Friday 9 April 2010

യുക്തിയില്ലാത്തവരുടെ നടപ്പുദീന്‍

അടുത്തകാലത്ത് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒരു ചോദ്യപ്പേപ്പറില്‍ മുസ്ലിം മത നിന്ദയും പ്രവാചക നിന്ദയുമുണ്ടെന്ന് ആരോപിച്ച് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. അതിനെ ന്യായീകരിച്ചും വിമര്‍ശിച്ചും പല ലേഖനങ്ങളും കണാനിടയായി. ആ ചോദ്യപ്പേപ്പര്‍ തയ്യാറക്കിയ അധ്യാപകന്‍ ആരാണെന്നതിനേക്കുറിച്ചും ചൂടുള്ള ചര്‍ച്ചകളും നടന്നു. മംഗളം പത്രത്തില്‍ സിവിക് ചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം നിരീശ്വരവാദിയായ യുക്തിവാദിയാണ്. ലത്തീഫിനേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തില്‍ അദ്ദേഹം ദൈവനിഷേധിയായ സെക്കുലര്‍ സഖാവാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍,   ഇതിന് പിന്നില് ദൈവവിശ്വാസമല്ല കളിച്ചത്. പറഞ്ഞ ആള് ക്രൈസ്തവനായി പോയി എന്നത് മാത്രമാണ് ഇതില് ക്രൈസ്തവതയുമായുള്ള ബന്ധം എന്ന് തോന്നുന്നു. യഥാര്ഥ ഉപജ്ഞാതാക്കള് ദൈവനിഷേധികള് തന്നെ എന്നതിലേക്കാണ് സൂചനകള് നീങ്ങുന്നത്..

യുക്തിവാദികളെ ഇതു പോലെയുള്ള സംഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന പ്രവണതകളെ വിമര്‍ശിച്ചുകൊണ്ട് അപ്പൂട്ടന്‍ യുക്തിവാദിയെന്നത് വട്ടപ്പേരോ?.. എന്നു ചോദിച്ചു കൊണ്ട് മറ്റൊരു ലേഖനവും എഴുതി. രണ്ടിടത്തും ദീര്‍ഘമായ ചര്‍ച്ചകളും കണ്ടു.
 
ലത്തീഫ്ന്റെ ബ്ളോഗില്‍ യുക്തിവാദികളെ തരം തിരിക്കുന്ന ഒരഭിപ്രായം വായിക്കാനിടയായി. അതിങ്ങനെ. കണ്ടിടത്തോളം ജബ്ബാര് മാത്രമാണ് ഇവിടെ ഒരു ആത്മാര്ത്ഥതയുള്ള യുക്തിവാദി. :) മറ്റുള്ളവരൊക്കെ ഒന്നുകില് ക്രിസ്ത്യന് യുക്തിവാദിയോ, ഹിന്ദു യുക്തിവാദിയോ ഒക്കെയാണ്. ജബ്ബാറിന് ഈ ആത്മാര്ത്ഥത കിട്ടിയത് അയാള് ജനിച്ച മതത്തില് നിന്നാണെന്നു തോന്നുന്നു. ഇസ്ലാമിനെതിരെ എല്ലാവരും യുക്തിവാദികള് ആവുന്നതില് അത്ഭുതപ്പെടാനില്ല. നോക്കൂ വിചാരത്തിന്റെയോ യരലവയുടെയോ പോലും ആത്മാര്ത്ഥത സി കെ ബാബുവിനോ കാളിദാസനോ ഇല്ല. ഈ ആത്മാര്ത്ഥതാ ഭാവത്തിനു ഇവരൊക്കെ ഇസ്ലാം മതത്തിനോടു കടപ്പെട്ടിരിക്കുന്നു..

ഇതിന്റെ പാഠഭേദം ഇതാണ്. യുക്തിവാദിയാണെങ്കിലും ആത്മാര്‍ത്ഥത കിട്ടണമെങ്കില്‍ ഇസ്ലാം മതത്തില്‍ ജനിക്കണം. അതു കുറച്ചുകൂടി വലിച്ചു നീട്ടിയാല്‍ ഇങ്ങനെയിരിക്കും. ഈ അത്മാര്ഥതക്ക് അവര്ക്ക് മദ്രസയില്നിന്ന് കിട്ടിയ അടിക്ക് കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതാകും ശരി...

താടിവച്ച സത്വങ്ങളുടെ ഒരു കഴിവേ? ജബ്ബാറിനേയും യരലവയേയും വിചാരത്തേയും ആത്മാര്‍ത്ഥതയുള്ളവരാക്കിയതിനു അവരെ അടിച്ച ഈ സത്വങ്ങളെ മനസിലെങ്കിലും അവര്‍ വണങ്ങാതെ പറ്റില്ല എന്നാണ്‌ പള്ളിക്കൊളവും ലത്തീഫും പറയുന്നത്. ജബ്ബാറും യരലവയും വിചാരവും അവരില്‍ ആത്മാര്‍ത്ഥത ഉണ്ടാക്കിക്കൊടുത്ത ഈ സത്വങ്ങളെ വണങ്ങുന്നില്ല എന്നാണവരുടെ ലേഖനങ്ങള്‍ തെളിയിക്കുന്നത്. അസംബന്ധങ്ങളും വൃത്തികേടുകളും ദൈവ വചനങ്ങള്‍ എന്നു പറഞ്ഞ് അവരുടെ മനസില്‍ ‍ കുത്തിനിറച്ച ഈ സത്വങ്ങളെ അവര്‍ വെറുക്കുന്നു എന്നാണവരുടെ ലേഖനങ്ങള്‍ വായിക്കുന്ന ആര്‍ക്കും മനസിലാകുക.

ജബ്ബാര്‍ പറയുന്നു, മൊഹമ്മദ് അറബികളുടെ പ്രാകൃത ആചാരങ്ങളും നിയമങ്ങളും ഇസ്ലാമിന്റെ ഭാഗമാക്കി ദൈവം ഇറക്കിക്കൊടുത്തതാണെന്നു പറഞ്ഞ് മുസ്ലിങ്ങളില്‍ അടിച്ചേല്‍പ്പിച്ചു എന്ന്. ഇതുപോലെയുള്ള വികല ചിന്തകള്‍ ഒരു ദൈവത്തില്‍ നിന്നും വരില്ല എന്നും കൂട്ടിച്ചേര്‍ത്തു. യരലവയും വിചാരവും അതു തന്നെ പറയുന്നു. കാളിദാസനും ബാബുവും പറയുന്നതും ഇതു തന്നെ. പക്ഷെ മുസ്ലിം തീവ്രവാദികളുടെ അഭിപ്രായത്തില്‍ ജബ്ബാര്‍ അത്മാര്‍ത്ഥതയുള്ള യുക്തി വാദി. യരലവയും വിചാരവും മദ്രസയില്‍ നിന്നും അടി കൊണ്ട യുക്തിവാദികള്‍. കാളിദാസനും ബാബുവും ആത്മാര്‍ത്ഥതയില്ലാത്ത യുക്തിവാദികള്‍. വട്ടപ്പേരുകള്‍ അങ്ങനെ ഘോഷയാത്രയായി വരികയല്ലേ? ഖുറാനിലെ അസംബന്ധങ്ങളോടൊപ്പം വട്ടപ്പേരിടാനും കൂടി താടി വച്ച സത്വങ്ങള്‍ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടോ ആവോ!

ഖുറാനിലെ അസംബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നിയന്ത്രണം വിടുന്നവരുടെ ഈ വിലാപങ്ങളെ എന്തു വിളിക്കാം? യുക്തിയില്ലാത്തവരുടെ നടപ്പു ദീന്‍ എന്നു വിളിക്കാനേ എനിക്ക് തോന്നുന്നുള്ളു.

അല്ലെങ്കില് പ്രശ്നത്തെ ലഘൂകരിക്കാനും ഇല്ലായ്മ ചെയ്യാനും കടമപ്പെട്ടവര് ചെയ്യേണ്ട പണിയായിരുന്നില്ല അത്. ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നില് യുക്തിവാദികളാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല് പ്രസ്തുത അധ്യാപകനെ അപ്രകാരം ചെയ്യാന് പ്രേരിപ്പിച്ച ഘടകം യുക്തിവാദത്തിന്റെ നടപ്പുദീനമാകാം എന്ന നിഗമനത്തോട് കൂടുതല് അടുപ്പമുണ്ട്...

ദീന്‍ എന്നു പറയുന്നത് മുസ്ലിങ്ങളുടെ മതം അല്ലെങ്കില്‍ ജീവിത രീതിയെ സൂചിപ്പിക്കുന്ന പദമാണ്. അതു കൊണ്ടാണ്‌ തീവ്ര മുസ്ലിം വിശ്വാസികളുടെ ഈ നിലപാടിനെ വിശേഷിപ്പിക്കാന്‍ ആ പദം തന്നെ ഞാന്‍ ഉപയോഗിച്ചത്.

ഇവര്‍ക്ക് ഈ നടപ്പു ദീന്‍ ബാധിച്ചതിന്റെ ഹേതു തൊടുപുഴയില്‍ നടന്ന സംഭവമാണെന്ന് ആദ്യമേ പറഞ്ഞല്ലോ.

ആ സംഭവം രണ്ടു മുസ്ലിങ്ങളുടെ വീക്ഷണത്തില്‍ എങ്ങനെയെന്നു നോക്കാം.

ഈശ്വരദാസ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

മുസ്ലിംഐക്യവേദിയുടെ മാന്യാമായ പ്രതിഷേധത്തെ കലാപമാക്കാൻ   കൊതിച്ചവരുടെ വൈക്ലബ്ബ്യവും,അസൂയയും, സഹിഷ്ണുതയും,ഇച്ഛാഭംഗവും ചില വിഷച്ചാനൽ ഛർദ്ദീലുകളിൽ വല്ലാതെ നാറുന്നുണ്ടായിരുന്നു.  ദ്ര് ക്സാക്ഷികളും സ്ഥലവാസികളും മുസ്ലിംഐക്യവേദിയുടെ ആത്മസംയമനത്തേയും പക്വതയേയും അംഗീകരിക്കുകയും, കാര്യങ്ങൾ വേണ്ടവിധം തിരിച്ചറിയുകയും ചെയ്തു.

ഇതേ അഭിപ്രായമാണ്‌ ഷെരീഫ് കൊട്ടാരക്കര, പള്ളിക്കൊളം ചിന്തകന്‍ എന്നിവര്‍ക്ക്.

പക്ഷെ നൌഷാദ് വടക്കേല്‍ എന്ന മുസ്ലിമിന്റെ അഭിപ്രായം ഇതാണ്.

എന്നാല് ഉച്ചയോടു കൂടി തൊടുപുഴയില് ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? . (ആധികാരികമായി പ്രവര്ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമയോ,മുജാഹിദ് ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )  ഇവരുടെ നേതൃത്വത്തില് പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം, വാഹനങ്ങള് തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള് .കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടണമെന്ന് ഇവര്ക്കാഗ്രഹമില്ല ..ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ് മാര് എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും മറ്റും ആക്ഷേപിക്കുന്ന ഇവര് ആരെയാണ് ഇനി വിശ്വസിക്കുവാന് തയ്യാരുള്ളത്.

യുക്തിയില്ലാത്ത നടപ്പു ദീന്‍ ബാധിക്കാത്തവര്‍ ഇതില്‍ ഏത് വിശ്വസിക്കണം?

ഈ ചോദ്യപ്പേപ്പറും അതിലെ പരാമര്‍ശങ്ങളും മനസിലാകുന്ന അല്‍പ്പം ചിന്താശേഷിയുള്ള ഏത് വ്യക്തിക്കും നൌഷാദിന്റെ അഭിപ്രായമാണു ശരി എന്ന് തിരിച്ചറിയാനാകും. കോളേജധ്യാപകന്റെ വിവരക്കേടെന്നോ, ബോധപൂര്‍വ്വം ഇസ്ലാമിനെ അവഹേളിച്ചതെന്നോ, ക്രിസ്ത്യാനികളുടെ കുടിലതയെന്നോ, പോലീസിന്റെ ഒത്താശയെന്നോ, ഭരണ വര്‍ഗ്ഗത്തിന്റെ ഇംഗിതമെന്നോ, സാമ്രാജ്യത്വതിന്റെ ഇടപെടലെന്നോ, ഇസ്രയേലി അമേരിക്കന്‍ ചാരന്‍മാരുടെ കുത്സിത ശ്രമമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെട്ട ആ ചോദ്യത്തില്‍ കലാപമുണ്ടാക്കാനും തക്ക കാരണമുണ്ടോ?

മുസ്ലിം ഐക്യവേദി എന്ന പേരില്‍ തൊടുപുഴയില്‍ ഇടപെട്ട, ഹിന്ദുക്കളെ ഇതിലേക്കു വലിച്ചിഴച്ച, താടി വച്ച ഒരു സത്വം നേതൃത്വം നല്‍കിയ ഈ പ്രകടനം എന്തിനു വേണ്ടി ആയിരുന്നു? സംശയമില്ല. കേരളത്തിലെ മത സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ഉദ്ദേശിച്ചു തന്നെ. ഗണ്യമായ സംഘ്യയില്‍ മുസ്ലിങ്ങളുള്ള ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഇപ്പോള്‍ കലാപ ഭൂമികളാണ്. ഇന്‍ഡ്യയുടെ പലഭാഗങ്ങളും ആ വഴിക്ക് പോയപ്പോഴും കേരളം അതിനപവാദമായി നിലകൊള്ളുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യധാര മുസ്ലിങ്ങളെ നയിക്കുന്ന മുസ്ലിം ലീഗ് എന്ന സംഘടനക്കും മതതീവ്രവാദം ജീവവായുവല്ല എന്നു തിരിച്ചറിഞ്ഞ കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കുമാണ്. മുസ്ലിം ലീഗിന്റെ പല നിലപാടുകളെയും ഞാന്‍ എതിര്‍ക്കുമ്പോഴും ഈ  വിഷയത്തില്‍ അവരുടെ സംയമനം ശ്ലാഘനീയം. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ മദനി നടത്തിയ വിഷം വമിക്കുന്ന പ്രസംഗങ്ങളേക്കാള്‍ എത്രയോ മഹത്തരമായിരുന്നു പാണക്കാടു തങ്ങളുടെ സമചിത്തത. തൊടുപുഴ സംഭവത്തിലും മുസ്ലിം ലീഗ് ഉത്തരവാദിത്തത്തോടു കൂടി പെരുമാറി. പ്രതിഷേധം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ അവര്‍ സ്വയം പിന്‍മാറി.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മുസ്ലിം ഐക്യ വേദി, ആര്‍ എസ് എസിനേയും ബി ജെ പിയേയും അവരുടെ ലക്ഷ്യത്തിലേക്ക് വലിച്ചിഴക്കുന്നതിന്റെ അടുത്തുവരെ എത്തിയിരുന്നു. പക്ഷെ സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍ മൂലം ലക്ഷ്യം സാധിക്കാതെ പിന്‍വാങ്ങേണ്ടിയും വന്നു. ഈ മുസ്ലിം ഐക്യവേദി എന്ന തട്ടിക്കൂട്ടു സംഘടനയെ പിന്തുണക്കുന്ന ലത്തീഫും ഷെരീഫും ഈശ്വരദാസും ചിന്തകനും പള്ളിക്കൊളവുമിപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അവരുടെ ഉദ്ദേശം നടക്കാതെ പോയപ്പോള്‍ അവരെല്ലാം കൂടി യുക്തിവാദികളുടെ മേല്‍ കുതിര കയറുന്നു. അതു കൊണ്ട് ലത്തീഫ് യുക്തിവാദികളുടെ ഒരു പ്രസ്താവനക്കുനേരെ ജിഹാദും നടത്തുന്നു.

ആ ചോദ്യത്തില്‍ എത്രത്തോളം മുസ്ലിം മത നിന്ദയുണ്ടെന്നത് തര്‍ക്കവിഷയമാണ്. പടച്ചോന്‍ ദൈവം മൊഹമ്മദ് എന്നീ പദങ്ങള്‍ ഉള്ളതു കൊണ്ട് അത് മുസ്ലിങ്ങളെ ഉദ്ദേശിച്ചാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതാണു പടച്ചോന്‍ എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും മറ്റാരുമുപയോഗിക്കുന്നില്ല എന്നു പറയാനാകുമോ? സി പി എം നേതാവായ ശിവദാസമേനോന്‍ സംസാരിക്കുമ്പോള്‍ ഈ വാക്ക് കൂടെക്കൂടെ ഉപയോഗിക്കുന്നതായി കാണുവാന്‍ സാധിക്കും. ദൈവം എന്ന വാക്ക് മുസ്ലിങ്ങള്‍ ഒരിക്കലുമുപയോഗിക്കാറില്ല. അള്ള എന്നു മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളു. പടച്ചോന്‍ എന്നത് മുസ്ലിങ്ങളുടെ പ്രയോഗമാണെന്ന് അറിയാവുന്ന കോളേജ് പ്രൊഫസ്സര്‍ക്ക് മുസ്ലിങ്ങള്‍ ദൈവത്തെ വിളിക്കുന്നത് അള്ളാ എന്നാണെന്നറിയില്ല എന്നത് അവിശ്വനീയമാണ്.

അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തി അവരെ ഖുറാനിലുടനീളം ചീത്ത വിളിക്കുന്ന അള്ളാ നായിന്റെ മോനെ എന്ന പ്രയോഗം കേട്ട് ബോധം കെടാന്‍ സാധ്യതയില്ല. തീയിലിട്ട് ചുടാന്‍ ഒരാളേക്കൂടി കിട്ടിയെന്നു കരുതി സന്തോഷിക്കാനെ തരമുള്ളു. ചുടുമ്പോള്‍ ഒരു പ്രാവശ്യം കൂടി ചര്‍മ്മം മാറ്റി പീഢനത്തിന്റെ തീവ്രത അല്‍പ്പം കൂടി ഉയര്‍ത്തിയേക്കാം.  നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്ച്ചയായും നാം അഗ്നിയില് എറിയുന്നതാകുന്നു. അവരുടെ ചര്മങ്ങള് വെന്തുപാകമാകുമ്പോഴെല്ലാം, തല്സ്ഥാനത്തു വേറെ ചര്മങ്ങള് മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര് നന്നായി പീഡനമനുഭവിക്കേണടതിന്ന്.. എന്നാണല്ലോ അള്ളായുടെ മുദ്രാവാക്യം തന്നെ.

അവിശ്വാസികളും അവരുടെ ദൈവങ്ങള്‍ പോലും നരകത്തിലെ വിറകു കഷണങ്ങളാണെന്നു പറയുന്ന അള്ളായല്ലേ യധാര്‍ത്ഥ മത നിന്ദ നടത്തുന്നത്?

നിങ്ങളും, അല്ലാഹുവിനെക്കൂടാതെ നിങ്ങള് ഇബാദത്തു ചെയ്തിരുന്ന ആരാധ്യരും നരകത്തിന്റെ വിറകാകുന്നു..


അള്ളായില്‍ വിശ്വസിക്കാത്തവരെ നികൃഷ്ടജീവികളെന്നും കുരങ്ങന്‍മാരെന്നും പന്നികളെന്നും യഹൂദന്‍മാരെ എലികളെന്നും വിളിച്ച് അള്ളായും മൊഹമ്മദും കൂടി നടത്തിയ മത നിന്ദയുടെ ഏഴയലത്തു വരില്ല ഈ അധ്യാപകനില്‍ ആരോപിക്കപ്പെടുന്ന മത നിന്ദ.

ക്രിസ്തു ദൈവമല്ലെന്നും ബൈബിള്‍ വ്യാജമാണെന്നും ബ്ളോഗുകളില്‍ മുഴുവന്‍ പറഞ്ഞു നടക്കുന്ന ആളാണു ലത്തീഫ്. ലത്തീഫും കൂട്ടരും നടത്തുന്നതും ക്രിസ്തു മത നിന്ദയല്ലേ? ഇതു തന്നെ കേരളത്തിലെ പല മദ്രസകളിലും പഠിപ്പിക്കുന്നില്ലേ? അവിടത്തെ ചോദ്യപ്പേപ്പറില്‍ ഇതു സംബന്ധിച്ചൊരു ചോദ്യം വന്നാല്‍ അത് ക്രിസ്തു മത നിന്ദയാകില്ലേ ? ആകില്ലെങ്കില്‍ ചില താടി വച്ച സത്വങ്ങള്‍ തൊടുപുഴയില്‍ കാണിച്ചത് നാറിത്തരമല്ലേ? മറ്റ് മതങ്ങളെ നിന്ദിക്കാന്‍ മടികാണിക്കാത്ത മുസ്ലിങ്ങള്‍ മറ്റുള്ളവര്‍ നിന്ദിക്കുമ്പോള്‍ നിയന്ത്രണം വിടുന്നത് ശരിയായ ഇരട്ടത്താപ്പായിട്ടേ ഞാന്‍ മനസിലാക്കൂ.

