോടൊപ്പം  അല്‍ കിന്ദിയും  ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നും ഈ അക്കങ്ങള്‍ അറബി അക്കങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്.

പുരാതന സംസ്കാരങ്ങളില്‍ നിലനിനിരുന്ന തത്വ ചിന്തകളും, ശാസ്ത്ര മുന്നേറ്റങ്ങളും, കണ്ടുപിടുത്തങ്ങളും പകര്‍ത്തി, കൂടുതല്‍ പരിപോഷിപ്പിച്ച് അറബികള്‍ ലോകത്തിനു നല്‍കി. അല്ലാതെ ഇതൊന്നും  അറബികളുടെയോ മുസ്ലിങ്ങളുടെയോ കണ്ടു പിടുത്തങ്ങളോ ചിന്താഗതികളോ അല്ല. ഇസ്ലാമിന്റെ അടിസ്ഥാന നിലപടുകളിലുറച്ചു നിന്നിരുന്നെങ്കില്‍ അബ്ബാസിദ് ഖലീഫമാര്‍  മറ്റ് തത്വ ശാസ്ത്രങ്ങളെ അനുകരിക്കാനും പകര്‍ത്താനും ശാസ്ത്രജ്ഞരെ അനുവദിക്കില്ലായിരുന്നു. അതിന്റെ തെളിവാണ്, ഇവരുടെ കാലശേഷം ഇസ്ലാമിക സാമ്രാജ്യത്തില്‍ ശാസ്ത്രം മുരടിച്ചു പോയത്. 

ഇസ്ലാം  Mutazilah എന്ന അവസ്ഥയിലയിരുന്നപ്പോള്‍, സ്വതന്ത്ര ചിന്തയെ പ്രോത്സഹിപ്പിച്ച്,   ശാസ്ത്രം വളര്‍ന്നു. യഥാസ്തികത്വത്തിലേക്ക് തിരിച്ചു നടന്നപ്പോള്‍ ആ വളര്‍ച്ച അസ്തമിച്ചു. ചിന്തകനൊക്കെ പരിതപിക്കുമ്പോലെ പാശ്ചത്യരൊന്നുമല്ല അതിന്റെ കാരണക്കാര്‍. അന്നത്തെ വളര്‍ച്ചക്ക് അറബികള്‍ എന്ന ജന വര്‍ഗ്ഗം വളരെ ശുഷ്കമായ  സംഭാവനകളേ നല്‍കിയിട്ടുള്ളു. യെമനില്‍ നിന്നും കുഫയില്‍ കുടിയേറിയ കുടുംബത്തിലെ അല്‍ കിന്ദി എന്ന ഒരാളൊഴികെ മറ്റൊരു അറബിയും ഈ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലില്ല. 

Dr. Jonathan David Carson എന്ന ചിന്തകന്‍ പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണിവിടെ. 
"The 'Islamic scholars' who translated 'ancient Greece's natural philosophy' were a curious group of Muslims, since all or almost all of the translators from Greek to Arabic were Christians or Jews." 



ഇവര്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ പോലുമായിരുന്നില്ല എന്നാണീ വാക്കുകളുടെ ധ്വനി.

Dr. Shoja-e-din Shafa ഇറാനിയന്‍ മതേതര ചരിത്രകാരന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ. “Counting all scholars in the Islamic empires as Muslims, can also be misleading, since with the harsh punishment and prosecution awaiting alleged heretics and Zindīq ,no sane scientist or intellectual would dare express his/her true faith and religious thoughts.”




ഒമായദ് ഖലീഫമാര്‍ അറബി മുസ്ലിങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കി അറബികളല്ലാത്ത മുസ്ലിങ്ങളെ രണ്ടാം തരം മുസ്ലിങ്ങളായും  കരുതിയിരുന്നു. അബ്ബാസിദുകള്‍ ഈ രണ്ടാം തരം പൌരന്‍മാരെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അംഗീകരിച്ചു. ഈ അംഗീകാരം കിട്ടിയവര്‍ കൂടുതലും പെര്‍ഷ്യക്കാരായിരുന്നു. ഇവരായിരുന്നു ഒമായദുകളെ പരാജയപ്പെടുത്താന്‍ അബ്ബാസിദുകളെ സഹായിച്ചവരും. അറബികളല്ലാത്ത മുസ്ലിങ്ങളെ അംഗീകരിച്ച കൂടെ മുസ്ലിങ്ങളല്ലാത്ത പണ്ഡിതരെയും അബ്ബാസിദുകള്‍ ബഹുമാനിച്ചിരുന്നു., അംഗീകരിച്ചിരുന്നു. ഹാരൂണ്‍ അല്‍ റഷീദില്‍ തുടങ്ങിയ  ഈ നിലപാട് അല്‍ മമൂനില്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി.

