Friday 5 March 2010

പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!!

ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു.  ഇത് കൂടാതെ അസംഖ്യം  സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം. തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.

സൈനബ് എന്ന സ്ത്രീയെ മൊഹമ്മദ് വിവാഹം കഴിച്ചത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ വിവാദമായിരുന്നു. അതിനെ ന്യായീകരിച്ചുകൊണ്ട് പുതിയ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, "പുത്രഭാര്യയെ മോഹിച്ച പ്രവാചകന് ?" എന്ന പേരില്‍. അവിടെ കണ്ട ചില പരാമര്‍ശങ്ങളാണു താഴെ.

""പോസ്റ്റിലെ വിഷയം ഒരു വിധം ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കുന്ന വിധം വിശദീകരിക്കപ്പെട്ടു.

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.""



ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

രണ്ടാമത്തെ പരാമര്‍ശം ഭീകരമെന്നു പറയേണ്ടി വരും. ദത്തു പുത്രനെ സ്വന്തം പുത്രനായി കാണുന്നത് ദുരാചാരമാണെന്ന് മന്ദബുദ്ധികള്‍ പോലും പറയില്ല. മന്ദബുദ്ധികളിലും തഴെയുള്ള ജന്മങ്ങള്‍ അത് ദുരാചാരമെന്നു കരുതുന്നതില്‍ ആര്‍ക്കും അത്ഭുതവും തോന്നില്ല. അനാഥരായ കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം മക്കളേപ്പോലെ കരുതുന്നത് സദാചാരമെന്നും സല്‍ക്കര്‍മ്മമെന്നുമാണ്‌ പരിഷ്കൃത സമൂഹം കരുതുന്നത്.  പരിഷ്കൃത സമൂഹവുമായി ഒരിക്കലും യോജിക്കാന്‍ ആകാത്ത ലത്തീഫൊക്കെ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹം ഇത് ദുരാചാരമെന്നു തന്നെ കരുതണം. മൊഹമ്മദ് അടിച്ചേല്‍പ്പിച്ച പല അസംബന്ധങ്ങളുടെ കൂടെ ഇതു കൂടി ഇരിക്കുന്നതില്‍ മറ്റുള്ളവര്‍ എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും തോന്നുന്നില്ല.
 
ഇതിന്റെയൊക്കെ Anticlimax എന്നു വിശേഷിപ്പിക്കാവുന്ന പരാമര്‍ശമാണ്‌ അവസാനത്തേത്. മൊഹമ്മദ് എഴുതിയ പുസ്തകമായിരുന്നെങ്കില്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇതു പോലെയുള്ള അസംബന്ധങ്ങള്‍ എഴുതി ചേര്‍ക്കുമോ എന്നാണത്. അപ്പോള്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള എല്ലാം എഴുതി ചേര്‍ത്തത് അള്ളായാണെന്നാണതിലെ ധ്വനി. മൊഹമ്മദിനെ ന്യയീകരിച്ച് ന്യായീ കരിച്ച് ഇതൊക്കെ അള്ളായുടെ ചുമലില്‍ വച്ചു കൊടുക്കുന്ന കൌശലം മൊഹമ്മദിന്റെ കൌശലത്തിനടുത്തെത്തും.ചക്കിക്കൊത്ത ചങ്കരന്‍മാര്‍. പക്ഷെ ഒന്ന് ഇവരൊന്നും മനസിലാക്കുന്നില്ല. ഇന്നു ജീവിക്കുന്ന ജനസമൂഹം അറേബ്യയിലെ ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളല്ല എന്നത്.
 
 
ലത്തീഫിന്റെ പോസ്റ്റില്‍ ഞാന്‍  ഒരഭിപ്രായം എഴുതി. പക്ഷെ അത് നീക്കം ചെയ്തു. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ലത്തീഫ് എഴുതിയതിങ്ങനെ.താങ്കള്‍ക്ക് മാന്യമായ ഭാഷയില്‍ ഈ ചര്‍ചയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്വാഗതം. ഇല്ലെങ്കില്‍ തല്‍കാലം കമന്റാന്‍ പ്രയാസപ്പെടരുത്. അതു കൊണ്ട് ആ അഭിപ്രായം ​ഇവിടെ എഴുതുന്നു.

ആ പോസ്റ്റില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. ബ്ളോഗിലെ അറിയപ്പെടുന്ന മുസ്ലിം പണ്ഡിതര്‍ക്ക് പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായമാണതില്‍ കാണാനാകുക. ചില ഉദാഹരണങ്ങള്‍.

 "വിവാഹം ഒരു പുണ്യകര്‍മമാണ് ഇസ്‌ലാമില്‍."

>>അവിടെ വിവാഹത്തേക്കാള്‍ പ്രധാനം ദത്ത് സമ്പ്രദായത്തിന്റെ അടിവേരറുക്കുക എന്നതായിരുന്നു.<<

"നബിയുടെ കാലഘട്ടത്തിൽ, വിധവകളെ വിവഹം ചെയ്യുകയെന്നത്‌, വളരെ നിന്ദ്യമായി കരുതിയിരുന്നവരായിരുന്നു അറബികൾ. എന്നാൽ നബിയോ, ആദ്യം വിവഹം ചെയ്തത്‌, ഖദീജ (റ) യെയാണ്‌."

>>പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല.<<

"ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുനില്ല, എന്നാല്‍ അനാഥയെ സമ്രക്ഷിക്കാം-അത് പ്രോത്സാഹനാര്‍ഹവുമാണ്"

>>ഇസ്‌ലാമില്‍ ദത്തെടുത്തുപോകരുതെന്ന് ഒരു വിലക്കുമില്ല. പക്ഷെ ദത്തുപുത്രന്‍മാര്‍ക്ക് സ്വന്തം പുത്രമാര്‍ക്കുള്ള അവകാശങ്ങള്‍ ദത്തെടുത്ത ആളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മാത്രമാണ് നിയമത്തിന്റെ ചുരുക്കം.<<

ഇതു പോലെ പരസ്പര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ ഖുറാനില്‍ മുഴുക്കെ കാണാം. തീവ്ര മുസ്ലിങ്ങള്‍ അതുപോലെ ഇപ്പോഴം ​എഴുതുന്നതിന്റെ ന്യായീകരണം ഖുറാനില്‍ നിന്നു തന്നെ.

മൊഹമ്മദ് സൈനബിനെ വിവാഹം കഴിച്ചത് ദൈവകല്‍പ്പന പ്രകരമാണെന്നാണു ലത്തീഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

ഇവിടെ നമുക്ക് അള്ളയോട് അല്‍പ്പം സഹതപിക്കാം. സൈദ് മൊഴി ചൊല്ലിയാല്‍ എന്നാണ്‌ ലത്തീഫ് ഉപയോഗിക്കുന്ന വാക്കുകള്‍. പാവം അള്ള. മൊഴി ചൊല്ലുമോ എന്നൊന്നും അറിയാനുള്ള ശക്തിയില്ലായിരുന്നു. "നാളെ മഴ പെയ്താല്‍ കേരളത്തിനു വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല" എന്നു പറയുന്ന സാദാ മലയാളിയേപ്പോലെ. ഇനി എങ്ങാനും മൊഴി ചൊല്ലിപ്പോയാല്‍ മൊഹമ്മദ് തന്നെ വിവാഹം കഴിച്ചുകൊള്ളണമെന്നും പറഞ്ഞിരുന്നു. മറ്റു സ്ത്രീകളെ മൊഹമ്മദ് വിവാഹം കഴിച്ച കാരണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ആ ചുറ്റുവട്ടത്തൊന്നും പറ്റിയ ആണുങ്ങള്‍ ഉണ്ടോ എന്നു പോലും അള്ളക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അടിമയെ മോചിപ്പിച്ചും ദത്തുപുത്രനെ അവഹേളിച്ചും ഏതെല്ലാം സ്ത്രീകളെ വിവാഹം ചെയ്യാമെന്നും ഒക്കെയുള്ള നിബന്ധനകള്‍ ലോകവസാനം വരേക്കും മന്ദബുദ്ധികള്‍ക്ക് പറഞ്ഞു കൊടുക്കണമെങ്കില്‍, മൊഹമ്മദിനേക്കോണ്ട് പിന്നെയും പെണ്ണു കെട്ടിക്കേണ്ടി വന്നേനെ. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അള്ളാ കണ്ടു പിടിച്ച എളുപ്പവഴിയാണ്‌ മൊഹമ്മദിനേക്കൊണ്ടു തന്നെ അങ്ങു വിവാഹം കഴിപ്പിക്കുക എന്നത്. അള്ളായുടെ കണ്ണില്‍ ആകേക്കൂടി മൊഹമ്മദ് എന്ന ആണു മാത്രം. എന്തായിരിക്കം ഇതിന്റെ പിന്നിലെ മനശാസ്ത്രം? അതറിയണമെങ്കില്‍ നമ്മള്‍ ഖുറാനും മൊഹമ്മദിന്റെ നടപടികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ ആദ്യകാല ചരിത്രവും ഒക്കെ വായിക്കണം.

ഓരോ വിവാഹം കഴിച്ചപ്പോഴും അവയെ ന്യയീകരിക്കാന്‍ മൊഹമ്മദ് ഖുറാനില്‍ രസകരങ്ങളായ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്. അവയിലെ പ്രധാനപ്പെട്ടതാണ്‌ ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന ഭാഗം. അതിങ്ങനെ.

അധ്യായം 33, അല്അഹ്സാബ്

 അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. 

 പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍  നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍--അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍--ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ട തുതന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല.

 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ട ാവാതിരിക്കാനത്രെ.

സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു.
എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.

"അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍" എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അള്ള തീരുമാനിച്ച് മൊഹമ്മദിനോട് പറഞ്ഞതാണീ അസംബന്ധങ്ങള്‍ മുഴുവനുമെന്നാണു സാധാരണ മുസ്ലിങ്ങള്‍ പറയാറുള്ളത്. പക്ഷെ ഇക്കാര്യം അള്ളായും മൊഹമ്മദും കൂടി തീരുമാനിച്ചതാണ്.

സ്ത്രീ വിഷയത്തില്‍ മൊഹമ്മദിനുണ്ടായിരുന്ന താല്‍പ്പര്യങ്ങളുടെ ശക്തമായ ന്യായീകരണമാണീ വാചകങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയുക. മൊഹമ്മദിനു വേണ്ടി മാത്രമായി അള്ളാ നിജപ്പെടുത്തിയ സ്ത്രീകളുടെ ഒരേകദേശ രൂപമാണിവിടെ. അള്ളായുടെ വാക്കുകള്‍ ഇവയാണ്. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. അന്നത്തെ കാലത്ത് മൊഹമ്മദ് വിജയിച്ച അനേകം യുദ്ധങ്ങള്‍ നടത്തിയതായി എല്ലാ ഇസ്ലാമിക ചരിത്ര രചയിതാക്കളും പറയുന്നു. ആ യുദ്ധങ്ങളിലൊക്കെ പിടിക്കപ്പെട്ട സ്ത്രീകളെല്ലാം മൊഹമ്മദിനവകാശപ്പെട്ടതായിരുന്നു എന്നാണ്‌ അള്ളാ പറഞ്ഞത്. അള്ളായുടെ വാക്കുകള്‍ മൊഹമ്മദിനു പോലും തെറ്റിക്കാന്‍ അവകാശമില്ലായിരുന്നു. അപ്പോള്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ മുഴുവന്‍ മൊഹമ്മദ് അനുഭവിച്ചിരുന്നു എന്നതില്‍ അര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കൊടുത്തതായി ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്. അതെന്തായാലും മൊഹമ്മദ് അള്ളായുടെ കല്‍പ്പന ലംഘിച്ചതാകാനേ സാധ്യതയുള്ളു.


ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന പരമാര്‍ശമാണ്,

"നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ", എന്നത്. മറ്റ് വിശ്വാസികള്‍ക്ക് വച്ചിരിക്കുന്ന പരിധികളൊക്കെ മൊഹമ്മദിനൊഴിവാക്കി കൊടുത്തത് അദ്ദേഹത്തിനു ക്ളേശം ഉണ്ടാകാതിരിക്കാനാണത്രേ!! എന്നു വച്ചാല്‍ പരിധിയില്ലാതെ സ്ത്രീകളുടെ മേല്‍ മൊഹമ്മദിനവകാശം അനുവദിച്ചത് അദ്ദേഹത്തിനു ക്ളേശമുണ്ടാകാതിരിക്കാനാണെന്ന്. അസംഘ്യം സ്ത്രീകളെ അനുഭവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എന്തു തരം ക്ളേശമാണൊരു മനുഷ്യനുണ്ടാകുക എന്ന് അറിയാനുള്ള ബുദ്ധി വികാസം മന്ദബുദ്ധികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് അള്ളാ അവരോടതു പറഞ്ഞും ഇല്ല. അവര്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളുടെ ക്ളേശങ്ങള്‍ പരിഹരിക്കാനാണു മൊഹമ്മദിനേക്കൊണ്ട് പല സ്ത്രീകളെയും അള്ള വിവാഹം കഴിപ്പിച്ചതെന്നാണ്. അള്ളാ പറയുന്നു മൊഹമ്മദിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാനായിരുന്നു എന്ന്. മന്ദബുദ്ധികളെ വിശ്വസിക്കണോ?, അള്ളായെ വിശ്വസിക്കണോ?
 
മുകളില്‍ പരാമര്‍ശിച്ച ഖുറാന്‍ സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മൊഹമ്മദിന്റെ വിവാഹങ്ങള്‍ വിലയിരുത്താന്‍ ആകൂ.

മൊഹമ്മദിന്റെ ജീവിതത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ പണ്ഡിതരില്‍ നിന്നാണ്. ലത്തീഫ് ആക്ഷേപിക്കുന്നത് ഇവയില്‍ പലതും ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയ ഒന്നാതരം പൈങ്കിളി വര്‍ണനകള്‍ എന്നും. ഇവയില്‍ പ്രധാനപ്പെട്ടവ, ഇബന്‍ ഇഷാഖ് എ ഡി 750 ല്‍ എഴുതിയ സിറാത് റസൂല്‍ അള്ള യും, ഇമാം ബുഖാരി എ ഡി 850 ല്‍ എഴുതിയ 9 വാല്യങ്ങളുള്ള അള്‍ ബുഖാരിയുടെ ഹദീത്തും, മൊഹമ്മദ് ബിന്‍ അല്‍ തബാരി എ ഡി 870നും 920നും ഇടക്കെഴുതിയ രചനകളുമാണ്. ഇവയൊക്കെ പ്രവാചക ചര്യകള്‍ എന്ന പൊതു പേരില്‍ അറിയപ്പെടുന്നു.

മൊഹമ്മദിന്റെ ജീവിതത്തിലെ സ്ത്രീകളേക്കുറിച്ച് വളരെ രസകരമായ വിവരങ്ങളും ഈ രചനകളില്‍ കാണാം. അവയില്‍ നിന്നുള്ള കുറച്ചു വിവരങ്ങള്‍.

മൊഹമ്മദ് എത്ര വിവാഹങ്ങള്‍ കഴിച്ചു എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. തബാരി പറയുന്നതിപ്രകാരം.

Tabari IX:126 "The Messenger of Allah married fifteen women. He combined eleven at a time and left behind nine."

1. സൈനബ്.
 
മൊഹമ്മദിന്റെ പിതാവിന്റെ സഹോദരിയുടെ പുത്രിയായിരുന്നു സൈനബ്. ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം കിട്ടിയ കൂട്ടത്തില്‍ കിട്ടിയ അടിമയായിരുന്നു സൈദ്. സൈദിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് സൈനബിനെ വിവാഹം ചെയ്തു കൊടുത്തു. അതേക്കുറിച്ച് ലത്തീഫ് എഴുതുന്നു. നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു.

അവരുടെ വിവാഹജീവിതം ​അത്ര സുഗമമല്ലായിരുന്നു. പിന്നീട് സൈനബ് വിവാഹമോചിതയായി. അതിന്റെ കാരണങ്ങള്‍ അത്ര വ്യക്തമല്ല. അതേക്കുറിച്ച് തബാരിയുടെ ഹദീസില്‍ കാണുതിപ്രകാരം.

Tabari VIII:1 "In this year the Messenger married Zaynab bt. Jahsh.  Allah's Messenger came to the house of Zayd bin  Muhammad. Perhaps the Messenger missed him at that moment. Zaynab, Zayd's wife, rose to meet him. She was dressed only in a shift.... She jumped up eagerly and excited the admiration of Allah's Messenger, so that he turned away murmuring something that could scarcely be understood. However, he did say overtly, 'Glory be to Allah Almighty, who causes hearts to turn!' So Zayd went to Muhammad. 'Prophet, I have heard that you came to my house. Why didn't you go in? Perhaps Zaynab has excited your admiration, so I will leave her.'"



Tabari VIII:4 "One day Muhammad went out looking for Zayd. Now there was a covering of haircloth over the doorway, but the wind had lifted the covering so that the doorway was uncovered. Zaynab was in her chamber, undressed, and admiration for her entered the heart of the Prophet. After that Allah made her unattractive to Zayd.'"


Tabari VIII:3 "Zayd left her, and she became free. While the Messenger of Allah was talking with Aisha, a fainting overcame him. When he was released from it, he smiled and said, 'Who will go to Zaynab to tell her the good news? Allah has married her to me.' Then the Prophet recited [Qur'an 33] to the end of the passage. Aisha said, 'I became very uneasy because of what we heard about her beauty and another thing, the loftiest of matters, what Allah had done for her by personally giving her to him in marriage. I said that she would boast of it over us.'"
Tabari IX:134 "Muhammad took Zaynab but Allah did not find any fault in the relationship and ordered the marriage."



ഐഷ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. മൊഹമ്മദിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണ്‌ എന്ന്. ആ പരിഹാസം പോലും മൊഹമ്മദിനു മനസിലായില്ല.

സൈനബിനെ വിവാഹം കഴിച്ചതിനേക്കുറിച്ച് മൊഹമ്മദിന്റെ കാലത്തു തന്നെ അദ്ദേഹത്തിന്റെ ഗോത്രം വിമര്‍ശിച്ചിരുന്നു. അത് ഖുറാനില്‍ തന്നെ പറയുന്നുണ്ട്. കാട്ടറബികളായിരുന്നെങ്കിലും അവര്‍ക്ക് പോലും അതുള്‍ക്കൊള്ളാനായിരുന്നില്ല. അത് മനസിലാക്കിയ മൊഹമ്മദ് അതിന്റെ ഉത്തരവാദിത്തം അള്ളായുടെ തലയില്‍ കെട്ടി വച്ചു. എന്ത് അസംബന്ധം ഖുറാനില്‍ എഴുതി ചേര്‍ത്തപ്പോഴും അത് അള്ളാ പറഞ്ഞിട്ടാണെന്ന ഒരു അടിവര ഇടുക എന്നത് മൊഹമ്മദിന്റെ ഇഷ്ടവിനോദമായിരുന്നു. എന്തും വിശ്വസിക്കാന്‍ മന്ദബുദ്ധികള്‍ ഉണ്ടാകുമെന്ന് അന്നേ അദ്ദേഹത്തിനറിയാമായിരുന്നു.

2. മരിയ

അസാധാരണ സൌന്ദര്യമുള്ള വളരെ ചെറുപ്പമായ ഒരു യുവതിയായിരുന്നു അവര്‍.

Tabari VIII:100 "The Messenger sent Hatib to Muqawqis, the ruler of Alexandria. Hatib delivered the letter of the Prophet, and Muqawqis gave Allah's Apostle four slave girls."

Tabari IX:137 "Mariyah, a Copt slave, was presented to the Prophet. She was given to him by Muqawqis, the ruler of Alexandria."


Tabari IX:147 "A eunuch named Mubur was presented to Muhammad along with two slave girls. One he took as a concubine, the other he gave to Haasn."

അലക്സാണ്ട്രിയയിലെ ഭരണാധികാരി മൊഹമ്മദിനു സമ്മാനമായി നല്‍കിയ അടിമ പെണ്‍കുട്ടിയായിരുന്നു മരിയ. അവളെ മൊഹമ്മദ് മറ്റ് അടിമകളോടൊപ്പം സ്വന്തം ഹാരത്തില്‍ സൂക്ഷിച്ചു. തബാരി ഉപയോഗിക്കുന്ന വാക്ക് Concubine എന്നാണ്. അതിനെ മലയാളത്തിലാക്കിയാല്‍ വെപ്പാട്ടി എന്ന അര്‍ത്ഥം നല്‍കാം. ഹാരത്തില്‍ വച്ച്  മരിയ ഗര്‍ഭിണിയാവുകയും മൊഹമ്മദ് അവരെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.എല്ലാ അടിമ പെണ്ണുങ്ങള്‍ക്കും അതു പോലെയുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

3. ഐഷ.

ഐഷയുമായി മൊഹമ്മദിന്റെ വിവാഹം ഉറപ്പിക്കുമ്പോള്‍ അവരുടെ പ്രായം 6 വയസായിരുന്നു. ഹദീസുകളില്‍ ആ വിവാഹത്തേക്കുറിച്ച് പറയുന്നതിപ്രകാരം.

Tabari VII:7 "The Prophet married Aisha in Mecca three years before the Hijrah, after the death of Khadija. At the time she was six." 
 
Tabari IX:128 "When the Prophet married Aisha she very young and not yet ready for consummation."

Tabari IX:131 "My mother came to me while I was being swung on a swing between two branches and got me down. My nurse wiped my face with some water and started leading me. When I was at the door she stopped so I could catch my breath. I was then brought in while the Messenger was sitting on a bed in our house. My mother made me sit on his lap. Then the men and women got up and left. The Prophet consummated his marriage with me in my house when I was nine years old."

Bukhari:
"Allah's Apostle told Aisha, 'You were shown to me twice in my dreams . I beheld a man or angel carrying you in a silken cloth. He said to me, "She is yours, so uncover her." And behold, it was you. I would then say to myself, "If this is from Allah, then it must happen."
 
4. സഫിയ.
 
Tabari VIII:110 "When Abu Sufyan learned that the Prophet had taken her, he said, 'That stallion's nose is not to be restrained!'"
 
Tabari VIII:117 "Dihyah had asked the Messenger for Safiyah when the Prophet chose her for himself. Muhammad gave Dihyah her two cousins instead."
 