ഇത് ക്രിസ്ത്യന്‍ മതനേതാക്കളുടെ ഒത്താശയോടെ ചെയ്ത ഒരു മത നിന്ദയാണെന്നാണ്, ചില മുസ്ലിങ്ങള്‍ പറയുന്നത്. പല തീവ്രവാദി മുസ്ലിങ്ങളും പറയുന്നത് ഇത് യുക്തിവാദിയായ ഒരധ്യാപകന്റെ പണിയാണെന്നും. പള്ളിക്കുളത്തേപ്പോലുള്ള വിദഗ്ദ്ധ കുറ്റന്വേഷകരുടെ അഭിപ്രായത്തില്‍ ഇത് വളരെ അസൂത്രിതമായി കരുതിക്കൂട്ടി ചെയ്ത ഒരു നടപടിയാണ്. പക്ഷെ അതിന്റെ പേരില്‍ നടന്ന പ്രതിഷേധം അന്നു വരെ അറിയപ്പെടാത്ത ഒരു മുസ്ലിം തീവ്രവാദ ഗ്രൂപ്പിന്റെ പണിയായിരുന്നു എന്നാണ്, തൊടുപുഴയില്‍ ജീവിക്കുന്ന ഒരു മുസ്ലിം എഴുതിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കലപമുണ്ടാക്കാന്‍ ശ്രമിച്ചത് ഈ ഈര്‍ക്കിള്‍ സംഘടനയും അതൊഴിവാക്കിയത് മുസ്ലിം ലീഗുമാണ്.

മംഗളത്തിലെ ലേഖനത്തില്‍ ഹിന്ദുക്കളേക്കുറിച്ചു വിലപിക്കുന്ന ലേഖകന്‍ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഇസ്ലാമിനേക്കുറിച്ച് വേവലാതിപ്പെടാത്തതു തികച്ചും സ്വാഭാവികം. കാരണം അങ്ങനെ ഒന്നുണ്ടാകാന്‍ ഒരിക്കലും സാധ്യതയില്ല. ലിബറല്‍ എന്ന വാക്ക് ഇസ്ലാമിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത് തന്നെ ഒരു തമാശയാണ്. കേരളത്തിലെ മുസ്ലിം ലീഗ് എന്ന സംഘടനയായിരിക്കും അതിനോടേറ്റവും അടുത്തു നില്‍ക്കുന്നത്. വിശ്വാസ കാര്യത്തില്‍ ലിബറല്‍ ചിന്താഗതിയൊന്നും അവര്‍ക്കുമുണ്ടാകാന്‍ തരമില്ല.

തൊടുപുഴയിലെ പ്രതികരണം അറിവില്ലായ്മയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായതു മാത്രം. അറബിയില്‍ എന്തെഴുതിയാലും ഖുറാനാണെന്നു വിശ്വസിക്കുന്നവര്‍ മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോള്‍ അത് പ്രവാചകനാണെന്നു കരുതുക സ്വാഭാവികം. അത് വായിച്ചു മനസിലാക്കാനുള്ള വിവേകമില്ലാത്ത ചില താടി വച്ച സത്വങ്ങളാണ്‌ അവിടെ പ്രകടനത്തിനു മുന്നില്‍ നിന്നത്. അപ്പോള്‍ പിന്നെ വിവരമില്ലാത്തവരൊക്കെ ചാടിപ്പുറപ്പെടും. എന്നിട്ട് ബ്ളോഗുകളില്‍ സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ആളുകള്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കും എന്നൊക്കെ പ്രഭാഷണങ്ങള്‍ നടത്തും.

എന്തു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ ഇതു പോലെ നിസാര വിഷയങ്ങളില്‍ പെട്ടെന്ന് പ്രകോപിതരാക്കുന്നത്? ആ ചോദ്യം വായിക്കുന്ന ആര്‍ക്കും മുസ്ലിം മത നിന്ദയോ ദൈവ നിന്ദയോ പ്രവാചക നിന്ദയോ കാണാനാകില്ല. അള്ളായെന്നോ മൊഹമ്മദ് നബി എന്നോ പ്രവാചകന്‍ എന്നോ ഉപയോഗിച്ചിരുന്നെങ്കില്‍ അവിടെ മുസ്ലിം മത വികാരം വൃണപ്പെട്ടു എന്നൊക്കെ വാദിക്കാമായിരുന്നു. മൊഹമ്മദ് എന്നത് മധ്യപൂര്‍വ്വ ദേശത്തെ ഒരു സാധാരണ പേരു മാത്രം. മൊഹമ്മദ് എന്ന പേര്, മറ്റാര്‍ക്കുമുപയോഗിച്ചു കൂട എന്നൊക്കെ മൊഹമ്മദ് നിഷ്കര്‍ഷിച്ചുരുന്നെങ്കില്‍ ഈ വിവാദത്തില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നു. മൊഹമ്മദിന്റെ പത്നിമാരെ മറ്റാരും വിവാഹം കഴിക്കരുതെന്ന് നിയമമുണ്ടാക്കിയ പോലെ.

നായ എന്ന ജീവി ഒരില അനങ്ങിയാലും കുരക്കും. അതിന്റെ കടമ അതാണ്. ഇല അനക്കുന്നതാരെന്നോ എന്തിനെന്നോ അത് സാധാരണ ചിന്തിക്കാറില്ല. മനുഷ്യരും ആ ജീവിയുടെ തലത്തിലേക്ക് താഴുന്നത് കഷ്ടം.

75 comments:

kaalidaasan said...

എന്തു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ ഇതു പോലെ നിസാര വിഷയങ്ങളില്‍ പെട്ടെന്ന് പ്രകോപിതരാക്കുന്നത്? ആ ചോദ്യം വായിക്കുന്ന ആര്‍ക്കും മുസ്ലിം മത നിന്ദയോ ദൈവ നിന്ദയോ പ്രവാചക നിന്ദയോ കണാനാകില്ല. അള്ളായെന്നോ മൊഹമ്മദ് നബി എന്നോ പ്രവാചകന്‍ എന്നോ ഉപയോഗിച്ചിരുന്നെങ്കില്‍ അവിടെ മുസ്ലിം മത വികാരം വൃണപ്പെട്ടു എന്നൊക്കെ വാദിക്കാമായിരുന്നു. മൊഹമ്മദ് എന്നത് മധ്യപൂര്‍വ്വ ദേശത്തെ ഒരു സാധാരണ പേരു മാത്രം. മൊഹമ്മദ് എന്ന പേര്, മറ്റാര്‍ക്കുമുപയോഗിച്ചു കൂട എന്നൊക്കെ മൊഹമ്മദ് നിഷ്കര്‍ഷിച്ചുരുന്നെങ്കില്‍ ഈ വിവാദത്തില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നു. മൊഹമ്മദിന്റെ പത്നിമാരെ മറ്റാരും വിവാഹം കഴിക്കരുതെന്ന് നിയമമുണ്ടാക്കിയ പോലെ.

നായ എന്ന ജീവി ഒരില അനങ്ങിയാലും കുരക്കും. അതിന്റെ കടമ അതാണ്. ഇല അനക്കുന്നതാരെന്നോ എന്തിനെന്നോ അത് സാധാരണ ചിന്തിക്കാറില്ല. മനുഷ്യരും ആ ജീവിയുടെ തലത്തിലേക്ക് താഴുന്നത് കഷ്ടം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ഗണ്യമായ സംഘ്യയില്‍ മുസ്ലിങ്ങളുള്ള ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഇപ്പോള്‍ കലാപ ഭൂമികളാണ്."

പലപ്പോഴും എനിക്കു തോന്നിയിട്ടുള്ള ഒരു ചെറിയ സംശയമാണിത്‌. പക്ഷേ ചോദിക്കാന്‍ ധൈര്യമില്ലാത്തത്‌ അതോടെ 'സെക്കുലര്‍' അല്ലാതാവുമോഎന്ന ഭയം കൊണ്ടാണ്‌. ഇന്ത്യയിലെ ബാബറി മസ്ജിദ്‌ തകര്‍ക്കല്‍ ഈ ആഗോള പ്രതിഭാസത്തിനു കാരണമാകില്ലല്ലോ. പാക്കിസ്ഥാന്‍, ഇറാക്ക്‌, അഫ്‌ഗാനിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നും ന്യൂനപക്ഷ പീഡനവും കാരണമാകില്ല. (ആ രാജ്യങ്ങളില്‍ ന്യൂന പക്ഷ പരിഗണനകള്‍ പോകട്ടെ അവര്‍ക്കു തുല്യ പരിഗണനയോ നീതിയോ പോലും കൊടുക്കാന്‍ അവിടത്തെ ഭൂരിപക്ഷം മെനക്കെട്ടിട്ടില്ലല്ലോ). പിന്നെ ഒരോരോ മറ്റു കാരണങ്ങള്‍. ഇതൊക്കെ എല്ലാ രാജ്യങ്ങളിലും ഉണ്ടാകുന്നുണ്ടാവില്ലേ. പക്ഷേ എന്തുകൊണ്ട്‌ ചില രാജ്യങ്ങളില്‍ മാത്രം എണ്ണ ഒഴിച്ച്‌ ആളിക്കത്തുന്നു? പൊതുവേ ഈ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെ അഭാവമാണെന്നു വരുമോ? എങ്കില്‍ അത്തരം ജീവിത രീതി, വിശ്വാസ പ്രമാണങ്ങള്‍ (മതം എന്നു പറയുന്നില്ല) ഒക്കെ കൊണ്ട്‌ എന്തു കാര്യം?

ഈ ലേഖനത്തിണ്റ്റെ പ്രധാന വിഷയത്തില്‍ നിന്നും തീരെ വേറിട്ടതാണു ഈ ചോദ്യമെങ്കില്‍ ഡിലീറ്റിയേക്കു.

SHAFEEK MN said...

നായ എന്ന ജീവി ഒരില അനങ്ങിയാലും കുരക്കും. അതിന്റെ കടമ അതാണ്. ഇല അനക്കുന്നതാരെന്നോ എന്തിനെന്നോ അത് സാധാരണ ചിന്തിക്കാറില്ല. മനുഷ്യരും ആ ജീവിയുടെ തലത്തിലേക്ക് താഴുന്നത് കഷ്ടം.

യു ടൂ കാളിദാസന്‍ ..? ഇവിടെ ആ ചോദ്യ പേപ്പര്‍ അത്ര നിഷ്കളങ്കമല്ലെന്നും , ഒഴിവാക്കപ്പെടെണ്ടതായിരുന്നു ആ ചോദ്യമെന്നും ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുമ്പോള്‍ , കാളിദാസന്‍ , ആ ചോദ്യം അവസരോചിതം എന്നോ ഇട്ടതാരെന്നോ എന്തിനെന്നോ ചിന്തിക്കാതെ വലിയ വായില്‍ മോങ്ങുന്നു ...

അപ്പോള്‍ നായ ആരായി ..?

kaalidaasan said...

ഷാജി,

ചോദ്യം അവസരോചിതമെന്നോ നിഷ്കളങ്കമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ. അതില്‍ ഇത്ര പ്രകോപനപരമെന്ന് പറയാന്‍ ഞാനൊന്നും കണ്ടില്ല. ഇട്ടതാരെന്നോ എന്തിനെന്നോ ചിന്തിച്ചിട്ട് ആര്‍ക്കെന്തു നേട്ടം? ചോദ്യപ്പേപ്പറില്‍ ഒരു കോളേജിലെ ഒരു ക്ളാസിലെ കുട്ടികള്‍ വായിച്ച് ഉത്തരമെഴുതി അവസാനിക്കുമായിരുന്ന ഈ നിസാര പ്രശ്നം എല്ലാവരെയും കേള്‍പ്പിച്ചപ്പോള്‍ എന്ത് നേടി? ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത പല വേദികളുലും ഇസ്ലാമും അള്ളായും മൊഹമ്മദും ചോദ്യപ്പേപ്പറിലുള്ളതിലും നിശിതമായി അധിഷേപിക്കപ്പെട്ടപ്പോള്‍ മുസ്ലിങ്ങളെല്ലാവര്‍ക്കും തൃപ്തിയായി. ബ്ളോഗുകളിലും മറ്റ് മാധ്യമങ്ങളിലും ഇതിലും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ മൊഹമ്മദിന്റെയും അള്ളായുടെയും പേരു പറഞ്ഞ് പലരും എഴുതാറുണ്ട്. അതിനെതിരെ എന്തു കലാപമുണ്ടാക്കാന്‍ പറ്റും താടിവച്ച സത്വങ്ങള്‍ക്ക്?

ഈ കേസ് കോടതിയില്‍ വരുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് മുസ്ലിങ്ങളുടെ ദൈവമായ അള്ളായല്ല എന്നു ആ അധ്യാപകന്‍ പറഞ്ഞാല്‍ അപ്പോള്‍ തീരില്ലേ ഈ പ്രശ്നം?

നിഷ്കളങ്കമല്ലാത്തതും ഒഴിവക്കപ്പെടേണ്ടാതുമായ എത്രയോ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനൊക്കെ പ്രതിഷേധിക്കേണ്ടത് കലാപമുണ്ടാക്കിയാണോ?

വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും കടകള്‍ ആക്രമിച്ചും കലാപമുണ്ടാക്കാതെ പരാതിപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ നടന്ന പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നു. അതു കൊണ്ടാണ്‌ കലാപത്തിനു ശ്രമിച്ചവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്നു പറഞ്ഞത്.

നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധിക്കാമായിരുന്നല്ലോ. പോലീസിന്റെ തല്ലു കിട്ടുമെന്നായപ്പോള്‍ പ്രതിഷേധമൊക്കെ നിറുത്തി എല്ലാവരും വീട്ടില്‍ പോയി.

ഏതോ ഒരു മൊഹമ്മദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് സ്വന്തം പ്രവാചകനാണെന്നു മനസിലാക്കുന്നത്, ഇല അനങ്ങുമ്പോള്‍ കുരയ്ക്കുന്ന നായയുടെ സ്വഭാവം പോലെയാണ്. എനിക്കേതായാലും അതു പോലത്തെ വിഭ്രമ ചിന്തകളൊന്നുമില്ല.

വിചാരം said...

ചര്‍ച്ച വീക്ഷിക്കുന്നു

ഗള്‍ഫുകാരന്‍ said...

Tracking...

Unknown said...

Interesting Video. See full footage

White=A shoka Chakra = Power = "our God"


http://www.youtube.com/watch?v=J8VNPUURcX4&feature=related

Baiju Elikkattoor said...

tracking...

kaalidaasan said...

നീലന്‍,

ഇന്‍ഡ്യന്‍ ദേശീയ പതാകയെ ഒരാള്‍ അയാള്‍ക്കിഷ്ടമുള്ള പോലെ വിശകലനം ചെയ്യുന്നതിനെന്ത് പ്രസക്തി എന്ന് മനസിലാകുന്നില്ല. ദേശീയ പതാകയിലെ പച്ചനിറം ഇസ്ലാമിന്റെ പച്ചയാണെന്നു പറയുന്ന അത്ര ഗൌരവമേ അതിലുള്ളു. അതൊക്കെ ഓരോരുത്തരുടെ വിവരക്കേട്.

ചോദ്യപ്പേപ്പറിനെതിരെ മുസ്ലിങ്ങള്‍ പ്രതികരിച്ച രീതിയാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. അതും മുസ്ലിങ്ങളുടെ തന്നെ രണ്ട് വ്യത്യസ്ഥ കാഴ്ചപ്പാടിലൂടെയും.

ചില മുസ്ലിം തീവ്രവാദികള്‍ പറഞ്ഞത് ചോദ്യപ്പേപ്പര്‍ ഇട്ട ആളും മറ്റ് ചിലരും ചേര്‍ന്ന് ഇവിടെ കലാപമുണ്ടാക്കന്‍ ശ്രമിച്ചു എന്നാണ്. പക്ഷെ നൌഷാദിനേപ്പോലുള്ള മുസ്ലിങ്ങള്‍ പറയുന്നത് മുസ്ലിം തീവ്രവദികളാണു കലാപത്തിനു ശ്രമിച്ചതെന്നാണ്. അത് വളരെ പ്രസക്തമാണെന്ന് എനിക്കു തോന്നി. അതു കൊണ്ട് അതിവിടെ എഴുതി. കൂടെ ചോദ്യപ്പേപ്പറിനേ സംബന്ധിച്ച എന്റെ അഭിപ്രായവും.

kaalidaasan said...

ജിതേന്ദ്രകുമാര്‍,

താങ്കള്‍ ഉന്നയിച്ചത് ഈ ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും വളരെ വേറിട്ടതല്ല. മുസ്ലിങ്ങളുടെ അസഹിഷ്ണുത ഇവിടെയും പ്രസക്തമായ വിഷയം തന്നെ. മുസ്ലിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കില്‍ പരാധീനത, അവര്‍ക്ക് പ്രത്യേക പരിഗണന എവിടെയും കിട്ടണമെന്നതാണ്. അവരുടെ മതം ചിലതൊക്കെ അനുസസിക്കുന്നുണ്ട്. അതനുസരിച്ച് ജീവിക്കാന്‍ പ്രത്യേക സാഹചര്യവും ആനുകൂല്യങ്ങളും വേണം. അതു കൊണ്ടാണ്, മുഖം മറച്ചു നടക്കാന്‍ സ്വാതന്ത്ര്യം വേണം, മുഖം മറച്ച് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നൊക്കെ അവര്‍ ശഠിക്കുന്നത്. അതോടൊപ്പം മറ്റ് മത വിശ്വസികളെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി വേണമെനു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു. ബാമിയന്‍ ബുദ്ധന്‍മാരുടെ വിലമതിക്കാനാവാത്ത കലാ ശില്‍പ്പങ്ങള്‍ ഒക്കെ നശിപ്പിക്കാനവര്‍ക്ക് മടിയില്ലാത്തത് അതുകൊണ്ടാണ്. അന്യമതക്കാരെ കൊല്ലുക എന്നത് ഹജിനോടനുബന്ധിച്ചു മൃഗബലി നടത്തുന്നതു പോലെ നിസാരമണ്. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന സംഗതിയാണ്, മുസ്ലിങ്ങള്‍ക്ക് എവിടെ ഒരു പ്രശ്നമുണ്ടായാലും മറ്റിടങ്ങളില്‍ പ്രതികരിക്കുക എന്നത്. നിര്‍ഭാഗ്യവശാല്‍ ഈ അസംബന്ധങ്ങള്‍ക്കൊക്കെ ഖുറാനില്‍ ന്യയീകരണങ്ങളുണ്ടെന്നതാണിതിലെ ഭീകരത. അതുകൊണ്ട് അവര്‍ക്ക് ബാബ്രി മസ്ജിദും പലാസ്തീന്‍ പ്രശ്നവും കഷ്മീര്‍ പ്രശ്നവും മുസ്ലിങ്ങളുടെ പൊതു പ്രശ്നമാക്കാന്‍ സാധിക്കുന്നു. ഖുറാന്റെ അടിസ്ഥാനത്തില്‍ താടി വച്ച ചില സത്വങ്ങള്‍ ഇതിനെ ന്യായീകരിക്കുമ്പോള്‍ സത്യ വിശ്വസികള്‍ക്ക് അത് അംഗീകരിക്കാതെ വയ്യ.

പാലസ്തീന്‍ പ്രശ്നം പാലസ്തീനികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയണാരംഭിച്ചത്. അവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്. പക്ഷെ ഇന്ന് അതൊരു മുസ്ലിം ജിഹാദായി മാറ്റിമറിക്കപ്പെട്ടു. അതിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ പങ്കു ചേരുകയും ചെയ്യുന്നു.അതു കൊണ്ടാണ്, പലസ്തീനുമായി ബന്ധമില്ലാത്ത സൌദിക്കാരനയ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമികാന്‍ തയ്യാറാകുന്നത്. പക്ഷെ പാലസ്തിനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഏതെങ്കിലും ക്രിസ്തീയ രാജ്യം വാളെടുക്കുന്നില്ല. കാഷ്മീരിലെ മുസ്ലിങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പ് ഹിന്ദു ഇന്‍ഡ്യക്കെതിരെ എന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. അതിലും കഷ്മീരിയല്ലാത്ത ബിന്‍ ലാദന്‍ മുസ്ലിങ്ങളുടെ ഭാഗം ചേര്‍ന്ന് ഇന്‍ഡ്യക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കാഷ്മീരിനോടും പാലസ്തീനോടും താരതമ്യം ചെയ്യാവുന്ന സമാനമായ സംഗതി വടക്കന്‍ അയര്‍ലണ്ടിലേതാണ്. അവിടെ കത്തോലിക്കര്‍ ആംഗ്ളിക്കന്‍ ഇംഗ്ളണ്ടുമായി സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പക്ഷെ വേറെ ഏതെങ്കിലും കത്തോലിക്കാ രാജ്യമോ പ്രോട്ടസ്റ്റന്റ് രാജ്യമോ അവരുടെ പ്രശ്നമായി എടുത്ത് മുസ്ലിങ്ങള്‍ ഇടപെടുന്ന പോലെ ഇടപെടുന്നില്ല.

ഇതിനൊക്കെ കരണം ഖുറാനിലൂടേ മൊഹമ്മദ് അള്ളായുടേതെന്നു പറഞ്ഞ് അടിച്ചേല്‍പ്പിച്ച കുറെ വികല ചിന്തകളും. പ്രശ്നം അസഹിഷ്ണുതയുടേതു തന്നെ. പക്ഷെ മറ്റുള്ളവര്‍ അത് അപ്പാടെ അംഗീകരിക്കില്ല. അതു കൊണ്ട് സംഘര്‍ഷം ഉടലെടുക്കുന്നു.

മുസ്ലിങ്ങളെ വിമര്‍ശിച്ചാല്‍ സെക്കുലര്‍ അല്ലാതാകും. കേരളത്തില്‍ മദനിയേപ്പോലുള്ള തീവ്രവാദികളെ വിമര്‍ശിച്ചാല്‍ മൃദു ഹിന്ദുത്വ ലേബലും ചാര്‍ത്തിക്കിട്ടും. മദനി ഇടതുപക്ഷ സഹയാത്രികനായപ്പോള്‍ പല ഇടതു പക്ഷക്കാരും പ്രകടമായി മുസ്ലിം ചായ്‌വും ക്രിസ്ത്യന്‍ വിരോധവും കാണിക്കുന്നതായി മനസിലാക്കാന്‍ പറ്റുന്നുണ്ട്.