മതേതരത്വവും ലിബറല്‍ ചിന്തഗതികളുമാണ്‌ ശാസ്ത്ര പുരോഗതിയുടെ അടിസ്ഥാന ചാലകങ്ങള്‍.  യഥാസ്തിതിക ചിന്തഗതിയും അസഹിഷ്ണുതയും ഈ പുരോഗതിയെ പിന്നോട്ടടിക്കും. അബ്ബാസിയ ഖലീഫമാരായിരുന്ന അല്‍ മമൂനും  അല്‍ മുറ്റാസിമും ഈ  ലിബറല്‍ ചിന്തഗതിയുള്ളവരായിരുന്നു. കുര്‍ആന്‍ ദൈവമിറക്കിയതാണെന്നുള്ള അന്ധവിശ്വാസം അവര്‍ക്കില്ലായിരുന്നു. അതുകൊണ്ട് കുര്‍ആനിനപ്പുറം ഉള്ള സത്യങ്ങളെ അവര്‍ അംഗീകരിച്ചു. അതിനെ തേടിപ്പുറപ്പെട്ടു.  മൊഹമ്മദിന്റെ ഖലിഫേറ്റിലോ അതിനു  ശേഷമുണ്ടായ മറ്റ് ഖലിഫേറ്റുകളിലോ ശാസ്ത്രം പുരോഗതി പോയിട്ട് ശാസ്ത്രത്തേക്കുറിച്ചുള്ള ചിന്തപോലും ഉണ്ടായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യം ആകമണത്തിലൂടെയും പിടിച്ചടക്കലുകളിലൂടെയും വ്യാപിപ്പിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇവരുടെ ചിന്താഗതി തുടര്‍ന്നിരുന്നെങ്കില്‍ ഇസ്ലാമിക ലോകം എന്നും ഇരുളിലാകുമായിരുന്നു. മാറ്റമുണ്ടാക്കിയത് അബ്ബാസികളുടെ കാലത്തെ Mutazilah  നിലപാടാണ്. മുസ്ലിങ്ങളായിരുന്നെങ്കിലും കുര്‍ആന്‍ Revealed എന്ന ചിന്താഗതി   മറ്റിവച്ചിട്ട്, Created എന്ന ചിന്താഗതി അവര്‍ സ്വീകരിച്ചു. അതുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്ത Al Razi  യേപ്പോലുള്ള ധിക്ഷണാശാലികള്‍ അവരുടെ  രാജകീയ സദസുകളില്‍  ബഹുമാനിക്കപ്പെട്ടു. അന്ന് പുഷ്ടി പ്രാപിച്ചിരുന്ന എല്ലാ നഗരികതകളുടെയും തത്വങ്ങള്‍ അവര്‍ സ്വാംശീകരിച്ചു. എല്ലാം ഉണ്ടെന്ന് ഇസ്ലാമിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്ന കുര്‍ആന്റെയോ ഇസ്ലാമിന്റെയോ ഒരു തത്വവും അവര്‍ സ്വീകരിച്ചില്ല. പലരും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളുമെടുത്തിട്ടുണ്ട്. Al-Mutawakkil  എന്ന ഖലീഫ അധികാരമേറ്റെടുത്തതോടെയാണിതിനു മാറ്റം വന്നത്.Al   Ghazali എന്ന യാഥാസ്ഥിതിക മുസ്ലിം  ചിന്തകനാണീ മാറ്റത്തിനു ഹേതുവായത്. അതു വരെ അരിസ്റ്റോട്ടിലിന്റെയും പ്ളേറ്റോയുടെയും ചിന്താസരണികളെ അടിസ്ഥാനമാക്കി രൂപം പ്രാപിച്ച ഇസ്ലാമിക തത്വ ചിന്ത നേരെ വിപരീത ദിശയിലേക്ക് പ്രയാണം ആരംഭിച്ചു. അരിസ്റ്റോട്ടിലേനെയും പ്ളേറ്റോയേയും, അവരെ അടിസ്ഥാനമാക്കി രൂപം കൊണ്ട ചിന്തകളെയും പാടെ നിരാകരിച്ചു കൊണ്ട് അദ്ദേഹമെഴുതിയ പുസ്തകമാണ്, Incoherence of Philosophers.