Tabari VIII:122 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:515 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:511 "When he protested, wanting to keep Safiyah for himself, the Apostle traded for Safiyah by giving Dihyah her two cousins. The women of Khaybar were distributed among the Muslims."
 
Ishaq:517 "When the Apostle took Safiyah on his way out of town, she was beautified and combed, putting her in a fitting state for the Messenger. The Apostle passed the night with her in his tent. Abu Ayyub, girt with his sword, guarded the Apostle, going round the tent until he saw him emerge in the morning. Abu said, 'I was afraid for you with this woman for you have killed her father, her husband, and her people."


Bukhari: "The Muslims said among themselves, 'Will Safiyah be one of the Prophet's wives or just a lady captive and one of his possessions?'"

ഈ നാലു സ്ത്രീകളുടെ കാര്യത്തില്‍ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലല്ല അവരുടെ വിവാഹങ്ങള്‍ നടന്നത്. ഇവരൊന്നും മൊഹമ്മദ് വിവാഹം കഴിച്ച് സഹായിക്കേണ്ട ഗതികേടിലും ആയിരുന്നില്ല. 6 വയസുള്ള ഐഷയെ സ്വപ്നത്തില്‍ കണ്ടു എന്ന കാരണം പറഞ്ഞാണ്‌ മൊഹമ്മദ് വിവാഹം കഴിച്ചത്.


മൊഹമ്മദ് വിഭാവനം ചെയ്ത സ്വര്ഗ്ഗത്തില് ചെന്നാല് കിട്ടുന്ന സമ്മാനം ഖുറാന് പ്രകാരം ഇതാണ്.
 
അവര്‍ രത്നം പതിച്ച മഞ്ചങ്ങളില്‍ മുഖാമുഖമായി ചാരിക്കിടക്കുന്നു. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍  അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും. അത് കുടിച്ചാല്‍ അവര്‍ക്ക് തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല. ആ ബാലന്മാര്‍, അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പലതരം രുചികരമായ പഴങ്ങള്‍ മുമ്പില്‍ കൊണ്ടുവെക്കും. അവരിഷ്ടപ്പെടുന്ന പക്ഷിമാംസങ്ങളും. അവര്‍ക്കായി നാണംതുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്‍. ഇഹത്തില്‍ ചെയ്തുകൊണ്ടിരുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്‍ക്ക് ലഭിക്കുന്നു.
 
വലതുപക്ഷക്കാര്‍! വലതുപക്ഷക്കാരുടെ (സൌഭാഗ്യങ്ങള്‍) എങ്ങനെ വര്‍ണിക്കേണ്ടൂ! അവര്‍ മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങളിലും3 പടലകളായി കുലച്ച വാഴകളിലും ദൂരദൂരം പരന്നുകിടക്കുന്ന തണലുകളിലും നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിനീരിലും ഒരിക്കലും അവസാനിക്കാതെ നിര്‍ബാധം ലഭിക്കുന്ന പഴസമൃദ്ധിയിലും ഉന്നതമായ വിശ്രമശാലകളിലുമായിരിക്കും. അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു.
 
ഹൂറികളെ കൂടാതെ, സൃഷ്ടിക്കപ്പെടുന്ന മണവാട്ടികളേക്കൂടി നല്‍കി സ്വര്‍ഗ്ഗവാസികളായ പുരുഷന്‍മാരെ സന്തുഷ്ടരാക്കുന്ന അള്ളാടെ ദയാവായ്പ് അപരിമേയമാണ്. ഇവിടെ അള്ളാ വിട്ടു പോയ ഒരു സംഗതിയുണ്ട്. മണവാളന്‍മാരെ സൃഷ്ടിക്കുന്ന കാര്യം മിണ്ടിയിട്ടേ ഇല്ല. സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ എന്തു ചെയ്യും?
 
സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും. പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മൊഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു.
 
ഇതൊക്കെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം.സാധാരണക്കാരേക്കാളും ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്ന പ്രവാചകരുടെ പാരിതോഷികങ്ങള്‍ എന്തൊക്കെയായിരിക്കാം? മനുഷ്യാരശിക്കുവേണ്ടി എക്കാലത്തേക്കുമുള്ള നിയമ സംഹിത നല്‍കി എന്നു പറയപ്പെടുന്ന മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ എന്തായിരിക്കം നല്‍കിയത്?
 
അപ്പോള്‍ മൊഹമ്മദിന്‌ ഇഹലോകത്തില്‍  വലിയ ആനുകൂല്യങ്ങള്‍ അള്ളാ നല്‍കിയതില്‍ തെല്ലും അതിശയിക്കേണ്ടതില്ല. മന്ദബുദ്ധികള്‍ അതിനെയൊക്കെ വളച്ചൊടിക്കുന്നതിലും അത്ഭുതം തോന്നേണ്ട കാര്യമില്ല.
 
മൊഹമ്മദിനു പ്രവാചകത്വം കിട്ടുന്നതിനു മുമ്പായിരുന്നു സൈദ് എന്ന അടിമയെ മോചിപ്പിച്ചതെന്നാണ്‌ ലത്തീഫ് അവകാശപ്പെടുന്നത്. അപ്പോള്‍ ഖുറാനിലൂടെ അള്ളാ പറയുന്നതിനുമുന്നേ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പക്ഷെ അത് അള്ളായുടെ ചെലവില്‍ ഇസ്ലാമിന്റെ നേട്ടമായിട്ടാണു സാധാരണ മുസ്ലിങ്ങള്‍ കൊണ്ടാടുന്നത്.

അടിമക്ക് സ്വന്തം സഹോദരിയേപ്പോലുള്ള ആളെ വിവാഹം ചെയ്തുകൊടുത്തത് നല്ല കാര്യമായിരുന്നു. പക്ഷെ അതിന്റെ പിനില്‍ മറ്റൊരു   ദുരുദ്ദേശ്യമുണ്ടായിരുന്നു എന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതിനെ അരക്കിട്ടുറപ്പിക്കുന്ന നടപടിയാണ്‌ പിന്നീട് മൊഹമ്മദും അള്ളായും കൂടി ചെയ്തത്. കുലീന നാട്യക്കാരിയായിരുന്നതുകൊണ്ടാണ്‌ സൈനബിന്റെ്‌ സൈദുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടതെന്നാണ്‌ ലത്തീഫ് പറയുന്നത്. അത് പരാജയപ്പെടുത്തിയത് അള്ളയും. അതിന്റെ ലക്ഷ്യം മൊഹമ്മദിനു തന്നെ സൈനബിനെ വിവാഹം ചെയ്തു കൊടുക്കലും. സൈനബിന്റെ കുലീന നാട്യം പരാജയപ്പെടുത്താന്‍ അള്ളാക്ക് തോന്നിയില്ല. കാരണം മൊഹമ്മദ് സൈനബിനെ മനസാ ആഗ്രഹിച്ചിരുന്നു. അള്ളായും മൊഹമ്മദും കൂടീ നടത്തിയ ഗൂഡാലോചന അതി ഗംഭീരം.


മന്ദബുദ്ധി എന്ന വാക്കുപയോഗിക്കുന്നതെനിക്കിഷ്ടമുള്ള സംഗതിയല്ല. പക്ഷെ മുസ്ലിം തീവ്രവാദികള്‍ പറയുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത വ്യക്തികളെ മന്ദബുദ്ധികള്‍ എന്നാണ്‌ ലത്തീഫ് വിളിച്ചത്. അതുകൊണ്ട് മാത്രം ഞാന്‍ ആ വാക്കിവിടെ ഉപയോഗിച്ചു.

286 comments:

1 – 200 of 286   Newer›   Newest»
kaalidaasan said...

മൊഹമ്മദ് വിഭാവനം ചെയ്ത സ്വര്ഗ്ഗത്തില് ചെന്നാല് കിട്ടുന്ന സമ്മാനം ഖുറാന് പ്രകാരം ഇതാണ്.



അവര്‍ രത്നം പതിച്ച മഞ്ചങ്ങളില്‍ മുഖാമുഖമായി ചാരിക്കിടക്കുന്നു. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍ അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും. അത് കുടിച്ചാല്‍ അവര്‍ക്ക് തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല. ആ ബാലന്മാര്‍, അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പലതരം രുചികരമായ പഴങ്ങള്‍ മുമ്പില്‍ കൊണ്ടുവെക്കും. അവരിഷ്ടപ്പെടുന്ന പക്ഷിമാംസങ്ങളും. അവര്‍ക്കായി നാണംതുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്‍. ഇഹത്തില്‍ ചെയ്തുകൊണ്ടിരുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്‍ക്ക് ലഭിക്കുന്നു.



വലതുപക്ഷക്കാര്‍! വലതുപക്ഷക്കാരുടെ (സൌഭാഗ്യങ്ങള്‍) എങ്ങനെ വര്‍ണിക്കേണ്ടൂ! അവര്‍ മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങളിലും3 പടലകളായി കുലച്ച വാഴകളിലും ദൂരദൂരം പരന്നുകിടക്കുന്ന തണലുകളിലും നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിനീരിലും ഒരിക്കലും അവസാനിക്കാതെ നിര്‍ബാധം ലഭിക്കുന്ന പഴസമൃദ്ധിയിലും ഉന്നതമായ വിശ്രമശാലകളിലുമായിരിക്കും. അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു.




ഹൂറികളെ കൂടാതെ, സൃഷ്ടിക്കപ്പെടുന്ന മണവാട്ടികളേക്കൂടി നല്‍കി സ്വര്‍ഗ്ഗവാസികളായ പുരുഷന്‍മാരെ സന്തുഷ്ടരാക്കുന്ന അള്ളാടെ ദയാവായ്പ് അപരിമേയമാണ്. ഇവിടെ അള്ളാ വിട്ടു പോയ ഒരു സംഗതിയുണ്ട്. മണവാളന്‍മാരെ സൃഷ്ടിക്കുന്ന കാര്യം മിണ്ടിയിട്ടേ ഇല്ല. സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ എന്തു ചെയ്യും?



സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും. പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മൊഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു.



ഇതൊക്കെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം.സാധാരണക്കാരേക്കാളും ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്ന പ്രവാചകരുടെ പാരിതോഷികങ്ങള്‍ എന്തൊക്കെയായിരിക്കാം? മനുഷ്യാരശിക്കുവേണ്ടി എക്കാലത്തേക്കുമുള്ള നിയമ സംഹിത നല്‍കി എന്നു പറയപ്പെടുന്ന മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ എന്തായിരിക്കം നല്‍കിയത്?



അപ്പോള്‍ മൊഹമ്മദിന്‌ ഇഹലോകത്തില്‍ വലിയ ആനുകൂല്യങ്ങള്‍ അള്ളാ നല്‍കിയതില്‍ തെല്ലും അതിശയിക്കേണ്ടതില്ല. മന്ദബുദ്ധികള്‍ അതിനെയൊക്കെ വളച്ചൊടിക്കുന്നതിലും അത്ഭുതം തോന്നേണ്ട കാര്യമില്ല.

sajan jcb said...

ഞാന്‍ ഇങ്ങനെയൊരു കമന്റ് ഇട്ടുവെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇവിടെ കൊടുക്കുന്നു.
-------------
ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

ലത്തീഫേ, എങ്ങിനെയാണ് ദത്തെടുക്കല്‍ സാമൂഹികമായ ദുരാചാരമാകുന്നത്? ദത്തെടുത്താല്‍ അവരെ സ്വന്തം മക്കളെ പോലെ കണക്കാക്കിയില്ലങ്കിലല്ലേ ദുരാചാരമാകുന്നത്?(ക്രിസ്തീയവീഷണത്തിന്റെ കുഴപ്പമാകും, എന്നാലും വിശദീകരിക്കാമോ?)

എന്തുകൊണ്ടൂം മക്കളിലാത്ത ദുഃഖം മാറ്റുവാന്‍ ദത്തെടുക്കല്‍ ദമ്പതികളെ സഹായിക്കും. അനാഥരായ കുട്ടികള്‍ക്ക് ഒരു സംരക്ഷകരുമാകും. ദത്തെടുക്കല്‍ ഒരു ദുരാചാരമാണെങ്കില്‍ പിന്നെന്തുകൊണ്ട് നബി അടിമയെ ദത്തെടുത്തു? (സ്വന്തം മകനെ പോലെ സൈദിനെ കണ്ടിരുന്നുവെങ്കില്‍ നബിയ്ക്ക് ഒരു അനാവശ്യവിവാഹം ഒഴിവാക്കുകയും ചെയ്യാമായിരുന്നു, എന്തുചെയ്യാം അല്ലഹ് സമ്മതിക്കണ്ടേ അല്ലേ?)

ബിജു ചന്ദ്രന്‍ said...

ട്രാക്കിംഗ്.. ഇവിടെ നടക്കുന്ന ചര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.

Bava said...

ജബ്ബാര്‍ മാഷ്‌ ബ്ലോഗിന്റെ പേരും തൂലികാ നാമവും മാറ്റിയോ.

Unknown said...

ദത്തുപുത്രനെ സ്വന്തം മകനെപ്പോലെ കാണണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം നടപടികള്‍ അനുകരണീയമല്ല.

മാത്രമല്ല മറ്റൊരു ഗുരുതരമായ പ്രശ്നം ഉണ്ടു താനും.ഒരാള്‍ക്ക് തന്റെ ദത്തുപുത്രിയില്‍ മോഹം തോന്നിയാല്‍ എന്തു ചെയ്യും ?

kaalidaasan said...

സാജന്‍,

സൈനബിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാന്‍ മൊഹമ്മദ് ചില വിഡ്ഡിത്തങ്ങള്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്കത് വാഴ്ത്തിപ്പാടാതെ വയ്യല്ലോ. അതുകൊണ്ട് ഇതൊക്കെ തല തിരിഞ്ഞു തന്നെയേ മുസ്ലിങ്ങള്‍ മനസിലാക്കൂ. അപ്പോള്‍ സദാചാരമൊക്കെ ദുരാചാരമായി അവര്‍ക്ക് തോന്നും.


ലത്തീഫൊക്കെ ഇസ്ലാം പഠിച്ചത് ഖുറാനില്‍ നിന്നല്ല. ഖുറാന്‍ ഒരു പ്രാവശ്യം തന്നെ വായിച്ചിട്ടുണ്ടോ എന്നും സംശയമാണ്. അതുകൊണ്ടാണ്‌ മുഖം മറയ്ക്കുന്ന വിഷയത്തില്‍ ഖുറാന്റെ പരിഭാഷയില്‍ കൊടുത്തിരിക്കുന്ന ഈ വിശദീകരണം അദ്ദേഹം കാണാതെ പോയത്. 20. അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.


ലത്തീഫ് പിന്തുടരുന്ന ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റിലെ ഖുറാന്‍ പരിഭാഷയില്‍ നിന്നാണു ഞാന്‍ ഇവിടെ ഖുറാനേപ്പറ്റി എഴുതിയതെല്ലാം. മലയാളം വായിച്ചാല്‍ മനസിലാകുന്നവര്‍ക്കെല്ലാം മനസിലാകത്തക്ക വിധമുള്ള പരിഭാഷയാണത്.

kaalidaasan said...

ബാവാ,

ജബ്ബാര്‍ മാഷ് നിങ്ങളുടെയെല്ലാം ഉറക്കം കെടുത്തുന്നണ്ടല്ലേ? അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റാതെ വരുമ്പോള്‍ ചില വിഭ്രമ ചിന്തകളൊക്കെ നല്ലതാണ്.

kaalidaasan said...

അരുണ്‍,

സൈദിന്റെ സ്ഥാനത്ത് ഒരു അടിമസ്ത്രീയെ മോചിപ്പിച്ച് മകളായി ദത്തെടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ, ദത്തുപുത്രിയെ വിവാഹം കഴിക്കാമെന്നൊരു ദൈവ കല്‍പ്പന മൊഹമ്മദ് ഉണ്ടാക്കുമായിരുന്നു. അള്ളായുടെ ദൂതനസാദ്ധ്യമായിട്ടൊന്നുമില്ല.

Unknown said...

കാളിദാസാ..ഈ മതങ്ങളെക്കാര്യം പറയാതിരിക്കുന്നതാ നല്ലത്. മോഹമ്മദിന്റെ കാര്യം ഇങ്ങനെ.. ഹിന്ദു വേദങ്ങളില്‍ ഒരു പെണ്ണിനെ അഞ്ചു പേര്‍ ഒരുസമയം ഭാര്യയാക്കി വെച്ചിരുന്നതായി പറയുന്നുണ്ട്.. ബൈബിളിലോ യേശുവിനെപ്പോലുള്ള ഒരു പ്രവാചകന്‍ തന്നെ സ്വന്തം മക്കളെ പണിയെടുത്തതായി പറയുന്നു. വേറൊരു പ്രവാചകന്‍ ഭാര്യയെ രാജാവിന് പണിയെടുക്കാന്‍ വിട്ടുകൊടുത്തതായും പറയുന്നുണ്ട്...കാമവെറി കൂടുമ്പോള്‍ പെണ്ണുങ്ങള്‍ തമ്മില്‍ തമ്മില്‍ പണിയെടുക്കുന്ന ചരിത്രവും ദൈവങ്ങളില്‍ നിന്ന് വരുന്ന ഈ പുണ്യ ഗ്രന്ഥങ്ങളിലുണ്ട്...ഈ മതങ്ങളെ കാര്യങ്ങള്‍ പോക്കാ കാളിദാസാ..

അനില്‍@ബ്ലോഗ് // anil said...

അവിടുത്തെ ചര്‍ച്ച കണ്ട് ഒരു വഴിക്കായിരിക്കുകയായിരുന്നു.
ഇനി ഇവിടെ എന്തെല്ലാം കാണണ്ടി വരുമോ ആവോ?
:)

Unknown said...
This comment has been removed by a blog administrator.
ജോണ്‍ ചാക്കോ, പൂങ്കാവ് said...

മതദ്രോഹി എന്നാ അനോണി.
താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും.
"ബൈബിളിലോ യേശുവിനെപ്പോലുള്ള ഒരു പ്രവാചകന്‍ തന്നെ സ്വന്തം മക്കളെ പണിയെടുത്തതായി പറയുന്നു."
ഇതിന്റെ അര്‍ഥം ഒന്ന് പറങ്ങു തരാമോ?.... ബൈബിളില്‍ സ്വവര്‍ഗ രതിയെ പറ്റി പരാമര്‍ശം ഉണ്ട്.


അതല്ല ഇവിടെ വിഷയം. വെറുതെ കാടടച്ചു വെടി വച്ച് മറ്റുള്ളവരെ അവഹേളിക്കാന്‍ ശ്രമിക്കരുത്.

Unknown said...

ജോണേ..മതങ്ങളുടെ കൊള്ളരുതായ്മകള്‍ പറഞ്ഞപ്പോള്‍ നൊന്തോ.ഇവിടെ ഏതു മതമാടോ മനുഷ്യനെ നന്നാക്കുന്നത്.

പണിയെടുക്കുന്നതിന്റെ മലയാളം അറിയില്ലയോ..ഈ ബൈബിള്‍ പറയുന്ന ലോത്ത് ആരാ പിന്നെ.. കുടുമ്പ പാരമ്പര്യം ആരാ ..നന്നായി പടിക്ക്..ലോത്തിന്റെ പെണ്‍ മക്കള്‍ രണ്ടെണ്ണം അപ്പനുമായി പണിയെടുത്തു ഗര്‍ഭിണിയായി രണ്ടും പ്രസവിച്ചുവെന്നാ ദൈവത്തിന്റെ ബുക്ക് പറയുന്നേ..ബൈബിള്‍ ഉണ്ടങ്കില്‍ ഈ നമ്പരില്‍ വായിക്ക്..ഉല്‍പത്തി 19: 30-38

കൂടുതല്‍ സെക്സ് വേണമെങ്കില്‍ ഋഗ്വേദം പത്താം മണ്ഡലത്തിലെ പത്താം സൂക്തത്തില്‍ സ്വന്തം സഹോദരനെ ലൈംഗികവേഴ്ചക്കു ക്ഷണിക്കുന്ന സഹോദരിയുടെ വര്‍ത്തമാനം നോക്കിയാലും മതി...എനിക്കു വയ്യേ...ഇതൊക്ക വായിച്ചു വായിച്ചു...ഞാനൊരു പരുവമായി.

മുക്കുവന്‍ said...

മതങ്ങളുടെ കൊള്ളരുതായ്മകള്‍ പറഞ്ഞപ്പോള്‍ നൊന്തോ.ഇവിടെ ഏതു മതമാടോ മനുഷ്യനെ നന്നാക്കുന്നത്....

thats well said! ദുബായില്‍ ഒരു ടൂര്‍ നടത്തി. ടൂര്‍ ഗൈഡ് പറഞ്ഞതോര്‍മ്മവരുന്നു... ദുബായി പൌരനു ഓരോ കല്യാണത്തിനും 80,000 ദിര്‍ഹവും, ഒരു വീടും.. ഇത് കിട്ടാന്‍ അണ്ണന്മാര്‍ ലോകം നീളെ പോയി കെട്ടികൂട്ടി..അതില്‍ പത്ത് കുട്ടികളും കൂട്ടും. അങ്ങനെ ഇപ്പോള്‍ എണ്ണം 1 ബില്ല്യന്‍ കവിഞ്ഞു.. ആ‍.. നബി പഠിപ്പിച്ചത് കുട്ടി ഷേക്കുകള്‍ ആവര്‍ത്തിക്കുന്നു.. ഇനി അത് ആരേലും പറഞ്ഞാലോ അവരെ കോല്ലാന്‍ ഫത്വാ പുറപ്പെടുവിക്കും...

Unknown said...