Unknown said...

ഈശ്വർദാസ്.
കാളിദാസ്,
എനിക്കിതേവരെ ഒരു പൂർണമുസ്ലിം ആകാനായിട്ടില്ല,അതുകൊണ്ടു തന്നെ പേര് അറബിയിലാക്കിയിട്ടില്ല.എന്നാൽ ഈശ്വർ ദാസ് ഞാൻ കുറച്ചുകാലമായി ഇഷ്ടപ്പെട്ട പേരാണ്.എന്നേക്കാൾ നിരവധി പേരുണ്ട്. വിവരവും വിദ്യാഭ്യാസവും തിരിച്ചറിവും നേടിയവർ. ഞങ്ങളിൽ ചിലർ സമ്പൂർണ്ണമുസ്ലിംകളായി അറബിനാമം സ്വീകരിച്ചവരുമുണ്ട്.വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമികാഭിനിവേശം മനസ്സിലാക്കിയ ദുഷ്ഠമുതലാളിത്തക്കങ്കാണികളുടെ പേപ്പട്ടിയോലിയിടലുകളായിരുന്നു ലൌജിഹാദ്.മതം മാറ്റ നിരോധന നിയമം കൊണ്ടുവരാനുള്ള മലക്കമ്മറിച്ചിലുകളായിരുന്നു ആവിക്രിയകൾ.
ദുഷ്ഠമുതലാളിത്ത ചൂഷണവും അവരുടെ വിടുപണിക്കങ്കാണികളുടെ ആർ എസ് എസ് കിരാതപാതകങ്ങളും എന്നെ ഇസ്ലാമിന്റെ സുധീരചങ്കൂറ്റത്തോടൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥനാക്കുന്നു.. ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷണം തകർത്ത് സർവ്വജനാവകാശസമ്പത്തിന്റെ സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംതുടച്ചുനീക്കിയ നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും കൊണ്ട് സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം തിരിച്ചറിയാൻ എന്നെ പ്രേരിപ്പിച്ചത് യുക്തിവധ സൈറ്റുകളും,ഇസ്ലാമികതയുടേയും മുഹാമ്മദിന്റെയും വിമർശകരും ശത്രുക്കളും തന്നെയാണെന്നതാണ് എനിക്ക് കൌതുകം.മുഹമ്മദ് പഠിപ്പിച്ച ഈ ദൈവിവികത തികച്ചും മാനവികവിജയ പ്രത്യയശാസ്ത്രം തന്നെയാണെന്ന ഉത്തമ ബോദ്ധ്യത്തിലാണ് ഞാൻ കഴിവിന്റെ പരമാവധി ഇസ്ലാമികമായി ജീവിക്കാൻ ശ്രമിക്കുന്നത്.

മുസ്ലിം ഐക്യവേദിയുടെ കാര്യക്ഷമതയും തന്റേടവും മഹത്തായക്ഷമയും ഉൾക്കൊണ്ട ആദർശവ്യക്തിത്വം ഒന്നു കൊണ്ടുമാത്രമാണന്ന് ആർ എസ് എസ് കത്തിക്കൽ വെട്ടിക്കൽ മാമാങ്കം പദ്ധതി നടക്കാതെ പോയത്.പുരകത്തുമ്പോൾ വെള്ളമെന്ന വ്യാചേന പെട്രോളൊഴിക്കാൻ വിഫലശ്രമം നടത്തിയവർക്ക് ഇനിയെങ്കിലും നല്ലബുദ്ധിതോന്നാനാണ് നാം പ്രാർത്ഥിക്കേണ്ടത്.


മുസ്ലിം ലീഗ് മുഖ മൂടിയിട്ട,ലഹരിബാധിതരായ ആർ എസ് എസ് നുഴഞ്ഞുകയറ്റ പിമ്പുകളെ പരമാവധി മുസ്ലിം ഐക്യവേദി അകറ്റിനിർത്തിയിട്ടുണ്ട് വല്ലപ്പോഴും ശ്രമിച്ചവരെ കുന്നിക്കുപിടിച്ചു വെളിയിലെറിഞ്ഞിട്ടുമുണ്ട്.അവരെ ഏറ്റവും വേഗം മറ്റാരേക്കാളും തിരിച്ചറിയാൻ കഴിവുള്ള സത്യത്തിന്റെയും നന്മയുടേയും നീതിയുടേയും ഈശ്വരീയമായ ആദർശ സൂഷ്മത പുലർത്തുന്ന നല്ലൊരു വിഭാഗം എപ്പോഴും മുസ്ലിം ഐക്യവേദിയിലുണ്ട്.അവരിപ്പോൾ മുഴുസമയ അവരുടെവീഡിയോ നിരീക്ഷണം കൊണ്ടുതന്നെ എല്ലാം നിയമപരമായി നേരിടുന്നുമുണ്ട് ജനങ്ങളെ പ്രത്യേകിച്ച് അന്യസമുദായങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്. ഞാൻ അരിഞ്ഞിടത്തോളം അവർ ഒരു സമുദായത്തിനും രാജ്യങ്ങൾക്കും എതിരല്ല.ജനങ്ങളെ ഭിന്നിപ്പിക്കുന്ന ദുഷ്ഠ ശക്തികളെയാണവർ എതിർക്കുന്നത്.

Noushad Vadakkel said...
This comment has been removed by the author.
Noushad Vadakkel said...

തൊടുപുഴയില്‍ ഉണ്ടായ പ്രതികരണങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് ഞാന്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ (ചുരുക്കി) എഴുതിയത് .ഉത്തരവാദിത്തപ്പെട്ട മത സംഘടനകള്‍ കൂട്ടായി തീരുമാനിച്ച പ്രതിഷേധ യോഗം നടക്കാതെ പോയത് ചില തീവ്ര ചിന്താഗതിക്കാര്‍ മുസ്ലിം ഐക്യവേദി എന്നാ വ്യാജപ്പെരില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് ജില്ല കല്ലെക്റെര്‍ 144 പ്രഖ്യാപിച്ചത് കൊണ്ടാണ് .
തൊടുപുഴയിലെ
മുസ്ലിം ഐക്യവേദിയുടെ നേതാക്കള്‍ ആരാണെന്ന് വെളിപ്പെടുത്തുവാന്‍ ESWARdas നോട് വിനയത്തോടെ ആവശ്യപ്പെടുന്നു .തൊടുപുഴയിലെ മത സംഘടനകളുടെ നേതാക്കള്‍ യോഗം കൂടി മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ ടി എം സലീമിനെ ഐക്യഖണ്ടമായി ജാഗ്രതാ കമ്മിറ്റി യുടെ ചെയര്‍മാനായി തിരഞ്ഞെടുത്തത് ഇത്തരം വ്യാജ മുസ്ലിം ഐക്യവേദികല്‍ മുതലെടുപ്പ് നടതാതിരിക്കുവാനാണ് .ഈ കമ്മിറ്റിയില്‍ ഇ .കെ സുന്നി വിഭാഗവും ,ജമാ അതെ ഇസ്ലാമിയും ,മുസ്ലിം ലീഗിന്റെ കടുത്ത വിമര്‍ശകനായ മടവൂര്‍ വിഭാഗം മുജാഹിദ്‌ ജില്ല സെക്രട്ടറിയും ഉള്‍പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ കൂടുതല്‍ കാര്യങ്ങള്‍ കരുതിയിരിക്കുക വ്യാജ മുസ്ലിം ഐക്യ വേദികളെ, എന്ന പോസ്റ്റില്‍ വായിക്കാം

Noushad Vadakkel said...

"എന്നാല്‍ ഉച്ചയോടു കൂടി തൊടുപുഴയില്‍ ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? .
(ആധികാരികമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ,മുജാഹിദ്‌ ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )
ഇവരുടെ നേതൃത്വത്തില്‍ പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം,
വാഹനങ്ങള്‍ തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള്‍ .കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഇവര്‍ക്കാഗ്രഹമില്ല .ഒന്നോ രണ്ടോ പേരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ തമ്മില്‍ തല്ലി ചാകണമെന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌മാര്‍
എന്ന് ഇവര്‍ പറയുന്നവരുടെ ആഗ്രഹം പൂര്തീകരിക്കരിക്കലാണ് ഈ ഇരുട്ടിന്റെ സന്തതികളുടെ ലക്‌ഷ്യം .

മത വിശ്വാസികളുടെ കൂട്ടായ്മകളാണ് ,കുഴപ്പക്കാരെ സമൂഹ മദ്ധ്യത്തില്‍ എല്ലാവരും തള്ളിപ്പരയലാണ്, നിയമത്തിന്റെ മുന്‍പില്‍ ഇവരെ കൊണ്ട് വരലാണ് ഇത്തരം കുബുദ്ധികള്‍ക്ക് മറുപടി എന്ന് മനസ്സിലാക്കുവാന്‍ വിവരം ഇവര്‍ക്കില്ലല്ലോ ."


എന്ന എന്റെ ബ്ലോഗിലെ വരികള്‍ കാളിദാസന്‍


"എന്നാല് ഉച്ചയോടു കൂടി തൊടുപുഴയില് ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? . (ആധികാരികമായി പ്രവര്ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമയോ,മുജാഹിദ് ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക ) ഇവരുടെ നേതൃത്വത്തില് പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം, വാഹനങ്ങള് തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള് .കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടണമെന്ന് ഇവര്ക്കാഗ്രഹമില്ല ..ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ് മാര് എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും മറ്റും ആക്ഷേപിക്കുന്ന ഇവര് ആരെയാണ് ഇനി വിശ്വസിക്കുവാന് തയ്യാരുള്ളത്."

എന്നാക്കി തിരുത്തിയതില്‍ പ്രതിഷേധിക്കുന്നു

ചുരുങ്ങിയ പക്ഷം രണ്ടു പരഗ്രാഫ് ആയിട്ടെങ്കിലും കൊടുക്കാമായിരുന്നു

kaalidaasan said...

നൌഷാദ്,

നൌഷാദ് എഴുതിയതില്‍ ഒരു മാറ്റവും ഞാന്‍ വരുത്തിയിട്ടില്ല. നൌഷാദിന്റെ ലേഖനം മുഴുവനായി പകര്‍ത്തേണ്ട അവശ്യം തോന്നിയില്ല. അതു കൊണ്ട് പ്രസക്തഭാഗങ്ങള്‍ മാത്രമേ ഞാന്‍ ഇവിടെ പരമര്‍ശിച്ചുള്ളു. പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ എഴുതിയതിന്റെ അര്‍ത്ഥം മാറുമോ?

നൌഷാദിന്റെ ലേഖനത്തിലേക്കുള്ള ലിങ്കു സഹിതമാണ്, ഞാന്‍ പരാമര്‍ശിച്ചത്. ഞാന്‍ പകര്‍ത്തിയതിന്‌ നൌഷാദ് എഴുതിയതില്‍ നിന്നും എന്തു വ്യത്യാസമുണ്ട് എന്നു പറഞ്ഞാല്‍ മനസിലാക്കാമായിരുന്നു.

ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്യോഗസ്തരെയും മറ്റും ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജന്റ് മാര് എന്നു തന്നെയല്ലേ ഈശ്വരദാസ് പുകഴ്ത്തുന്ന മുസ്ലിം ഐക്യവേദി ആക്ഷേപിച്ചത്? അതെഴുതിയതിനാണോ നൌഷാദ് പ്രതിഷേധിക്കുന്നത്? അങ്ങനെയല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണു നൌഷാദ് ആ പരാമര്‍ശം സ്വന്തം ബ്ളോഗില്‍ നടത്തിയത്?
നൌഷാദിന്റെ പ്രതിഷേധത്തിനടിസ്ഥാനമില്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകനും ന്യൂമാന്‍ കോളേജും അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏജന്റുമാരാണെന്നു തന്നെയല്ലേ മുസ്ലിം ഐക്യവേദി ആരോപിച്ചത്? അല്ലെങ്കില്‍ ഞാന്‍ നൌഷാദിന്റെ വാദം ​സ്വീകരിക്കുമായിരുന്നു.

Unknown said...
This comment has been removed by the author.
Unknown said...

കമന്റെന്നൊക്കെ പറഞ്ഞാ ഈശ്വര്‍ദാസിന്റെ കമന്റാണ്. അനര്‍ഗളനിര്‍ഗളമായി വാക്കുവാചകവാക്യതപ്പിപ്പിഴയൊട്ടുമേയില്ലാതെ തപ്പിക്കളിചുറ്റിക്കളിമുട്ടിക്കളിയൊക്കെക്കളിക്കുന്ന അങ്ങയുടെ ഒരു എളിയ ആരാധകനായി ഈയുള്ളവന്‍ മാറിയിരിക്കുന്നു.ദുഷ്ടമുതലാളികഷ്ടതൊഴിലാളികുഷ്ടരോഗി ഭ്രഷ്ടകാമുകന്മാരുള്‍പ്പെടുന്നൊരീ ബഹുസ്വരബഹുവര്‍ണബഹുഭാഷാബഹുദേശസമൂഹത്തില്‍ യുക്തിയിലുംഭക്തിയിലുംആദര്‍ശത്തിലും തനിക്കെതിരായുള്ളഘോരരവത്തെ പേപ്പട്ടിയോലിയിടലായിചിത്രീകരിച്ച് ദുഷ്ടമുതലാളിക്കങ്കാണിമാരുടെ സ്ഥാപിതതാല്പര്യസംരക്ഷണത്തിനായി ഭ്രഷ്ടജനസമൂഹത്തെദളിതീഴവാധകൃതരെ യാശ്വസിപ്പിക്കാനെന്നുകൂട്ടുപിടിച്ച് മതഭാഷാനാമവിശ്വാസദേവപരിവര്‍തനം ചെയ്യിച്ച് മധ്യപൂര്‍വേഷ്യാദേശത്തുനിന്നുള്ളപെട്രോഡോള ര്‍മുതലാളിമാരുടെ ആജ്ഞാനുവര്‍തികളാക്കുന്നമുതലാളിത്ത ചട്ടുകങ്ങളെകരുതിയിരിക്കണമെന്നീകമന്റുകള്‍ നമ്മെയോരോരുത്തരെയുമോര്‍മിപ്പിക്കുന്നു.

Unknown said...

ഒരു നായിന്റെ മോന്‍ പരാമര്‍ശം ചോദ്യക്കടലാസില്‍ വന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. അത് ജോസഫ് മുഹമ്മദിനെ വിളിച്ചതായാലും മോസസ് രാമനെ വിളിച്ചതായാലും!

kaalidaasan said...

ഈശ്വരദാസ്,

താങ്കള്‍ മുറി മുസ്ലിമാണെന്നതിന്, ഇവിടെ പരാമര്‍ശിച്ച വിഷയവുമായി ബന്ധമില്ല. അതുകൊണ്ട് നീട്ടിപിടിച്ചെഴുതിയ മുസ്ലിം വിലാപകാവ്യത്തിനും പ്രസക്തിയില്ല. വാക്കുകളുടെ ചര്‍ദ്ദിയതിസാരം വായിച്ചിട്ട് എനിക്ക് കാര്യമായിട്ടൊന്നും മനസിലായും ഇല്ല. താങ്കളുടെ ആരാധ്യ സംഘടനയായ മുസ്ലിം ഐക്യവേദി പറഞ്ഞതുപോലെ ലോകം മുഴുവന്‍ ദുഷ്ടമുതലാളിച്ചെകുത്താന്‍മാരുടെ നിയന്ത്രണത്തിലാണെന്നു വിലപിച്ചിട്ടും കാര്യമില്ല. അവര്‍ മുസ്ലിം ഭീകരരുടെ പിന്നാലെയാണെന്ന സത്യം മുറിയും മുഴുവനുമായ മുസ്ലിങ്ങളെല്ലം മനസിലാക്കുന്നുണ്ട്. താങ്കള്‍ക്കത് മനസിലാവണമെങ്കില്‍ അഫ്ഘാനിസ്ഥാനിലോ, ഇറാക്കിലോ ഒക്കെ ജനിക്കണമായിരുന്നു.


ഇവിടെ പരാമര്‍ശിച്ചത് രണ്ടു കാര്യങ്ങളാണ്. മത നിന്ദ എന്ന് മുസ്ലിങ്ങള്‍ ആരോപിക്കുന്ന ഒരു ചോദ്യവും അതേത്തുടര്‍ന്നുണ്ടായ കലാപശ്രമവും. പൂര്‍ണ്ണ മുസ്ലിമായ നൌഷാദ് പറയുന്നത് കലാപം നടത്താന്‍ ശ്രമിച്ചത് മുസ്ലിം ഐക്യവേദി എന്ന തീവ്രവാദ സംഘടനയാണെന്നാണ്. പക്ഷെ അതിനെ താങ്കള്‍ വെള്ളപൂശുന്നു. മുസ്ലിങ്ങളില്‍ ഒരു വലിയ വിഭാഗം താങ്കളുടെ ചിന്താഗതിയല്ല പിന്തുടരുന്നതെന്നു മനസിലാക്കിക്കാനാണു ഞാന്‍ ഈ പോസ്റ്റ് എഴുതിയതു തന്നെ.

തങ്കള്‍ മുഴുവന്‍ മുസ്ലിമായി മൊഹമ്മദിന്റെ വെറുപ്പു പുരാണം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്‍ന്ന് കാഷ്മീരിലോ അഫ്ഘാനിസ്ഥാനിലോ, ഇറാക്കിലോ, സൊമാലിയയിലോ ചെച്ന്യയിലോ ഹൂറികളെ കിട്ടാനുള്ള പാസ്പോര്‍ട്ടിനായി ക്യൂ നിന്നാലും എനിക്ക് അത്ഭുതം തോന്നില്ല.

kaalidaasan said...

ഈശ്വരദാസ്,

മുഹമ്മദ് പഠിപ്പിച്ച ഈ ദൈവിവികത തികച്ചും മാനവികവിജയ പ്രത്യയശാസ്ത്രം തന്നെയാണെന്ന ഉത്തമ ബോദ്ധ്യത്തിലാണ് ഞാൻ കഴിവിന്റെ പരമാവധി ഇസ്ലാമികമായി ജീവിക്കാൻ ശ്രമിക്കുന്നത്.


താങ്കള്‍ കഴിയുന്നതും ഇസ്ലാമികമായി തന്നെ ജീവിക്കുക. മൊഹമ്മദ് ചെയ്ത പോലെ 15 വിവാഹങ്ങള്‍ കഴിക്കുക. കൂടെ അടിയാള സ്ത്രീകളെയും സ്വയം സമര്‍പ്പിക്കാന്‍ വരുന്ന മറ്റ് സ്ത്രീകളെയും അനു
ഭവിച്ചോളാന്‍ അള്ളാ പറഞ്ഞപോലെ ചെയ്യുക. അവിശ്വാസികളെ കാണിന്നിടത്തെല്ലാം വച്ച് തല്ലികൊല്ലുക. കൂടെ അപസ്മാരം ബാധിച്ചതുപോലെ ദുഷ്ടമുതലാളിത്ത അമേരിക്കന്‍ ഇസ്രയേലി ചാരന്‍മാരുടെ ചെയ്തികളെ സസൂക്ഷ്മം വീഷിക്കുക. ഇറാക്കിലോ അഫ്ഘാനിസ്ഥാനിലോ ജിഹാദിനു പോകാന്‍ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം നസീറൊക്കെ ചെയ്തപോലെ കഷ്മീരിലെങ്കിലും കൊല ജിഹാദിനു പോകുക. താങ്കളെ കാത്ത് ഹൂറികളുടെ നീണ്ട നിരയും മദ്യ ചക്ഷകങ്ങളേന്തി ബാലന്‍മാരും അള്ളായുടെ ഹാരമായ സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു. അതൊക്കെ അനുഭവിക്കേണ്ടേ?

Muhammed Shan said...

കാളിദാസന്‍ നന്നാകുന്നു തുടരുകാ ...
ഭാവുകങ്ങളോടെ ഒരു മുസ്ലിം യുക്തിവാദി.
(മുസ്ലിം യുക്തിവാദികള്‍ക്ക് ഇപ്പോള്‍ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടനുണ്ടല്ലോ )

kaalidaasan said...

ഈശ്വരദാസ്,

മുസ്ലിം ഐക്യവേദിയുടെ കാര്യക്ഷമതയും തന്റേടവും മഹത്തായക്ഷമയും ഉൾക്കൊണ്ട ആദർശവ്യക്തിത്വം ഒന്നു കൊണ്ടുമാത്രമാണന്ന് ആർ എസ് എസ് കത്തിക്കൽ വെട്ടിക്കൽ മാമാങ്കം പദ്ധതി നടക്കാതെ പോയത്.

ഇതുപോലെ ചിരിപ്പിക്കല്ലേ ഈശ്വരദാസാ.

അമ്പലത്തിനടുത്തു വച്ച് കടകള്‍ അടപ്പിച്ചും വഹനങ്ങള്‍ തല്ലിപ്പൊളിച്ചും മുസ്ലിം ഐക്യവേദി കാണിച്ച കാര്യക്ഷമതയും തന്റേടവും മഹത്തായക്ഷമയും കേരളം കണ്ടു. നിരോധനാജ്ഞ പുറപ്പെടുവിച്ചു പോലീസ് വന്നപ്പോഴേക്കും ഈ മഹത്തായ വ്യക്തികളെല്ലാം എലികളേപ്പോലെ പേടിച്ചോടി. തല്ലുകൊള്ളുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ കര്യക്ഷമതയും തന്റേടവും ഉപേക്ഷിച്ചു തടി കഴിച്ചലാക്കി. ഈ സത്വങ്ങളെ നേരിടന്‍ ഇതേ വഴിയുളു.