Ghazali bitterly denounced Aristotle, Socrates and other Greek writers as non-believers and labeled those who employed their methods and ideas as corrupters of the Islamic faith. 
Ghazali has sometimes been referred to by historians as the single most influential Muslim after the Islamic Prophet Muhammad. Besides his work that successfully changed the course of Islamic philosophy—the early Islamic Neoplatonism developed on the grounds of Hellenistic philosophy, for example, was so successfully refuted by Ghazali that it never recovered.

രണ്ടു നൂറ്റാണ്ടോളം  നിലനിന്നിരുന്ന മതേതര, ലിബറല്‍ അന്തരീഷം അല്‍ ഘസാലിയോടുകൂടി ഇല്ലാതായി. അല്‍ മമൂനിന്റെ കര്‍മ്മികത്വത്തില്‍ മറ്റ് ഇസ്ലാമിക ചിന്തകരൊക്കെ സ്വീകരിച്ചാനയിച്ചിരുന്ന അരിസ്റ്റോട്ടില്നെയും പ്ളേറ്റോയേയും, ഘസാലി അവിശ്വാസികളെന്ന് മുദ്ര കുത്തി പടിയടച്ചു പിണ്ഡം വച്ചു.  House Of Wisdom എന്ന  Bait al Hikma  യില്‍ ജോലി ചെയ്ത  ഇസ്ലാമിന്റെ അഭിമാനസ്തംഭങ്ങളെന്ന് പേരു കേട്ടവരെ  ഇസ്ലാമിനെ കളങ്കപ്പെടുത്തിയവരെന്ന് മുദ്ര കുത്തി അപമാനിച്ചു. അവിടെ അവസാനിച്ചു ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇസ്ലാമിന്റെ സുവര്‍ണ്ണകാലം.  അല്‍ ഘസാലിയുടെ പിടി ഇസ്ലാമിക ചിന്തയില്‍ മുറുകിയതില്‍ പിന്നെ ഇസ്ലാമിക ലോകത്ത് എല്ലാ ശാസ്ത്ര പുരോഗതിയും അവസാനിച്ചു. കുര്‍ആനിനും ഇസ്ലാമിനും പുറത്തുള്ള ഒരു തത്വശാസ്ത്രവും പിന്നീട് അനുവദിക്കപ്പെട്ടില്ല. സ്വതന്ത്ര ചിന്തയുടെ കൂമ്പടഞ്ഞു. 

തന്റെ മുന്‍ഗാമികളേപ്പോലെ വിജ്ഞാനദാഹമൊന്നും മുത്തവക്കീലിനുണ്ടായിരുന്നില്ല. ഇസ്ലാമിന്റെ അദ്യകാലത്തേപ്പോലെ വിഘടന പ്രശ്നങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും കൊട്ടാരങ്ങളും മോസ്‌ക്കുകളും പണി കഴിപ്പിക്കുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ പിന്നീട് 400 വര്‍ഷക്കാലം ബാഗ്ദാദ് ഭരണകേന്ദ്രമായി നിലനിന്നെങ്കിലും ശാസ്ത്ര സാങ്കേതിക സാംസ്കാരിക രംഗങ്ങളില്‍ Mutazilah  കാലഘട്ടത്തിലുണ്ടായ മുന്നേറ്റം ഉണ്ടായില്ല. ചിന്തകനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ അതിനു കുറ്റപ്പെടുത്തുന്നത് പാശ്ചാത്യരെയാണ്.



ഇരുപതാം നൂറ്റണ്ടില്‍ ലോകം ശാസ്ത്ര സങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ ഇസ്ലാമിക ലോകം  പൊതുവെ പുറം തിരിഞ്ഞു നിന്നു. വിരലിലെണ്ണാവുന്ന വിദഗ്ദ്ധരേ മുസ്ലിങ്ങളില്‍ നിന്നുമുണ്ടായുള്ളു. നൊബേല്‍ സമ്മാനം നേടിയിയിട്ടുള്ള അബ്ദുസ് സലാം അവരിലൊരാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ 
"There is only one universal Science; its problems and modalities are international and there is no such thing as Islamic Science just as there is no Hindu Science, nor Jewish Science, no Confucian Science, nor Christian science". ശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഏത് മുസ്ലിം ലേഖനത്തിലും പ്രാധാന്യത്തോടെ ഈ പേരു കാണാം. ഇത് മുസ്ലിങ്ങളുടെ മറ്റൊരു മുഖം മൂടിയാണ്. ഇസ്ലാമിക ലോകത്ത് ഇത്രയധികം അപമാനിതനായ ഒരു ശാസ്ത്രജ്ഞനുണ്ടോ എന്നത് സംശയകരമാണ്. അഹമ്മദീയ വിഭാഗത്തില്‍ പെടുന്ന ഇദ്ദേഹത്തെ മുസ്ലിമായി പോലും ചിന്തകന്റെ വര്‍ഗ്ഗം അംഗീകരിക്കില്ല. 