ഖുര്‍ആന്‍ വായിച്ചിട്ടുള്ള, അതിലെ മുഹമ്മദിന്റെ പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യന്, അവന്റെ തലയില്‍ ബുദ്ധിയുടെ ഒരു നേരിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലൊരു ഗ്രന്ഥം ഒരു ദൈവത്തില്‍ നിന്നും വന്നതാണെന്ന് പറയാനാവില്ല. ഖുര്‍ആനില്‍ പറയുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാന്‍ യാതൊരു കാരണവശാലും സാദ്ധ്യമല്ല എന്ന് തെളിയിക്കാന്‍ അതേ ഖുര്‍ആന്‍ മാത്രം മതി. എന്നിട്ടും അത് സാധിക്കാത്തതിന്റെ കാരണം, 'ദൈവവചനം' എന്ന പേര് നല്‍കി വില്‍ക്കപ്പെടുന്ന ഈ സാധനം വെറും ചവറാണെന്ന് ആരെയാണോ നമ്മള്‍ ബോദ്ധ്യപ്പെടുത്തേണ്ടത്, അവര്‍ക്ക് അവര്‍ കേള്‍ക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ പോലും മതിയായ ബുദ്ധി ഇല്ല എന്നതിനാലാണ്‍. അതിനുള്ള ശേഷി തങ്ങള്‍ക്കില്ല എന്നുപോലും എന്നെങ്കിലും അവര്‍ മനസ്സിലാക്കുകയുമില്ല. കാരണം, അത് മനസ്സിലാക്കാനും അവര്‍ക്ക് അവരുടെ ഈ underdeveloped brain അല്ലേ ആകെ ഉള്ളത്? ഞാന്‍ ഈ പറയുന്നതിന്റെ തെളിവ് വിശ്വാസിയല്ലാത്ത ആര്‍ക്കും ഏതെങ്കിലും ഒരു മതബ്ലോഗില്‍ മതപണ്ഡിതര്‍ ചമയുന്നവര്‍ നിരത്തുന്ന യാതൊരു യുക്തിയുമില്ലാത്ത വാദമുഖങ്ങള്‍ പരിശോധിച്ച് സ്വയം ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള നാറുന്ന മതപ്രചരണവും സുവിശേഷഘോഷണവുമൊക്കെ (ക്രിസ്തീയ ഉപദേശികളുടെ വീഡിയോ കണ്ടിട്ടില്ലേ?) ലജ്ജയില്ലാതെ മനുഷ്യരുടെ മുന്നിലേക്ക് വച്ചുനീട്ടുന്നത് മനുഷ്യരാശിയോട് ചെയ്യുന്ന അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം എന്നേ പറയാനുള്ളൂ.

ഈ പേക്കൂത്തുകാരെ തിരുത്താനാവുമെന്നൊന്നും കരുതണ്ട. പിന്നെ, ഇതുപോലുള്ള ലേഖനങ്ങള്‍ കൊണ്ട് ആകെ നേടാനാവുന്നത് ഇത്തരം ജന്മനാ മണ്ടന്‍മാര്‍ വിളമ്പുന്ന സത്യാഭാസങ്ങളില്‍ (specious arguments) അബദ്ധവശാല്‍ വീഴാതിരിക്കാന്‍ മറ്റ് മനുഷ്യരെ (അവര്‍ക്ക് അല്പമെങ്കിലും വെളിവുണ്ടെങ്കില്‍ ) ജാഗരൂകരാക്കാം എന്നത് മാത്രമാണ്.

കൂടിയോ കുറഞ്ഞോ എല്ലാ മതങ്ങളുടെ കാര്യവും ഒരുപോലെതന്നെ. എന്നിട്ടും തങ്ങളുടേതാണ് ഒരേയൊരു നിത്യസത്യമതം എന്ന് സ്ഥാപിക്കാന്‍ പരസ്പരം ചെളിവാരിയെറിയുന്നതാണ് ഇക്കൂട്ടരുടെ ഹോബി! പരസ്പരം നിത്യശത്രുതയിയില്‍ കഴിയുന്നവയാണ് എല്ലാ മതങ്ങളും. പക്ഷേ, നിരീശ്വരവാദികളോ യുക്തിവാദികളോ മതങ്ങളെ പൊതുവേ വിമര്‍ശിക്കുമ്പോള്‍ "എന്‍റെ ശത്രുവിന്റെ ശത്രു എനിക്ക് മിത്രം" എന്ന തത്വത്തില്‍ പുറത്തേക്ക് (മിഥ്യയായ) സഹകരണം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മതവിശ്വാസം എന്നത് അതിന്റെ വേരുകളില്‍ത്തന്നെ കാപട്യത്തില്‍ അധിഷ്ഠിതമാണ്.

Unknown said...

ചര്‍ച്ച ദത്തെടുക്കലിനെപ്പറ്റി ആയതിനാല്‍ എനിക്കുണ്ടായ ഒരു സംശയമാണ് താഴെ കൊടുത്തത്.

അരുണ്‍ / Arun said...

ദത്തുപുത്രനെ സ്വന്തം മകനെപ്പോലെ കാണണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം നടപടികള്‍ അനുകരണീയമല്ല.മാത്രമല്ല മറ്റൊരു ഗുരുതരമായ പ്രശ്നം ഉണ്ടു താനും.ഒരാള്‍ക്ക് തന്റെ ദത്തുപുത്രിയില്‍ മോഹം തോന്നിയാല്‍ എന്തു ചെയ്യും ?


സഹജമായ പരിഹാസമൂറുന്ന കാളിദാസന്റെ മറുപടി എന്നെ ചിരിപ്പിച്ചു

kaalidaasan said...

അരുണ്‍,

സൈദിന്റെ സ്ഥാനത്ത് ഒരു അടിമസ്ത്രീയെ മോചിപ്പിച്ച് മകളായി ദത്തെടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ, ദത്തുപുത്രിയെ വിവാഹം കഴിക്കാമെന്നൊരു ദൈവ കല്‍പ്പന മൊഹമ്മദ് ഉണ്ടാക്കുമായിരുന്നു.

എന്നാല്‍ ലത്തീഫിന്റെ മറുപടി എന്നെ അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്

CKLatheef പറഞ്ഞു...

പ്രിയ അരുണ്‍,

ഞാന്‍ അനവദനീയമാണ് എന്ന് പറഞ്ഞ ദത്തെടുക്കല്‍ ആദ്യമേ സൂചിപ്പിച്ചു, അത് കേവല സംരക്ഷണത്തിനപ്പുറം ഒന്നുമല്ല. ആ ദത്തെടുക്കപ്പെട്ട വ്യക്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അന്യനാണ് നേരത്തെ കുടുംബബന്ധമില്ലെങ്കില്‍. എന്ന് വെച്ചാല്‍ ഈ സംരക്ഷണത്തിലൂടെ ഒരു ബന്ധവും സ്ഥാപിതമാകുകയില്ല. അനാഥകളും അഗതികളുമായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുകുക. അവര്‍ക്ക് തന്റെ കുട്ടികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയും സംരക്ഷണവും നല്‍കുക ഇതും ദത്തെടുക്കലിന്‍െ ഒരു രൂപമാണ്. ഈ അടിസ്ഥാനത്തില്‍ ദത്തുപുത്രി അന്യയായി നിലനില്‍ക്കുന്നു അതിനാല്‍ താങ്കള്‍ സുചിപ്പിച്ച അത്തരം അവസ്ഥയുണ്ടായാല്‍ വിവാഹം കഴിക്കുന്നതിന് നിയമപരമായി തടസ്സമില്ല.

:‌-)

അപ്പൊകലിപ്തോ said...

സി.കെ.ബാബു said... >>>>
ഖുര്‍ആന്‍ വായിച്ചിട്ടുള്ള, അതിലെ മുഹമ്മദിന്റെ പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യന്, അവന്റെ തലയില്‍ ബുദ്ധിയുടെ ഒരു നേരിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലൊരു ഗ്രന്ഥം ഒരു ദൈവത്തില്‍ നിന്നും വന്നതാണെന്ന് പറയാനാവില്ല
<<<

പിന്നെ ... ഇങ്ങേരാണു ഈ "തിരുക്കുറല്‍" ഉണ്ടാക്കിയതു ... എല്ലാം അറിവുള്ള ബാവുവിണ്റ്റെ ഈ വീമ്പ്‌ കണ്ടാല്‍ തോന്നും ഇനി വരാണുള്ള മിശിഹാ തങ്ങല്‍ അയാളാണെന്ന്‌..

വകതിരില്ലാത്തതിണ്റ്റെ പേരാണോ യുക്തിവാദം എന്നതു... ?? ചുമ്മാ എന്തെങ്കിലൂം എവിടെന്നെങ്കിലും വായിക്കുന്നവണ്റ്റെ കുറഞ്ഞ ബുദ്ധിയുടെ ലക്ഷണമാണു 'ഡാര്‍വിണ്റ്റെ' വേദമൊഴിച്ച്‌ ബാക്കിയെല്ലാം മോശമാണെന്ന വിഭ്രാന്തി..

kaalidaasan said...

മത ദ്രോഹി,


ഇത് മതങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനമല്ല. അതു കൊണ്ട് മറ്റ് മതങ്ങളിലെന്തൊക്കെയുണ്ട് എന്നത് ഇവിടെ പ്രസക്തമല്ല.

ഒരു ശരാശരി മുസ്ലിം പെരുമാറുന്നത് തങ്കളേപ്പോലെയാണ്. ഇസ്ലാമിലെ എന്തെങ്കിലും വിമര്‍ശിച്ചാല്‍ ഉടനെ ബൈബിളും വേദങ്ങളുമെടുത്ത് പ്രതിരോധിക്കന്‍ ശ്രമിക്കും. സ്വന്തം വിശ്വാസത്തിലുള്ള ഉറപ്പില്ലായ്മയാണത് വെളിപ്പെടുത്തുന്നത്. വിമര്‍ശനം സ്വന്തം വിശ്വാസമെടുത്ത് പ്രതിരോധിക്കാന്‍ ആകുന്നില്ലെങ്കില്‍ ആ വിശ്വസത്തില്‍ സാരമായ എന്തോ പന്തികേടുണ്ട്. ആ പന്തികേട് മനസിലാക്കി പരിഹരിക്കുകയാണതിനു വേണ്ടിയത്. അല്ലാതെ മറ്റ് മതങ്ങളെയും അവരുടെ വിശ്വസങ്ങളെയും അവരുടെ മത നേതാക്കളെയും മറ്റും പുലഭ്യം പറയുകയല്ല.

ഖുറനെയും ഇസ്ലാമിന്റെ ചരിത്രത്തെയും അടിസ്ഥാനമക്കി മൊഹമ്മദിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ലേഖനമാണിത്. അതേക്കുറിച്ച് എന്തെങ്കിലും പറയുന്നതല്ലെ അഭികാമ്യം? എല്ലാ മതങ്ങളെയും ഒരു പോലെ വിമര്‍ശിച്ചു കൊണ്ട് താങ്കള്‍ ഒര്‍ പോസ്റ്റിടുകയാണെങ്കില്‍ അവിടെ അതെല്ലാം വിശദമായി ചര്‍ച്ച ചെയ്യാമല്ലോ.

kaalidaasan said...

മത ദ്രോഹി,

ബൈബിളിലിലും വേദങ്ങളിലും സ്വവര്‍ഗ്ഗരതിയും ലൈംഗിക വൈകൃതങ്ങളും ഉള്ളതാണോ മൊഹമ്മദ് 15 വിവാഹം കഴിക്കാനും അതിലൊന്ന് സ്വന്തം മരുമകളാകാനും കാരണം?

അപ്രസക്തമായ പരാമര്‍ശങ്ങള്‍ ഞാന്‍ നീക്കം ചെയ്യുന്നു.

kaalidaasan said...

അരുണ്‍,

മുസ്ലിങ്ങള്‍ക്ക് ദത്തെടുക്കല്‍ കേവല സംരക്ഷണത്തിനപ്പുറം ഒന്നുമല്ല. ദത്തു പുത്രനായാലും ഒരടിമക്ക് നല്‍കുന്ന അത്രയും പരിഗണനയേ മുസ്ലിങ്ങള്‍ നല്‍കൂ. അതില്‍ കൂടുതല്‍ നല്‍കിയാല്‍ ഒരു പക്ഷെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നല്‍കുന്ന ഹൂറികളുടെ എണ്ണം അള്ളാ കുറച്ചേക്കും.

ലത്തീഫിന്റെ ഗതികേട് വേറെയാണ്. സൈനബിനെ നഗ്നയായി കണ്ട് മോഹമുദിച്ച മൊഹമ്മദിന്‌ അവരെ വിവാഹം ചെയ്യണമെങ്കില്‍ പല വളഞ്ഞ വഴികളും തേടേണ്ടിയിരുന്നു. അങ്ങനെയാണ്‌ ഐഷയുമായി സംസാരിച്ചിരിക്കുമ്പോള്‍ മൊഹമ്മദിനൊരു മോഹാലസ്യമുണ്ടായത്. ഉണര്‍ന്നപ്പോഴേക്കും അള്ളാ സൈനബിനെ അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു കഴിഞ്ഞിരുന്നു. മൊഹമ്മദിന്റെ ഓരോ ഭാഗ്യങ്ങളേ!. ഏത് സ്ത്രീ മനസില്‍ വന്നാലും ഒന്നു ബോധം കെടുകയേ വേണ്ടൂ. ബാക്കി അള്ളാ നോക്കിക്കൊള്ളും. ഐഷ അതിനെ കണക്കിനു കളിയാക്കിയിട്ടും ഉണ്ട്. അപ്പോഴാണ്‌ മൊഹമ്മദിനു വിവാഹം കഴിക്കാവുന്ന സ്ത്രീകളുടെ ഒരു നീണ്ട ലിസ്റ്റുണ്ടാക്കി അത് ഖുറാന്റെ ഭാഗമാക്കിയത്. സൈനബിനെ സ്വന്തമാക്കിയതിനെ ന്യായീകരിക്കാനാണ്‌ ദത്തെടുക്കലിനേപ്പറ്റി തല തിരിഞ്ഞതും മന്ദബുദ്ധികള്‍ക്ക് മാത്രം മനസിലാകുന്നതുമായ ഒരു നിയമം അടിച്ചേല്‍പ്പിച്ചതും.

സൈനബല്ല വേറെ ഏതെങ്കിലും സ്ത്രീയായിരുന്നു സൈദിന്റെ ഭാര്യയെങ്കില്‍, മൊഹമ്മദ് ഈ വിചിത്രമായ ദത്തു നിയമം ഉണ്ടാക്കി അള്ളായെയും സുബോധമുള്ള മനുഷ്യരെയും ആക്ഷേപിക്കില്ലായിരുന്നു.

kaalidaasan said...

ബാബു,

ഖുര്‍ആന്‍ വായിച്ചിട്ടുള്ള, അതിലെ മുഹമ്മദിന്റെ പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യന്, അവന്റെ തലയില്‍ ബുദ്ധിയുടെ ഒരു നേരിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലൊരു ഗ്രന്ഥം ഒരു ദൈവത്തില്‍ നിന്നും വന്നതാണെന്ന് പറയാനാവില്ല


വളരെ ശരിയാണ്. മൂത്രമൊഴിക്കുന്നതിനു വരെ നിയമമുണ്ടാക്കിയ ദൈവം വിചിത്ര ദൈവമാണെന്നു പറയേണ്ടി വരും. ഖുറാന്‍ വായിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസിലാകുന്നത് മൊഹമ്മദിനൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവും എന്നാണ്. മൊഹമ്മദിനും ഭാര്യമാര്‍ക്കും എല്ലാം പ്രത്യേകമായിട്ടാണ്. വിവാഹമോചനം നേടിയാലോ ഭര്‍ത്താവു മരിച്ചാലോ ഏത് സ്ത്രീക്കും വിവാഹം കഴിക്കാം. പക്ഷെ സ്വന്തം പത്നിമാരെ മറ്റുള്ളവര്‍ വിവാഹം ചെയ്യാന്‍ പടില്ല എന്ന നിയമമുണ്ടാക്കി. തനിക്ക് മാത്രം വിവാഹം കഴിക്കാന്‍ സ്ത്രീകളുടെ നീണ്ട ലിസ്റ്റുണ്ടാക്കി. അതൊക്കെ അള്ളാ പറഞ്ഞിട്ടാണെന്ന് മന്ദബുദ്ധികളെ പറഞ്ഞു മനസില്ലാക്കിക്കാന്‍ മൊഹമ്മദിനു കഴിഞ്ഞു. അതെല്ലാം ദൈവത്തിന്റെ ചുമലില്‍ വളരെ കൌശലപൂര്‍വം അദ്ദേഹം വച്ചു കൊടുക്കുകയും ചെയ്തു.

മരിച്ചു ചെല്ലുന്ന പുരുഷന്‍മാര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ സ്ത്രീകളെ വിതരണം ചെയ്യുന്ന ഒരാളാണ്‌, ഖുറാന്‍ പ്രകാരം മൊഹമ്മദിന്റെ ദൈവം. വേറൊരു മതത്തില്‍ ഇതുപോലെയൊരു ദൈവം ഉണ്ടാകാന്‍ സാധ്യത കാണുന്നില്ല. ശരീരത്തില്‍ ബോംബ് വച്ചു കെട്ടി പൊട്ടിത്തെറിച്ച് കഷണങ്ങളായി സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കൂടുതല്‍ ഹൂറിമാരെ കിട്ടുമെന്നാണു ചില അനുയായികള്‍ കരുതുന്നതും.

Jack Rabbit said...

Ibn Warraq wrote an article in Guardian few years back about the work of Christoph Luxenberg .

Raveesh said...
This comment has been removed by the author.
Raveesh said...

ട്രാക്കിങ്ങ്

Unknown said...
This comment has been removed by a blog administrator.
Sudheer K. Mohammed said...

മുഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ്
അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതംപൊലും....
ലിഖിത മാണ്
ജീവിതത്തില്‍ ആദ്യം അദ്ദേഹം കല്യാണം കഴിക്കുന്നത്... 25 ആം വയസ്സില്‍ 40 വയസ്സും 2 തവണ വിധവയായ ഖ്ദീജ. അവര്‍ മരിക്കുന്നത് അദ്ദേഹം 50 വയസ്സാകുമ്ബോള്‍ അതുവരെ അദ്ദേഹം മക്കയില്‍ .....
63 വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു....
യുക്തിയില്‍ കാര്യങ്ങള്‌ മനസ്സിലക്കുന്നവര്ക്ക് ഇതു മതി സത്യ്ം മനസ്സിലാക്കാന്‍ അല്ലാത്തവര് തുടരട്ടേ....

Sudheer K. Mohammed said...

ഖദീജ മരിക്കുന്നതു വരെ പ്രവാചകന് വേറേ കല്യാണം കഴിച്ചിരുന്നില്ല.....
50 വയസ്സിനുശേഷം കാമവെറിയന്‍ മാരാകുന്ന യുക്തി ഒരിക്കലും പിടികിട്ടുന്നില്ല......

വായന said...

ഹിറ്റ്‌ കൂട്ടാന്‍
ബ്ളോഗില്‍ ഹിറ്റ്‌ കൂട്ടാന്‍ എന്തു ചെയ്യും....
ബ്ളോഗ്ഗര്‍ ചിന്തയിലാണു...
ചിന്തകണ്റ്റെ ചിന്തയല്ല....
അത്‌ വെറും ചിന്ത... ഇത്‌ ഗാഢ ചിന്ത....
ധ്യാനം ധ്യാനം എന്നൊക്കെ പറയും....
ബ്ളും...
എന്താ അത്‌... ഒരു ശബ്ദം....
കുളത്തില്‍ കല്ലിട്ടതല്ല...
പിന്നെ...
ഹായ്‌ ബ്ളോഗ്ഗര്‍ടെ തലയില്‍ ബള്‍ബ്‌ കത്തിയതാണു...
എന്താ കാര്യം.?..
ബോഗറതാ ചാടിയെണീക്കുന്നു...
ശായ്‌ നിക്ക്‌ ബ്ളോഗ്ഗറെ കാര്യം പറ...
നമ്മ ഇവിടെ കുത്തീരിക്കുന്ന് അതിനു വേണ്ടിയല്ലേ..
ഉം എന്ത്‌ ? (ബ്ളോഗറിപ്പം ഗൌരവത്തിലാണു... )
അല്ല സായിബേ ഈ ഇറ്റ്‌ കൂട്ടാനുള്ള വയി...
ഹ ഹ ( ബോഗ്ഗര്‍ടെ ഗൌരവം പൂട്ടിപ്പോയി ) അതോ കേരള ശബ്ദത്തിനെ വഴി...
അതെന്തു വയ്യാപ്പ...
ഹമീദും , എം എന്നും, ജബ്ബാറും, കെ ഇ എന്നും കാണിച്ചു തന്ന വഴി...
ഹിറ്റു കൂട്ടാനുള്ള സുന്ദര വഴി...
സ്വീഡനില്‍ നിന്നും വിളിച്ചറിയിച്ചു തന്ന വഴി...
പറ സായിബ്ബേ... മന്‍ശ്യണ്റ്റെ ബിപ്പി കൂറ്റാണ്ടെ... എന്ത്‌ ബയി
''ഇസ്ളാം വിരോധം'' ഹ ഹ ഹാ... ഹു ഹു ഹൂയ്‌.. ''ഇസ്ളാം ''വിരോധം.......
സന്തോഷം കൊണ്ടു മതി മറന്ന് തുള്ളിച്ചാടിക്കൊണ്ടു ബ്ളോഗ്ഗര്‍ രം ഗം വിടുന്നു...
ഒന്നും തിരിയാണ്ടെ നമ്മട സാപ്പി വായും പൊളിച്ച്‌... സ്റ്റേജില്‍ ബാക്കിയാകുന്നു...
ശോക മൂസിക്‌ ബക്‌ ഗ്രൌണ്ടില്‍...

VINOD said...

sudheer k mohammed asked one right question and raises more questions, will a man loose intrest in sex after 50, did prophet married before the death of his first wife, even if he didnt marry did he kept slave girls during that peroid.

second question, if he had lost sexual intrest at 50 then why he married , and if married wasnt he doing a wrong thing towards those ladies by not giving them sex.

kaalidaasan said...

മതദ്രോഹി,

താങ്കള്‍ നുണ എഴുതി എന്നു ഞാന്‍ പറഞ്ഞില്ല.

എല്ലാ വേദപുസ്തകങ്ങളിലും മനുഷ്യന്റെ യുക്തിയെ പരിഹസിക്കുന്ന പലതും ഉണ്ട്. തുല്യതക്ക് വേണ്ടി അതൊക്കെ ഇവിടെ എഴുതുന്നത് പ്രസക്തമല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതുകൊണ്ട് അത് നീക്കം ചെയ്തു.