ആര്‍ എസ് എസിനെ ഇതിലേക്ക് വലിച്ചിഴച്ച് വലിയ കലാപമാക്കാന്‍ നടത്തിയ ഹീന ശ്രമം സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍ മൂലം നടക്കാതെ പോയി. മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ഒരു പ്രശ്നമെന്ന നിലയില്‍ ഹിന്ദു തീവ്രവാദികള്‍ ഇതാസ്വദിക്കുകയായിരുന്നു. ചെകുത്താന്‍മാര്‍ക്ക് ഇതു കൊണ്ടൊന്നും തൃപ്തിയായില്ല. ആര്‍ എസ എസിനെ ഇതില്‍ നേരിട്ടിപെടുവിക്കണമെന്ന് താടി വച്ച ചെകുത്താന്‍്‌മാര്‍്‌ക്ക തോന്നി. അതിനാണവര്‍ അമ്പലത്തിനു മുമ്പിലുള്ള ഹിന്ദു കടകളും അവരുടെ വാഹനങ്ങളും ആക്രമിച്ചത്. ഈ ദുഷ്ടലാക്കു തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പോലീസ് സേനയെ അങ്ങോട്ടയച്ചപ്പോള്‍ ചെകുത്താന്‍മാരുടെ കത്തിക്കല്‍ വെട്ടിക്കല്‍ മാമാങ്കം മടക്കിക്കെട്ടി വീട്ടില്‍ പോകേണ്ടി വന്നു.
മറ്റ് ഇടങ്ങളില്‍ കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച കുതന്ത്രം കേരളത്തില്‍ നടപ്പിലാകില്ല എന്ന് പല പ്രവശ്യം തെളിയിക്കപ്പെട്ടതാണ്. പക്ഷെ ഈശ്വരാദസനേപ്പോലുള്ള ജിഹാദികള്‍ ഇനിയും അതിനുള്ള ശ്രമം നടത്തും. കേരള ജനത ഈ യാധാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ട്. ഈശ്വരദാസിനു ജിഹാദ് സ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റെവിടെയെങ്കിലും പോകുന്നതാണു നല്ലത്. ആ പരിപ്പ് കേരളത്തിലെ വെള്ളത്തില്‍ വേകാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. അള്ളാ അവിശ്വാസികളെ പീഢിപ്പിക്കാന്‍ തീയിലിട്ടു ചുടുമ്പോള്‍ ചര്‍മ്മം മാറ്റി രസിക്കുന്ന പോലെ, ഐ എസ് എസ് പി ഡി പി, എന്‍ ഡി എഫ്, മുസ്ലിം ഐക്യവേദി എന്നൊക്കെ പര്‍ദ്ദകള്‍ മാറിമാറി ഇട്ടിട്ടം ​ ഈ ചെകുത്തന്‍മാര്‍ക്ക് ഇവിടെ വേരു പിടിക്കാന്‍ പറ്റിയിട്ടില്ല. ഇനി പറ്റുമെന്നും തോന്നുന്നില്ല.

kaalidaasan said...

ഈശ്വരദാസ്,

മുസ്ലിം ലീഗ് മുഖ മൂടിയിട്ട,ലഹരിബാധിതരായ ആർ എസ് എസ് നുഴഞ്ഞുകയറ്റ പിമ്പുകളെ പരമാവധി മുസ്ലിം ഐക്യവേദി അകറ്റിനിർത്തിയിട്ടുണ്ട് വല്ലപ്പോഴും ശ്രമിച്ചവരെ കുന്നിക്കുപിടിച്ചു വെളിയിലെറിഞ്ഞിട്ടുമുണ്ട്.

മൊഹമ്മദിന്റെ ദുഷ്ചെയ്തികള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമം മാത്രം നടത്തുന്ന മുറി മുസ്ലീമായ, ഹിന്ദു നാമം ഇപ്പോളും മനസില്‍ വച്ചുകൊണ്ടിരിക്കുന്ന ഈശ്വരദാസന്, മുസ്ലിം ഐക്യവേദിയുടെ ഉള്ളുകള്ളികള്‍ വരെ കാണാപ്പാഠമാണല്ലേ? ജിഹാദിന്റെ ഒരു ശക്തി അപാരം തന്നെ.

ഇതൊക്കെ എങ്ങനെ ഈശ്വരദാസന്‍ മനസിലാക്കി? അള്ളാ മൊഹമ്മദിനു ഖുറാന്‍ ആകാശത്തുനിന്നും ഇറക്കിക്കൊടുത്തപോലെ ആരെങ്കിലും ഇതൊക്കെ ഇറക്കിത്തന്നതാണോ?

kaalidaasan said...

ഈശ്വരദാസ്,

ഒരു നായിന്റെ മോന്‍ പരാമര്‍ശം ചോദ്യക്കടലാസില്‍ വന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. അത് ജോസഫ് മുഹമ്മദിനെ വിളിച്ചതായാലും മോസസ് രാമനെ വിളിച്ചതായാലും.

അരുണിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഒരു ചോദ്യപ്പേപ്പറില്‍ ഈ അസഭ്യവാക്ക് ഒഴിവാക്കാമായിരുന്നു.

പക്ഷെ ഈ ചോദ്യത്തിനടിസ്ഥാനമാക്കിയ പി റ്റി കുഞ്ഞു മൊഹമ്മദിന്റെ പൊതു വേദിയിലെ പരാരമര്‍ശത്തില്‍ ഈ വാക്കുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Unknown said...

അരുൺ, ദേശമതാധീതമായ ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താൻമതത്തിൽ തന്നെയാണ് താങ്കൾ സൂചിപ്പിച്ച മധ്യപൂര്വേഷ്യാദേശത്തുനിന്നുള്ളപെട്രോഡോളർ മുതലാളിമാരിൽ വമ്പന്മാരെല്ലാം.അവർക്കവിടെത്തന്നെ ആളെകിട്ടാനുണ്ട്.വ്യത്യസ്ത മതങ്ങളും,ജാതികളും ഇല്ലാത്തതിനാൽ അവർ അവിടെത്തന്നെ ജനഭിന്നതാ ഭീകരസംഘങ്ങളെ ഗോത്രങ്ങളായും വംശങ്ങളായും ഭിന്നിപ്പിച്ചുൽപ്പാദിപ്പിക്കുന്ന RSS സമാനമായ ഭീകരകിരാതകൊലയാളി സംഘങ്ങൾ ആഘോഷിക്കുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന സ്ഫോടനങ്ങളും കൂട്ടക്കുരുതികളും മറ്റും നാം നിത്യവും മൂന്നുനേരം എന്നതുപോലെ ടിവിയിൽ കാണുന്നതല്ലേ..ഇന്ത്യയിൽ അവർക്ക് RSSഭീകരസംഘവും,അവർ വിഷവൽക്കരിക്കുന്ന തിരിച്ചറിവില്ലാത്ത പാവപ്പെട്ട ആദിവാസിദളിത്തീഴവ RSSചാവേറുകളുമുണ്ട്.പിന്നെഅറബിവാലുള്ളചില ലൊട്ടുലൊടുക്കു തുരുപ്പുചീട്ടുകൾ ഒരു മറയായും. RSS മേലാളരും പാകിസ്താൻ ഭീകരസംഘനേതാക്കളും തമ്മിലുള്ള അവിശുദ്ധബാന്ധവം പിടിക്കപ്പെട്ട ഘട്ടത്തിലാണ് സത്യധീരവ്യക്തിത്വമുള്ള കാർക്കരെയെ എല്ലാവരും ചേർന്നു ഒത്തൊരുമയോടെ ചതിച്ചുകൊന്നത്.ഇല്ലെങ്കിൽ ഇപ്പോൾ ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താൻ മതത്തിലെ പണജാതി കങ്കാണി വേട്ടച്ചെന്നായ്ക്കളായ RSSമേലാളരെല്ലാം ഇന്ന് RSS ഭീകരിയും കേണൽ ഭീകര പുരോഹിതും ഒത്തു അഴിയെണ്ണുകയായിരിക്കും.
ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ, ഭീകരസംഘങ്ങൾക്കു ഇന്ത്യക്കു വെളിയിൽ വംശസ്നേഹ ഗോത്ര സ്നേഹ വ്യാചമുഖമൂടിയണിയിക്കുന്നതും ഇന്ത്യയിൽ അവർക്കു രാജ്യസ്നേഹമുഖമൂടി അണിയിച്ചിരിക്കുന്നതുമാണ് കരുതിയിരിക്കേണ്ടത്.അരുൺ,ദുഷ്ഠമുതലാളിത്ത ചൂഷകാധികാരംകൈക്കലാക്കാൻ സാധാരണക്കാരെയും പാവപ്പെട്ടവരേയും പരസ്പര ശത്രുക്കളാക്കി കൊന്നവസാനിപ്പിക്കുന്ന പള്ളിപൊളിക്കലും തീവണ്ടികത്തിക്കലും കിരാതകുടിലതന്ത്രങ്ങളാക്കുന്നവരെ സഹായിക്കാനും ന്യായീകരിക്കാനും അസാരം ദുഷ്ഠത തന്നെ വേണം എന്നതാണ് ഓർമ്മിക്കേണ്ടത്.
ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താന്മാരേയും അവരുടെ ഭീകരപ്രവർത്തനങ്ങളുടെ ഇന്ത്യൻകങ്കാണിമാരായ RSS മേലാളവിഭാഗവും നമ്മെ കാലാകാലം അടിമകളാക്കനുള്ള കിരാതകുടിലതന്ത്രമാണ് കരുതിയിരിക്കേണ്ടത്.ഇവിടെ അവർ നമ്മെ ജാതിമതങ്ങളാക്കി ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ചു തകർക്കുന്നതാണ് കരുതിയിരിക്കേണ്ടത്. വർഗ്ഗീയ കലാപങ്ങളിലും ഭീകരസ്ഫോടനങ്ങളിലും ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷകോല്പാദകകേന്ദ്രങ്ങളും മണിമന്ദിരങ്ങളും,മാദകമേനിയുമല്ല,നിരപരാധികളായ നാം സാധാരണക്കാരുടെയും പാവപ്പെട്ടവരുടേയും ജീവിതങ്ങളും നിലനിൽപ്പിനുള്ള നുള്ളുനുറുങ്ങുകളും ദുഷ്ഠമുതലാളിത്തം എല്ലുംതോലുമാക്കിയ ദുർബ്ബലരോഗശരീരങ്ങളുമാണ് ചിന്നിച്ചിതറുന്നത് എന്ന നഗ്നയാദാർത്ഥ്യങ്ങളാണ് നാം ഓമ്മിക്കേണ്ടത്.
ദുഷ്ഠമുതലാളിത്തം പണജാതികളെ ഉപയോഗിച്ച്.,സത്യസന്ധമായ ജാതി മതാടിസ്ഥാന സെൻസസെടുക്കാതെ കള്ളക്കണക്കെടുക്കുന്നതാണു നാം കരുതിയിരിക്കേണ്ടത്. ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യം നടപ്പാക്കതിരിക്കാൻ ഭരണതലങ്ങളിലും ഉദ്ദ്യോഗസ്ത തലങ്ങളിലുമുള്ള ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യ കണക്ക് വസ്തുനിഷ്ഠമായി സത്യസന്ധമായി ഒരിക്കലും പുറത്തു വിടാത്തതാണ് നാം ഓർക്കേണ്ടത്. നാം സാധാരണക്കാരും പാവപ്പെട്ടവരും ഒരിക്കലും ഒരുമിക്കാതിരിക്കാൻ നമ്മെ ജാതീയമായും മതകീയമായും ശത്രുക്കളാക്കി കലാപങ്ങളുണ്ടാക്കി ഭിന്നിപ്പിക്കാൻ ദുഷ്ഠമുതലാളിത്തംRSS പണജാതിവേട്ടനായ്കങ്കാണിമാരെ അഴിമതിവൈറസ് ബാധ കൂടുതലേല്പിച്ചു ചെന്നായ്കൂട്ടങ്ങളുടെ പേയ് വർദ്ദിപ്പിച്ച് ഭീകര സ്ഫോടനങ്ങൾ ആവർത്തിച്ചു ഭിന്നതയുംകലാപങ്ങളും സ്ര് ഷ്ടിച്ചു കൊണ്ടേയിരിക്കുന്നതാണ് നാം കരുതിയിരിക്കേണ്ടത്.

ഒന്നുകൂടെ ഓർക്കുക. അരുൺ നായർ, സൂചിപ്പിച്ച മധ്യപൂര്വേഷ്യാദേശത്തുനിന്നുള്ളപെട്രോഡോള ര്മുതലാളിമാരടക്കമുള്ളദുഷ്ഠമുതലാളിത്തമതത്തിന്റെ ഇന്ത്യൻ ഭീകരസംഘ കങ്കാണിച്ചന്നായ്ക്കൂട്ടമാണ് RSS മേലാള നേതാക്കളെന്ന നഗ്നയാദാർത്ഥ്യം.
പാവപ്പെട്ട ആദിവാസിദളീത്തീഴവരേയും മുസ്ലിം കളേയും തമ്മിൽതല്ലിച്ച് ഇത്ര നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ദുഷ്ഠമുതലാളിത്ത RSSഭീകരത കണ്ടില്ലെന്നു നടിക്കാൻ അല്പമെങ്കിലും മനുഷ്യത്വമുള്ള ആർക്കും സാധിക്കുകയില്ല. ദുഷ്ഠമുതലാളിത്ത RSSഭീകരത മനസ്സുകൊണ്ടെങ്കിലും വെറുക്കുക.

Noushad Vadakkel said...

@കാളിദാസന്‍ "പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ എഴുതിയതിന്റെ അര്‍ത്ഥം മാറുമോ?"

അര്‍ഥം മാറില്ല പശ്ചാത്തലം മാറും. അത് കൊണ്ടാണ് "ചുരുങ്ങിയ പക്ഷം രണ്ടു പരഗ്രാഫ് ആയിട്ടെങ്കിലും കൊടുക്കാമായിരുന്നു" എന്ന് എഴുതിയത് .

എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ആണല്ലോ എന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് .

താങ്കള്‍ താങ്കളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ എന്റെ വാക്കുകളില്‍ തിരിമറി നടത്തി എന്ന് ആരെങ്കിലും ആക്ഷേപിക്കതിരിക്കുവാന്‍ ഇത്തരം ഒരു (രണ്ടു പരഗ്രാഫ് ആയിട്ടെങ്കിലും കൊടുക്കാമായിരുന്നു)
രീതിയാണ് ഉചിതം .

എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു എന്ന് കൂടി വീണ്ടും പറയുന്നു .

SimhaValan said...

ഈശ്വർദാസ്‌ പറയുന്നു.

"RSS മേലാളരും പാകിസ്താൻ ഭീകരസംഘനേതാക്കളും തമ്മിലുള്ള അവിശുദ്ധബാന്ധവം പിടിക്കപ്പെട്ട ഘട്ടത്തിലാണ് സത്യധീരവ്യക്തിത്വമുള്ള കാർക്കരെയെ എല്ലാവരും ചേർന്നു ഒത്തൊരുമയോടെ ചതിച്ചുകൊന്നത്"

അങനെയെങ്കിൽ ആഎസ് എസുകാരും ഇവടെയുള്ള മുസ്ലിം തീവ്രവാദികളും തമ്മിലും രഹസ്യ ബന്ധം ഉണ്ടാകും .തടിയന്റെവിടെ നസീറും ലെഷ്കറും ഒക്കെ ആർ എസ് എസുകാരായിരിക്കും.
ഇന്ത്യൻ മുജാഹുദ്ദീനും ആർ എസ്‌ എസ്‌ ആയിരിക്കും.

കാർക്കരെ മരിച്ചു വീണത് വെടിയുണ്ട ഏൽക്കാത്ത കോട്ട്‌ ധരിച്ച്‌ അതിനെ വിശ്വസിച്ച്‌ തീവ്രവാദി ഭീകരരുമായി സധൈര്യം ഏറ്റുമുട്ടിയപ്പൊൾ ആണ്. ഗുണനിലവാരം ഇല്ലാത്ത കോട്ടുകൾ പോലീസിനായി വാങിയതിലെ അഴിമതിയും മറ്റും മഹാരാഷ്ട്രയിൽ വലിയ വിവാദമായി മാറുകയും ചെയ്തതാണ്

CKLatheef said...

കാളിദാസനും ഇ.എ.ജബ്ബാറും പരിചയപ്പെടുത്തുന്നതാണ് ഇസ്‌ലാമും ഖുര്‍ആനുമെങ്കില്‍ അവ രണ്ടിനേയും നിങ്ങളെക്കാള്‍ വെറുക്കുക ഞാനായിരിക്കും, എന്നെ പോലെ അതില്‍ വിശ്വാസമര്‍പ്പിച്ച ലോകമുസ്‌ലിം ജനതയായിരിക്കും. കാരണം തിന്മയെയും അതിരുകവിച്ചിലിനെയും ഇത്രയേറെ വെറുക്കാനും മാറിനില്‍ക്കാനും പഠിപ്പിക്കുന്ന ഒരു തത്വസംഹിതയോ ഗ്രന്ഥമോ ലോകത്ത് വെറെയില്ല. മുന്‍പോസ്റ്റുകളില്‍ നിന്നും ഇവിടെ നല്‍കിയ കമന്റുകളില്‍നിന്നും കാളിദാസനെ പ്രചോദിപ്പിക്കുന്നതെന്താണ് എന്ന് ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. നിസ്സാര വിഷയങ്ങളില്‍ പ്രകോപിതരാകുന്നത് മുസ്‌ലിംകള്‍ മാത്രമല്ല സാക്ഷാല്‍ ദൈവനിഷേധികളും ഉണ്ടല്ലോ ഈ പോസ്റ്റ് തന്നെ അതിന് തെളിവല്ലേ. എന്നാല്‍ എന്നെപോലെയുള്ളവര്‍ ശ്രമിക്കുന്നത്. അത്രപോലും മുസ്‌ലിംകളില്‍ നിന്ന് പാടില്ല എന്ന് പറയാനാണ്. എല്ലാ വൃത്തികേടുകളും ഇസ്‌ലാമിന്റെതാണ് എന്ന് വരുത്തിതീര്‍ക്കുകയും വല്ല നന്മയുമുണ്ടെങ്കില്‍ അത് സാമൂഹ്യപുരോഗതിയുടെയും മതങ്ങളെ കയ്യൊഴിച്ചതിന്റെ ഫലമാണെന്നും പ്രചരിപ്പിക്കുന്നത് യഥാര്‍ഥമതത്തെ അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്. ഒരു ചെറിയ വിഭാഗം തൊടുപുഴയില്‍ അക്രമത്തിന് മുതിര്‍ന്നു. അതിന് അവരെ പ്രേരിപ്പിച്ചത് മതം തന്നെ എന്നംഗീകരിക്കാം. മതത്തിലുള്ള വിചാരത്തെക്കാള്‍ വൈകാരികമായ വിശ്വാസം. അതെ സമയം അവിടെ സംയമനം പാലിച്ച മുഖ്യാധാരാ മുസ്‌ലിം സംഘടനകളുടെ പ്രേരകമെന്താണ് എന്നാണ് കാളിദാസന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതല്ലേ കാളിദാസാ കണ്ണടച്ചിരുട്ടാക്കല്‍. ഖുര്‍ആനെയും ഇസ്‌ലാമിനെയും അപക്വമായ വായനക്ക് വിധേയമാക്കിയതാണ് താങ്കളും ജബ്ബാറും. നേര്‍ക്ക് നേരെ വായിക്കാന്‍ ശ്രമിച്ചാല്‍ വാണിദാസ് എളയാവൂരിനെപ്പോലെ താങ്കള്‍ക്കും ലഭിക്കുന്ന ഉത്തരം മറ്റൊരു തരത്തിലായേക്കാം. പക്ഷെ അതിന് താങ്കള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഈശ്വരദാസ്, മുഹമ്മദ് പഠിപ്പിച്ച ദൈവികവും മാനവികവുമായ ദര്‍ശനം പരമാവധി ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കും എന്ന് പറഞ്ഞതിനോട് എത്രമാത്രം നിന്ദ്യമായ വിധത്തിലാണ് താങ്കളുടെ പ്രതികരണം. ഇതൊരു മനസ്സിന്റെ സൂചനയാണ്. ഇത്തരം മനസ്സുകളെയാണ് ദൈവം സീല്‍വെച്ചിരിക്കുന്നു എന്ന് വിശേഷിപ്പിച്ചത്.

എന്നാലും കാളിദാസന് ഒരര്‍ഥത്തില്‍ നന്ദി പറയാതിരിക്കാനാവില്ല. ഇത്ര പച്ചയായി ഇസ്‌ലാം വിരോധം പ്രകടിപ്പിച്ച് അല്‍പം സന്‍മനസ്സും സഹൃദയത്വവുമുള്ളവരെ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനുമുക്കെ പ്രേരണ നല്‍കുന്നതിന്.

ഇതെന്റെ ഈ പോസ്റ്റിലെ ആദ്യത്തെയും അവസാനത്തെയും കമന്റാണ്. അതിന് എന്ത് വ്യാഖ്യാനം നല്‍കിയാലും വേണ്ടതില്ല. ഈ കമന്റ് കഷ്ണിച്ച് അവിയലാക്കിമാറ്റാനുള്ള സ്വാതന്ത്ര്യം കാളിദാസന് സന്തോഷ പൂര്‍വം വകവെച്ച് നല്‍കുന്നു.