1258 ലെ മംഗോളിയന്‍ ആക്രമണത്തില്‍ ബാഗ്ദാദ് നഗരം നാമാവശേഷമായി. House of Wisdom ഉള്‍പ്പടെയുള്ള എല്ലാ ലൈബ്രറികളും അഗ്നിക്കിരയായി. അതിനു ശേഷം നൂറ്റാണ്ടുകളോളം ബാഗ്ദാദ് വിജനമായി കിടന്നു. ഇസ്ലാമിക ലോകം ഭരിച്ച ഖലീഫമാരോ സുല്‍ത്താന്‍മാരോ ഈ സുവര്‍ണ്ണയുഗം പുനഃസൃഷ്ടിക്കാന്‍ തുനിഞ്ഞില്ല എന്നു പറയുന്നതിലും ശരി, ഇസ്ലാമിക ലോകം യാഥാസ്ഥിതികരുടെ കറുത്ത കയ്യിലമര്‍ന്നതുകൊണ്ട് അതിനുള്ള സാധ്യത ഇല്ലായിരുന്നു എന്നതാണ്. 

ഇന്ന് ശാസ്ത്രം എന്തു കണ്ടെത്തിയാലും അതൊക്കെ കുര്‍ആനിലുണ്ടെന്നു പറയലാണ്‌  ഇന്നത്തെ ഇസ്ലാമിസ്റ്റുകളുടെ പ്രധാന വിനോദം.  ഇവയൊക്കെ ദുര്‍വ്യാഖ്യാനിച്ച് മൊഹമ്മദ് ഉദ്ദേശിക്കാത്ത അര്‍ത്ഥവും അവര്‍ നല്‍കും. മനുഷ്യര്‍ക്ക് ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണപ്പെടുന്ന സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും പറ്റി മൊഹമ്മദ് കുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ അന്നത്തെ അറിവു വച്ച് സാധാരണ ജനത മനസിലാക്കിയിരുന്നതും കുറച്ച് അന്ധവിശ്വാസങ്ങളുമായിരുന്നു. 

പരത്തിയിട്ടിരിക്കുന്ന ഭൂമിയേയും, അദൃശ്യമായ തൂണുകളില്‍ മേലാപ്പു പോലെ  ഉയര്‍ത്തി വച്ചിരിക്കുന്ന ആകാശവും, പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ള നക്ഷത്രങ്ങളെയും, ഭൂമിയെ ഉറപ്പിച്ചു നിറുത്തുന്ന പര്‍വ്വതങ്ങളെയും, ഭൂമി കുലുക്കത്താല്‍ അവിശ്വാസികളെ ശിക്ഷിക്കുന്നതുമൊക്കെ കണ്ട് അത്ഭുതപ്പെടാനാണ്‌ മൊഹമ്മദ് കുര്‍അനിലൂടെ മുസ്ലിങ്ങളോടാവശ്യപ്പെട്ടത്.

ഇതു വച്ചാണ്‌ ശാസ്ത്രത്തേക്കുറിച്ചു പഠിക്കാന്‍ കുര്‍ആന്‍ അഹ്വാനം ചെയ്യുന്നു എന്നവര്‍ അവകാശപ്പെടുന്നതും. പക്ഷെ ഇതൊന്നും ശാസ്ത്രം പഠിക്കാന്‍ ആവശ്യപ്പെടുന്നതല്ല. അതുകൊണ്ടാണ്‌ ഇസ്ലാമിന്റെ സുവര്‍ണ്ണ യുഗത്തില്‍ കുര്‍ആഅനില്‍ നിന്നും ഒരു ശാസ്ത്രജ്ഞനും പ്രചോദനം ഉള്‍ക്കൊണ്ടില്ല എന്നു മാത്രമല്ല Al Razi യേപ്പോലുള്ളവര്‍ കുര്‍ആനെയും പ്രവാചകന്‍മാരെയും കളിയാക്കുക പോലും ചെയ്തു. 