ഈ പോസ്റ്റ് ലത്തീഫിന്റെ ഒരു പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടാണ്. അതു സംബന്ധിച്ച് എന്തെഴുതിയാലും നീക്കം ചെയ്യില്ല.

kaalidaasan said...

സുധീര്‍,

മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ്. അതിലെ പല സംഭവങ്ങളും ഖുറാനിലും ഹദീസുകളും എഴുതി വച്ചിട്ടും ഉണ്ട്. അതിനെ അടിസ്ഥാനമാക്കി ആണീ പോസ്റ്റ് എഴുതിയത്. ഖുറാനില്‍ നിന്നും ഞാന്‍ പകര്‍ത്തി എഴുതിയ ഭാഗങ്ങള്‍ മൊഹമ്മദിന്റെ മനസിലേക്കുള്ള ചൂണ്ടു പലകയാണ്.

ഏതൊക്കെ സ്ത്രീകളെയാണു മൊഹമ്മദിനനുവദിച്ചിട്ടുള്ളതെന്ന് അള്ളാ നിര്‍ദ്ദേശിച്ചതായി മൊഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ട്. ഈ സ്ത്രീകളെയൊക്കെ എന്തിനാണള്ള മൊഹമ്മദിനു വേണ്ടി അനുവദിച്ചത്? അവരെ കുളിപ്പിച്ച് തലമുടി ചീകി പര്‍ദ്ദയിടുവിച്ച് ഭക്ഷണം കഴിപ്പിച്ച് താരാട്ടുപാടി ഉറക്കാനായിരുന്നോ?

25 വയസില്‍ 40 കാരിയെ കല്യാണം കഴിച്ചത് പലതും മനസില്‍ കരുതിയാകണം. 50 വയസിനു ശേഷമാണു ചെറുപ്പക്കാരികളായ സൈനബിനെയും മരിയയേയും 6 വയസുള്ള ഐഷയേയും മൊഹമ്മദ് കല്യാണം കഴിച്ചത്. ഇതിലെ യുക്തി എന്തെന്ന് മനസിലാക്കാന്‍ സാധാരണക്കാരായ എല്ലാവര്‍ക്കും കഴിയും.ഐഷക്ക് 9 വയസുള്ളപ്പോഴാണ്, മൊഹമ്മദ് ആ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സുധീറിന്റെ അഭിപ്രായത്തില്‍ കിഴവനായ മൊഹമ്മദ് 9 വയസുള്ള ഒരു ബാലികയുമായി ലൈംഗിക ബന്ധം നടത്തിയതിന്റെ യുക്തി സുധീറിനൊന്നു പറഞ്ഞു തരാമോ?

Baiju Elikkattoor said...

tracking...

ഒതയാര്‍ക്കം said...

സുധീര് മുഹമ്മദ് , മുസ്ലിമായത് കൊണ്ട് നിങ്ങള്‍ ഖുറാന്‍ പഠിച്ചിരിക്കണമെന്നില്ല, ഖുറാനേയും മുഹമ്മദിനേയും ചരിത്രത്തേയും താരതമ്യം ചെയ്തുപഠിക്കുവാണേല്‍ താങ്കളെ ഈശ്വരന്‍ നേര്‌വഴി നടത്തും. തീര്‍ച്ച.

ഖുറാനില്‍ വായിക്കുക.

“നിനക്കു ശരീരം ദാനം ചെയ്യാന് തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും –(ഖുറാന് 33:50)

ലോകത്തിലെ മുഴുവന് മുസ്ലിം സ്ത്രീകള്ക്കും നാണക്കേടാണ്, ഈ ഖുറാന് വാക്യം. ഈ വാക്യം അവതരിച്ചപ്പോള് മുഹമ്മദിന്റെ ഹോമകുണ്ഡത്തില് പതിനെട്ട് വയസ്സുവരെ ജീവിതം ഹോമിച്ച ആയിഷ എന്ന ധീര അറേബ്യന് പെണ്കുട്ടിയുടെ ഈ വാക്കുകള് ലോകത്തിലെ മുഴുവന് സ്ത്രീകള്ക്കും എന്നും ഒരു നോവായിരിക്കും.
“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന് വരുന്ന സ്ത്രീകളെക്കുറിച്ചോര്ക്കുമ്പോള് എന്നില് രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന് ചോദിക്കും. ഒടുവില് അല്ലാഹു മേല്പ്പറഞ്ഞ ഖുര് ആന് വാക്യം അവതരിച്ചപ്പോള് ഞാന് പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”

ഒരു ജീവിതം മുഴുവന്ഉം മുഹമ്മദ്, മുഹമ്മദ് ,മുഹമ്മദ് എന്ന് മന്ത്രിച്ച അബൂബക്കറിന്റെ റണ്ദു പെണ്കിടാങ്ങളുടെ കൂടെയും ജീവിതം പങ്കിട്ട മുഹമ്മദ് അറേബ്യയിലെ കാടന് അറബികളുടെ ഗോത്രനിയമങ്ങള് വരെ കാറ്റില് പറത്തിയിരുന്നു.
1. സഹോദരനെ പോലെ സ്നേഹിക്കുന്ന സ്നേഹിതന്റെ മക്കളെ പുത്രിമാരെ പോലെ കണ്ട് അറബികള് കല്യാണം കഴിച്ചിരുന്നില്ല. അബൂബകറ് ഇങ്ങിനെ ഒരു സംശയം ചോദിച്ചപ്പോള് ‘ നീ ഇസ്ലാമിക സഹോദരനാണെന്നു’ പറഞ്ഞ് നബി തടി കയ്ചലാക്കി.

2. ഒന്പതാം വയസ്സില് ചങ്ങാതിമാരോടൊപ്പം ഊഞ്ഞാലില് കളിച്ചുകൊണ്ടിരിക്കുന്ന ആയിഷയെ വിളിച്ച് മുഹമ്മദിനെ ഏല്പ്പിക്കുമ്പോള് വിവാഹമൂല്യം (മഹറ്) കൊടുക്കാന് മുഹമ്മദിന്റെ കയ്യില് ഒന്നുമില്ലായിരുന്നു, ത്ന്റെ മകള്ക്ക് നല്കേണ്ടിയിരുന്ന മഹറ് അബൂബക്കറ് തന്നെ കടം കൊടുക്കുകയായിരുന്നു. വിവാഹമൂല്യം 12 ഊഖിയ( അന്നത്തെ നാണയം) ആയിരുന്നു. പെണ്കുട്ടിയുടെ അച്ഛനോട് കടം വാങ്ങി വിവാഹം കഴിച്ച ഒരാളെയാണല്ലോ ഇസ്ലാമീങ്ങള് ലോകത്തിന് വഴികാട്ടി എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്നേ,

3. നവവധുവിന്റെ മുന്പാകെ ദീപം കത്തിച്ച് നടക്കുകയും, വധുവിനെ ആദ്യമായി ഒരു കൂടാരത്തിന്നകത്തായിരിക്കുകയും വേണമെന്ന അറബികളുടെ ആചാരം നിര്ത്തലാക്കിയതും ആയിഷയുടെ വിവാഹത്തോടെയായിരുന്നു,

4. അറബി മാസത്തിലെ ശവ്വാലില് അറബികള് വിവാഹം പോലുള്ള സന്തോഷകരമായ കാര്യങ്ങള് ചെയ്യില്ലായിരുന്നു, പക്ഷേ ആയിഷയുടെ കാര്യ്ത്തില് അതും മൊഹമ്മദ് തെറ്റിച്ചു.

kaalidaasan said...

സുധീര്‍,


ഖുറാനില്‍ പറഞ്ഞിരിക്കുന്നത് മുഴുവന്‍ അന്ധമായി വിശ്വസിക്കുന്ന സുധീര്‍, മൊഹമ്മദിന്റെ സ്ത്രീ വിഷയത്തില്‍ മാത്രം യുക്തി അന്വേഷിക്കുന്നത് വിഡ്ഡിത്തമല്ലേ? മൊഹമ്മദിന്‌ കൂടെ കൂടെ അള്ളാ പറഞ്ഞു കൊടുത്തതാണു ഖുറാന്‍ എന്നു വിശ്വസിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? സുധീര്‍ അതിനു സാക്ഷിയായിരുന്നോ? സൈനബ് എന്ന സ്ത്രീയെ കല്യാണം കഴിക്കണമെന്ന് തോന്നിയപ്പോള്‍ ബോധം കെടുക. എന്നിറ്റ് അള്ളാ തനിക്ക് കല്യാണം കഴിച്ചു തന്നു എന്ന് പറഞ്ഞ് അങ്ങ് കല്യാണം കഴിക്കുക.

50 വയസു കഴിഞ്ഞപ്പോള്‍ മൊഹമ്മദ് സാത്വികനായ ഒരു സന്യാസിയായിരുന്നു എന്നൊക്കെ സുധീറിനു വിശ്വസിക്കാം. പക്ഷെ ഖുറാനില്‍ പറഞ്ഞിരിക്കുന്ന വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെയും,യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച അടിമ സ്ത്രീകളെയും,‍പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും, മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും,സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനികളെയും 50 വയസു കഴിഞ്ഞ മൊഹമ്മദിനനുവദിച്ചു കൊടുത്തതിന്റെ യുക്തി സുധീറിനൊന്നു പറയാമോ? മറ്റ് വിശ്വസികള്‍ക്കനുവദിച്ചു കൊടുക്കാത്ത ഈ സ്വാതന്ത്ര്യം മൊഹമ്മദിനു മാത്രം അനുവദിച്ചു കൊടുത്തത് കാമ പൂരണത്തിനു തന്നെയാണെന്നാണ്‌ സാമാന്യ യുക്തി ആരെയും പഠിപ്പിക്കുന്നത്.

kaalidaasan said...

സുധീര്‍,

സൌദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാല്‍ അറിയാം അറബി കിളവന്‍മാരുടെ കാമവെറിയേപ്പറ്റി. 80 ഉ 90 ഉ വയസായ കിളവന്‍മാരുടെ കാമപ്പേക്കൂത്തുകളേക്കുറിച്ച് അവര്‍ പറഞ്ഞു തരും സുധീറിന്‌.

50 വയസു വരെയുള്ള മൊഹമ്മദിന്റെ ജീവിതം അറിയില്ലാത്തതു കൊണ്ട് അത് പവിത്രമാണെന്ന് സുധീറിനു കരുതാം. പക്ഷെ അതിനു ശേഷമുള്ളത് അത്ര പവിത്രമൊന്നും അല്ലായിരുന്നു. മൊഹമ്മദ് കല്യാണം കഴിച്ച പല സ്ത്രീകളും പല വിവാഹങ്ങള്‍ കഴിച്ചവരുമായിരുന്നു. വിധവകളെ വിവാഹം ചെയ്ത് അവരെ രക്ഷിച്ചു എന്നു പറയുന്നതിലും യുക്തിയില്ല. മൊഹമ്മദിനു മുമ്പ് മറ്റ് പലരും ഇതു പോലെ രക്ഷിച്ചവരായിരുന്നു അവരില്‍ മിക്കവരും.അപ്പോള്‍ മൊഹമ്മദ് രക്ഷിച്ചു എന്നു പറയുന്നത് ശുദ്ധ അസംബന്ധവും.

ഖദീജ എന്ന സമ്പന്നയായ വിധവയുടെ കാര്യസ്ഥനായി വന്ന് ഭര്‍ത്താവായതാണു പാവപ്പെട്ടവനായിരുന്ന മൊഹമ്മദ്. അതു കൊണ്ട് വേറെ കല്യാണം കഴിക്കാന്‍ സാധിക്കാത്തതിന്റെ കാരണം അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ടതുമില്ല.

50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല. അത് അടഞ്ഞത് തന്നെ ആയിരുന്നു. തനിക്ക് പ്രവചകത്വം കിട്ടി എന്നദ്ദേഹം അവകാശപ്പെടുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് സുധീറിനെന്തറിയാം? സുധീറിനെന്നല്ല അര്‍ക്കുമൊന്നുമറിയില്ല. കാരണം, അത് വരെ ആരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. ആ അടഞ്ഞ ജീവിതത്തില്‍ എന്തൊക്കെ ചെയ്തു എന്ന് ഊഹിക്കാനെ പറ്റൂ.

kaalidaasan said...

സാപ്പി,

ഇറ്റു കൂട്ടാനുള്ള വഴികളേക്കുറിച്ച് ഗവേഷണം നടത്തുന്നത് നല്ലതാണ്. അതിന്റെ കൂടെ ദൈവവചനമെന്ന പേരില്‍ താങ്കളെയൊക്കെ മൊഹമ്മദ് വിശ്വസിപ്പിച്ച പുസ്തകത്തില്‍ പറയുന്ന വൃത്തികേടുകളേക്കുറിച്ച് കൂടെ ചിന്തിക്കേണ്ടെ? ഇതു വരെ വയിച്ചിട്ടില്ലെങ്കില്‍ തല്‍ക്കാലം വായിക്കാനായി ഞാന്‍ ഭാഗം പറഞ്ഞു തരാം.



അധ്യായം 33, അല്അഹ്സാബ്.

അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ.



മറ്റ് വിശ്വാസികള്‍ക്കില്ലാത്ത ഈ പ്രത്യേക അനുകൂല്യം മൊഹമ്മദിനു മാത്രമുള്ളതാണ്. മൊഹമ്മദിന്റെ എന്തു ക്ളേശം ഒഴിവാക്കാനാണിത്രയധികം സ്ത്രീകളെ അള്ളാ അനുവദിച്ചു കൊടുത്തിരിക്കുന്നത്?

ajex said...

കാളിദാസാ,

മേൽ പറഞ്ഞ കമന്റിനുള്ള മറുപടി ചില ഉഡായിപ്പ് വാദങ്ങളുമായി ദാണ്ടേ ഇവിടെ വന്നിട്ടുണ്ട് ഒരാൾ

http://abulabeeba.blogspot.com/2010/03/blog-post_06.html

സത്യം പറഞ്ഞാ വായിച്ച് തരിച്ചിരുന്നു പോയി കേട്ടാ !!

BAPPU said...

Kalidasa ,,,,,,,,,,
Ninakkenthariyam ninte RSS kannadayiloode nee karyangal sharikkum padikkan nokkeda kutta,

kaalidaasan said...

സത്യം പറഞ്ഞാ വായിച്ച് തരിച്ചിരുന്നു പോയി കേട്ടാ !!

ajex ഇവര്‍ സാധാരണ എഴുതാറുള്ള വിചിത്രമായ സംഗതികള്‍ വായിച്ചിട്ടില്ല. അതു കൊണ്ടാണ്‌ തരിച്ചിരുന്നു പോയത്. എനിക്ക് ഒരു തരിപ്പും തോന്നുന്നില്ല. മൊഹമ്മദ് ചെയ്ത ഓരോ വൃത്തികേടും ന്യയീകരിക്കേണ്ട ഗതികേടിലാണിവര്‍.ആ ശ്രമത്തിനിടയില്‍ പലതും പറയും.

അവിടെ എഴുതിയ രണ്ടു മൂന്നു അസംബന്ധങ്ങളേക്കുറിച്ച് ഞാന്‍ അഭിപ്രായം പറയാം.


'ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു.

വിഷമം പിടിച്ച ദൌത്യം ബുദ്ധിമുട്ടുള്ള ദൌത്യം എന്നൊക്കെ കേട്ടിട്ടുണ്ട്. ഗുരുതരമായ ദൌത്യം എന്നാദ്യം കേള്‍ക്കുകയാണ്. സാധാരണ ഈ വാക്കുപയോഗിക്കുന്നത് മരണം സംഭവിക്കാവുന്ന തരത്തിലുള്ള അസുഖത്തെ സൂചിപ്പിക്കാനാണ്.

അസ്ഥാനത്താണെങ്കിലും അവിടെ ഉദ്ദേശിച്ച അര്‍ത്ഥം മറ്റൊരു തരത്തില്‍ ഇപ്പോള്‍ പ്രസക്തമാണ്. ലോകത്തെ ഇപ്പോള്‍ ഏറ്റവും ഗുരുതരമായ തരത്തില്‍ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്‌ മുസ്ലിം തീവ്രവാദം. മൊഹമ്മദ് ഖുറാനിലൂടെ നല്‍കിയ ഉപദേശങ്ങള്‍ ശിരാസ വഹിച്ച യധാര്‍ത്ഥ അനുയായികളാണത് നടത്തുന്നത്. അവിശ്വസികളെ എവിടെ കണ്ടാലും തല്ലിക്കൊല്ലണമെന്ന ഉപദേശം. ആ ദൌത്യം ഗുരുതരം തന്നെയായിരുന്നു എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ അതിനു വേണ്ടി നാലഞ്ച് കിളവികളെ കല്യാണം കഴിക്കുന്നത് എന്തിനാണെന്നു മനസിലാക്കാനാകുന്നില്ല. ഇവരില്ലെങ്കില്‍ അള്ളാ ഖുറാന്‍ പറഞ്ഞു കൊടുക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായി ഖുറാനിലോ ഹദീസിലോ വായിച്ചിട്ടില്ല.

ദൌത്യം എന്തായിരുന്നാലും അത് സ്തീകളെ അനുഭവിക്കുന്നതുമായി ബന്ധപ്പെടുത്തിയ അള്ളാക്ക് ഒരു സലാം പറയാതെ വയ്യ.

kaalidaasan said...

തിരുമേനിയെ ചുമതപ്പെടുത്തിയ ദൗത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക.

ഇത് വളരെ ശരിയും ഏറെ ഗൌരവമേറിയതുമായ ഒരു പ്രസ്താവനയാണ്.ഇതു വരെ മുസ്ലിങ്ങള്‍ അവകാശപ്പെട്ടിരുന്നത് ശുദ്ധ അസംബന്ധമാണെന്നു തെളിയിക്കുന്നതംഗീകരിക്കുന്നതുമാണ്. മൊഹമ്മദ് അറേബ്യയിലെ കാട്ടറബികളോടാണു ഖുറാന്‍ പറഞ്ഞത്. പ്രാകൃതമായ അനചാരങ്ങളും ബഹു ദൈവവിശ്വാസവും പിന്തുടര്‍ന്നിരുന്ന സംസ്കാരമോ നാഗരികതയോ തൊട്ടുതീണ്ടിയിട്ടില്ലാതിരുന്ന അവരാണ്‌ ഇന്നത്തെ ലോക ജനത എന്നാണ്‌ മുസ്ലിങ്ങള്‍ കരുതുന്നത്. അതിന്റെ കാരണ അവര്‍ ഇപ്പോഴും മൊഹമ്മദ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നതു കൊണ്ടും.

അറേബ്യക്കു ചുറ്റും അന്നു തന്നെ സമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. പെര്‍ഷ്യയിലെയും ഈജിപ്റ്റിലേയും ഗ്രീസിലേയും റോമിലേയുമൊക്കെ ജനത പുരോഗമിച്ചവരും സംസ്കാര സമ്പന്നരും ആയിരുന്നു. അറേബ്യയിലെ കാട്ടറബികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വേദപുസ്തകം ഈ നാഗരിക ജനതയുടേതില്‍ നിന്നും പകര്‍ത്താനുണ്ടായ കാരണവും അതു തന്നെ.

നിരക്ഷര ജനതയെ അക്ഷരം പഠിപ്പിക്കാന്‍ കുറച്ച് കിളവികളെയും അടിമകളെയും രക്തബന്ധത്തില്‍ പെട്ടവരെയും, കൂടാതെ ഇങ്ങോട്ടാവശ്യപ്പെടുന്ന എല്ലാവരെയും കല്യാണം കഴിക്കണമെന്നു പറഞ്ഞ അള്ളാ ഏതായാലും നല്ല ദൈവമാണെന്നു തോന്നുന്നില്ല. ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഒരു പക്ഷെ അക്ഷരം പഠിപ്പിക്കാന്‍ കിളവികളെ തന്നെ കല്യാണം കഴിക്കണം എന്ന് ഒരു ദൈവം നിര്‍ദ്ദേശിച്ചിട്ടുണ്ടാകുക.

കാട്ടിപ്പരുത്തി said...

ഇതിനുള്ള കമെന്റ് ഇവിടെ ഒരു പോസ്റ്റ് ആയി കൊടുക്കുന്നു-


പ്രവാചകനും വിവാഹവും വിമര്‍ശകരും

ഒതയാര്‍ക്കം said...

കമെന്റ് മോഡറേറ്റ് ചെയ്യുന്ന സികെലതീഫിന്റെ പോസ്റ്റിലും കാട്ടിപ്പരുത്തിയുടെ പോസ്റ്റിലും ഈ ചര്‍ച്ച അഭികാമ്യമല്ല.

kaalidaasan said...

ലത്തീഫിന്റെ പോസ്റ്റിലെ ഒരു പരാമര്‍ശം കൂടി.

ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്‍പമാകുന്നു. ഈ സങ്കല്‍പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്‍തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്‍പത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല.

പ്രാചീന കാലത്ത് ലോകം മുഴുവനുമുള്ള എല്ലാ സമൂഹങ്ങളിലും ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നു. ഖുറാനിലൂടെ മുസ്ലിങ്ങള്‍ക്ക് അതനുവദിച്ചതാണെന്നൊക്കെ മന്ദബുദ്ധികള്‍ പറഞ്ഞാലൊന്നും അതാരും വിശ്വസിക്കില്ല. ലോകം പുരോഗമിച്ചപ്പോള്‍ ജനങ്ങള്‍ പരിഷ്കൃതരും അറിവുള്ളവരുമായി. അപ്പോള്‍ ബഹുഭാര്യാത്വം അധുനിക കാലത്തിനു യോജിച്ചതല്ല എന്നും മനസിലാക്കി. അതുകൊണ്ട് അവര്‍ അതുപേക്ഷിച്ചു. ഇന്നും മനസുകൊണ്ട് ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കുറച്ച് പ്രാകൃത മുസ്ലിങ്ങളൊഴികെ ആരും ഈ വൃത്തികേട് പിന്തുടരുന്നില്ല. വിദ്യാഭ്യാസവും വിവേകവുമുള്ള സമ്പന്നരായ കേരള മുസ്ലിങ്ങളും ഇതിനെ കയ്യൊഴിഞ്ഞു.