ഇസ്‌ലാം അസൂയകലര്‍ന്ന ഇത്തരം പരിഹാസങ്ങളെയും കള്ളപ്രചരണങ്ങളെയും മറികടന്നാണ് 1400 ന് ശേഷവും സുമനസ്സുകളെ കീഴടക്കുന്നത്. അതിനിയും അതിന്റെ ജൈത്രയാത്ര അഭംഗുരം തുടരുക തന്നെ ചെയ്യും.

Joker said...

മുഹമ്മദ് : പടച്ചോനെ പടച്ചോനെ

ദൈവം : എന്താടാ നായിന്റെ മോനെ

മുഹമ്മദ് : ഒരു അയില , അത് മുറിച്ചാല്‍ എത്ര കഷ്ണമാണ്

ദൈവം : മൂന്ന് കഷ്ണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ...

ഹരേ വാ, എന്തു നല്ല ഭാഷ, എന്തോരു സാഹിത്യം, എന്തൊരു എളിമ, എത്ര ശുദ്ധമായ ഭാഷ. ഇത് കണ്ട്റ്റാരെങ്കിലും പ്രകോപിതരായാല്‍ അവരാണ് കുറ്റവാളികള്‍.

കാളി ദാസാ തന്റെയൊക്കെ നിയമത്തിന് കീഴില്‍ ഈ രാജ്യം വരികയാണെങ്കില്‍ ഉള്ള അവസ്ഥ ആലോചിച്ചിട്ട് ഉള്ളു കിടുങ്ങുന്നു. മോഡിയും താലിബാനും ഒന്നുമല്ല മാഷെ. ആയാളൊക്കെ വെറും ശിശു വെറും പുശു. താനൊക്കെ ഭാരതത്തിന്റെ പ്രാചീന സ്വാറ്റന്ത്യം ഒലത്തുന്നത് കാണുമ്പോള്‍ , തന്റെയൊക്കെ അസുഖം മനസ്സിലാവുന്നുണ്ട്.

യുക്തിവാദികളെ പറയിപ്പിക്കാന്‍ ഓരോന്ന് ഇറങ്ങി ക്കോളും.

Muhammed Shan said...

ലതീഫ്‌ ഇത് തന്നെയാണ് പ്രശ്നം ...ലതീഫ്‌ മനസ്സിലാക്കുന്ന ഖുറാനും ജബ്ബാര്‍ മാഷും കാളിദാസനും പറയുന്ന ഖുറാനും രണ്ടാണ് ..!
എന്നാല്‍ ജബ്ബാര്‍ മാഷ്‌ ഖുറാനില്‍ നിന്നും എടുത്തെഴുതിയ വാക്കുകള്‍ തെറ്റല്ലല്ലോ ....?
അപ്പോള്‍ അത് ആര്‍ക്കും എങ്ങിനെയും വ്യഖാനിക്കാനാകുന്ന ഒരു പുസ്തകം ആയില്ലേ?
അത് തന്നെയാണ് അതിന്റെ പ്രശ്നവും ...
ഇനി ലത്തീഫിന്റെ കയ്യിലോ ജബ്ബാര്‍ മാഷുടെ കയ്യിലോ എത്തുന്നത്‌ പോലെ അല്ല ബിന്‍ലാദന്റെ കയ്യില്‍ ആ പുസ്തകം എതുംപോല്‍ ഉള്ള അവസ്ഥ ...
ഇന്നത്തെ സാമൂഹിക അവസ്ഥക്ക് ഭീഷണി ഉയര്‍ത്തുന്ന പലതും ഖുറാനില്‍ ഉണ്ട്...
ലതീഫ്‌ സമ്മതിച്ചാലും ഇല്ലെങ്കിലും സത്യം സത്യമായി തന്നെ ശേഷിക്കും...
നന്മകള്‍ നേരുന്നു

Muhammed Shan said...

my name is khan എന്ന സിനിമയിലെ ഒരു ഡയലോഗ് ഓര്മ വരുന്നു ...
ലോകത്ത്‌ രണ്ടു തരാം മനുഷ്യരെ ഉള്ളൂ ,നല്ല മനുഷ്യരും ചീത്ത മനുഷ്യരും ...നല്ല ആളുകള്‍ നല്ല കര്‍മം ചെയ്യുന്നു ചീത്ത ആളുകള്‍ ചീത്ത കര്‍മവും ...

Unknown said...

കാളീദാസൻ: താടി വച്ച ഒരു സത്വം നേതൃത്വം നല്കിയ ഈ പ്രകടനം എന്തിനു വേണ്ടി ആയിരുന്നു?

ഈശ്വർദാസ്: ഇന്ത്യയിൽ ഇതുപോലെതാടിവെച്ച നൂറുകണക്കിന് സിക്കുകാരെ കൊത്തിനുറുക്കിക്കത്തിച്ച കോൺഗ്രസ് മുഖമൂടിയിട്ട RSSമേലാളഭീകരരുടെ കിരാത ന്ര് ത്തത്തിന്ന് അവിശ്രാന്തം രംഗവേദിതേടി നാവിട്ടലയുന്ന ഭിന്നതാവൈറസ് വാഹകവിഷ നായ കളെ ആട്ടിൻ കുട്ടിയാക്കുന്ന RSSഭീകര പ്രചാരക കാളീദാസരേ നിങ്ങൾക്കു താടികളിൽ സത്വനിർമ്മിതി നടത്താനുള്ള തിണ്ണമിടുക്ക് സമ്മതിക്കണം..


കളീദസൻ: കൂടെ അപസ്മാരം ബാധിച്ചതുപോലെ ദുഷ്ടമുതലാളിത്ത അമേരിക്കന് ഇസ്രയേലി ചാരന്മാരുടെ ചെയ്തികളെ സസൂക്ഷ്മം വീഷിക്കുക.

ഈശ്വർദാസ്: ഒരു രാജ്യവും ഇസ്ലാമികതക്കെതിരല്ല.ഇസ്ലാം ഒരുരാജ്യത്തിനും രാജ്യക്കാർക്കും എതിരുമല്ല. RSSകാർക്കു പാടിനടക്കാം ഒരു ധൈര്യത്തിന് എന്നുമാത്രം.
അനീതിയേയും അതിക്രമങ്ങളേയും ചൂഷണങ്ങളേയും കുടിലകിരാതപ്രവർത്തനങ്ങളേയും ആഘോഷമാക്കുന്ന ദുഷ്ഠ മുതലാളിത്തത്തെ മാത്രമാണ് ഇസ്ലാം എതിർക്കുന്നത്. ദുഷ്ഠ മുതലാളിത്തം രാജ്യമതാതീതമാണെന്ന തിരിച്ചറിവ് ഇസ്ലാമികതക്കുണ്ട്.
തിന്മ തടഞ്ഞു നന്മ നിലനിർത്തുക എന്നതാണ് ഇസ്ലാമിക പ്രത്യയശാസ്ത്രം. സർവ്വജനാവകാശസമ്പത്തിന്റെ സംതുലിതമായ വിഭവവിതരണസമ്പ്രദായമടങ്ങുന്ന ഇസ്ലാമിക പ്രത്യയശാസ്ത്രം പോലെ മറ്റൊന്ന് ലോകത്തിലിന്ന് നിലവിലില്ല.

Unknown said...
This comment has been removed by the author.
Unknown said...

കാളീദാസൻ: ഇറാക്കിലോ അഫ്ഘാനിസ്ഥാനിലോ ജിഹാദിനു പോകാന് പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം നസീറൊക്കെ ചെയ്തപോലെ കഷ്മീരിലെങ്കിലും കൊല ജിഹാദിനു പോകുക. താങ്കളെ കാത്ത് ഹൂറികളുടെ നീണ്ട നിരയും മദ്യ ചക്ഷകങ്ങളേന്തി ബാലന്മാരും അള്ളായുടെ ഹാരമായ സ്വര്ഗ്ഗത്തില് കാത്തിരിക്കുന്നു. അതൊക്കെ അനുഭവിക്കേണ്ടേ?

ഈശ്വർദാസ്: നിരപരാധികളെ കൊന്നൊടുക്കുന്ന ഏതു സീറുമാരേയും ഇസ്ലാം അംഗീകരിക്കുന്നില്ല,അതുകൊണ്ടു തന്നെ അത് ഇസ്ലാമിക ജിഹാദുമല്ല.മാത്രമല്ല,ഇമ്മാതിരി ദുഷ്ഠ മുതലാളിത്ത RSSകുക്കുതന്ത്രങ്ങൾ നന്നായി തിരിച്ചറിയുന്നതാണ് ഇസ്ലാമികത. തേജസ് പത്രം ഇമ്മതിരി വിഷകീടങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ, ആദ്യമായി നസീറിന്റെ ഫോട്ടോയടക്കം വാർത്ത പുറത്തുവിട്ടപ്പോൾ അധികാരികൾ തേജസ് ലേഖകന് നോടീസ് അയച്ചതോർക്കുന്നില്ലേ.ഇന്നും ഇതുപോലൊന്നുണ്ട്.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201003111182446258
വായിച്ചു നോക്കിയാൽ, അരുണിന്റെഭാഷയിൽ: ചട്ടുകങ്ങളെകരുതിയിരിക്കണമെന്നീകമന്റുകള് നമ്മെയോരോരുത്തരെയുമോര്മിപ്പിക്കുന്നു.
ഉമ്മാമ്മക്കഥകൾക്കു നേരത്തേ തന്നെ മറുപടി തന്നു കഴിഞ്ഞു.
അലഞ്ഞു തിരിയുന്നതിനിടക്ക് കാർക്കരെയെ കൊന്നതാര് എന്നപുസ്തകം വായിച്ചാൽ അല്പസ്വല്പംകാര്യങ്ങൾ മനസ്സിലാകും.

Unknown said...

കാളീദാസൻ: മൊഹമ്മദ് ചെയ്ത പോലെ 15 വിവാഹങ്ങള് കഴിക്കുക. കൂടെ അടിയാള സ്ത്രീകളെയും സ്വയം സമര്പ്പിക്കാന് വരുന്ന മറ്റ് സ്ത്രീകളെയും അനു
ഭവിച്ചോളാന് അള്ളാ പറഞ്ഞപോലെ ചെയ്യുക.
ഈശ്വർദാസ്: അതിശക്തവും അതുല്യവുമായ ഒരുമയോടെ ദുഷ്ഠമുതലാളിത്ത അതിക്രമങ്ങളേയും ചൂഷണങ്ങളേയും തകർത്ത ഇസ്ലാമിക സമൂഹത്തെ നേരിടാൻ കഴിയാതെഗതികെട്ടലഞ്ഞ ദുഷ്ഠമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ മുസ്ലിംസമൂഹത്തിലെ രാജാധികാര ദുർമോഹികളെ ഉപയോഗിച്ച് വഞ്ചകപൌരോഹിത്യങ്ങളിലൂടെ അഭിപ്രായഭിന്നതക്കുതകുംവിധം ഇസ്ലാമികസാമൂഹിക ഐക്യം തകർക്കാൻ കെട്ടിയുണ്ടാക്കിയ മുഹമ്മദിനെ പത്തും പതിനഞ്ചും പെണ്ണുകെട്ടിക്കുന്നതടക്കമുള്ള വ്യാചനിർമ്മിത ഉമ്മാമ്മക്കഥകൾ കൊണ്ട് മാത്രം വിടാതെപിടിച്ചുനിൽക്കുകയും കെട്ടിമറിയുകയും ചെയ്യുന്ന കളിദാസന്മാരടക്കമുള്ള ആർ എസ് എസ് പ്രചാരകരും യുക്തിവധ അസാന്മാർഗ്ഗികപ്രചാരകരും എന്നെസംബന്ധിച്ചിടത്തോളം തികച്ചും ദുഷ്ഠമുതലാളിത്ത ജനഭിന്നതാവൈറസ് വാഹക ഉല്പന്നങ്ങളോ ഉപോല്പന്നങ്ങളോ രോഗബാധിതരോ തന്നെയാണ്.



കാളീദാസൻ: അവിശ്വാസികളെ കാണിന്നിടത്തെല്ലാം വച്ച് തല്ലികൊല്ലുക.

ഈശ്വർദാസ്: ലോകത്തിലെല്ലായിടത്തേയുംദുഷ്ട്ടമുതലാളി
ത്തക്കുത്തകച്ചെകുത്താന്മാരിലുമുറച്ച ഒരു
പൊതുവിശ്വാസഭീതിയാണ് യദാർത്ഥ

ഇസ്ലാമികത.സർവ്വജനാവകാശ
സംരക്ഷണവും സത്യവുംസമത്വവുംനീതിയുമാണ് ഇസ്ലാം എന്നത് മറ്റാരേക്കാളും ഏറ്റവും തിരിച്ചറിഞ്ഞവരാണ് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ.അ
തുകൊണ്ടുതന്നെ തിന്മതടഞ്ഞു നന്മ
നിലനിർത്താൻ കൽപ്പിക്കുന്ന
ഇസ്ലാമികപ്രത്യയശാസ്ത്രം ചൂഷകരുടെ

ഏറ്റവും വലിയഭീഷണിയും,ഭീതി
നിശ്വാസവുമാണെക്കാലവും. മുഹമ്മദ്
തകർത്ത മദ്യരാജാക്കന്മാരും,കൊള്ളപ്പലിശക്കാരും,അ

സാന്മാർഗ്ഗികപ്രചാരകരുമടങ്ങിയ

ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ കഴിഞ്ഞകാലയാദാർഥ്യം അവരെ വല്ലാത്ത

ആശങ്കയിലുംഭീതിയിലുമാക്കുന്നുണ്ട്.
ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ

ചൂഷണം തകർത്ത്
സർവ്വജനാവകാശസമ്പത്തിന്റെ
സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംനീങ്ങി നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും
കൊണ്ട് സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം മറച്ചുവെക്കാൻ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർക്കു

കഴിഞ്ഞത് അവരുടെ കുതന്ത്രങ്ങളിൽ പിന്നീട് കുടുങ്ങിയ രാജാധികാര ദുർമോഹികളായ മുസ്ലിം സമൂഹത്തിലെ ചിലരിലൂടെ ചതിയിലൂടെയും വഞ്ചനയിലൂടെയും ഇസ്ലാമികസമൂഹത്തെ ചിന്നഭിന്നമാക്കിയതിനുശേഷമാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന സ്ഫോടനങ്ങൾ ഇസ്ലാമികതയിൽ ഇന്നാരോപിക്കുന്ന ഇവരുടെപൂർവ്വിക സ്ര് ഷ്ടിതന്നെയാണ് ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്നതും.

Unknown said...

@ ഈശ്വര്‍ദാസ്

നിങ്ങളുടേ വഴവഴവാക്കുകള്‍ കൊണ്ട് പറയാന്‍ ശ്രമിക്കുന്നത് എന്താണ് ?

ആഗോളമുതലാളിത്തം അടിച്ചേല്പിക്കുന്ന ഭീകരതയേക്കാള്‍ ഒട്ടും കുറവല്ല മതതീവ്രവാദികള്‍ അടിച്ചേല്പിക്കുന്ന ഭീകരത. ഇന്നിങ്ങനെ പച്ചവെള്ളം ചവച്ചുകുടിക്കുന്ന മട്ടില്‍ കാണുന്ന മതതീവ്രവാദിസംഘങ്ങള്‍ക്ക് അധികാരം കിട്ടിയ സ്ഥലങ്ങളിലൊക്കെ അവര്‍ ഭീകരത അഴിച്ചുവിട്ടിട്ടുണ്ട്. ഗുജറാത്തും അഫ്ഘാനും ഒക്കെ ഉദാഹരണം. ആര്‍.എസ്.എസ് ഭീകരതയെപ്പറ്റി വാചാലനാവുന്ന താങ്കള്‍ ലഷ്കര്‍, ജെയ്ഷെ-മുഹമ്മദ് എന്നീ ഭീകരസംഘങ്ങളെപ്പറ്റി മുണ്ടാന്‍ മറന്നുപോയതാണോ ?

ജാതീയമായും മതപരമായും മനുഷ്യനെ മുതലാളിത്തം ശത്രുക്കളാക്കുന്നു എന്ന് പറഞ്ഞ് നാക്കെടുക്കും മുമ്പ് എന്നെ അരുണ്‍ നായര്‍ എന്ന് ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുന്നു. ഞാന്‍ നായരാണെന്ന് ആരാ പറഞ്ഞത് ?

ജാതീയമായും മതപരമായും മനുഷ്യരെ ശത്രുക്കളാക്കുന്ന പെട്രോഡോളര്‍ മുതലാളിമാമന്മാരുടെ ശിങ്കിടിയാണ് താങ്കളും എന്നാണ് എനിക്ക് തോന്നുന്നത്.

മേലില്‍ മലയാളത്തില്‍ കമന്റിയാല്‍ ഉപകാരം

Ajith said...

Eashwaradas,

When has Islamists became such anti- imperialists as you are stating : an instance about the same.
yusuf al-qaradawi's edict on "why a muslim should confront communism " in the backdrop of Afghan jihad against Najibullah government (1979-89)has been translated and widely circulated circulated in kerala. Was it done by Zionist/imperialists in Kozhikode?

Can I request you to go through the article - "The Missing Introspection" by Sultan Shahin ,the editor of "NewAgeIslam".The content of the aticle is his oral statement to the Thirteenth session of UN Human Rights Council in Geneva on 16 March, 2010 .
Title :The Missing Introspection

link :http://outlookindia.com/article.aspx?264889

Ajith said...

Link : http://en.wikipedia.org/wiki/1971_Bangladesh_atrocities.

This speaks about the atrocities committed against the bangladeshi freedom fighters, and the figures stated are as follows
"3 million people were killed, 200,000 women raped, giving birth to thousands of war-babies". Those standing on trial before the War crimes tribunal are the leaders of Jamaat-e-Islami , who collaborated with Pakistani army in the name of preserving Islam & Islamic country (East Pakistan).

Bangladesh national dailies reported that the current government (Sheikh Hazeena)is facing pressure from Saudis to abandon the war crimes trial !!!!. So it the work of Imperialists?

Ajith said...

When Taliban captured power in Afghanistan (1997) ,after the public execution of Mohammed Najibullah. Only 3 countries in the world came forward to recognise the regime. Saudi Arabia, UAE, Pakistan. Rest of the Arab and muslim countries stayed away from doing so besides the "Imperialists".

How much have many of these countries improved ,if the petro- dollar were spend for Education and Health care instead of tunnelling into Madrasas breeding terror in poor muslim countries such as Afghanistan and Pakistan.

Finally its a carpet blame on US & Israel.

kaalidaasan said...

ലത്തീഫ്,

ഇതെന്റെ ഈ പോസ്റ്റിലെ ആദ്യത്തെയും അവസാനത്തെയും കമന്റാണ്. അതിന് എന്ത് വ്യാഖ്യാനം നല്‍കിയാലും വേണ്ടതില്ല. ഈ കമന്റ് കഷ്ണിച്ച് അവിയലാക്കിമാറ്റാനുള്ള സ്വാതന്ത്ര്യം കാളിദാസന് സന്തോഷ പൂര്‍വം വകവെച്ച് നല്‍കുന്നു.

കമന്റുകള്‍ ആദ്യത്തേതാണോ അവസാനത്തേതാണോ എന്ന കണക്ക് ഞാന്‍ എടുക്കാറില്ല. കമന്റിനെ കമന്റായിമാത്രമേ ഞാന്‍ കാണാറുള്ളു. ഞാന്‍ ഈ ബ്ളോഗിലെഴുതുന്നത് എന്റെ അഭിപ്രായം പ്രകടിപ്പിക്കാനാണ്. ലത്തീഫുള്‍പ്പടെയുള്ളവര്‍ അത് വായിച്ചാലും ഇല്ലെങ്കിലും കമന്റുകള്‍ എഴുതിയാലും ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം എഴുതും.

കഷണിച്ച് അവിയലക്കുമെന്ന പേടിയുള്ള മഹാന്‍മാര്‍ കമന്റ് എഴുതാനുള്ള സാഹസത്തിനു തുനിയരുത്. അല്ലെങ്കില്‍ വിഡ്ഢിത്തങ്ങളും പരസ്പര ബന്ധമില്ലാത്ത പ്രയോഗങ്ങളും നടത്തരുത്. അല്ലെങ്കില്‍ കുറഞ്ഞ പക്ഷം വിമര്‍ശനം വരുമ്പോള്‍ നിയന്ത്രണം വിടാതെയെങ്കിലുമിരിക്കുക. തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലേ മനസിലാക്കാവൂ എന്നും ശഠിക്കരുത്.