ഈ സുവര്‍ണ്ണയുഗത്തേക്കുറിച്ചാണ്‌ ചിന്തകന്‍ തെറ്റിദ്ധരിപ്പിക്കാന്‍  ശ്രമിക്കുന്നതും. യഥാര്‍ത്ഥത്തില്‍  മതേതരവും ലിബെറലുമായ Mutazilah ആശയങ്ങള്‍ സ്വീകരിച്ചപ്പോഴാണ്‌ സുവര്‍ണ്ണ യുഗം വിടര്‍ന്നത്. അല്‍ ഘസാലിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ വഴി ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ചു പോയപ്പോള്‍ ശാസ്ത്രം അവിടെ നിശ്ചലമായി. 400 വര്‍ഷത്തോളം ശാസ്ത്ര പുസ്തകങ്ങളൊക്കെ അടുക്കി വച്ച് ഇസ്ലാമിസ്റ്റുകള്‍ അവയുടെ മുകളില്‍ അടയിരുന്നു.  ഹലാഗു ഖാന്‍ ബാഗ്ദാദ് നശിപ്പിച്ചപ്പോള്‍ ഈ അമൂല്യ പുസ്തകങ്ങളും അവയിലെ അറിവും ലോകത്തിനു നഷ്ടപ്പെട്ടു.  നഷ്ടപ്പെട്ടില്ലായിരുന്നെങ്കിലും  ഇതു വച്ച് ഇസ്ലാമിക ലോകം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ലായിരുന്നു. 100 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം 400 വര്‍ഷം ഇസ്ലാമിസ്റ്റുകള്‍ നിശ്ചലമാക്കി നിറുത്തിയത് അതിന്റെ തെളിവാണ്. 

ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ,  മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ  ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല. അതിന്റെ കാരണം  ഡോ. അബ്ദുസ് സലാം പറഞ്ഞതുപോലെ ശാസ്ത്രത്തിനു മതമില്ല. അത് മുഴുവന്‍ മനുഷ്യരാശിയുടേതുമാണ്. ചിന്തകനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിന്റെ പങ്ക് അവകാശപ്പെടുന്നതുപോലെ,  മറ്റൊരു മതവും അവരുടേ പങ്ക് അവകാശപ്പെട്ടു കണ്ടിട്ടില്ല. മനുഷ്യരാശി ഇന്നു വരെ ഉണ്ടാക്കിയ നേട്ടങ്ങളില്‍ 99 ശതമാനവും കഴിഞ്ഞ നൂറ്റാണ്ടിലാണുണ്ടായത്. അതും പാശ്ചാത്യ  ക്രൈസ്തവ രാജ്യങ്ങളിലും. ഇതൊക്കെ ക്രിസ്ത്യാനികളുടെ നേട്ടങ്ങളായി അവര്‍ കൊണ്ടാടുന്നുമില്ല.

പ്രശസ്ത ശാസ്ത്ര ചരിത്രകാരനായിരുന്ന George Sarton അദ്ദേഹത്തിന്റെ  "Introduction to the History of Science"എന്ന പുസ്തകത്തില്‍ ശാസ്ത്രത്തിന്റെ ചരിത്രത്തേക്കുറിച്ച് എഴുതിയിരിക്കുന്നതിങ്ങനെ.

"The foundations of science were laid for us by the Mesopotamian civilizations, whose scholars and scientists were their priests, and to them we owe foundations of medicine, navigation, astronomy and some mathematics. The second development came through the Greeks as taught in the traditional way in Western schools and colleges. The third stage of development however is to be credited to the dazzling rise of Islam, whose Abbasid caliphs drank avidly at the foundation of the ancient Persian and Hindu as well as Greek sources of knowledge. For nearly four hundred years Islam led the world of science. From Spain to India, the great body of past knowledge was exchanged between her scholars and the torch carried forward with new discoveries. Scholars of Christendom from about the eleventh through the thirteenth century were mainly occupied with translating books from Arabic to Latin. Thus, Islam paved the way for the renaissance which in turn led to science's fourth great development in the modern western world".



ഇന്നത്തെ അമേരിക്ക പോലെ എല്ലാ ആശയങ്ങളെയും നിലപാടുകളെയും അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്ത  Mutazilah എന്ന അന്തരീക്ഷത്തിലാണ്‌ ഇസ്ലാമില്‍ ശാസ്ത്ര പുരോഗതി ഉണ്ടായത്. അവിടെ കുര്‍ആന്‍ എഴുതപ്പെട്ടതാണ്, അല്ലാതെ സൃഷ്ടിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഒരു പുസ്തകം,  താടി വച്ച ഒരാടിനും വായിച്ചു കേള്‍പ്പിച്ചതല്ല, എന്ന നിലപാടായിരുന്നു. 



പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.