നാലു സ്ത്രീകളെ ഒരേ സമയം ഭര്യമാരായി വച്ചു കൊണ്ടിരിക്കാനുള്ള രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യം കാമ ഭ്രാന്തു മാത്രമേ ഉള്ളു. ഒരേ സമയം 11 ഭാര്യമാരെ വച്ചുകൊണ്ടിരുന്ന മൊഹമ്മദ് അനുയയികള്‍ക്ക് അത് നാലാക്കി ചുരുക്കി. 15 വിവാഹം കഴിച്ചതിനെ വൈക്ളബ്യം മാറ്റാനായിട്ടാണ്, മുസ്ലിങ്ങള്‍ക്ക് 4 എന്ന് നിജപ്പെടുത്തിയത്.


പാശ്ചാത്യ നാടുകളില്‍ ജീവിക്കുന്ന ഒരു മുസ്ലിമും ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വച്ചു കൊണ്ടിരികില്ല. ജയിലില്‍ പോകുമെന്ന തിരിച്ചറിവാണതിനു കാരണം. ഇറക്കുമതി ചെയ്യപ്പെട്ടതെന്ന് ലത്തീഫ് ആക്ഷേപിക്കുന്ന ആ സങ്കല്‍പ്പം, ഇസ്‌ലാമിന്റെ മൂശക്ക് പാകമായലും ഇല്ലെങ്കിലും, അതിനെ ബഹുമാനിക്കുവാന്‍ ഓരോ മുസ്ലിമും കടപ്പെട്ടിരിക്കുന്നു. അത് ഖുറാനും സുന്നത്തുമായി പൊരുത്തപ്പെടില്ല എന്ന് ആരെങ്കിലും പരിതപിച്ചാല്‍ പൊരുത്തപ്പെടുന്ന ഏത് പ്രാകൃത ലോകത്തേക്കു വേണമെങ്കിലും പോയ്ക്കൊള്ളാന്‍ അവര്‍ പറയും. മുഖം മൂടി നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞപ്പോള്‍ ഖുറാനായാലും സുന്നത്തായാലും അതും കൊണ്ട് അവിടെ ജീവിക്കേണ്ട എന്നും അവര്‍ പറഞ്ഞു.

ഒതയാര്‍ക്കം said...

ഈ വിഷയത്തിലെ <>അപ്പൂട്ടന്<> സികെലതീഫിന്റെ പോസ്റ്റില്‍ ഉത്തരം കിട്ടാതെ പോയ ഒരു കമെന്റ് ഇവിടെയിരിക്കട്ടെ.

അപ്പൂട്ടന്‍ പറഞ്ഞു...
ലതീഫ്‌,
ഒരു സംശയം ചോദിച്ചോട്ടെ.
സൈനബ്‌ കുലീനനാട്യക്കാരിയായിരുന്നു എന്നും തന്മൂലം സൈദുമായുള്ള വിവാഹത്തിൽ വിള്ളൽ വന്നു എന്നും ശേഷമുണ്ടായ വിവാഹമോചനത്തിനുശേഷം ദൈവകൽപന പ്രകാരം പ്രവാചകൻ സൈനബിനെ വിവാഹം കഴിച്ചു എന്നുമാണല്ലൊ താങ്കൾ പറഞ്ഞത്‌.

ഈയൊരു കാര്യത്തിൽ, ഒരർത്ഥത്തിൽ, നബിയും അല്ലാഹുവും സൈനബിന്റെ കുലീനനാട്യത്തെ അംഗീകരിക്കുകയല്ലെ ചെയ്തത്‌? കുലീനവംശത്തിൽ പെട്ടവർ അടിമയെ വിവാഹം കഴിച്ച്‌ തുടർന്നും കുലീനനാട്യം വെച്ചുപുലർത്തിയാൽ അതിനുള്ള പരിഹാരം അടിമയുമായുള്ള വിവാഹമോചനവും തുടർന്ന് മറ്റൊരു കുലീനവംശജനുമായുള്ള വിവാഹവുമാകുമ്പോൾ അവിടെ അടിമയുടെ സ്ഥിതിയ്ക്ക്‌ എന്ത്‌ മെച്ചമാണുണ്ടാകുന്നത്‌? പരാജയപ്പെട്ട ഒരു വിവാഹബന്ധം എന്നതിനപ്പുറം എന്താണ്‌ അടിമ നേടിയത്‌? അടിമ എന്ന വിവേചനത്തിന്‌ എന്ത്‌ മാറ്റമാണുണ്ടായത്‌? ഇതുകൂടി അല്ലാഹുവോ പ്രവാചകനോ ചിന്തിക്കാതിരുന്നതെന്തുകൊണ്ട്‌?

2010, മാര്‍ച്ച് 2 7:08 pm

Unknown said...

അന്‍പത് വയസ്സിനുമേല്‍ പ്രായമുള്ള ഒരു മനുഷ്യന്‍ ഒന്‍പതുവയസ്സുമുതല്‍ മുകളിലേക്ക് പ്രായമുള്ള പന്ത്രണ്ടോ പതിമൂന്നോ സ്ത്രീകളുമായി ഔദ്യോഗികമായും, അല്ലാതെ എത്രയോ പേരുമായി അനൌദ്യോഗികമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട് അതിനുള്ള ലെജിറ്റിമേഷന്‍ തനിക്ക് അല്ലാഹു നേരിട്ട് നല്‍കിയതാണെന്നൊക്കെ തട്ടിവിട്ടത് ഒന്നരസഹസ്രാബ്ദം മുന്‍പ് ജീവിച്ചിരുന്ന കുറെ സാധു മനുഷ്യര്‍ വിശ്വസിച്ചത് മനസ്സിലാക്കാം. പക്ഷേ, ഇന്ന് ആഭാസത്തരം കാണിച്ചിട്ട് അത് ദൈവത്തിന്റെ വെളിപാട് മൂലമാണെന്നും മറ്റുമുള്ള മനംപിരട്ടുന്ന കഥകള്‍ കേട്ടാല്‍ ആദിവാസി വിഭാഗങ്ങളില്‍ പോലുമുണ്ടാവും തലകുത്തിനിന്ന് ചിരിക്കുന്ന കുറച്ചുപേരെങ്കിലും!

മാനസികവൈകൃതം മൂലം ആവര്‍ത്തിക്കപ്പെട്ട ലൈംഗികകുറ്റകൃത്യങ്ങള്‍ എന്ന് ഇന്നത്തെ ലോകത്തില്‍ രണ്ടാമതൊരു ആലോചന കൂടാതെ വെളിവുള്ള ആര്‍ക്കും മനസ്സിലാവുന്ന ഇത്തരം നാറുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഇന്നും ദൈവത്തിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുന്നവരെപ്പറ്റി എന്ത് പറയാന്‍? ഒരു കിഴവന്‍മനുഷ്യന് ഒരു ബാലികയോട് തോന്നുന്ന വികലമായ കാമവെറിക്ക് ചൂട്ടുപിടിക്കുന്നവനാണത്രേ ദൈവം! എത്ര വ്യാഖ്യാനിച്ചാലും, എത്രമാത്രം വാദിച്ച് വെള്ളപൂശാന്‍ ശ്രമിച്ചാലും ഈ നീചത്വം നീതീകരിക്കാനാവില്ല. ഒന്‍പത് വയസ്സുകാരി ബാലികയുടെ മുന്നില്‍ പുയ്യാപ്ല ചമഞ്ഞ് നിക്കാഹിനായി ഉളുപ്പില്ലാതെ കാത്തിരിക്കുന്ന അന്‍പത് വയസ്സുകാരന്‍ ദൈവദൂതന്റെ ചിത്രം നിങ്ങള്‍ ഒന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചുനോക്കൂ‍!

അതൊക്കെ കഴിഞ്ഞ കാര്യങ്ങള്‍ ! പക്ഷേ, അതൊക്കെ ദൈവികം എന്ന് സ്ഥാപിച്ച് വിശുദ്ധീകരിക്കാന്‍ ഇന്നും ശ്രമിക്കുന്നവരോ? എത്ര വികൃതവും അധമവുമായ ഒരു മനസ്സിന്റെ ഉടമയായാലാണ് ഇത്തരം അറപ്പുളവാക്കുന്ന മൃഗസമാനചെയ്തികളെ ന്യായീകരിക്കാന്‍ ഈ ആധുനികകാലത്തും ഒരു മനുഷ്യന് ലജ്ജ തോന്നാതിരിക്കുക?

തൂവലാൻ said...

പ്രിയപ്പെട്ട സ്നേഹിതാ..കാളിദാസാ...ഞാൻ തങ്കളുടെ ലേഖനം വായിച്ചു.താങ്കൾ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളോടും ഞാൻ യോജിക്കുന്നു.എന്നാൽ ഈ രീതിയിലിള്ള ചവറ് മതങ്ങൾക്കൊക്കെ അപ്പുറം ഒരു ജീവിത വ്യവസ്ഥ എന്ന നിലക്ക് ലോകത്തിന് മുൻപിൽ സമർപ്പിക്കാൻ താങ്കളുടെ കൈയ്യിലുള്ളത് എന്താണെന്ന് വിശദീകരിക്കാമോ?

ഒതയാര്‍ക്കം said...

തൂവാലാ, വാലു കുറച്ച് കൂടെ പൊക്കിയിരുന്നെങ്കില്‍.

പാര്‍ത്ഥന്‍ said...

ഇവിടെ പങ്കെടുത്തവർ ഈ ഒരു കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല. എന്റെ ഒരു ചെറിയ സംശയമാണ്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

[......‍പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും, മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും,....(വിവാഹം ചെയ്യാം)]

പ്രവാചകന്റെ പിതൃസഹോദരനായ അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്.


പിതൃസഹോദര-സഹോദരിമാരുടെ പുത്രിയെ വിവാഹം കഴിക്കമെന്നല്ലെ പറഞ്ഞിരിക്കുന്നത്. ഇവിടെ പിതൃസഹോദരന്റെ മകളുടെ പുത്രിയെ വിവാഹം കഴിച്ചത് ഏതു വെളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നു.

പാര്‍ത്ഥന്‍ said...

പുരാണങ്ങളിലും ഇതിഹാസങ്ങളിലും അറബികളുടെ ഇടയിലും ഇസ്ലാം വിശ്വാസികളുടെ ഇടയിലും പല അനാചാരങ്ങളും ഉണ്ടായിരുന്നിരിക്കാം. സാംസ്കാരികമായി വളരുമ്പോൾ പലതും അതുപോലെ കൊണ്ടുനടക്കാറില്ല. ഇന്ന് നമ്മുടെ നാട്ടിൽ 99% മുസ്ലീംങ്ങളും (4 വിധിച്ചിട്ടും) ഏകഭാര്യാത്വം പാലിക്കുന്നുണ്ട്. എന്നിട്ടും ഖുർ‌ആനിലെ സൂക്തത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രം അതിലെ അന്നത്തെ സാമൂഹിക ആചാരങ്ങളെ ന്യായീകരിക്കുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല. ലോകാവസാനം വരെ എല്ലാ അനാചാരങ്ങളും നിലനിർത്താനുള്ള ശ്രമമായിരിക്കാം.

മുക്കുവന്‍ said...

ഏഴാം നൂറ്റാണ്ടിലെ നിത്യാനന്ദയായിരുന്നു മൊഹമ്മദ്...അന്ന് ഹിഡൻ ക്യാമറയില്ലാഞ്ഞത് അയാളുടെ ഭാഗ്യം...! ഈ പ്രവാചന്മാരെല്ലാവരും കാമാഭ്രാന്തനമാരാവാൻ എന്താ കാര്യം? നേതാവായാൽ നാലു പെണ്ണില്ലേൽ ഒരു ഉശിരുണ്ടാവില്ലയിരിക്കും!

kaalidaasan said...

ഒതയാര്‍ക്കം,

അപ്പൂട്ടന്‍ എഴുതിയത് വളരെ ശരിയാണ്. സൈനബിന്റെ കുലീന നാട്യം അംഗീകരിക്കയാണു അള്ളാ ചെയ്തത്. അതു മാത്രമല്ല. കുലീനര്‍ കുലീനരുമായേ ബന്ധപ്പെടാവൂ എന്നു തീരുമാനിക്കുകയും ചെയ്തു. ഹിന്ദുമതത്തില്‍ ഉണ്ടായിരുന്ന പോലെ തൊട്ടുകൂടായ്മ നിര്‍ദ്ദേശിച്ചില്ല എന്നു മാത്രം.

സൈദ് എന്ന അടിമക്ക് പിന്നിടെന്തു സംഭവിച്ചു എന്ന് ഖുറാനോ ഹദീസോ പറയുന്നില്ല. ഒരു പക്ഷെ അടിമയെ കല്യാണം കഴിച്ച് ജീവിതകാലം മുഴുവന്‍ അടിമയായി കഴിഞ്ഞിരിക്കാം.

അടിമയുടെ കാര്യം ചിന്തിക്കുന്നതിലും അള്ളാക്ക് പ്രധാനപ്പെട്ടത് മൊഹമ്മദിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കലല്ലായിരുന്നോ?. അദ്ദേഹത്തിന്റെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യം മനസിലാക്കി അഞ്ചാമത്തെ ഭാര്യയെ സമ്മാനിക്കുന്ന തിരക്കില്‍ അടിമയുടെ കാര്യമൊക്കെ ആരു ശ്രദ്ധിക്കാന്‍?

kaalidaasan said...

ബാബു,

അന്നത്തെ സാധു മനുഷ്യരെ വിഡ്ഡികളാക്കാന്‍ മൊഹമ്മദിനു സാധിച്ചു. അധികാരം പിടച്ചടക്കിയ ഇടങ്ങളിലെല്ലാം അതൊക്കെ അടിച്ചേല്‍പ്പിക്കാനും കഴിഞ്ഞു. സ്വന്തം ലൈംഗിക ആധിക്യത്തിനു പിന്‍ബലം നല്‍കാന്‍ അള്ളാ പറഞ്ഞിട്ടാണെന്ന വിചിത്രമായ ഒരു കള്ളവും അദ്ദേഹം ഖുറാനില്‍ എഴുതി ചേര്‍ത്തു. അറേബ്യയിലെ കാട്ടറബികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമാവലിയാണാ പുസ്തകം. അവര്‍ എന്നും അതേ അന്ധകാരത്തില്‍ ജീവിക്കുമെന്നും അദ്ദേഹം കരുതി. അതൊരു പരിധി വരെ ശരിയാണ്. സൌദി അറേബ്യയിലെ അറബികള്‍ മിക്കവരും ഇന്നും ഏഴാം നൂറ്റാണ്ടില്‍ തന്നെയാണു ജീവിക്കുന്നത്. എണ്ണ വിറ്റ് കിട്ടിയ കാശുകൊണ്ട് പാശ്ചാത്യ ലോകത്തുള്ള സൌകര്യങ്ങള്‍ വാങ്ങുന്നു എന്നതിനപ്പുറം അവരുടെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഇല്ല. പക്ഷെ പുറത്തുള്ള മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ ലൈംഗികന്വേഷണ പരീക്ഷണങ്ങള്‍ പൊതുവെ പിന്തുടരുന്നില്ല. അനുവദിച്ച നാലു ഭാര്യമാരേപ്പോലും ഒരേസമയം വച്ചു കൊണ്ടിരിക്കുന്നില്ല. ലത്തീഫിനേപ്പോലുള്ള തീവ്രവാദികള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും പരിഷ്കൃത ലോകത്തുണ്ടായ ആ മാറ്റങ്ങള്‍ അവരുള്‍ക്കൊള്ളുന്നു.

ഖുറാന്‍ അള്ളായുടെ വചനമാണെന്ന വിഡ്ഡിത്തം വിശ്വസിക്കുന്നതു കൊണ്ടും അത് ലോകവസാനം വരെ മാറ്റാനാകില്ല എന്ന ഗതികേടു കൊണ്ടും അവരൊക്കെ അതിലെ എല്ലാ വൃത്തികേടുകളെയും വെള്ള പൂശുന്നു. ആ വൃത്തികേടുകള്‍ വൃത്തികേടുകളാണെന്നു സമ്മതിച്ചാല്‍ ഒരു പക്ഷെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നല്‍കപ്പെടുന്ന ഹൂറികളുടെ എണ്ണം എങ്ങാനും കുറഞ്ഞു പോയാലോ?

kaalidaasan said...

തൂവാലാ,

ജീവിത വ്യവസ്ഥ മനുഷ്യ പുരോഗതിക്കും സംസ്കാരത്തിനും അനുസരിച്ച് രൂപപ്പെട്ടു വരേണ്ടതാണ്. മനുഷ്യ ചരിത്രം അതുപോലെയുള്ള രൂപപ്പെടലിനു സാക്ഷിയാണ്. അത് ചരിത്രം പഠിച്ചാല്‍ മനസിലാകും.ഇല്സാമിനപ്പുറം മറ്റൊന്നിനെയും അംഗീകരിക്കില്ല എന്ന വാശി മനസിലുള്ളവര്‍ക്ക് അതൊന്നും പഠിക്കാന്‍ പറ്റില്ല.


ഇന്നത്തെ മനുഷ്യനെ കുറച്ചുകൂടി നല്ലവനും സമൂഹത്തിനു ഗുണം ചെയ്യുന്നവനും ആക്കുക എന്നതാണ്‌ മതം കൊണ്ടുദ്ദേശിക്കുന്നത്. അത് സാധിക്കാത്ത മതം പരാജയമാണ്‌ എത്ര പേര്‍ അതിനെ പിന്തുടരുന്നു എന്നത് പ്രസക്തമല്ല. പ്രകൃതയുഗങ്ങളിലെ ആഭാസത്തരങ്ങളില്‍ തളച്ചിടപ്പെട്ട ഇസ്ലാം പോലുള്ള മതത്തിലെ പല നിബന്ധനകളും ആധുനിക കലഘട്ടത്തിനു യോജിച്ചതല്ല.പ്രത്യേകിച്ചു ഒരു ബഹു സ്വര സമൂഹത്തില്‍. ഈ അഭാസത്തരങ്ങളെ ന്യായീകരിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത് വിദ്യാഭ്യാസമുള്ള മുസ്ലിങ്ങളാണെനറിയുമ്പോള്‍ അതിന്റെ ഗൌരവം കൂടുന്നു. ഈ അഭാസത്തരങ്ങള്‍ക്കെതിരെ ഇന്ന് പാശ്ചാത്യ ലോകത്ത് ചില കര്‍ശനമായ നിലപാടുകള്‍ ഉണ്ടാകുന്നുണ്ട്.

മോഹമ്മദ് ലോകത്തിനു സമര്‍പ്പിച്ചത് ഒരു ജീവിത വ്യവസ്ഥയല്ല. മനുഷ്യന്റെ സുബോധത്തേയും സദാചരത്തെയും കൊഞ്ഞനം കുത്തുന്ന കുറെ ആഭാസ വ്യവസ്ഥകള്‍ ഉള്‍ക്കൊളിച്ച കുറച്ച് നിയമാവലികളാണ്. ശിക്ഷിച്ചവനെ ഒരിക്കല്‍ കൂടി ശിക്ഷിക്കുന്ന ഈ വൃത്തികേടിനു ജീവിത വ്യവസ്ഥ എന്നു പറയാനാകില്ല. ചില കുറ്റങ്ങള്‍ ചെയ്തവനെ തല വെട്ടിക്കൊന്നിട്ട്, അവന്റെ ആത്മാവിനെ പിന്നെയും തീയിലിട്ട് ചുടുന്ന യക്ഷിക്കഥകളിലെ യക്ഷിയേപ്പോലെയാണ്‌ ഇസ്ലാമിലെ അള്ളാ. പ്രാകൃതമാണെങ്കിലും ഒരു തെറ്റിന്‌ ഒരു ശിക്ഷ എന്നത് ആര്‍ക്കും മനസിലാകും. ഇടിവെട്ടിയവനെ പാമ്പു കടിക്കുന്ന അവസ്ഥയാണ്‌ ഓരോ മുസ്ലിമിനും. അതിനെ ജീവിത വ്യവസ്ഥ എന്നു പറയാന്‍ എനിക്ക് തോന്നുന്നില്ല.

ലോകത്തിന് മുന്‍പില്‍ പുതിയ ഒരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. ഇപ്പോള്‍ തന്നെ പലതും ലഭ്യമാണ്. അതില്‍ ഏറ്റവും അനുയോജ്യമായത് ജനാധിപത്യ രീതിയില്‍ നടപ്പിലാക്കപ്പെടുന്ന സമൂഹ്യ നീതിയില്‍ അധിഷ്ടിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ്. ഓരോ ജനതക്കും വേണ്ട ജീവിത വ്യവസ്ഥ അവര്‍ തന്നെ തെരഞ്ഞെടുത്തോളും. അതില്‍ ഏതെങ്കിലും തെറ്റിപ്പോയാല്‍ അവര്‍ തന്നെ തിരുത്തിക്കോളും.

മതം സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥിതിയെ ഞാന്‍ അനുകൂലിക്കില്ല.

kaalidaasan said...

പ്രവാചകന്റെ പിതൃസഹോദരനായ അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്.


പാര്‍ത്ഥന്‍ പറയുന്നതു പോലെയല്ല ഇതിന്റെ നിജസ്ഥിതി. മൊഹമ്മദിന്റെയും സൈനബിന്റെയും പിതാമഹനായിരുന്നു അബ്ദള്‍ മുത്തലിബ്. മൊഹമ്മദിന്റെ പിതാവ് അബ്ദുള്ളയും സൈനബിന്റെ മാതാവ് ഉമൈമയും സഹോദരീസഹോദരന്‍മാരായിരുന്നു. സൈനബ് മൊഹമ്മദിന്റെ cousin തന്നെയായിരുന്നു. എന്നു വച്ചാല്‍ second cousin.

kaalidaasan said...

ഇതിനുള്ള കമെന്റ് ഇവിടെ ഒരു പോസ്റ്റ് ആയി കൊടുക്കുന്നു-

കാട്ടിപ്പരുത്തിയുടെ ബ്ളോഗില്‍ കമന്റ് മോഡെറേഷന്‍ ഉള്ളത് കൊണ്ട് എന്റെ അഭിപ്രായങ്ങള്‍ അവിടെ വരാനുള്ള സാധ്യത വിരളമാണ്. അതു കൊണ്ട് അവ ഇവിടെ കൊടുക്കുന്നു.