ഇടതുപക്ഷ ബുദ്ധിജീവി എന്നവകാശപ്പെടുന്ന ഒരു വ്യക്തി സഖറിയയെ കയ്യേറ്റം ചെയ്തത്, മുഴുവന്‍ മലയാളികളുടെയും കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ നടത്തിയ ഒരു ശ്രമത്തെ ഞാന്‍ കഷണം കഷണമായി തന്നെ വിമര്‍ശിച്ചു. അദ്ദേഹത്തെ ജി ജി എന്നു വിളിച്ചു ചുമലിലേറ്റിയിരുന്ന കുറച്ചു സഖാക്കള്‍ക്കത് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല. അ ഇഷ്ടക്കേടിപ്പോള്‍ ലത്തീഫുള്‍പ്പടെയുള്ള മുസ്ലിം തീവ്രവാദികള്‍ ഏറ്റെടുക്കുന്നു. അതു കൊണ്ട് സ്ഥാനത്തും അസ്ഥാനത്തും കഷണത്തിന്റെ കഥ പറയുന്നു. സംവാദത്തില്‍ നിരത്താന്‍ ന്യയങ്ങളില്ലാതെ വരുമ്പോഴുള്ള വെപ്രാളത്തിന്റെ വിലാപമായി ഈ പ്രയോഗം ഞാന്‍ ശരിക്കുമാസ്വദിക്കുന്നുണ്ട്. ചിന്തകനും പള്ളിക്കൊളവും ഇത് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ലത്തീഫും പറയുന്നു. ആത്മ വിശ്വാസമില്ലാത്തവരും താന്‍ പിടിച്ച മുയലിനു നാലു കൊമ്പ് എന്ന ദുശ്ശാഠ്യമുള്ളവരുമേ ഇതു പോലെയുള്ള ചെപ്പടി വിദ്യയില്‍ അഭയം തേടൂ. വിമര്‍ശനം പൊതുവെ ആരും ഇഷ്ടപ്പെടാറില്ല. അത് നേരിടാനുള്ള ചങ്കൂറ്റമുള്ളവര്‍ ഇതു പോലുള്ള തൊടു ന്യായങ്ങള്‍ പറയുകയുമില്ല.

അതു കൊണ്ട് താങ്കള്‍ ഉള്‍പ്പടെ ആരെഴുതുന്ന അവിയലിലേയും ചീഞ്ഞ കഷണങ്ങളെ ഞാന്‍ ചികഞ്ഞെടുത്തെന്നു വരും. അത് കാണുമ്പോള്‍ കരച്ചില്‍ വരുന്നവര്‍ ചീഞ്ഞ കഷണങ്ങള്‍ ഒഴിവാക്കി അവിയല്‍ കമന്റുകള്‍ എഴുതുക.

ചില ചന്തപ്പെണ്ണുങ്ങള്‍ വഴക്കടിക്കുമ്പോള്‍ പറയാറുള്ള ഇതു പോലെയുള്ള തറ വര്‍ത്തമാനം ലത്തീഫിനു തുടരാം. മറ്റുള്ളവര്‍ക്കും.

kaalidaasan said...

ലത്തീഫ്,

കാളിദാസനും ഇ.എ.ജബ്ബാറും പരിചയപ്പെടുത്തുന്നതാണ് ഇസ്‌ലാമും ഖുര്‍ആനുമെങ്കില്‍ അവ രണ്ടിനേയും നിങ്ങളെക്കാള്‍ വെറുക്കുക ഞാനായിരിക്കും, എന്നെ പോലെ അതില്‍ വിശ്വാസമര്‍പ്പിച്ച ലോകമുസ്‌ലിം ജനതയായിരിക്കും.

കാളിദാസനും ജബ്ബാറും പരിചയപ്പെടുത്തുന്ന ഖുറാനെന്ന ഒരു ഖുറാനുമില്ല. ലത്തീഫൊക്കെ ബൈബിളും തോറയും തിരുത്തി എന്നു പറയുന്നപോലെ ഖുറാനാരെങ്കിലും തിരുത്തി എന്നു പറയറില്ല. മുസ്ലിങ്ങള്‍ ദൈവീകമെന്നു അവകാശപ്പെടുന്ന അതിലെ കാര്യങ്ങള്‍ മാത്രമേ കാളിദാനും ജബാറും വിമര്‍ശിച്ചിട്ടുള്ളു.

മൊഹമ്മദ് എന്ന ഇസ്ലാം മത സ്ഥാപകന്‍ യഹൂദമതവും ക്രിസ്തുമതവും ഉള്‍പ്പെടുത്തി അറബികളുടെ ചില ആചാരങ്ങളില്‍ മാറ്റം വരുത്തി പറഞ്ഞതും ചെയ്തതുമായ ചില വിഡ്ഢിത്തങ്ങളും കൂട്ടിച്ചെര്‍ത്ത് എഴുതിയുണ്ടാക്കിയ ഖുറാനേയുള്ളു. അത് ദൈവം ഇറക്കികൊടുത്തതാണെന്ന ഒരു ഉഡായിപ്പും പ്രചരിപ്പിച്ചു. ഒരേ കാര്യം നൂറു തരത്തില്‍ ഖുറാന്‍ എന്ന മതപുസ്തകത്തിലേ കാണു. വിഭ്രമാത്മക മനസുള്ള ഒരു വ്യക്തിയേ ഒരു കാര്യം പല രിതികളില്‍ പറയൂ. തീവ്ര മുസ്ലിം വിശ്വാസിയായതു കൊണ്ട് ലത്തീഫിന്‌ ഖുറാനിലെ അസംബന്ധങ്ങളും ഭീകരതകളും വൃ ത്തികേടുകളും അംഗീകരിക്കാനാകുന്നില്ല. ജബ്ബാറിനേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് ഖുറാനിലെ വൈരുധ്യങ്ങളും ഭീകരതകളും അസംബന്ധങ്ങളും മനസിലാക്കാന്‍ ആയി. അതവര്‍ പരസ്യമായി പറയുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ ചീത്ത വിളിച്ചിട്ടു കാര്യമില്ല.
താങ്കള്‍ മറ്റൊരിടത്ത് പറഞ്നു, ജബ്ബാര്‍ ആത്മാര്‍ഥതയുള്ള ആളാണെന്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ അദ്ദേഹം പറയുന്നത് അംഗീകരിക്കയല്ലേ ചെയ്യേണ്ടത്.

kaalidaasan said...

ലത്തീഫ്,

തിന്മയെയും അതിരുകവിച്ചിലിനെയും ഇത്രയേറെ വെറുക്കാനും മാറിനില്‍ക്കാനും പഠിപ്പിക്കുന്ന ഒരു തത്വസംഹിതയോ ഗ്രന്ഥമോ ലോകത്ത് വെറെയില്ല

അത് ലത്തീഫിന്റെ അഭിപ്രായം. പരിഷ്കൃത സമൂഹം തിന്മയെന്നു കരുതുന്ന പലതും ഖുറാനെന്ന പുസ്തകത്തിലുണ്ട്. ബിന്‍ ലാദന്‍ മുതല്‍ മദനി വരെയുള്ള ഭീകരരും തീവ്രവാദികളും നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ഖുറാനേ തന്നെയാണുപയോഗിക്കുന്നത്. ഇസ്ലാം ഇന്ന് ലോകത്തേറ്റവും വെറുക്കപ്പെട്ട തത്വ സംഹിതയായത് അതിനെ പിന്തുടരുന്ന കുറച്ചു പേര്‍ ചെയ്യുന്ന പ്രവര്‍ത്തി മൂലമല്ലേ.

തിന്മയെയും അതിരു കവിച്ചലിനേയും വെറുക്കുന്നു എന്ന് ലത്തീഫവകാശപ്പെടുന്ന അതേ അവേശത്തോടെ തിന്മയേയും അതിരു കവിച്ചലിനേയും അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അന്ധവിശ്വാസം കാരണം ലത്തീഫിനതു തിരിച്ചറിയാനാകുന്നില്ല. പക്ഷെ എനിക്കാകുന്നുണ്ട്. അതുകൊണ്ടാണതിനെ ഒരു നപുംസക തത്വ സംഹിത എന്നു ഞാന്‍ വിളിക്കുന്നത്. അവിശ്വാസികളെ കഴുത്തു വെട്ടികൊല്ലണമെനും കെട്ടിപ്പിടിക്കണമെന്നും അവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ അനുവദിക്കണമെനും ഒരേ ശ്വാസത്തില്‍ പറയുന്ന ഒരു വൃത്തികേടിനെ നപുംസകം എന്നേ ഞാന്‍ വിളിക്കൂ. ഇതുപോലെയുള്ള വിഷയത്തില്‍ സുബോധമുള്ള ഒരു വ്യക്തി ഏതെങ്കിലുമൊരു നിലപാടേ എടുക്കൂ. അതിനെ മഹത്തായ തത്വ സംഹിത എന്നു പറയുന്നത് നാണക്കേടല്ലേ ലത്തീഫ്?

ഒരു ജീവിയേയും ഉപദ്രവിക്കരുത് എന്നു പറയുന്നതിലും
മഹത്തായ എന്താണു ഖുറാനിലുള്ളത് ലത്തീഫേ?

kaalidaasan said...

ലത്തീഫ്,

എല്ലാ വൃത്തികേടുകളും ഇസ്‌ലാമിന്റെതാണ് എന്ന് വരുത്തിതീര്‍ക്കുകയും വല്ല നന്മയുമുണ്ടെങ്കില്‍ അത് സാമൂഹ്യപുരോഗതിയുടെയും മതങ്ങളെ കയ്യൊഴിച്ചതിന്റെ ഫലമാണെന്നും പ്രചരിപ്പിക്കുന്നത് യഥാര്‍ഥമതത്തെ അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്.

എല്ലാ വൃത്തികേടുകളും ഇസ്‌ലാമിന്റെതാണ് എന്ന് ആരും വരുത്തിതീര്‍ക്കുന്നില്ല. പക്ഷെ പല വൃത്തികേടുകളും ഇസ്ലാമിന്റേതായിട്ടുണ്ട്. മുഖം മൂടി നടക്കാന്‍ അവകാശം വേണമെന്നു ശഠിക്കുക, നിരപരാധികളെ കൊന്നൊടുക്കുക, അവിശ്വാസികളെ വെറുക്കുക, പ്രത്യേക അവകാശങ്ങള്‍ വേണമെനു ശഠിക്കുക തുടങ്ങിയ വൃത്തികേടുകള്‍ ഇസ്ലാമിന്റേതു തന്നെയാണ്. ഇതിനൊക്കെ ഖുറാനില്‍ ന്യായീകരണങ്ങളുണ്ട്. അത് മറ്റുള്ളവര്‍ പറയുമ്പോള്‍ അരിശപ്പെട്ടിട്ട് കാര്യമില്ല.

മതങ്ങള്‍ നന്മയുണ്ടാക്കുനതിനെ ആരും വെറുക്കുന്നില്ല. പക്ഷെ ഇസ്ലാം പോലുള്ള മതങ്ങളുണ്ടാക്കുന്ന തിന്മയെ വെറുക്കുന്നു. മധ്യ ശതകങ്ങളില്‍ അനേകരെ ക്രിസ്തു മതത്തിന്റെ പേരില്‍ കൊന്നൊടുക്കിയതിനെയും ഇപ്പോള്‍ ഇസ്ലാമിന്റെ പേരില്‍ അനേകരെ കൊന്നൊടുക്കുന്നതിനെയും ആളുകള്‍ വെറുക്കുന്നത് അതു കൊണ്ടാണ്. ലത്തീഫൊക്കെ അതിന്റെ നേരെ കണ്ണടച്ചാലൊന്നും അതില്ലാതാവില്ല.

ഇസ്ലാം സമൂഹ്യ പുരോഗതി വരുത്തും എന്നവകാശപ്പെടുകയാണെങ്കില്‍ മുസ്ലിങ്ങള്‍ പുരോഗതി പ്രാപിച്ച സമൂഹം ആകേണ്ടിയിരുന്നു. പക്ഷെ യാധാര്‍ത്ഥ്യം നേരെ മറിച്ചും. ഇസ്ലാമിക സമൂഹമിന്നും ജീവിക്കുന്നത് മൊഹമ്മദ് ജീവിച്ച കാലഘട്ടത്തിലാണ്. അല്‍പ്പം പുരോഗതി പ്രപിച്ചു എന്നു പറയുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പടിഞ്ഞാറിന്റെ പുരോഗതി പെട്രോ ഡോളര്‍ വാങ്ങി ഇറക്കുമതി ചെയ്തും ആണ്.

സോമാലിയ അഫ്ഘാനിസ്ഥാന്‍ പകിസ്ഥാന്‍ തുടങ്ങിയ ഇടങ്ങള്‍ കന്നുകാലി ചന്തകളേക്കാള്‍ കഷ്ടമല്ലേ? ഇവിടെയൊക്കെ ഇസ്ലാമിക വ്യവസ്ഥകളാണു നിലവിലുള്ളതും. പടിഞ്ഞാറന്‍ നടുകളില്‍ മതം സാമൂഹ്യ രംഗം നിയന്ത്രിച്ചിരുന്നപ്പോള്‍ അവിടെയും ഇതു പോലെയുള്ള അസംബന്ധങ്ങളുണ്ടായിരുനു. ആ നുകം ജനങ്ങള്‍ എടുത്തു മാറ്റിയപ്പോള്‍ സാമൂഹ്യ പുരോഗതി അവിടെ ഉണ്ടായി. അതൊക്കെ മറ്റുള്ളവര്‍ ചൂണ്ടിക്കാണികുമ്പോള്‍ നിയന്ത്രണം വിടാതെ അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ലത്തീഫിനാകുന്നില്ല. അതിന്റെ കാരണം അന്ധവിശ്വാസവും.

ഇസ്ലാം എന്ന യധര്‍ത്ഥ മതത്തെ ഖുറാന്‍ വയിച്ച് അറിയാന്‍ ശ്രമിച്ചാല്‍ അതിനെ ആരും വെറുത്തു പോകും ലത്തീഫേ. ബിന്‍ ലാദന്‍ പോലുള്ളവരുടെ പ്രവര്‍ത്തികളും കൂടെ ആകുമ്പോള്‍ ആ വെറുപ്പ് ഇരട്ടിക്കും. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഈ വൃത്തിക്കേടൊക്കെ എഴുതിവച്ച മൊഹമ്മദും അതിനെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നവരുമാണതിനുത്തരവാദികള്‍.

kaalidaasan said...

ലത്തീഫ്,

ഒരു ചെറിയ വിഭാഗം തൊടുപുഴയില്‍ അക്രമത്തിന് മുതിര്‍ന്നു. അതിന് അവരെ പ്രേരിപ്പിച്ചത് മതം തന്നെ എന്നംഗീകരിക്കാം. മതത്തിലുള്ള വിചാരത്തെക്കാള്‍ വൈകാരികമായ വിശ്വാസം. അതെ സമയം അവിടെ സംയമനം പാലിച്ച മുഖ്യാധാരാ മുസ്‌ലിം സംഘടനകളുടെ പ്രേരകമെന്താണ് എന്നാണ് കാളിദാസന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതല്ലേ കാളിദാസാ കണ്ണടച്ചിരുട്ടാക്കല്‍.


ചെറിയ വിഭാഗം അക്രമത്തിനു മുതിര്‍ന്നു എന്നത് വൈകാരിക വിശ്വാസം എന്നതല്ലേ ശരിയായ കണ്ണടച്ചിരുട്ടാക്കല്‍. വൈകാരിക വിശ്വാസമല്ല അത്. ശരിയായ മത വിശ്വസമാണത്. ലത്തീഫൊക്കെ അതിനെ ലഘൂകരിക്കാന്‍ ശ്രമിച്ചിട്ടൊന്നും കാര്യമില്ല. ലോകത്തെവിടെയെങ്കിലും മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിരപരാധികളെ ബോംബ് വച്ച് കൊല്ലുന്നത് വൈകാരിക വിശ്വാസമല്ല. ശരിയായ ഖുറാനടിസ്ഥാനമാക്കിയുള്ള വിശ്വാസമാണ്. പ്രവാചകനെ വിമര്‍ശിക്കാന്‍ പാടില്ല എന്നത് വെറും വൈകാരികമായ വിശ്വാസമല്ല. യധാര്‍ത്ഥ ഇസ്ലാം വിശ്വാസമാണ്.ആ വിശ്വാസം കാരണമാണു ചിലര്‍ തൊടുപുഴയില്‍ അക്രമത്തിനു മുതിര്‍ന്നത്.

തൊടുപുഴയില്‍ ചില മുസ്ലിം തീവ്രവദികള്‍ അക്രത്തിനു മുതിര്‍ന്നു എന്ന് ലത്തീഫിനു മനസിലായല്ലോ. പക്ഷെ ഈശ്വരദാസ് എന്ന ബുദ്ധി വികസിക്കാത്ത ജീവിക്ക് അതിപ്പോഴും മനസിലായിട്ടില്ല. അത് പറയുന്നത് ആര്‍ എസ് എസുകാര്‍ അക്രമത്തിനു മുതിര്‍ന്നു. മുസ്ലിം ഐക്യവേദി അത് ഒഴിവാക്കി എന്നാണ്. പൂര്‍ണ്ണ മുസ്ലിമല്ലാത്ത ആ ജീവിക്ക് പൂര്‍ണ്ണ വളര്‍ച്ചയും ആയിട്ടില്ല. പള്ളിക്കൊളവും ചിന്തകനും മറ്റനേകം പേരും അത് പറയുന്നു. എന്നേപ്പോലുളവര്‍ ഏത് വിശ്വസിക്കണം?

ആര്‍ക്കും വ്യക്തമായി മനസിലാക്കാവുന്ന ഇക്കാര്യത്തില്‍ എന്തു കൊണ്ട് മുസ്ലിങ്ങള്‍ക്ക് വിരുദ്ധാഭിപ്രായം ​ഉണ്ടാകുന്നു. അതിന്റ കാരണം യധാര്‍ത്ഥ ഇസ്ലാം വിശാസം തന്നെ. ഖുറാനിലും ഒരേ സംഗതി പരസ്പര വിരുദ്ധമായി പല പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കുരുടന്‍ ആനയെ കാണുന്നതു പോലെയാണു മുസ്ലിങ്ങള്‍ പലതും വ്യഖ്യാനിക്കുന്നത്. മുഖം മൂടി പര്‍ദ്ദ ഇടുന്നതിനെ പകുതി ഇമാമുമാര്‍ അനുകൂലിച്ചു എന്നും പകുതി എതിര്‍ത്തു എന്നും ലത്തീഫു തന്നെ പറഞ്ഞില്ലേ. പക്ഷെ വാസ്തവമെന്താണ്? ജമയത്തേ ഇസ്ലാമിയുടെ വെബ് സൈറ്റിലെ ഖുറാനില്‍ വിശ്വാസിനികളെല്ലാം മുഖം മൂടണമെന്ന് അള്ളാ പറഞ്ഞതായി രേഖപെടുത്തിയിട്ടില്ലേ? അപ്പോള്‍ ആരു പറയുന്നതാണു യധാര്‍ത്ഥ ഇസ്ലാമിക വിശ്വാസം? ലത്തീഫു പറയുന്നതോ സുപ്രീം കോടതി വരെ കേസിനു പോയ വ്യക്തി പറയുന്നതോ. കണ്ണു തുറന്നു കാണൂ മനസിലാക്കൂ ലത്തീഫേ? ലത്തീഫ് വളച്ചൊടിക്കാന്‍ ശ്രമിച്ചാലൊന്നും സത്യം മറ്റൊന്നാകില്ല. ലത്തീഫൊക്കെ കണ്ണടച്ചാല്‍ ഇരുട്ടാകില്ല.


തൊടുപുഴയില്‍ സംയമനം പാലിച്ച മുഖ്യാധാരാ മുസ്‌ലിം സംഘടനകളുടെ പ്രേരകമെന്താണ് എന്നതിനേപ്പറ്റി ഞാന്‍ എന്റെ അഭിപ്രായം എഴുതിയല്ലോ. മുസ്ലിം ലീഗുള്‍പ്പടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിച്ചത് ശ്ലാഘനീയമായ രീതിയിലാണ്. ഇനി അത് ഖുറാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നു ലത്തീഫ് പറഞ്ഞാല്‍ അതിനെ ഞാന്‍ അംഗീകരിക്കില്ല. സമാനമായ സാഹചര്യങ്ങളില്‍ ഭൂരിഭാഗം മറ്റ് മത വിശ്വാസികളും അതേ ചെയ്യൂ. അത് സമൂഹത്തിന്റെ പൊതുവായ വികാരമാണ്, ഇസ്ലാമിന്റെ പ്രത്യേകമായുള്ളതല്ല.

kaalidaasan said...

അര്‍ഥം മാറില്ല പശ്ചാത്തലം മാറും. അത് കൊണ്ടാണ് "ചുരുങ്ങിയ പക്ഷം രണ്ടു പരഗ്രാഫ് ആയിട്ടെങ്കിലും കൊടുക്കാമായിരുന്നു" എന്ന് എഴുതിയത്

നൌഷാദിന്റെ വാദം എനിക്ക് ഒട്ടും പിടികിട്ടുന്നില്ല.

നൌഷാദ് ഒരു പാരഗ്രാഫില്‍ എഴുതിയത് ഞാനിവിടെ കോപ്പി ചെയ്യട്ടേ.

എന്നാല്‍ ഉച്ചയോടു കൂടി തൊടുപുഴയില്‍ ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? .
(ആധികാരികമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ,മുജാഹിദ്‌ ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )
ഇവരുടെ നേതൃത്വത്തില്‍ പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം,
വാഹനങ്ങള്‍ തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള്‍ .കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഇവര്‍ക്കാഗ്രഹമില്ല .ഒന്നോ രണ്ടോ പേരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ തമ്മില്‍ തല്ലി ചാകണമെന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌മാര്‍
എന്ന് ഇവര്‍ പറയുന്നവരുടെ ആഗ്രഹം പൂര്തീകരിക്കരിക്കലാണ് ഈ ഇരുട്ടിന്റെ സന്തതികളുടെ ലക്‌ഷ്യം .



ഇവിടെ പരാമര്‍ശിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏജന്റുമാര്‍ തന്നെയല്ലേ പിന്നീടു പരാമര്‍ശിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏജന്റുമാര്‍. ഈ രണ്ടു പരാമര്‍ശങ്ങളും വ്യത്യസ്ഥ ഏജന്റുമാരേ ഉദേശിച്ചാണെങ്കില്‍ നൌഷാദിന്റെ പരാതിയെ ഞാന്‍ അംഗീകരിക്കുമായിരുന്നു. അതല്ലെങ്കില്‍ തല്ക്കലം അതിനു സാധിക്കില്ല എന്നറിയിക്കട്ടേ.