കാട്ടിപ്പരുത്തിയുടെ ചരിത്ര വായന രസകരം. അദ്ദേഹം വായിച്ച ചരിത്രത്തില്‍ പഴശ്ശി രാജ ഒരു വെറും കരം പിരുവുകാരന്‍ മാത്രം. തല തിരിഞ്ഞു ചരിത്രം വായിക്കുമ്പോള്‍ ഇത് സംഭവിക്കും. അപ്പോള്‍ അദ്ദേഹം വായിച്ച മൊഹമ്മദിന്റെ ചരിത്രവും ഇതു പോലെ തല തിരിഞ്ഞതാകാനേ വഴിയുള്ളു. അത് ആമുഖമായി പറഞ്ഞത് മറ്റുള്ളവര്‍ മൊഹമ്മദിന്റെ ചരിത്രവും ഇതു പോലെയേ വായിക്കാവൂ എന്നു നിര്‍ദ്ദേശിക്കുന്നതിനാണ്.

ലത്തിഫിനേപ്പോലുള്ള പ്രഗത്ഭ ചരിത്രകാരന്‍മാര്‍ പറയുന്നത്, ദത്തുപുത്രന്‌ എല്ലാ അവകാശങ്ങളും നല്‍കുന്നത് ദുരാചാരമായിരുന്നു എന്നാണ്. കാട്ടിപ്പരുത്തി അതിനോട് യോജിക്കുമ്പോള്‍ ആ ചരിത്ര വായന ചിന്താശേഷിയുള്ളവര്‍ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

ലോഗന്റെ മലബാര്‍ മാനുവലില്‍ പഴശ്ശി രാജയോട് കര്‍ഷകരില്‍ നിന്നു കരം പിരിച്ചു നല്‍കാന്‍ അവശ്യപെട്ടതയ പരാമര്‍ശം ഉള്ളതു കൊണ്ട് പഴശ്ശി രാജ വെറും കരം പിരിവുകാരന്‍ മാത്രമായി. മൊഹമ്മദ് 6 വയസുള്ള ഐഷയെ വിവഹം കഴിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ ബാക്കി ഭാര്യമാരെല്ലാം കുഞ്ഞുങ്ങളായിരുന്നു എന്ന് വായിക്കുന്ന പോലെ.

kaalidaasan said...

കാട്ടിപ്പരുത്തിയുടെ ചില അഭിപ്രായങ്ങളിലേക്ക്.

ഉദാഹരണത്തിന് ചിലര്‍ക്ക് കമ്യൂണിസത്തോട് താത്പര്യമുണ്ടാകില്ല, അവര്‍ക്ക് കമ്യൂണിസത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമവകാശമുണ്ട്. പക്ഷെ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തിലെ ഒരു സംഭവം മറ്റൊരു രീതിയിലവതരിപ്പിച്ച് അദ്ദേഹത്തെ താറടിക്കുന്നത് ശരിയായ നടപടിയാകില്ല.

മര്‍ക്സ് തന്റെ വ്യക്തി ജീവിതത്തിലെ ഒരു കാര്യവും കമ്യൂണിസത്തിന്റെ തത്വങ്ങളായി അവതരിപ്പിച്ചിട്ടില്ല. അതിനെ അടിസ്ഥാനമാക്കി ഒരു നിബന്ധനയും അടിച്ചേല്‍പ്പിച്ചിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റും മാര്‍ക്സോ കമ്യൂണിസ്റ്റുകാരോ കാണില്ല. കാരണം മര്‍ക്സിസം എന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം മാറ്റമാണ്. മാറ്റം എന്ന വാക്കു മാത്രമേ മാറാതിരിക്കൂ എന്നാണ്‌ മാര്‍ക്സ് പറഞ്ഞിട്ടുള്ളത്.

ലോകാവസാനം വരെ മാറ്റമില്ലാതെ തുടരണം എന്ന നിബന്ധനയില്‍ വിശ്വാസികളെ തടവുകാരാക്കുന്ന ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ മാര്‍ക്സിനെ കുട്ടു പിടിക്കുന്നത് ഒട്ടും ചേരാത്ത താരതമ്യമാണ്.

kaalidaasan said...

രണ്ടാമത്തത് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയും കണക്കിലെടുക്കുന്ന വസ്തുത ചരിത്രത്തെ ചരിത്ര കാലത്തില്‍ വിലയിരുത്തണമെന്നാണ്.


സുബോധമുള്ള എല്ലാവരും അതാണു ചെയ്യാറുള്ളത്. റൊമാ സമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ കുരിശില്‍ തറച്ചു കൊല്ലുക എന്നത് ഒരു ശിക്ഷാരീതിയായിരുന്നു. ഏത് ചരിത്ര വിദ്യാര്‍ത്ഥിയും അതിനു ചരിത്രപരമായ പ്രാധാന്യമേ നല്‍കൂ. അതു പോലെ വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുക എന്നത് ചരിത്രം പഠിക്കുന്ന ഏത് വിദ്യാര്‍ത്ഥിയും പ്രാചീന കാലങ്ങളിലെ ഒരു ശിക്ഷാവിധിയായേ കാണു. ഇതൊക്കെ മുസ്ലിങ്ങളല്ലാത്ത ചരിത്ര വിദ്യാര്‍ത്ഥികളുടെ കാര്യം. പക്ഷെ മുസ്ലിം ചരിത്ര വിദ്യാര്‍ത്ഥി കല്ലെറിഞ്ഞു കൊല്ലുന്ന കലാപരിപാടി ലോകവസാനം വരെ നിലനില്‍ക്കണം എന്ന ശാഠ്യത്തിലേ പഠിക്കൂ. ഇത് പോലെ മറ്റ് ചിലതു കൂടിയുണ്ട്. മോഷ്ടിക്കുന്നവന്റെ കൈ വെട്ടുക എന്നത് പ്രചീന കാലഘട്ടത്തിലെ എല്ലാ സമൂഹങ്ങളിലുമുണ്ടായിരുന്ന ശിക്ഷാരീതിയായിരുന്നു. മുസ്ലിങ്ങളല്ലാത്ത ചരിത്ര വിദ്യര്‍ത്ഥികളെല്ലം ഇതിനെ ആ ചരിത്ര കാലത്തില്‍ മത്രമേ വിലയിരുത്തൂ. പക്ഷെ മുസ്ലിങ്ങള്‍ക്ക് അതാവില്ല. മോഷ്ടിക്കുന്നവന്റെ കൈ വെട്ടുക എന്നത് മനുഷ്യാരാശിക്ക് എന്നേക്കുമുള്ള നിബന്ധനയായിട്ടാണ്‌ അള്ളാ നിഷ്കര്‍ഷിച്ചിട്ടുള്ളത്. കുരിശില്‍ തറക്കുന്ന ശിക്ഷ അറേബ്യന്‍ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അതും ലോകാവസാനം വരേക്കുമുള്ള ഇസ്ലാമിലെ ശിക്ഷാരീതിയായി മൊഹമ്മദ് ഉള്‍പ്പെടുത്തുമായിരുന്നു. മറ്റുള്ളവരുടെ ചരിത്ര പഠനത്തെ വിമര്‍ശിക്കുന്നതിനു മുമ്പ് കാട്ടിപ്പരുത്തിയൊക്കെ ഇത്തരത്തിലുള്ള മുസ്ലിം ചരിത്ര പഠനങ്ങളെയല്ലേ വിലയിരുത്തേണ്ടത്?

kaalidaasan said...

എങ്ങിനെയെങ്കിലും നില നിര്‍‌ത്തേണ്ട ഒന്നൊന്നുമല്ല വിവാഹ ജീവിതം. അവിടെ മനസ്സുകള്‍ തമ്മില്‍ അടുപ്പമില്ല എങ്കില്‍ ഒരാളെ ക്രൂശിക്കുന്നതിന്നു തുല്യമാകും. പരസ്പരം വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത് ഒഴിവാകുക തന്നെയാണഭികാമ്യം.

അത് പാടില്ല എന്നാരും വാദിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ ചോദ്യം ചെയ്ത സംഗതി ഇതല്ല. സൈദുമായി യോജിച്ചു പോകില്ല എന്ന അവസ്ഥയില്‍ വിവാഹ മോചനം തന്നെ വേണം. പക്ഷെ സൈനബിനെ വിവാഹം കഴിക്കാന്‍ ആ നാട്ടില്‍ മാറ്റാരുമില്ലായിരുന്നു എന്ന് തീരുമാനിച്ച മൊഹമ്മദിന്റെ നടപടിയാണു വിമര്‍ശിക്കപ്പെട്ടത്. കാട്ടിപ്പരുത്തി തന്നെ സൂചിപ്പിച്ചത് അറബ് സമൂഹത്തില്‍ ഒരു വിധവക്ക് പുനര്‍‌വിവാഹം എന്നത് ഒരു പ്രശ്നമായിരുന്നില്ല എന്നാണ്. അപ്പോള്‍ സൈനബിന്‌ വേറൊരു വരനെ കണ്ടെത്തുക അറബ് സമൂഹത്തില്‍ യാതൊരു വിധ പ്രശ്നവുമല്ലായിരുന്നു. വേറൊരാളെ കണ്ടെത്തേണ്ടതിനു പകരം സ്വയം വരനായി മൊഹമ്മദ് മാറി. അതിനെ സാധൂകരിക്കാന്‍ വേണ്ടി അത് ദൈവ കല്‍പ്പനയായിരുന്നു എന്നുകൂടി മൊഹമ്മദ് പറഞ്ഞു. അതിനെയാണ്‌ ഞാനുള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചത്.

അപ്പൊകലിപ്തോ said...

സി.കെ.ബാബു said... >> അന്പيത് വയസ്സിനുമേല്‍ പ്രായമുള്ള ഒരു മനുഷ്യന്‍ ഒന്പلതുവയസ്സുമുതല്‍ മുകളിലേക്ക് പ്രായമുള്ള പന്ത്രണ്ടോ പതിമൂന്നോ സ്ത്രീകളുമായി ഔദ്യോഗികമായും, അല്ലാതെ എത്രയോ പേരുമായി അനൌദ്യോഗികമായും ലൈംഗികബന്ധത്തില്‍ ഏര്പ്പെയട്ടിട്ട് അതിനുള്ള ലെജിറ്റിമേഷന്‍ തനിക്ക് അല്ലാഹു നേരിട്ട് നല്കി്യതാണെന്നൊക്കെ തട്ടിവിട്ടത് ഒന്നരസഹസ്രാബ്ദം മുന്പ്ു ജീവിച്ചിരുന്ന കുറെ സാധു മനുഷ്യര്‍ വിശ്വസിച്ചത് മനസ്സിലാക്കാം. പക്ഷേ, ഇന്ന് ആഭാസത്തരം കാണിച്ചിട്ട് അത് ദൈവത്തിന്റെ വെളിപാട് മൂലമാണെന്നും മറ്റുമുള്ള മനംപിരട്ടുന്ന കഥകള്‍ കേട്ടാല്‍ ആദിവാസി വിഭാഗങ്ങളില്‍ പോലുമുണ്ടാവും തലകുത്തിനിന്ന് ചിരിക്കുന്ന കുറച്ചുപേരെങ്കിലും! <<<<

Mr. ബാബു താങ്കള്‍ വിഡ്ഡിയായ കാളിദാസനെ പോലെത്തന്നെ സംസാരിക്കുന്നത്‌ കാണുമ്പോല്‍ സഹതാപം തോന്നുന്നു. അല്‍പമെങ്കിലും ബുദ്ധിയുണ്ടെബ്ബ്‌ ഇടക്കിടക്ക്‌ താങ്കള്‍ അവകാശപ്പെടുന്നതു കൊണ്ട്‌ താങ്കളോട്‌ പറയാന്‍ ആഗ്രഹിക്കുന്നതു ഇത്രമാത്രമാണു..

ഇരുപത്തി ഒന്നാം നൂറ്റാണ്ടിണ്റ്റെ ഇണ്റ്റര്‍നെറ്റ്‌ യുഗത്തിലിരുന്ന്‌ 1500 വര്‍ഷമോ അതിലധികമോ ഉള്ള സാംസ്കാരിക മാനങ്ങള്‍ ഇന്നത്തേതുപോലെ ആകാത്തതെന്ത്‌ , പ്രത്വേകിച്ചു മുഹമ്മദ്‌ നബി തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നിയമങ്ങളനുസരിച്ച്‌ പെരുമാറാത്തതെന്തു എന്ന്‌ പരിതപിച്ചാല്‍ അതിനെ വിഡ്ഡിത്തമെന്നല്ലാതെ എന്തുപറയും.

50-aam നൂറ്റാണ്ടാവുമ്പോല്‍ ഈ ബാബുസാറിണ്റ്റെ തന്നെ സംസ്കാരവും നിലപാടുകളും അന്നത്തെ തലമുറ പുശ്ചത്തോടെ കാണുന്ന നില എത്ര പരിതാപകരമായിരിക്കും.

ഇനി കര്യത്തിലേക്ക്‌ വരാം..

പ്രവാചകന്‍ ആയിഷയെ കല്യാണം കഴിക്കുന്ന വയസ്സിണ്റ്റെ വിഷയത്തില്‍ പണ്ഠിതന്‍ മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വിത്യാസമുണ്ട്‌. അതു 13 വയസ്സില്‍ കൂടുതലായിരുന്നു എന്നാണു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇനി 13 വയസ്സിനു താഴെയായാല്‍ പോലും അന്നത്തെ സാഹചര്യത്തില്‍ അതൊരു തെറ്റായ കാര്യമായി കരുതിയിരുന്നില്ല.

ആയിശയെ പ്രവാചകന്‍ വിവാഹമാലോചിക്കുന്നതിനു മുന്‍പു അവരെ മറ്റൊരാള്‍ക്ക്‌ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പിന്നീടാണു അവരുടെ പിതാവു അബൂബക്കര്‍ പ്രവാചകനെ കൊണ്ട്‌ കെട്ടിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതു. അതായതു അന്നത്തെ അവസ്തയില്‍ ആയിഷ വിവാഹ പ്രായമെത്തി എന്നര്‍ഥം.

അന്നത്തെ പ്രവാചകണ്റ്റെ പ്രായം വച്ച്‌ നോക്കുമ്പോല്‍ ഇന്ന്‌ ബാബുവിണ്റ്റെ ഫോട്ടോയില്‍ കാണുന്നതത്രക്കുമുള്ള വാര്‍ധക്യം (ബാബുവിണ്റ്റെ പ്രായം പോലും) ഉണ്ടാവാനും ഇടയില്ല. കാരണം അദ്ധേഹം കായികാഭ്യാസികൂടിയായിരുന്നു.

മുസ്ളിംകളുടെ വീക്ഷനത്തില്‍ നിന്ന്‌ നോക്കുമ്പോല്‍ അതൊരു ദൈവീക വിധിയായി ആണു കാണുന്നതു. കാരണം സ്ത്രീകളെ സംബന്ധിക്കുന്ന നിയമങ്ങളും ഉപദേശങ്ങളും അധികമായി രിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതു ആയിഷയിലൂടെയാണു.

ഇതിനര്‍ഥം, എല്ലാ മുസ്ളിംകളും 13 വയസ്സുകാരിയെ കെട്ടിക്കൊള്ളണം എന്ന്‌ ഇസ്ളാം നിര്‍ബന്ധിക്കുന്നതായി നിങ്ങള്‍ക്ക്‌ തോന്നുന്ന മാനസികവൈകല്യത്തിനു എന്തു മരുന്ന്‌ കിട്ടുമെന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌.

ഇനി മറ്റൊരു കഥയിലെക്ക്‌ വരാം..

ജോസഫ്‌ 'സലോം' എന്ന സ്ത്രീയെ നാല്‍പതാം വയസ്സില്‍ കല്യാണം കഴിച്ചു. ആറുകുട്ടികളുമായി അവര്‍ 49 വര്‍ഷം ഒരുമിച്ച്‌ ജീവിച്ചു. എന്നിട്ട്‌ ആ സ്ത്രീയുടെ മരണത്തിനു ഒരു വര്‍ഷത്തിനു ശേഷം 12 വയസ്സുകാരിയായ 'മേരി'യെ വിവാഹം കഴിക്കുന്നു. അന്നു ജോസഫിനെ 90 വയസ്സാണു.

ശാരീരികമായി ഒരു കഴിവും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത പ്രായം. അതിനു ശേഷമാണു യേശു ജനിക്കുന്നതു. അതുകൊണ്ടാണ്‌ ജൂതന്‍മാര്‍ മറിയത്തിനെ പിഴച്ചവളെന്നും യേശുവിനെ ജാരസന്തതി എന്നും പറയുന്നതു.

ജൂതന്‍മാര്‍ ഉണ്ടാക്കുന്നതു പോലെ കഥകല്‍ ആര്‍ക്കും ഉണ്ടാക്കാവുന്നതെയുള്ളു. അതിനു കുടുംബത്തില്‍ പിറക്കാതിരുന്നാല്‍ മതി.

ഇസ്ളാം മുന്നോട്ട്‌ വയ്ക്കുന്ന വിപ്ളവ മാറ്റങ്ങളെ പ്രവാചകണ്റ്റെ വ്യക്തിജീവിതത്തിലേക്ക്‌ ചുരുക്കി അപകീര്‍ത്തിയുണ്ടാക്കിയാല്‍, എല്ലാം ഒലിച്ചു പോകും എന്നു കരുതുന്നവരോട്‌ പറയാന്‍ ഒന്നേയുള്ളൂ.. വിഡ്ഡികള്‍ക്കും യുക്തിവാദികള്‍ക്കുമിടയില്‍ ഒരു ചെറു നൂല്‍ വിത്യാസമേയുള്ളു .. അതു ചരിത്ര പഠനത്തിണ്റ്റെയും അവബോധത്തിണ്റ്റെയും ശരിയായ വിലയിരുത്തലിണ്റ്റെ സഹിഷ്‌ണുതാ നിലപാടാണു.

Unknown said...

അപ്പൊകലിപ്തോ said...

"വിഡ്ഡികള്‍ക്കും യുക്തിവാദികള്‍ക്കുമിടയില്‍ ഒരു ചെറു നൂല്‍ വിത്യാസമേയുള്ളു.. അതു ചരിത്ര പഠനത്തിണ്റ്റെയും അവബോധത്തിണ്റ്റെയും ശരിയായ വിലയിരുത്തലിണ്റ്റെ സഹിഷ്‌ണുതാ നിലപാടാണു"

No more comments.

അപ്പൊകലിപ്തോ said...

സി.കെ.ബാബു said...

അപ്പൊകലിപ്തോ said... വിഡ്ഡികള്ക്കും യുക്തിവാദികള്ക്കു മിടയില്‍ ഒരു ചെറു നൂല്‍ വിത്യാസമേയുള്ളു.. അതു ചരിത്ര പഠനത്തിണ്റ്റെയും അവബോധത്തിണ്റ്റെയും ശരിയായ വിലയിരുത്തലിണ്റ്റെ സഹിഷ്‌ണുതാ നിലപാടാണു"

No more comments.


-------------------------------------------

താങ്കള്‍ അതു ഇത്രപെട്ടന്ന് സമ്മതിക്കേണ്ടിയിരുന്നില്ല ...

Baiju Elikkattoor said...

"പ്രത്വേകിച്ചു മുഹമ്മദ്‌ നബി തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നിയമങ്ങളനുസരിച്ച്‌ പെരുമാറാത്തതെന്തു എന്ന്‌ പരിതപിച്ചാല്‍ അതിനെ വിഡ്ഡിത്തമെന്നല്ലാതെ എന്തുപറയും."

appol, 21 noottandile aalukal 6-7 noottandukalile pinthiruppan niyamal anusarikkanam ennu shadhikkunnathine enthanu parayendathu, apolokipolo?

(enthu pero entho?! 'viddhikkushmandam' ennavum kooduthal cheruka....!!!)

അപ്പൊകലിപ്തോ said...

ബൈജു ..

ആദ്യം നിങ്ങല്‍ വിഡ്ഡി എന്ന ലേബല്‍ സ്വീകരിച്ചു കഴിഞ്ഞെങ്കില്‍ രണ്ടാമത്തതിനെ കുറിച്ച്‌ ആലോചിക്കാം...

ജാദൂഗര്‍ said...

ബൈജു ചോദിച്ചതു നല്ല ചോദ്യം.ഉത്തരം പറ അപ്പോ കാലി പെറ്റോ...

അപ്പൊകലിപ്തോ said...

നല്ല ചോദ്യമെങ്കില്‍ , ജാദൂഗര് തന്നെ പോയി ബൈജുവിനു (കാലിപെറ്റെങ്കില്‍) കറന്ന് കൊടുക്കൂ... അപ്പോല്‍ ഉത്തരം ചൊര ചൊരാന്ന് വരും ...

നന്ദന said...

ഹൊ തലകറങ്ങി വീണു.

Anonymous said...

അപ്പോകാലിപോത്തോ സാറിന് ബ്ലോഗുതോറും നടന്ന് തെറി ഒലിപ്പിക്കാനേ അറിയത്തൊള്ളു. വിട്ടുകള.

Baiju Elikkattoor said...

Today is Internation Women's Day, and the women folks of islam is still ..... see (http://www.ndtv.com/news/world/muslim-women-fight-restricted-access-to-mosque-17370.php)

ജാദൂഗര്‍ said...

ഉത്തരം മുട്ടുംബോള്‍ അപ്പൊകാലിപെറ്റോയെപ്പോലെ ഉള്ള ജീവികള്‍ പ്രതികരിക്കുന്ന രീതിയില്‍ നിന്നു തന്നെ അറിയാം ഇവനൊക്കെ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തിന്റെ ദര്‍ശനപരമായ പാപ്പരത്തം...!

തൂവലാൻ said...

സ്നേഹിതാ…. കാളിദാസാ…..
“ഇന്നത്തെ മനുഷ്യനെ കുറച്ച്കൂടി നല്ലവനും, സമൂഹത്തിനു ഗുണം ചെയ്യുന്നവനുമാക്കുക എന്നതാണു മതം കൊണ്ടുദ്ദേശിക്കുന്നത്“ കൊള്ളാം മതത്തിനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശദീകരണം. അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് ആ മതത്തിനു സമൂഹത്തിൽ ഇടപെട്ടുകൂടാ???.
പക്ഷെ നിലവിൽ അങ്ങിനെ ഒരു മതമുണ്ടൊ??.. സോഷ്യലിസം ഒരു മതത്തിനുപകരമാവില്ലല്ലൊ???. വ്യക്തിജീവിതം,വിവാഹജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, മാതാപിതാക്കളോടുള്ള കടമകൾ , ബാധ്യതകൾ സഹജീവികളോടുള്ള കടമകൾ , ബാധ്യതകൾ , ഈ വക കാര്യങ്ങളിലെ തെറ്റും ശരിയും, ഇതൊക്കെ മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളല്ലെ…..ഇവയൊന്നും സോഷ്യലിസം വ്യക്തമായി നിർവചിച്ചിട്ടില്ലല്ലൊ.
സോഷ്യലിസം അപൂർണമാണെന്നുള്ളതിന്റെ തെളിവുകളല്ലെ ഇതെല്ലാം…..
അല്ലെങ്കിൽ തന്നെ സോഷ്യലിസം എന്നേയും നിങ്ങളേയും നേരത്തേപറഞ്ഞ മുഹമ്മദിനെപ്പോലെയും പരിമിതികൾ ധാരാളമുള്ള മനുഷ്യസ്രിഷ്ടിയല്ലേ????
ഒരോ നാട്ടുകാരും, അല്ലെങ്കിൽ ഒരോ രാജ്യക്കാരും അല്ലെങ്കിൽ ഒരോ സമൂഹവും അവനവനിഷ്ടപ്പെട്ട നിയമങ്ങളും വ്യവസ്ഥയുമുണ്ടാക്കിയാൽ എന്താകും ലോകത്തിന്റെ അവസ്ഥ???. എനിക്കിഷ്ടപ്പെട്ട നിറവും,രുചിയും,അഭിരുചിയും, മാനസികാവസ്ഥയും,സ്വഭാവങ്ങളും പെരുമാറ്റങ്ങളും, നിയമങ്ങളുമൊക്കെയാണോ താങ്കൾക്കുമിഷ്ടം. പാവപ്പെട്ടവന്റെ ഇഷ്ടങ്ങളല്ല്ല്ലല്ലോ പണക്കാരന്റെ ഇഷ്ടങ്ങൾ!!കരുത്തും കയ്യൂക്കും ആയുധങ്ങളുമുള്ള സമൂഹങ്ങളുടെ താല്പര്യങ്ങളല്ലല്ലൊ അതില്ലാത്തവന്റെ താല്പര്യങ്ങൾ. അതിന്റെ വലിയ ഉദാഹരണങ്ങളാണല്ലോ യുദ്ധങ്ങൾ!!! അതിന്റെ ചെറിയ ഉദാഹരണങ്ങളാണല്ലോ നമ്മുടെ “അമ്മ“യിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ!!!. ഇതിൽനിന്നൊക്കെ മനസ്സിലാകുന്നത് മനുഷ്യൻ നിർമിക്കുന്ന നിയമങ്ങൾകും, മതങ്ങൾകും, ഇസങ്ങൾകുമൊക്കെ മനുഷ്യനെപ്പോലെ പരിമിതികൾ ഉണ്ടെന്നല്ലെ…. ഒരുപാടുപേർ വികലംഗരായി ജനിക്കുന്നു, ചിലർ ജീവിതയാത്രയിൽ മറ്റുള്ളവരാൽ വികലംഗരാക്കപ്പെടുന്നു,ചിലർ ഒരു ബുദ്ധിമുട്ടും കൂടാതെ ജീവിക്കുന്നു. പത്തും നൂറും പേരെ കൊന്നവർ ഇവിടെ സുഖമായി ജീവിക്കുന്നു. ചിലർ മാത്രം ശിക്ഷിക്കപ്പെടുന്നു. ഒരാളെകൊന്നവനും പത്തു പേരെ കൊന്നവനും നമുക്കുകൊടുക്കാവുന്ന പരമാവധി ശിക്ഷ ഒന്നുമാത്രം. അവനെ വധിക്കാം. പക്ഷെ അപ്പോൾ ബാക്കിയുള്ള ഒൻപതുപേരുടെ ജീവനു ഒരു വിലയുമില്ലേ???... നാം സ്ഥിരം കാണാറുള്ളതല്ലെ ചില രക്ഷാപ്രവർത്തകർ അപകടങ്ങളിൽ മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ മരിച്ചു പോകുന്നത്… അവരുടെ നല്ല പ്രവർത്തിക്കു അയാൾക്ക് എന്തു പ്രതിഫലമാണു നമുക്ക് കൊടുക്കാൻ കഴിയുക. മരിച്ചുപോയ ആളുടെ ഫോട്ടോയിൽ തൂക്കാൻ ഒരു മെഡലോ!!??. മരണത്തോടെ ജീവിതം അവസാനിക്കുമെങ്കിൽ ഇതിനെല്ലാം എന്താണൊരു പ്രതിവിധി? …. മരണത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് കരുതാൻ ന്യായമില്ലെ…??ഇതിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത് മനുഷ്യന്റെ നീതിക്കും നിയമങ്ങൾകും ധാരാളം പരിമിതികൾ ഉണ്ടെന്നല്ലേ…. അപ്പോൾ പരിധികളും പരിമിതികളും ഇല്ലാത്ത, നമ്മേയും, ഈ ലോകത്തേയും സ്രിഷ്ടിച്ചു ഈ കാണുന്ന സംവിധാനങ്ങളൊക്കെ ഒരുക്കിത്തന്ന ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരില്ലെ??.... ആ ശക്തി ഇതൊക്കെ വെറുതെ സ്രിഷ്ടിച്ചതാണോ… ആ ശക്തിക്കല്ലെ മനുഷ്യൻ എങ്ങിനെ ജീവിക്കണം എന്ന് പറയാനുള്ള അധികാരം. ആ ശക്തിക്കല്ലെ എല്ലാവർകും തുല്ല്യ നീതി ഉറപ്പുവരുത്തൻ കഴിയൂ…. ആ ശക്തി അങ്ങിനെ ഒരു ജീവിതവ്യവസ്ഥ ലോകത്തിനു മുമ്പിൽ സമർപിച്ചിട്ടുണ്ടോ?... ഉണ്ടെങ്കിൽ അതേത്?????.....

ഇതിനൊക്കെ ഉത്തരം പറയേണ്ട ബാധ്യത താങ്കൾക്കില്ല എന്നെനിക്കറിയാം.
പക്ഷെ ഇതിനുത്തരം കണ്ടെത്താൻ നമ്മുടെ സാമാന്യബുദ്ധി നമ്മോടാവശ്യപ്പെടുന്നില്ലേ…??
തെറ്റുകൾ കണ്ടെത്തിയതുകൊണ്ടു കാര്യമായില്ലല്ലോ….??
ശരി കണ്ടെത്താനുള്ള ശ്രമവും നടക്കേണ്ടതില്ലേ…
ശൂന്യത സ്രിഷ്ടിച്ചതുകൊണ്ടെന്തുകാര്യം!!??

ഇരുട്ടിനെ പഴിച്ചു സമയം കളയാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കാൻ നോക്കുന്നതല്ലേ ചിന്തിക്കുന്നവർക്ക് നല്ലത്……

നേരന്‍ said...

X' എന്നും പ്രാര്‍ത്ഥനാലയത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നു.

Y' എന്നും ബാറില്‍ ചെന്നു മദ്യപിക്കുന്നു.

Z' അഞ്ച് ചെടികള്‍ നട്ട് എന്നും വെള്ളമൊഴിക്കുന്നു.

ഈ പ്രവൃത്തിയിലൂടെ X ഉം Y യും Z' ഉം സമൂഹത്തിന് എന്താണ് തിരിച്ച് കൊടുക്കുന്നത്. ?

തൂവലാൻ said...

Z ചെയ്യുന്നതു തന്നെ നല്ലത്.
പക്ഷെ ആരാധനാലയത്തിൽ പോയി പ്രാർഥിക്കുന്നവന്റെ ബാധ്യതയാണു മനുഷ്യനും സമസ്രിഷ്ടികൾക്കും ഗുണം ചെയ്യുക എന്നുള്ളത്. അല്ലാത്ത ഭക്തന്മാരും ഉണ്ടെന്നുള്ളതു ശരി തന്നെ. അവർ ഭക്തിയെ ദുരുപയോകം ചെയ്യുകയോ,സ്വന്തം ആവശ്യങ്ങൾകുവേണ്ടി ഉപയോഗിക്കുകയോ ആണു ചെയ്യുന്നത്. ഭക്തി സ്വന്തം വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും പ്രതിഫലിച്ചില്ലെങ്കിൽ അതു കപട ഭക്തിയാണ്.

നേരന്‍ said...

തൂവാലന്‍; ചോദ്യം മനസ്സില്ലായെന്ന് തോന്നുന്നു. മൂന്നു പേരും ചെയ്യുന്നത് തെറ്റോ ശെരിയോ എന്നതല്ല ചോദ്യം.

x.y.z. മൂവരും സമൂഹത്തില്‍ എല്ലാം കൊണ്ടു കൊടുത്തും ജീവിക്കുന്ന സാമുഹ്യജീവികളാണ്. ഗാലണ്‍ കണക്കിന് വെളളവും ടണ്‍ കണക്കിന് അരിയും ലക്ഷക്കണക്കിന് കോഴികളേയും ഇവര്‍ ഇല്ലാതാക്കുന്നു. എങ്കിലും സമൂഹത്തിന് തിരിച്ച് എന്ത് കൊടുക്കുന്നു എന്നാണ് ചോദ്യം.

Unknown said...

എക്സ് ലോകത്തിന് ഒരു ചുക്കും കൊടുക്കുന്നില്ല. എക്സിനെ പോലെ ഉള്ളവര്‍ മാത്രമായിരുന്നു മനുഷ്യന്റെ ഉദ്ഭവം തൊട്ട് ഭൂമിയില്‍ ഉള്ളതെങ്കില്‍ ഈ ബ്ലോഗ് എന്തായാലും ഉണ്ടാവില്ലായിരുന്നു

വൈ എന്നും മദ്യപിക്കുന്നു. അപ്പോള്‍ വൈയെ ആശ്രയിച്ചു ജീവിക്കുന്ന കുറെ പേര്‍ കഷ്ടത്തിലാവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ മദ്യവില്പനയെ ആശ്രയിച്ചു ജീവിക്കുന്ന ചിലര്‍ രക്ഷപ്പെടുകയും ചെയ്യും. ഇങ്ങനെ രക്ഷപ്പെടുന്നവര്‍ക്ക് രൂപമാറ്റം വന്ന് പില്‍ക്കാ‍ല എക്സുകള്‍ രൂപപ്പെടും. അതിനാല്‍ വൈ സമൂഹത്തിന് ചില ചലനങ്ങള്‍ കൊടുക്കുന്നു. മുന്നോട്ടും സ്വഭവികമായും പിന്നോട്ടും

സെഡ് മരങ്ങള്‍ നടുന്നു. ആരെങ്കിലും ഈ സമൂഹത്തിന് ഇപ്പോള്‍ എന്തെങ്കിലും തിരിച്ചു കൊടുക്കുന്നെങ്കില്‍ അത് സെഡ് ആണ്. തണല്‍, കുളിര്‍മ , പ്രാണവായു , കാറ്റ്, ജീവന്‍ , കിളിപ്പാട്ടുകള്‍ , അണ്ണാര്‍ക്കൊട്ടന്മാര്‍,
തേന്മാങ്ങകള്‍ ,

ചിത്രഭാനു Chithrabhanu said...

സോഷ്യലിസം ഒരു മതത്തിനുപകരമാവില്ലല്ലൊ?!!!!!!
കമ്യൂണിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ മാർക്സിനെ ദൈവദൂതനായും മാനിഫെസ്റ്റോയെ വിശുദ്ധ ഗ്രന്ഥമായി കാണുന്നവരല്ല. പിന്നെ തൂവലാൻ പറഞ്ഞപോലെ പണക്കാരുടെ(മുതളാളിമാരടക്കം) ആഗ്രഹങ്ങളാവില്ല പാവപ്പെട്ടവന്റെ. അതിനാൽ പാവപ്പെട്ടവൻ പാവപ്പെട്ടവനായി എല്ലാ കാലവും ഇരിക്കണമെന്നാണോ.... സമത്വം അപൂർണ്ണമാണു എന്നത് എത്ര വിചിത്രമായ വാദഗതിയാണ്!!!!
മതം പോലെ നിയമാവലികളല്ല സോഷ്യലിസം.

പിന്നെ,

തെറ്റ് അറിഞ്ഞാൽ മാത്രമല്ലേ തിരുത്താനാവൂ. ആദ്യം തെറ്റുകൾ മനസ്സിലാക്കുക. താങ്കളുടെ ചോദ്യങ്ങളിൽനിന്നുതന്നെ വ്യക്തമാണു ദൈവം വെറും സാങ്കൽപ്പികം മാത്രമെന്ന്. അല്ലെങ്കിൽ ഏ അന്യായങ്ങളെല്ലാം ഒരുവനെക്കൊണ്ട് ചെയ്യിച്ച് അവന് അടുത്ത ജൻമത്തിൽ ശിക്ഷ കൊടുക്കേണ്ട ആവശ്യമെന്ത്? അപ്പൊൾ ഏ ജൻമത്തിൽ അവന്റെ അക്രമം അടുത്ത ജൻമത്തിൽ ദൈവത്തിന്റെത്... ഈ ജൻമത്തിലേ അവനെ നിയന്ത്രിച്ചാൽ ഈ രണ്ട് പാതകങ്ങളും ഒഴിവാക്കാനാവില്ലേ ദൈവത്തിന്? എന്തേ ചെയ്യുന്നില്ല?

നിസ്സഹായന്‍ said...

ലത്തിഫിന്റെ പോസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ട എന്റെ കമന്റ് ഞാനിവിടെ പോസ്റ്റു ചെയ്യുന്നു. “സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.”

പ്രവചകനു പോലും പ്രയാസകരമായി തോന്നിയ, അതും ശത്രുക്കൾ മുതലെടുക്കാൻ സാധ്യതയുള്ള ഉള്ള ഒരു വൃത്തികേടു ചെയ്യാൻ ദൈവം പ്രവാചകനെ പ്രേരിപ്പിക്കുക. ദൈവത്തിനു ഉളുപ്പില്ലെങ്കിൽ പ്രവാചകനെങ്കിലും ദൈവത്തിനു ഒന്നു പറഞ്ഞുകൊടുക്കണ്ടെ !

“അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങൾ തകർന്ന് അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം”

എല്ലാം ആ പാവം പ്രവാചകനെ കൊണ്ടു ചെയ്യിച്ച് പുള്ളിയെ വിഷമിപ്പിക്കാതെ അതു കുറാനിലെ സൂക്തമാക്കി അവതരിപ്പിച്ചാൽ പോരായിരുന്നോ ?. അതായത് ഇങ്ങനെ “സത്യവിശ്വാസികളെ നിങ്ങൾ നിങ്ങളുടെ വളർത്തൂപുത്രന്മാരുടെ ഭാര്യമാരെ അവന്മാർ ഉപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾ തന്നെ അവരെ കെട്ടി സംരക്ഷിക്കേണ്ടതാണ് എന്നാണ് നാം ആഗ്രഹിക്കുന്നത്. മറിച്ച് അവരെ പിതാവിന്റെ സ്ഥാനത്താണ് നിങ്ങളെന്നു വിചാരിച്ച് ഒഴിഞ്ഞു മാറുന്ന ഇങ്ങളുടെ ഇപ്പോഴത്തെ വിശ്വാസം അന്ധവിശ്വാസമാണ്. പുത്ര ഭാര്യയെ കെട്ടാത്തവർക്ക് സ്വർഗ്ഗ വാതിലിതാ നാം അടച്ചിട്ടിരിക്കുന്നു. ” അപ്പോൾ സുഖമുള്ള പരിപാടികൾ പുള്ളി ചെയ്തു കാണിച്ചു. ദൈവവും കൊള്ളാം പ്രവാചകനും കൊള്ളാം. മറിച്ച് പ്രവാചകൻ ഈ പണി ചെയ്യാതിരിക്കുകയും മറ്റുള്ളവർക്ക് ചെയ്യാൻ അനുവാദം കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ പ്രവാചകൻ സ്വാർത്ഥ താല്പര്യത്തിനല്ല ഈ ഉപദേശം തന്നതെന്നു മനസ്സിലാക്കിയേനെ. ശത്രുക്കൾ വിമർശിക്കുകയുമില്ലായിരുന്നു.

“പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്.”

ആ വിമർശകർ നല്ല ബുദ്ധിയുള്ള യുക്തിവാദികളാണ്. പ്രവാചകന്റെ സ്വാർത്ഥ താൽപ്പര്യാർത്ഥമുള്ള ഉഡായിപ്പാണിതെന്ന് ഏതു വിഡ്ഡിക്കാണ് മനസ്സിലാകാത്തത്. ലത്തീഫിനും മറ്റ് അന്ധവിശ്വാസികൾക്കും ഒഴികെ.

“മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. ”

അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ കൊച്ചു മകളാകാൻ പ്രായമുള്ള ഒരുവളെ,
ഇനി വളർത്തു പുത്രിയല്ല അന്യയായാൽ പോലും കെട്ടുന്ന സദാചാരബോധമുണ്ടായിരുന്ന ആ ഇരുണ്ട യുഗത്തിലെ സംഭവം എഴുന്നള്ളിച്ചു കൊണ്ടു വന്ന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്ന താങ്കളെ പോലുള്ളവർക്ക് പ്രാവാചകന്റെ അതെ താല്പര്യം തന്നെയാണോ ഇന്നുംമനസ്സിലെന്നു സംശയിക്കണം. ചെറുപ്പക്കാരാനായ ആധുനിക സമൂഹത്തിൽ ജീവിക്കുന്ന താങ്കൾക്ക് നാണമില്ലേ ഇങ്ങനെയൊക്കെ പുലമ്പാൻ ! 6 ഉം 8 ഉം വയസ്സുള്ള പെൺ കുട്ടികളെ വളർച്ചയെത്തിവരായി കണക്കാക്കി വിവാഹം ചെയ്തു വിടുന്നതിൽ കുറ്റബോധമൊന്നും തോന്നാത്ത താങ്കളെ പോലുള്ളവരോട് എന്തു ന്യായം പറയാൻ !!
എന്റെ പൊന്നു ലത്തീഫേ സമ്മതിച്ചിരിക്കുന്നു. പ്രവാചകനും ലത്തീഫിനും അസാ‍മാന്യ തൊലിക്കട്ടിയാണ്. വേറെ ഒരു ജോലിക്കും പോകാതെ 24 മണിക്കൂറും പ്രവാചകനെ ന്യായീകരിച്ചു കൊണ്ട് കമ്പ്യൂറിൽ കുത്തിയിരിക്കുന്ന ലത്തീഫിന് ആയിരമായിരം ആശംസകൾ !!

kaalidaasan said...

ഇരുപത്തി ഒന്നാം നൂറ്റാണ്ടിണ്റ്റെ ഇണ്റ്റര്‍നെറ്റ്‌ യുഗത്തിലിരുന്ന്‌ 1500 വര്‍ഷമോ അതിലധികമോ ഉള്ള സാംസ്കാരിക മാനങ്ങള്‍ ഇന്നത്തേതുപോലെ ആകാത്തതെന്ത്‌ , പ്രത്വേകിച്ചു മുഹമ്മദ്‌ നബി തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നിയമങ്ങളനുസരിച്ച്‌ പെരുമാറാത്തതെന്തു എന്ന്‌ പരിതപിച്ചാല്‍ അതിനെ വിഡ്ഡിത്തമെന്നല്ലാതെ എന്തുപറയും.


1500വര്‍ഷം മുമ്പുള്ള സാംസ്കാരിക മാനങ്ങള്‍ ഇന്നത്തേതു പോലെ ആകണമെന്ന് ആരും വാദിച്ചില്ല. അങ്ങനെ വാദിച്ചു എന്നു തോന്നുന്നത് വെറും തോന്നലാണ്.

1500 വര്‍ഷം മുമ്പ് ലോകത്തിലെ മിക്ക സമൂഹങ്ങളിലുമുള്ള സാമൂഹികാചാരങ്ങള്‍ ഒന്നു തന്നെയായിരുന്നു. കൊച്ചുകുട്ടികളെ വിവാഹം ചെയ്യുന്നതു പതിവായിരുന്നു. രാമകൃഷ്ണ പരമഹംസര്‍ ശാരദാ ദേവിയെ വി വാഹം കഴിക്കുമ്പോള്‍ അവര്‍ ചെറിയ കുട്ടിയായിരുന്നു. പക്ഷെ രാമകൃഷ്ണനും വലിയ പ്രായമുണ്ടായിരുന്നില്ല. അതു മാത്രമല്ല അദ്ദേഹം അത് മഹാവിഷ്ണു ആജ്ഞാപിച്ചിട്ടാണെന്ന് ആരോടും പറഞ്ഞുമില്ല.

മൊഹമ്മദ് ഐഷയെ വിവാഹം ചെയ്തത് അദ്ദേഹത്തിനു 50 വയസിനുമേല്‍ പ്രായമുള്ളപ്പോഴും മറ്റ് ഭാര്യമാര്‍ ഉള്ളപ്പോഴുമാണ്. മറ്റൊരു വൃത്തികേട് ഇതൊക്കെ അള്ളാ നിര്‍ദ്ദേശിച്ചിട്ടാണെന്നു പറഞ്ഞു വച്ചതാണ്. അള്ളായുടെ ഒരു പ്രധാന ജോലി മൊഹമ്മദിനെ 15 പ്രാവശ്യം പെണ്ണുകെട്ടിക്കലാണെന്നാണു ഖുറാനില്‍ നിന്നും മനസിലാക്കാന്‍ പറ്റുക.

kaalidaasan said...

ഇസ്ളാം മുന്നോട്ട്‌ വയ്ക്കുന്ന വിപ്ളവ മാറ്റങ്ങളെ പ്രവാചകണ്റ്റെ വ്യക്തിജീവിതത്തിലേക്ക്‌ ചുരുക്കി അപകീര്‍ത്തിയുണ്ടാക്കിയാല്‍, എല്ലാം ഒലിച്ചു പോകും എന്നു കരുതുന്നവരോട്‌ പറയാന്‍ ഒന്നേയുള്ളൂ.. വിഡ്ഡികള്‍ക്കും യുക്തിവാദികള്‍ക്കുമിടയില്‍ ഒരു ചെറു നൂല്‍ വിത്യാസമേയുള്ളു ..