അതുകൊണ്ട് രണ്ട് ഏജന്റുമാരുടെയും പശ്ചത്തലങ്ങള്‍ ഒന്ന് വിശദീകരിക്കാമോ?

Unknown said...

വ്യാച മുഖ മൂടികളണിഞ്ഞ് ബ്ലോഗുകളിലൂടെ ജനഭിന്നതാ മാരകവൈറസ് പ്രവഹിപ്പിക്കുന്ന ദുഷ്ഠമുതലാളിത്ത ആർ എസ് എസ് ഭീകര പ്രചാരകരായ കാളീദാസരുണാദികൾ മിസൈലുകൊണ്ട് ആകാശത്തിനോട്ടയിടാമെന്ന മൂഡ്ഠ വികാരത്തിലാണ്,തങ്ങളുടെ തനിനിറം പുറത്താകാതിരിക്കാൻ, ഇസ്ലാമികമായി പ്രതികരിക്കുന്ന പക്വതയും പാകതയും മാന്യതയുമുള്ള ബ്ലോഗർമാരെ തീവ്രവാദികളെന്നു വിളിച്ചു കൊണ്ടേയിരിക്കുന്നത്.ഇസ്ലാമിക ബ്ലോഗർ മാരാരും തന്നെ കാളീദാസ അരുണാധികകളേപ്പോലെ വ്യാച മുഖമൂടി ബ്ലോഗുകൾ പ്രസിദ്ധീകരിക്കുന്നില്ല.
താടി ഇസ്ലാമികതയിൽ നിർബന്ധമല്ലെന്ന ഉത്തമ വിശ്വാസത്തോടെ തന്നെ പറയട്ടെ,താടിയെ സത്വമായും ചെകുത്താൻ പ്രതീകമായും അവതരിപ്പിക്കുന്ന നിങ്ങളെപ്പോലെ, കോൺഗ്രസ് മുഖമൂടിയിട്ട കിരാതഭീകര ആർ എസ് എസുകാർ തന്നെയായിരുന്നു, സിക്കുസമൂഹത്തിലെ ഇതേപോലെ തന്നെ താടി വച്ച നൂറുകണക്കിന് പാവം സിക്കുകാരെ കൊത്തിനുറുക്കി കത്തിച്ചുകൊന്നവർ, പുരകത്തുമ്പോൾ വെള്ളമെന്ന വ്യാചേന പെട്രോൾ ഒഴിക്കുന്ന യദാർത്ഥ ഭീകര സത്വങ്ങൾ.അന്നു മനപ്പാഠമാക്കിയത് മറക്കാതിരിക്കാൻ കേരളത്തിൽ തൊടുപുഴയിലൂടെ ഒന്നോർമ്മപുതുക്കാൻ ശ്രമിച്ച ആർ എസ് എസ് അണിയറനാടകം പൊളിഞ്ഞ യുക്തിവധ മുഖമൂടിയണിഞ്ഞ ആർ എസ് എസ് പ്രചാരക കാളീദാസരുണാധികളുടെ നൈരാശ്യം ഇനി എത്ര ബ്ലോഗ് പോസ്റ്റിയാലാണാവോതീരുക?
ദൈവത്തേയോ പ്രവാചകരേയോ വിശുദ്ധ ഗ്രന്ഥങ്ങളേയോ മഹദ് വ്യക്തികളേയോ അവഹേളിക്കുന്ന്തുകൊണ്ടൊന്നും ഇസ്ലാമിക ആദർശങ്ങൾക്ക് ഒരു പോറലു പോലുമേല്പിക്കാനാവില്ല എന്ന ഉത്ത ബോദ്ധ്യത്തോടെ തന്നെചൊദിക്കട്ടെ,ജനഭിന്നതാവൈറസ് സഭയിലെ അദ്ധ്യാപകമുഖ മൂടിയിട്ട ഒരു ആർ എസ് എസ് ചിന്നവീട്ടുകാരൻ ജനഭിന്നതക്കുപകരിക്കുംവിധം കുടിലസൂത്രങ്ങൾ തന്റെ വിദ്ധ്യാർത്ഥികളിൽ പരീക്ഷണങ്ങളിലൂടെ അടിച്ചേൽ‌പ്പിക്കാൻ ശ്രമീക്കുന്നതിനെ നിലവിലുള്ള ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ കരുതിക്കൂട്ടി കലാപമാക്കാൻ ശ്രമിക്കുന്നതിന്റെ നിജസ്ഥിതി എന്താണ്? ഞമ്മന്റെ പരീക്ഷപേപ്പർ പദ്ധതി പരമാവധി വിജയിപ്പിക്കുക ഒപ്പം ഞമ്മന്റെ ആളെ വെള്ളപൂശി രക്ഷിക്കുക എന്ന ആർ എസ് എസ് ഭീകരകുബുദ്ധിതന്നെ.പഴയ സിക്കുവിരുദ്ധ കൊലാപ സ്റ്റയിലിൽ.ആർ എസ് എസ് ഭീകര പ്രചാരക കാളീദസാരുണാധികൾക്ക് തൊടുപുഴയിൽ നടക്കാതെ പോയ കൊലാപത്തിന്റെ ആധികളാണ് ഈ ബ്ലോഗിലൂടെ വിടുന്ന നൈരാശ്യ നിശ്വാസങ്ങൾ.ഏതൊക്കെ മുഖമൂടിയണിഞ്ഞാലും എത്രകനത്തിൽ എന്തൊക്കെ മേക്കപ്പിട്ടാലും ആർ എസ് എസ് ഭീകര പ്രചാരക കാളീദാസരണാധികളുടെ മനുഷ്യരക്തം ഇറ്റിറ്റു വീഴുന്ന തേറ്റപ്പല്ലുകൾ പുറത്തുകാണുന്നത്, സ്വയം തിരിച്ചറിയാൻ കഴിയാത്തവണ്ണം മനസ്സുകളിൽ പാപക്കറ വളർന്നതു കൊണ്ടാണ്.സിക്ക് വിരുദ്ധ കൊലാപം നൊട്ടിനുണഞ്ഞ് പാത്തു പതുങ്ങിവന്ന് വലിഞ്ഞിഴഞ്ഞുപൊയ ആർ എസ് എസ് ഭീകരരെ ഹിന്ദുക്കളാക്കാൻ ശ്രമിക്കുന്ന വികടവിക്രിയകൾ ആർ എസ് എസ് ഭീകര പ്രചാരകർ ഭംഗ്യന്തരേണ കൊണ്ടാടുമ്പോഴും,ചിലരെ തോളിൽ തട്ടി പ്രശംസിക്കുന്ന ഭാവേന മൊത്തത്തിൽ കഴുത്തുമുറുക്കിക്കൊല്ലുന്ന അവതരണ വൈക്ര് തത്തിനിടയിൽ കാളീദാസരുണാധികൾ സ്വയം വിളിച്ചുപറയുന്നു,തങ്ങൾ ആർ എസ് എസ് ഭീകര പ്രചാരകരാണെന്ന്.

Baiju Elikkattoor said...

ESWARdas, it seems you hardly have control on your bladder (urinary). It is wetting all over the blog! You had better consult kaalidaasan who is a doctor and can cure you!! Don't wait, it is really stinking...!!!!!

kaalidaasan said...

ഖുര്‍ആനെയും ഇസ്‌ലാമിനെയും അപക്വമായ വായനക്ക് വിധേയമാക്കിയതാണ് താങ്കളും ജബ്ബാറും. നേര്‍ക്ക് നേരെ വായിക്കാന്‍ ശ്രമിച്ചാല്‍ വാണിദാസ് എളയാവൂരിനെപ്പോലെ താങ്കള്‍ക്കും ലഭിക്കുന്ന ഉത്തരം മറ്റൊരു തരത്തിലായേക്കാം. പക്ഷെ അതിന് താങ്കള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

നേര്‍ക്കു നേരെ വായിച്ചപ്പോള്‍ എനിക്ക് മനസിലായതാണ്‌ മുസ്ലിം വിശ്വാസിനികള്‍ മുഖം മറച്ചു നടക്കണമെന്ന്. അത് ഞാന്‍ പറഞ്ഞപ്പോള്‍ ലത്തീഫുള്‍പ്പടെയുള്ളവര്‍ അത് നിഷേധിച്ചു. . പക്ഷെ ഖുറാനില്‍ ഇങ്ങനെ കാണുന്നു.


http://www.jihkerala.org/htm/malayalam/Quran_Bashyam/33-ahsab/33-ahsab.htm

59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.20 അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.21 അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.

അതിന്റെ വിശദീകരണം അവിടെ കൊടുത്തിരിക്കുന്നതിങ്ങനെ.

20. അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.

നേര്‍ക്കുനേരെ വായിച്ച മലയാളി മത പണ്ഡിതര്‍ പറയുന്നു, മുഖം മറച്ച് നടക്കണമെന്ന് ഖുറാനില്‍ അള്ളാഹു പറഞ്ഞിട്ടുണ്ടെന്ന്. വാണിദാസും ലത്തീഫും ഖുറാന്‍ നേര്‍ക്കുനേരെയല്ല വായിച്ചതെന്നല്ലേ അത് തെളിയിക്കുന്നത്? നിങ്ങള്‍ നടത്തുന്ന നേര്‍ക്കു നേരെയുള്ള ഇതു പോലെയുള്ള വായന ഞാനും നടത്തണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുമ്പ് താങ്കളൊക്കെ നേര്‍ക്കു നേരെ വായിക്കാന്‍ ആദ്യം പഠിക്കുക.

kaalidaasan said...

ഇസ്‌ലാം അസൂയകലര്‍ന്ന ഇത്തരം പരിഹാസങ്ങളെയും കള്ളപ്രചരണങ്ങളെയും മറികടന്നാണ് 1400 ന് ശേഷവും സുമനസ്സുകളെ കീഴടക്കുന്നത്. അതിനിയും അതിന്റെ ജൈത്രയാത്ര അഭംഗുരം തുടരുക തന്നെ ചെയ്യും.

ലത്തീഫിനൊക്കെ എന്തു ശുഭാപ്തി വിശ്വാസം പുലര്‍ത്താനും അവകാശമുണ്ട്. ഇസ്ലാം ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന തൊടുപുഴയില്‍ കണ്ടതു പോലുള്ള ജൈത്ര യാത്ര അഭംഗുരം തുടരില്ല. അതിനു സാക്ഷിയാണ്, അഘാനിസ്ഥാനും ഇറാക്കും പാകിസ്ഥാനുമൊക്കെ. പെട്രോഡോളറിന്റെ ഉറവ വറ്റുമ്പോള്‍ ഇപ്പോഴത്തെ ഈ ഭീകരയാത്രയും അവസാനിക്കും. പെട്രോഡോളര്‍ താങ്ങാനുണ്ടായിട്ടും തലിബാനെന്ന ഭീകര സത്വത്തിനല്‍പ്പായുസായിരുന്നു. വെറുപ്പിന്റെ തത്വശാത്രത്തിനധികം ആയുണ്ടാകില്ല. അന്യ മതവിദ്വേഷവും വെറുപ്പും ഖുറാനില്‍ നിന്നും മാറ്റി ശുദ്ധീകരിച്ച് അതിനെ സംസ്കരിച്ചാല്‍ ജത്രയാത്രക്ക് സാധ്യതയുണ്ട്.

Anonymous said...

mr. kaalidaasan

നായിന്റെ മോനേ ന്നാണോ നീയൊക്കെ നിന്റെ അപ്പനെ വിളിക്കുന്നത് ?അല്ലല്ലോ

കൂണുപോലെ മുളച്ച് പൊന്തിയ ഏത് സഭയുടെ ആ‍ളാണു നീ എന്ന് മാത്രം പറഞ്ഞാൽ മതി

kaalidaasan said...

ജോക്കറെ,


ഹരേ വാ, എന്തു നല്ല ഭാഷ, എന്തോരു സാഹിത്യം, എന്തൊരു എളിമ, എത്ര ശുദ്ധമായ ഭാഷ. ഇത് കണ്ട്റ്റാരെങ്കിലും പ്രകോപിതരായാല്‍ അവരാണ് കുറ്റവാളികള്‍.


ചോദ്യത്തിലെ സാഹിത്യവും ഭാഷയും എളിമയുമാണു വിഷയമെങ്കില്‍ അതിന്റെ പേരില്‍ എതിര്‍ക്കൂ ജോക്കറെ. എന്തിനാണ്‌ അള്ളായേയും മൊഹമ്മദ് നബിയേയും മതത്തെയുമൊക്കെ ഇതില്‍ വലിച്ചിഴച്ച് കൊണ്ടു വരുന്നത്?

ഏതോ ഒരു മൊഹമ്മദ് പടച്ചോനെ വിളിച്ചാല്‍ ഉടനെ അത് മൊഹമ്മദ് നബിയാണെന്നു മനസിലാക്കി കലാപം നടത്തനുദ്ദേശിക്കുന്നവരെ തീര്‍ച്ചയായും എന്റെ ഭരണത്തില്‍ ഞാന്‍ ഒലത്തുക തന്നെ ചെയ്യും.അതില്‍ യതൊരു |സംശയവും വേണ്ട.

kaalidaasan said...

നായിന്റെ മോനേ ന്നാണോ നീയൊക്കെ നിന്റെ അപ്പനെ വിളിക്കുന്നത് ?അല്ലല്ലോ

കൂണുപോലെ മുളച്ച് പൊന്തിയ ഏത് സഭയുടെ ആ‍ളാണു നീ എന്ന് മാത്രം പറഞ്ഞാൽ മതി.


എന്താണു എ കെ താങ്കളുടെ ദൈവമായ അള്ളായേപ്പറ്റി താങ്കള്‍ മനസിലാക്കിയത്? അദ്ദേഹമാണല്ലോ എല്ലാം ഉണ്ടാക്കിയത്. ഭഷയും വാക്കുകളുമുള്‍പ്പടെ. നായിന്റെ മോന്‍ എന്ന ആ വാക്കും അപ്പോള്‍ അള്ളായുടെ നിര്‍മ്മിതിയല്ലേ. അള്ളാ ഉണ്ടാക്കിയ ഒരു വാക്ക് അള്ളാക്കു പ്രയോഗിക്കാന്‍ പാടില്ലേ.
എ കെ എന്ന മുസ്ലിമിനു മാത്രമുപയോഗിക്കന്‍ വേണ്ടിയാണോ നായിന്റെ മോന്‍ എന്ന വക്ക് അള്ളാ ഉണ്ടാക്കിയത്?

എല്ലാ സഭകളും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏജന്റുമാരാണെന്നല്ലേ താങ്കളുടെ നേതാക്കള്‍ പറയുന്നത്. പിന്നെ ഏത് സഭയണെന്നറിഞ്ഞിട്ട് എന്തിനാണ്, മൊഹമ്മദ് പറഞ്ഞ പോലെ കുരിശില്‍ തറക്കാനാണോ?

SimhaValan said...

ഈശ്വർദാസ്‌ എന്നയാളുടെ പ്രതികരണങൾക്ക്‌ കെ.എസ്‌ ഇ ബി പോസ്റ്റിലും മതിലുകളിലും
ജീവിക്കുന്ന എസ്‌.ഡി.പി.ഐ,എൻ ഡി എഫ്‌ ചുവരെഴുത്തുകളുമായി നല്ല സാമ്യം.
സംശയിക്കാനൊന്നുമില്ല
ഇത്‌ അതു തന്നെ സാധനം.
തലച്ചോറ്‌ പണയത്തിന് കൊടുത്ത ഒരു നിഷ്കളങ്കൻ.
ചാവേറുകൾ ഉണ്ടാകുന്നത്‌ ഇങനെയൊക്കെയാണ്.
മസ്തികപ്രക്ഷാളനത്തിന്റെ ചാവേർ സാധ്യതകൾ അപാരം

SimhaValan said...
This comment has been removed by the author.
SimhaValan said...

pls watch my blog
http://sailentvalley.blogspot.com/

Unknown said...

സ്വന്തം പ്രൊഫൈല്‍ പോലും ഇല്ലാത്ത ഒരു “ജനാധിപത്യവാതി” വ്യാച മുഖ മൂടികളണിഞ്ഞ് ബ്ലോഗുകളിലൂടെ ജനഭിന്നതാ മാരകവൈറസ് പ്രവഹിപ്പിക്കുന്ന ദുഷ്ഠമുതലാളിത്ത ആർ എസ് എസ് ഭീകര പ്രചാരകരായ കാളീദാസരുണാദികൾക്കെതിരെ ആഞ്ഞടിച്ചത് എനിക്കിഷ്ടമായി. എന്റെ പ്രകോപിപ്പിച്ച് പ്രൊഫൈലില്‍ അഡ്രസ്സും ഫോണ്‍ നമ്പറുമടക്കം കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തിപ്പിച്ച് അതുവഴി എനിക്കിട്ട് വല്ല തൊടുപുഴമോഡല്‍ പണിയും തരാമെന്നുള്ള വല്ല മോഹവുമുണ്ടെങ്കില്‍ അതിനുവെച്ച വെള്ളം പാഴായി മോനേ .

വിചാരം said...

ഈശ്വരദാസാ ..... താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് ? വള വളാന്ന് എന്തൊക്കെയോ പറയുന്നു എന്താണന്ന് പലവട്ടം വായിച്ചിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ല . ഇസ്ലാമിനോടുള്ള താങ്കളുടെ സ്നേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് 4 പെണ്ണ് കെട്ടാനുള്ള അവസരമായിട്ടാണോ ?

സന്തോഷ്‌ said...

track...

ക്ഷമ said...

ഈശ്വര്‍ദാസിന്റെ വാക്കുകള്‍ മലയാളത്തില്‍ ആക്കിയാല്‍ ഇങ്ങനെ: (എനിക്ക് മനസ്സിലായ അര്‍ത്ഥവും കൂടി)

ആദ്യത്തെ വാചകം തന്നെ സാമാന്യം നീളം കൂടിയത് ആയതിനാല്‍ വാക്കുകള്‍ മുറിച്ചു മാത്രമേ വിശദീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.

വ്യാച മുഖ മൂടികളണിഞ്ഞ് = മുഖംമൂടി അണിയാതെ (മുഖംമൂടി എന്നുള്ളത് മുഖത്തെ മറയ്ക്കുവാന്‍ ഉള്ളതായതുകൊണ്ട്‌ അത് വ്യാജം ആകുമ്പോള്‍ ഒരിക്കലും മുഖത്തെ മറയ്ക്കുവാന്‍ സാധിക്കാത്തത് ആയിരിക്കും)

ബ്ലോഗുകളിലൂടെ ജനഭിന്നതാ മാരകവൈറസ് പ്രവഹിപ്പിക്കുന്ന = ബ്ലോഗ്‌ എന്നത് കമ്പ്യുട്ടറുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് അതിലെ വൈറസ്സുകള്‍ ബാധിക്കുക കമ്പ്യുട്ടറിനെ തന്നെയാവും. അതുകൊണ്ട് ഈ നാല് വാക്കുകള്‍ക്കു പ്രതേകിച്ചു എന്തെങ്കിലും അര്‍ഥം നല്‍കുക പ്രയാസ്സമാണ്. എന്റെ അഭിപ്രായത്തില്‍ മീന്‍ കറിയില്‍ കറിവേപ്പില ചേര്‍ക്കുന്നതുപോലെ മാത്രം ഈ വാക്കുകളെ കണ്ടാല്‍ മതി.

ദുഷ്ഠമുതലാളിത്ത ആർ എസ് എസ് ഭീകര പ്രചാരകരായ കാളീദാസരുണാദികൾ = ദുഷ്ട്ടതയും മുതലാളിത്തവും ആർ എസ് എസ് ഉം പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങള്‍ ആയതുകൊണ്ട് അവയുടെ അര്‍ത്ഥവും ഇവിടെ പ്രസക്തമല്ല. ഭീകര പ്രചാരകരായ കാളീദാസരുണാദികൾ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് കാളിദാസ്സനും അരുണും അവരെപ്പോലെയുള്ള മറ്റുള്ളവരും വളരെ ഭീകരമായ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ ആണ്. "ഭീകര" എന്നുള്ള വാക്കുകൊണ്ട് ഈശ്വരദാസന്‍ ഉദ്ദേശിക്കുന്നത് ഭയങ്കരം അല്ലെങ്കില്‍ അവിശ്വസനീയം എന്നൊക്കെയാണ്.

മിസൈലുകൊണ്ട് ആകാശത്തിനോട്ടയിടാമെന്ന മൂഡ്ഠ വികാരത്തിലാണ് = ഇത് മറ്റുള്ളവര്‍ക്കുള്ള ഒരു ഉപദേശമാണ്. മിസൈലുകള്‍ കൊണ്ട് ഒരിക്കലും ആകാശത്ത് ഓട്ട ഇടുവാന്‍ സാധിക്കുകയില്ല അതുകൊണ്ട് ആരുടെയെങ്കിലും കൈവശം മിസ്സൈലുകള്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ള മനുഷ്യരുടെ നേരെതന്നെയാണ് പ്രയോഗിക്കേണ്ടത്.

തങ്ങളുടെ തനിനിറം പുറത്താകാതിരിക്കാൻ, ഇസ്ലാമികമായി പ്രതികരിക്കുന്ന പക്വതയും പാകതയും മാന്യതയുമുള്ള ബ്ലോഗർമാരെ തീവ്രവാദികളെന്നു വിളിച്ചു കൊണ്ടേയിരിക്കുന്നത്. = ഈ വാക്കുകളുടെ അര്‍ഥം ശരിയായി മനസ്സിലാക്കണമെങ്കില്‍ ഇവ ക്രമത്തില്‍ വായിച്ചാല്‍ പോര അല്‍പ്പം വളഞ്ഞു വായിക്കണം. അത് ഇങ്ങനെയാണ് "തങ്ങളുടെ തനിനിറം പുറത്താകാതിരിക്കാൻ പക്വതയും പാകതയും മാന്യതയുമുള്ളവരായി പ്രതികരിക്കുന്നവരെ ഇസ്ലാമിക തീവ്രവാദികളെന്നു വിളിച്ചു കൊണ്ടേയിരിക്കുന്നത്"

അതായത് ആദ്യത്തെ വാചകത്തിന്റെ മുഴുവനായ അര്‍ഥം എന്തെന്നാല്‍

തങ്ങളുടെ തനിനിറം പുറത്താകാതിരിക്കാൻ പക്വതയും പാകതയും മാന്യതയുമുള്ളവരായി പ്രതികരിക്കുന്നവരെ ഇസ്ലാമിക തീവ്രവാദികളെന്നു വിളിച്ചു കൊണ്ടേയിരിക്കുന്നത് യാതൊരു മുഖംമൂടിയും അണിയാതെ വളരെ അവിശ്വസനീയമായ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ ആയ കാളിദാസ്സനും അരുണും അവരെപ്പോലെയുള്ള മറ്റുള്ളവരും ആണ്.

ആദ്യത്തെ വാചകത്തിന്റെ അര്‍ഥം എങ്ങനെയുണ്ട് എന്നുള്ള അഭിപ്രായങ്ങള്‍ കേട്ടതിനു ശേഷം മറ്റുള്ള വാചകങ്ങളുടെയും അര്‍ത്ഥവും ഇത്തരത്തില്‍ നല്‍കുന്നതാണ്. (ഈ സേവനം തികച്ചും സൌജന്യമാണ്)

സന്തോഷ്‌ said...

ea jabbar said...

ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് സാറുമായി ഞാന്‍ ഇന്നലെ വിശദമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരില്‍ പരിചയമില്ല. അദ്ദേഹം പലരും പ്രചരിപ്പിക്കുന്നതു പോലെ ഒരു യുക്തിവാദിയല്ല. തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളിയിലെ മോറല്‍ ക്ലാസ്സിനു പാഠം തയ്യാറാക്കുന്ന വ്യക്തിയുമാണ്.

വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ: ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നനം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍ എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്.

ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് സാര്‍ അതില്‍ കഥാപാത്രതനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

സിംഹവാലാ,തീർച്ചയായും സഹാനുഭൂതിയും സത്യധീരതയുടെ ചങ്കൂറ്റവുമുള്ള എൻ ഡി എഫ്, എസ് ഡി പി ഐ ചുവരെഴുത്തുകൾ എന്നെ ആകർഷിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്.,എന്നെപ്പറ്റി അല്പംകൂടി അറിവിന് താങ്കൾ തഴെകാണുന്ന സൈറ്റിൽ നോക്കിയ ശേഷം തീരുമാനിക്കുക ഞാൻ ഇവിടെ കമന്റിടുന്ന കാര്യങ്ങളുമായി എത്രത്തോളം തങ്കളുടെ എന്നെപ്പറ്റിയുള്ള ഭാവനകൾ യോജിക്കുന്നുവെന്ന്.ഏതായാലും ഒന്നുകൂടി ഉറപ്പിക്കുക,പ്രായവും പക്വതയുമുള്ള തിരിച്ചറിവിന്റെ ആ സുധീരപ്രോൽഘോഷം തന്നെയാണ് എന്റേയും തീരുമാനം.സാമ്യത പരിശോധിക്കുക.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201003114012749700#
യൂട്യൂബിലുള്ള ഈ മനുഷ്യ സ്നേഹികളുടെ പ്രഭാഷണങ്ങളും സാമ്യതയുണ്ടോ?
http://www.youtube.com/watch?v=ABfHqR-v9Gc&feature=related
സിംഹവാലൻ, ഇതു നല്ല സാമ്യം.

Unknown said...

വിചാരമേ,താങ്കൾക്കു ക്ഷമ യുടെ സഹായമെത്തി,കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയെന്നു കരുതുന്നു. ഇസ്ലാമിന്റെ അടിസ്ഥാനം നാലു കെട്ടലല്ല.പണവും പദവിയും പെണ്ണുമല്ല ഇസ്ലാമിനോടുള്ള സ്നേഹം. ഇസ്ലാമികാദർശം എന്നിലില്ലെങ്കിൽ അതെല്ലാം അവിഹിതമായി ആവോളം കയ്യിലാക്കാൻ കഴിയും.എങ്കിലും,M.ക്ര് ഷ്ണൻ നായർ കലാകൌമുദിയിൽ,സാഹിത്യവാരഫലത്തിൽ എഴുതാറുണ്ടത്രെ ഇന്ത്യയിലെ ഏറ്റവും സൌന്ദര്യമുള്ള സ്ത്രീകൾ കാശ്മീരിലും പൊന്നാനിയിലുമാണെന്ന്.അതിനാൽ വിവാഹ സമയമായാൽ വിചാരത്തെ പ്പൊലെയുള്ള ബേജാറുകളും ഉള്ള പൊന്നാനിയിൽ തന്നെ ഇസ്ലാമികമായി ആദ്യം തിരക്കാം.പെണ്ണ് കെട്ടിന്റെ ഉമ്മാക്കിയും, ഉമ്മാമ്മക്കഥകളുമായി എന്റടുത്തു വ്യഞ്ചരിപ്പിനു വന്നിട്ടു ഒരു വികാരിക്കും യാതൊരു കാര്യവുമില്ല വിചാരമേ.

Unknown said...

അരുൺ, ശരീരങ്ങളേയോ മറ്റു ബാഹ്യതകളേയോ നോവിച്ചു കൊണ്ടു അരുണിന്റേയോ,ഞാൻ ഏറ്റവും വെറുക്കുന്ന ദുഷ്ഠ മതലാളിത്ത ചെകുത്താന്മാരെപ്പോലുമോ മനോഭാവശുദ്ധീകരണം ചെയ്യാനാകുമെന്ന മൂഡ്ഠ വിശ്വാസം ഈശ്വർദാസിനില്ല.ഞാൻ ആരാധിക്കുന്നസർവ്വേശ്വരന്റെരീതിശാസ്ത്രമാണ് ഞാൻ അനുവർത്തിക്കുന്നത്. അതുൽഘോഷിക്കുന്നത് നന്മയിലേക്കും സഹാനുഭൂയിലേക്കുമുള്ള നിരന്തരമായ യാദാർത്ഥ്യബോധവൽകരണത്തെയാണ്.സത്യ പ്രോൽഘോഷത്തെയാണ്. യാദാർത്ഥ്യങ്ങളുടെ തിരിച്ചറിവ് മനുഷ്യരെ നന്മയിലേക്കു മാത്രമേ നയിക്കുകയുള്ളു.. സകലർക്കും യാദാർത്ഥ്യ ബോധത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.അരുൺ താങ്കളെ പ്രകോപിപ്പിക്കുകയല്ല,സത്യത്തിൽ ഇതു ഞാൻ പഠിച്ച ഒരു ഇസ്ലാമിക ശൈലിയാണ്.പ്രഥമവും,പ്രധാനവുമായ ഇസ്ലാമിക ശൈലി.

Unknown said...

ക്ഷമയുടെ സൌജന്യ സേവനങ്ങൾക്കു നന്ദി രേഖപ്പെടുത്തുന്നു.പ്രതീക്ഷയോടെ.........

Ajith said...

from 9/11 incident onwards a new type of covert engagement also started from terror-quarters - "spreading conspiracy theories".

About 26/11 - the facts has been accepted by the Pakistan government , United Nations .The repected/serious media of pakistan themselves has espoused it.

Still here NDF / Jamaat are still trying the same conspiracy theory numbers.
Tejas was reccommended to be monitored for only 3 anti national activities by home minstry.

1. Articles questioning Indian sovereignity over Kashmir.

2. Giving Counter terrorism efforts the counter Islam interpreattion.

3. Blatant communal interpretation of foreign policy

Ajith said...

The most hope ful part , there is a serious effort from (faithful)Muslim brethren to counter nfrarious campaign by the NDF/Jamaat e Islami groups. One such is from Mr Sultan Shahin The editor of "New age Islam".

Here is his article , which appeared in Outlook, it is his oral statement to the Thirteenth session of UN Human Rights Council in Geneva on 16 March, 2010 .

Title: The Missing Introspection

http://www.outlookindia.com/article.aspx?264889

Ajith said...

Jabbar sir wrote about blocking of his blog in UAE

EA Jabbar:

"യു എ ഇ യില്‍ ഈ ബ്ലോഗും ബ്ലോക് ചെയ്തെന്ന് കുറേ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു.

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !

"


The new generation leaders/Buearocrats in Gulf Arab countries were said to be the alumnus of Western Universities and many are said to be having spouses from the western states.

Its shame that at home these people could be influenced by the fanatics, landed from foreign countries . Oh God when these Arabs will change the direction of their country.

kaalidaasan said...

ഈശ്വരദാസ,

ഇസ്ലാമിന്റെ അടിസ്ഥാനം താങ്കള്‍ മനസിലാക്കിയതെന്താണെന്ന് ഇവിടെ പ്രസക്തമല്ല. ഇവിടെ ചര്‍ച്ച ചെയ്തത് നിസാര കാര്യങ്ങളില്‍ ചില മുസ്ലിങ്ങള്‍ പ്രകോപിതരാകുന്നതിനേക്കുറിച്ചാണ്. അതും ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ ഒന്നാണ്. മൊഹമ്മദ് എന്നു കേള്‍ക്കുമ്പോള്‍ പ്രവാചകനാണെന്നും ദൈവം എന്നു കേള്‍ക്കുമ്പോള്‍ അത് അള്ളായാണെനും മനസിലാക്കുന്ന വികലമനസിനേക്കുറിച്ചാണ്. എന്നിട്ട് സമൂഹത്തില്‍ അശാന്തി വിതക്കുന്ന ഈശ്വരദാസനേപ്പോലുള്ളവരുടെ മനോനിലയേക്കുറിച്ചാണ്.

ഇതുമായി യാതൊരു ബന്ധവുമില്ലാതെ എന്‍ ഡി എഫ് സ്റ്റഡി ക്ളാസുകളില്‍ താടി വച്ച ഏതോ സത്വം പറഞ്ഞു പഠിപ്പിച്ച കുറെ വാചാടോപങ്ങളിവിടെ ഛര്‍ദ്ദിച്ചത് മറ്റുള്ളവരെ അരിഞ്ഞു വീഴ്ത്തുന്നതാണെന്ന് മറ്റൊരീശ്വരാദാസന്‍ എഴുതിയതു വായിച്ചിരുന്നു. അതിനു നല്‍കിയ മറുപടി പക്ഷെ നീക്കം ചെയ്യപ്പെട്ടു.
താങ്കള്‍ മനോരാജ്യം കാണുന്നതല്ല സംഭവിച്ചത്. താങ്കള്‍ എഴുതിയത് 99 ശത്മാനവും എന്താണെന്നു വേര്‍തിരിച്ചെടുക്കാന്‍ സാധാരണ മനുഷ്യന്റെ ചിന്താശേഷി പോര. മനസിലാക്കിയിട്ടും കാര്യമില്ല. അതു കൊണ്ട് മറ്റുള്ളവര്‍ അവയെ അവഗണിച്ചു. അതിനെ അരിഞ്ഞു വീഴ്ത്തലായി ചിത്രീകരിക്കുന്ന താങ്കളുടെയും കൂട്ടാളിയുടെയും ആഗ്രഹം കൊള്ളാം. താങ്കളുടെ ബുദ്ധിഭ്രമത്തിന്റെ ഒരംശം മാത്രമേ മൊഹമ്മദില്‍ ഞാന്‍ കണ്ടുള്ളു. അതു കൊണ്ട് ഞാന്‍ താങ്കളുടെ പല മണിപ്രവാളങ്ങളും ഇവിടെ നിന്നും നീക്കം ചെയ്തു. ഈ വിഷയവുമായി ബന്ധമില്ലാത്ത ദുഷ്ഠ മതലാളിത്ത ചെകുത്താന്‍ വിലാപങ്ങള്‍ ഇനിയുമെഴുതിയല്‍ നീക്കം ചെയ്യും.

തൊടുപുഴയില്‍ ചോദ്യപ്പേപ്പര്‍ അച്ചടിച്ചത് അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണെന്ന എന്‍ ഡി എഫ് മുസ്ലിം ഐക്യവേദി പ്രചരണം വിശ്വസിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്. അതിനു വേണമെങ്കില്‍ ഒരു പോസ്റ്റ് സ്വന്തം ബ്ളോഗിലാകുകയും ചെയ്യാം.

kaalidaasan said...

Ajith,

Thanks for the link. It is true that many Muslims like Sultan Shahin do understand the ailment of Islam. A few months ago another Muslim suggested selling Islam to Europe. His intention was converting Europeans to Islam. But that is not easy. Majority of the world view this hate ideology with suspicion. The reason being as rightly pointed out by Shahin, radicalism, extremism and exclusivism in Islamic societies. The unfortunate aspect of this is it is the basic tenet of Islam. The real Islam founded by Mohamed is radical, exclusive and extreme. It is intolerant to the very core. It cannot coexist with any other faith.

The wishful thinking of the author is a desperate attempt to disassociate himself from the basic principle of hatred and intolerance of Islam. But I do not think mainstream Muslim can follow a path envisaged by him. He pointed out one instance of killing of Saudi girl who converted to Christianity. There are many Saudis who are trapped in this barbaric and primitive and out of date ideology. But they are too afraid to come out. Given a chance many of them will discard this stinking primitive cloak.

Many Muslims who write here is wide mouthed about persecution of Muslims in non Muslim countries. But they will always close their eyes and ears to the persecution of other religions in Muslim countries.

kaalidaasan said...

അജിത്,

"യു എ ഇ യില്‍ ഈ ബ്ലോഗും ബ്ലോക് ചെയ്തെന്ന് കുറേ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു.

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !


ജബ്ബാറിന്റെ ബ്ളോഗ് ബ്ളോക്ക് ചെയ്തു എന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ല. അതിനു പിന്നില്‍ തീര്‍ച്ചയായും മലയാളികളായിരിക്കും. സൌദി അറേബ്യയിലെ അമുസ്ലിങ്ങളെ ഒറ്റു കൊടുക്കുന്നതും മലയാളി മുസ്ലിങ്ങളാണ്.

റിയാദിലെ ഒരു ആശുപത്രിയില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. ഏതോ ഒരു രോഗിയുടെ കേസ് നോട്ടില്‍ ഒരു + (plus) ചിഹ്നം ഒരു മലയാളി നേഴ്സ് വരച്ചിട്ടു. പ്രധാന സംഗതിയാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ വരച്ചിട്ടതാണ്. വിദ്യാര്‍ത്ഥികള്‍ സാധാരണ അവരുടെ പാഠപുസ്ത്കത്തില്‍ ഇത് ചെയ്യാറുണ്ട്. അത് കണ്ട ഒരു മുസ്ലിമിന്‌ അത് കുരിശടയാളമാണെന്നു തോന്നി. തൊടുപുഴയില്‍ നടന്നതിന്റെ മറ്റൊരു വകഭേദം. ആ സംഭവം ആ നേഴ്സിന്റെ സസ്പെന്‍ഷനില്‍ വരെ ചെന്നെത്തി. അത്രക്കാണ്‌ യധാര്‍ത്ഥ ഇസ്ലാമിന്റെ അസഹിഷ്ണുത.

kaalidaasan said...

സന്തോഷ്,

ജബ്ബാറും ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ മാഷും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി.

kaalidaasan said...

M.ക്ര് ഷ്ണൻ നായർ കലാകൌമുദിയിൽ,സാഹിത്യവാരഫലത്തിൽ എഴുതാറുണ്ടത്രെ ഇന്ത്യയിലെ ഏറ്റവും സൌന്ദര്യമുള്ള സ്ത്രീകൾ കാശ്മീരിലും പൊന്നാനിയിലുമാണെന്ന്.

അത് സ്വന്തമായി വായിച്ചതോ മറ്റാരെങ്കിലും വായിച്ചു കേള്‍പ്പിച്ചതോ? സാഹിത്യ വാരഫലം വായിച്ചാല്‍ മനസിലാകുന്ന ഒരാളുടെ ഭാഷയല്ലല്ലോ ഇവിടെ ഛര്‍ദ്ദിച്ചു വച്ചിരിക്കുന്നത്.

കാഷ്മീരിലെ പ്രശ്നത്തിന്റെ കാരണം ഇപ്പോള്‍ പിടികിട്ടി. കേരളത്തില്‍ ഉണ്ടാക്കാന്‍ നോക്കുന്ന പ്രശ്നത്തിന്റെയും കാരണം ഊഹിക്കാന്‍ പറ്റും. കാഷ്മീരിലെയും പൊന്നാനിയിലേയും ഈശ്വരദാസന്മാര്‍ പെണ്ണുങ്ങളുടെ സൌന്ദര്യം കണ്ട് നിയന്ത്രണം വിട്ടാണ്‌ നാലെണ്ണത്തിനെ കെട്ടുന്നത് എന്നത് ഈശ്വരദാസന്റെ പുതിയ ഖുറാനായിരിക്കാം. അല്ലാതെ അള്ളാ പറഞ്ഞിട്ടാണെന്ന മൊഹമ്മദിന്റെ ഉഡായിപ്പു വിശ്വസിച്ചല്ല? സൊമാലിയയിലേയും ഉഗാണ്ടയിലെയും ഈശ്വരദാസന്‍മാര്‍ നാലു കെട്ടുന്നത് അവിടത്തെ പെണ്ണുങ്ങളുടെ സൌന്ദര്യത്തില്‍ മയങ്ങി വീണാണെന്നും ഈശ്വരദാസന്‍മാര്‍ വിശ്വസിച്ചോളൂ. മുസ്ലിങ്ങള്‍ നാലു കെട്ടുന്നത് എന്തു കൊണ്ടാണെന്ന് അക്ഷരഭ്യാസമുള്ളവര്‍ മനസിലാക്കിയിട്ടുണ്ട്.

said...

ഇല്ലാത്ത നേരോമൊപ്പിച്ച് ഞമ്മ കസ്ടപ്പെട്ട് നാലു ബരി എയ്ത്യേപ്പോ ആ ലത്തീബത് ശീലു ബച്ച് ഓന്റെ 'യുക്ക്തി വാദി ഇസ്ലാം വിമര്‍ശനം നിര്‍ത്തണതെന്ന്'എന്ന പോസ്റ്റില്.ഞമ്മക്കുമില്യോ ഒരു അവിപ്രായസാന്ത്ര്യം? കാള്യാസാ ഇത് ബ്ടെ കെടന്നോട്ടെ,അനക്കൊരു ബേജാറും മാണ്ട.
പാവപ്പെട്ട മനിസമ്മാരടെ പണീട്ക്കണ സമേം മെനക്കെട്ത്തണ ഈപ്പഹേമ്മാരടെ തോന്ന്യാസത്തിന് ഇത്രേങ്കിലും പറഞ്ഞില്യാച്ചാല് മാപ്ലയ്ക്കൊറക്കം ബരില്ല.

**********************************

ഓ...... ഇവിടെ ഇത്രേം ബല്യൊരു ചര്‍ച്ച നടന്നേന്റെ കൂക്കുബിളികളൊന്നും ഞമ്മ കേട്ടില്ലല്ലാ? അല്ല ലത്തീബെ അന്നോട് ഞമ്മ ആല്‍മാര്‍ത്തമായിറ്റ് ഒരു കാര്യം ചോയ്ക്കട്ടെ? ജ്ജ് പന്ന്യന്‍ രബീന്ദ്രന് പടിക്കേണ്??
ശോദ്യം ശോയ്ക്കണതും ജ്ജന്നെ ഉത്തരം പറേണതും ജ്ജന്നെ!!! ന്നിറ്റ് ചര്‍ച്ചേല് പങ്കെടുക്കണോരിക്കൊക്കെ നൂറ് നേമും റൂളും! ആരും കമാന്നൊരച്ചരം മുണ്ടീല്യാച്ചാല് ബല്ലോന്റെ പൊട്ടക്കൊളത്തിലൂട്ട കമന്റ് ബാരി ബെലിച്ച് കൊണ്ട്വന്ന് കമന്റ് ബോക്സില് കുത്തി നെറയ്ക്ക്വ! അല്ല ജ്ജന്നെ പറയീന്‍ ഇതൊക്കെ പാങ്ങുണ്ടോ?


ദേ കെടക്കണ്!!! അല്ല ഈ ശിവ// യിതെന്തറിഞ്ഞിറ്റാണ്? ഹമുക്കേ...... ഇബടെ നെറോം, മണോം കൊണോമില്ലാത്ത ഈ ബളബള ബര്‍ത്താനത്തിന് തലബച്ച് കൊട്ക്കണ്ട ബല്ല കാര്യോണ്ട്റാ പഹയാ അനക്ക്?
ഇപ്പഹേമ്മാര് നാല് തലക്കേന്നും പിടിച്ച് ബലിച്ച് പടശ്ശോനിപ്പൊ നുമ്മടെ ബക്കറ്ക്ക പൊറോട്ടമാവ് ബീശ്യെ പരുവത്തിലായിറ്റ്ണ്ടാബും.