ഇസ്ലാം മുന്നോട്ട്‌ വയ്ക്കുന്ന വിപ്ളമാറ്റങ്ങളെക്കുറിച്ചൊന്നും ആരും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. മൊഹമ്മദ് എന്ന വ്യക്തി ചെയ്ത് ചില വൃത്തികേടുകളെയാണിവിടെ പരാമര്‍ശിച്ചത്. യുക്തിവാദികള്‍ എന്നും വിഡ്ഡികളെന്നും താങ്കള്‍ വിളിക്കുന്നവര്‍ക്ക് അതൊക്കെ മനസിലാകും. ബുദ്ധി വികസിക്കാത്ത തങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകുന്നില്ല. മൊഹമ്മദ് ചെയ്ത എല്ലാ വൃത്തികേടുകളും അള്ളാ പറഞ്ഞിട്ടണെന്നു വിശ്വസിക്കുന്ന താങ്കളേപ്പോലുള്ളവര്‍ക്ക് അത് മനസിലാകാനുള്ള ഒരു സാധ്യതയുമില്ല.

മൊഹമ്മദ് എന്ന വ്യക്തി സ്വന്തം ഇഷ്ടപ്രകാരം ചെയ്ത പ്രവര്‍ത്തികളായിരുന്നെങ്കില്‍ ഇതിനെ ആരും വിമര്‍ശിക്കില്ലായിരുന്നു. അള്ളായുടെ ആജ്ഞയാണെന്നും പറഞ്ഞ് അത് ഇസ്ലാം മതത്തിന്റെ ഭാഗമായി വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടാണിത് ഇപ്പോഴും വിമര്‍ശന വിധേയമാക്കുന്നത്.കൊച്ചുകുട്ടികളെയും അടിമകളെയും പുത്രന്റെ ഭാര്യയെയും വരെ വിവാഹം ചെയ്യാന്‍ അള്ളായെ കൂട്ടുപിടിച്ച കാപട്യമാണു വിമര്‍ശിക്കപ്പെടുന്നത്. അത് മനസിലാക്കാന്‍ ഒരു മുസ്ലിമിനും കഴിയില്ല. അതിനു കുറച്ചു കൂടെ ചിന്താശേഷി വേണം.

പല വിചിത്രമായ സംഗതികളും മൊഹമ്മദ് ഖുറാനില്‍ ഉള്‍പ്പെടുതിയിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്നൊക്കെ എഴുതിയത് ഇപ്പോഴും വിശ്വസിക്കേണ്ട ഗതികേടിലാണു മുസ്ലിങ്ങള്‍. ആ ഗതികേടുണ്ടാക്കിയത് മൊഹമ്മദാണ്. അല്ലാതെ അള്ളയല്ല.

ഇതൊക്കെ അള്ളാ പറഞ്ഞിട്ടല്ല മൊഹമ്മദിന്റെ വ്യക്തിപരമായ പ്രവര്‍ത്തികളാണെന്ന് മുസ്ലിങ്ങള്‍ സമ്മതിച്ചാല്‍ ആരുമിത് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കില്ല. ബാബു വിമര്‍ശിച്ചത് ഇതൊക്കെ മൊഹമ്മദിനേക്കൊണ്ട് ചെയ്യിച്ച അള്ളയെയാണ്. ഞാന്‍ പറയുന്നത് അള്ളായുടെ ചുമലില്‍ ഇതൊക്കെ കെട്ടിയേല്‍പ്പിച്ച മൊഹമ്മദിന്റെ കാപട്യമാണു വിമര്‍ശിക്കേണ്ടതെന്നാണ്.

.

വിചാരം said...

കാളിദാസന്റെ അറിവിന്റെ 1000 ല്‍ ഒരംശ ഈ അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന ഇത്തിരിവെട്ടത്തിനുണ്ടായിരുന്നെങ്കില്‍ എന്നേ ഇസ്ലാമതം ഉപേക്ഷിക്കുമായിരുന്നു..
ഇസ്ലാമിസ്റ്റ് ബ്ലോഗറായ കാട്ടിപ്പരുത്തിയുടെ ഈ വിഷയത്തിലധിഷ്ടതമായ പോസ്റ്റിലിട്ട കമന്റ് ഇവിടെ പോസ്റ്റുന്നതില്‍ വിരോധമില്ലാ എന്ന വിശ്വാസത്തോടെ.. “കാട്ടിപ്പരുത്തി, താങ്കള്‍ ഇവിടെ ഇങ്ങനെ പറഞ്ഞു “ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.“ സൈനബിനെ മുഹമ്മദ് വിവാഹം കഴിക്കുന്നതിന്റെ മുന്‍പാണ് ദത്ത് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ദൈവം ആലോചിക്കുന്ന വിവരം മുഹമദ് ഏത് വഴിയാണ് അറിഞ്ഞത് ? ആ സൂക്തമൊന്ന് പറയാമോ ? കെട്ടുകഥയെ മറ്റൊരു കെട്ടുകഥകൊണ്ട് നല്ല കഥയാക്കുന്ന കാട്ടിപ്പരുത്തി ഒരു കാര്യം മനസ്സിലാക്കുക ഈ കെട്ടുകഥകളൊക്കെ ഇവിടെ വരുന്നവര്‍ വായിച്ച് മനസ്സിലാക്കിയത് ഈ ബൂലോകം (ബ്ലോഗ്) വരുന്നതിന് മുന്‍പാണ്, സൈനബിനെ മുഹമ്മദ് വിവാഹം ചെയ്തപ്പോള്‍ മുഹമ്മദിന്റെ അനുനായികളില്‍ തന്നെ എതിര്‍പ്പുണ്ടായി, ആ എതിര്‍പ്പിനെ മറികടക്കാനായിരുന്നു മുഹമ്മദ് ദത്ത് പുത്രന്മാര്‍ യഥാര്‍ത്ഥ പുത്രന്മാരല്ലാന്നും അവര്‍ക്ക് യാതൊരു അവകാശമില്ലാന്നൊക്കെ പറഞ്ഞുള്ള രണ്ട് സൂക്തങ്ങള്‍ ഇറക്കിയത് (മുഹമദിന്റെ അനുനായികളില്‍ നിന്നാണ് ഈ എതിര്‍പ്പ് വന്നത് അല്ലാതെ മുഹമദിന്റെ ശത്രുക്കളില്‍ നിന്നല്ല, മുഹമ്മദിന്റെ ശത്രുക്കള്‍ മുഹമദ് തനി വ്യാജനാണന്ന് അഭിപ്രായക്കാരായിരുന്നു പിന്നെ എങ്ങനെ ദൈവ വചനം എന്നു മുഹമദ് പറയുന്നതിനെ അവര്‍ അംഗീകരിക്കും ?) കാട്ടിപ്പരുത്തി ഇവിടെ ദത്ത് സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിന്റെ സാമൂഹിക വശങ്ങളെ കുറിച്ച് വാചാലനായത് കണ്ടു .. എന്റെ സാഹിബേ ഈ വാചാലമായ വിവരണം ഏത് കിത്താബിലാ ഉള്ളതൊന്ന് വിശദമാക്കാമോ ? “

kaalidaasan said...

തൂവാലാ,

അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് ആ മതത്തിനു സമൂഹത്തിൽ ഇടപെട്ടുകൂടാ???.
പക്ഷെ നിലവിൽ അങ്ങിനെ ഒരു മതമുണ്ടൊ??..


മതം സമൂഹത്തിലിടപെടുന്നതില്‍ തെറ്റില്ല. പക്ഷെ സമൂഹത്തെ മൊത്തമായി നിയന്ത്രിക്കുന്ന ഇടപെടല്‍ വേണ്ട. സമൂഹത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇടപെടുന്നതിനെ അരും എതിര്‍ക്കില്ല. കേരളത്തിലെ ആതുര ശുശ്രൂക്ഷാ രംഗത്തും അധ്യാപന രംഗത്തും ക്രൈസ്തവ സഭ ഇടപെടുന്നപോലെ ഏതു മതം ഇടപെടുന്നതും ആരും എതിര്‍ക്കില്ല.

മതം മനുഷ്യന്റെ ആത്മീയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നതാണു നല്ലത്. ക്രൈസ്തവ മതം യൂറോപ്പിലെ ഭൌതിക കാര്യങ്ങളിലുമിടപെട്ടിരുന്നു. അതിന്റെ ഫലമായിട്ടാണ്, മനുഷ്യരെ തിയിലെറിഞ്ഞു കൊന്നതൊക്കെ. അതിന്റെ പന്തികേട് മനസിലാക്കിയ അവിടത്തെ ജനങ്ങള്‍ പിന്നീട് തീരുമാനിച്ചു മതം അതു പോലെ ഇടപെടേണ്ട എന്ന്. സൌദി അറേബ്യയിലെ പോലെ ക്രിസ്തുമതം സമൂഹത്തില്‍ ഇടപെട്ടിരുനു എങ്കില്‍ ഇസ്ലാം പടിഞ്ഞാറന്‍ നാടുകളില്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ല. അതു പോലെ സൌദി അറേബ്യയിലെ സാമൂഹിക ഇടപെടല്‍ ഇസ്ലാം അവസാനിപ്പിച്ചാല്‍ പലരും ഇസ്ലാം ഉപേക്ഷിച്ച് മറ്റ് മതങ്ങള്‍ സ്വീകരിക്കും. അവിടെയാണ്‌ ജനങ്ങളുടെ മത സ്വതന്ത്ര്യത്തിന്റെ പ്രസക്തി. ഇസ്ലാം മതമുപേക്ഷിച്ചാല്‍ കൊല്ലുക എന്ന്താണ്‌ ഇസ്ലാമിലെ ശിക്ഷാ വിധി.
അനുഭവത്തില്‍ നിന്നും പാഠം പഠിച്ച ജനതകള്‍ ഒരു മതവും സമൂഹത്തിലിടപെടേണ്ട എന്നു തീരുമാനിച്ചു. അതാണു നല്ലതും. ഇസ്ലാം പോലുള്ള ഒരു പ്രാകൃത മതം പ്രചീന നൂറ്റാണ്ടുകളിലെ ശിക്ഷരീതികളാണ്, ലോകവസാനം വരെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മോഷ്ടിച്ചാല്‍ കൈ വെട്ടുക വ്യഭിചരിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയവ പരികൃത സമൂഹങ്ങള്‍ക്ക് യോജിച്ചതല്ല. അത് കൊണ്ടാണ്‌ മതം സമൂഹത്തില്‍ ഇടപെടേണ്ട എന്ന നിലപാട് ഞാനെടുക്കുന്നത്.

മതമിടപെട്ടാല്‍ എന്തെങ്കിലും പ്രത്യേക നേട്ടമുണ്ടെങ്കില്‍ മാത്രമേ നല്ല മതം ഉണ്ടോ എന്ന അന്വേഷണത്തിനു പ്രസക്തിയുള്ളു.

kaalidaasan said...

തൂവാലാ,

സോഷ്യലിസം ഒരു മതത്തിനുപകരമാവില്ലല്ലൊ???. വ്യക്തിജീവിതം,വിവാഹജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, മാതാപിതാക്കളോടുള്ള കടമകൾ , ബാധ്യതകൾ സഹജീവികളോടുള്ള കടമകൾ , ബാധ്യതകൾ , ഈ വക കാര്യങ്ങളിലെ തെറ്റും ശരിയും, ഇതൊക്കെ മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളല്ലെ…..ഇവയൊന്നും സോഷ്യലിസം വ്യക്തമായി നിർവചിച്ചിട്ടില്ലല്ലൊ.

ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഇതിനു വേണ്ടി ലോകാവസാനം വരെ മാറ്റരുതെന്ന് കല്‍പ്പിച്ച് ചില നിയമങ്ങളുണ്ടാക്കാന്‍ സോഷ്യലിസം വിഭാവനം ചെയ്തവര്‍ വിഡ്ഡികളല്ലായിരുന്നു.

സോഷ്യലിസം പോലെയുള്ള വ്യവസ്ഥിതി ഒരു സമൂഹത്തിനു മുഴുവന്‍ ബാധകമാകുന്നതാണ്. അത് കുറച്ചു പേരെ ബാധിക്കുന്ന മതത്തെ കണക്കാക്കുന്നില്ല. സോഷ്യലിസ സമൂഹത്തില്‍ മതം സാമൂഹിക രംഗങ്ങളില്‍ ഇടപെടുന്നതിനു പരിമിതിയുണ്ട്. അത് വിഭാവനം ചെയ്യുന്നത് ഒരു മതേതര സമൂഹമായതുകൊണ്ടണാ പ്രത്യേകത. അത് ഓരോ സമൂഹത്തിനും അവര്‍ക്ക് വേണ്ട നിയമങ്ങളുണ്ടാക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു.

വ്യക്തിജീവിതം,വിവാഹജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, മാതാപിതാക്കളോടുള്ള കടമകള്‍ , ബാധ്യതകള്‍ സഹജീവികളോടുള്ള കടമകള്‍ , ബാധ്യതകള്‍ ഇതൊക്കെ ഒരു പ്രത്യേക മതം പിന്തുടരുന്നവരെ മാത്രം ബാധിക്കേണ്ട കാര്യമല്ല. സമൂഹത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും സ്വീകാര്യമായ നിയമങ്ങണാണതിനൊക്കെ വേണ്ടത്. അതുണ്ടാക്കാന്‍ ഏത് സമൂഹത്തിനും സോഷ്യലിസം സ്വതന്ത്ര്യം നല്‍കുന്നു. അതിന്റെ ഫലമായിട്ടാണ്‌ ഏകീകൃത സിവല്‍ കോഡൊക്കെ ഉണ്ടാകുന്നത്. ഇസ്ലാം പോലുള്ള ഒരു മതത്തിന്റെ കുഴപ്പം ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് ഉണ്ടാക്കിയ നിയമങ്ങള്‍ മാത്രമേ അനുസരിക്കൂ എന്നതാണ്. അതു കൊണ്ടാണ്‌ ഇന്‍ഡ്യയില്‍ പോലും ന്യൂനപക്ഷമാണെങ്കിലും ഏകീകൃത സിവില്‍ കോഡിനെ മുസ്ലിങ്ങള്‍ എതിര്‍ക്കുന്നതും. പൊതു സമൂഹം ബഹുഭാര്യാത്വം ഉപേക്ഷിച്ചിട്ടും മുസ്ലിങ്ങള്‍ക്ക് അതനുവദിക്കണമെന്ന് അവര്‍ വാശിപിടിക്കുന്നത് മറ്റ് മത സമൂഹങ്ങളുമായി യോജിച്ചു പോകാന്‍ പറ്റാത്തതു കൊണ്ടു മാത്രമാണ്.

ലോകം മുഴുവനുമൂള്ള ജനപഥങ്ങള്‍ക്ക് വേണ്ടി നിയമമുണ്ടാക്കാന്‍ സോഷ്യലിസം ഉപദേശിച്ചത് ഏതെങ്കിലും ദൈവമല്ല. സോഷ്യലിസം ഉദ്ദേശിക്കുന്നത് സാമൂഹ്യ നീതിയാണ്. ഏതു തരം സമൂഹ്യ നീതി വേണമെന്ന് തീരുമാനിക്കാന്‍ ഓരോ ജനതക്കും പ്രാപ്തിയുണ്ടെന്ന് അതംഗീകരിക്കുന്നു. പക്ഷെ മൊഹമ്മദ് അതംഗീക്കരിക്കുന്നില്ല. അതുകൊണ്ട് ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളാണ്‌ ലോകാവസാനം വരെ ജീവിക്കേണ്ട മുസ്ലിങ്ങള്‍ എന്നദ്ദേഹം തീരുമാനിച്ചു. അതു കൊണ്ട് ഒരിക്കലും മാറ്റരുതെന്ന ഒരു നിയമമുണ്ടാക്കി അത് അള്ളായുടെ ചുമലില്‍ വച്ചും കുടുത്തു. അത്ന്റെ ഫലമാണ്, മറ്റ് ജനങ്ങള്‍ എന്നേ ഉപേക്ഷിച്ച കിരാത ശിക്ഷാ വിധികള്‍ ഇനും ഇസ്ലാമിന്റെ ഭാഗമായി നിലനില്‍ക്കുന്നത്.

kaalidaasan said...

തൂവാലാ,

ഒരോ നാട്ടുകാരും, അല്ലെങ്കിൽ ഒരോ രാജ്യക്കാരും അല്ലെങ്കിൽ ഒരോ സമൂഹവും അവനവനിഷ്ടപ്പെട്ട നിയമങ്ങളും വ്യവസ്ഥയുമുണ്ടാക്കിയാൽ എന്താകും ലോകത്തിന്റെ അവസ്ഥ???.

ലോകത്തിനതു കൊണ്ട് ഒരു പ്രശ്നവുമില്ല. ചരിത്രാതീതകാലം മുതല്‍ ഓരോ രാജ്യത്തിനും ഓരോ നിയമങ്ങളയിരുന്നു. മറ്റ് രാജ്യങ്ങളുടെ നിയമങ്ങള്‍ അംഗീകരിക്കാനും ബഹുമനിക്കാനും ഉള്ള മനസ്തിതിയാണു വേണ്ടത്. അമേരിക്കയിലെയോ യൂറോപ്പിലെയോ നിയമങ്ങള്‍ വേറെയായതു കൊണ്ട് മറ്റ് രാജ്യക്കാര്‍ക്കൊന്നും അവിടെ പോകാനോ ജോലി ചെയ്യാനോ കുടിയേറി പാര്‍ക്കാനോ യാതൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ മുസ്ലിങ്ങള്‍ക്കുണ്ട്. അതു കൊണ്ടാണ്, മുഖം മറച്ചു നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് അവരില്‍ ചിലര്‍ വാശിപിടിക്കുന്നത്. ഇന്‍ഡ്യയിലെ പൊതു നിയമം പോലും അംഗീകരിക്കാന്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. അതിന്റെ ഫലമായിട്ടാണ്‌ അടുത്തനാളില്‍ സുപ്രീം കോടതിവരെ ഒരാള്‍ കേസുമായി പോയത്.

ഇസ്ലാമിക ശരിയ നിയമം പ്രാബല്യത്തിലുള്ള ഇന്‍ഡോനേഷ്യയിലെ ഐച്ചെ എന്ന പ്രവിശ്യയിലെ മുസ്ലിങ്ങള്‍ക്ക് ബാക്കി ഇന്‍ഡോനേഷ്യയിലെ മറ്റ് മുസ്ലിങ്ങളുമായി യോജിച്ചു പോകാന്‍ പറ്റുന്നില്ല. ഇസ്ലാമിക നിയമം നിലവിലുള്ള പല മുസ്ലിം രാജ്യങ്ങളിലും ഷിയാകള്‍ക്കും സുന്നികള്‍ക്കും സഹവസിച്ച് കഴിയാനാകുന്നില്ല. അത് തെളിയിക്കുന്നത് പ്രശ്നം ഒരു നിയമതിന്റെയോ പല നിയമങ്ങളുടെയോ അല്ല എന്നാണ്.

ഓരോ രാജ്യവും അവരവര്‍ക്കിഷ്ടപ്പെട്ട നിയമങ്ങളുണ്ടാക്കിയാല്‍ എന്തോ മഹാ പാതകമാണെന്ന് എല്ലാ മുസ്ലിങ്ങള്‍ക്കും തോന്നും. അത് ഒരു പ്രത്യേക കണ്ണട വച്ചിരിക്കുന്നതു കൊണ്ടു മാത്രമാണ്. മുസ്ലിം മതാന്ധത എന്ന കണ്ണട. അതെടുത്തു മാറ്റി നോക്കിയാല്‍ ഈ മതി ഭ്രമം മാറികിട്ടും.

kaalidaasan said...

തൂവാലാ,

ഇതിൽനിന്നൊക്കെ മനസ്സിലാകുന്നത് മനുഷ്യൻ നിർമിക്കുന്ന നിയമങ്ങൾകും, മതങ്ങൾകും, ഇസങ്ങൾകുമൊക്കെ മനുഷ്യനെപ്പോലെ പരിമിതികൾ ഉണ്ടെന്നല്ലെ….

ഉണ്ട്. അതില്‍ എന്തിനാണിത്ര ബേജാറാകുന്നത് . ഒരു നിയമം കാലഘട്ടത്തിനു യോജിച്ചതല്ല എന്നു മനസിലാകുമ്പോള്‍ മനുഷ്യന്‍ അത് മാറ്റി എഴുതും. അതാണ്‌ വിവേകം എന്നു പറയുന്നത്. പരിമിതികള്‍ ഉണ്ടെന്നു മനസിലാക്കുന്ന പ്രക്രീയക്കാണു ചിന്താശേഷി എന്നു പറയുന്നത്. നിര്‍ഭാഗ്യവശാല്‍ മുസ്ലിങ്ങള്‍ക്കതില്ല. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൌശലക്കാരനായ ഒരാള്‍ അന്നത്തെ അറബികളുടെ ചില ആചാരങ്ങളും സ്വന്തം വികല മനസിലുണ്ടായ മറ്റു ചില ചിന്തകളും കൂട്ടിച്ചേര്‍ത്ത് അത് ദൈവത്തിന്റെ അരുളപ്പാടാണെന്നു പറഞ്ഞ് കുറച്ചു പേരെ വിശ്വസിപ്പിച്ചു. അത് അതേപടി വിഴുങ്ങുന്ന ഇന്നത്തെ മുസ്ലിങ്ങളും ദൈവം ഉണ്ടാക്കിയ നിയമമെന്നു പറഞ്ഞ് വാശിപിടിക്കുന്നു. മൊഹമ്മദിന്റെ അന്നത്തെ അറിവു വച്ച് ഭൂമി നിശ്ചലവും പരന്നതും സൂര്യന്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതുമായിരുന്നു. പക്ഷെ അതിന്റെ സത്യാവസ്ഥ അറിയില്ലാത്ത ഒരു ശക്തിയെ എങ്ങനെ ദൈവം എന്നു വിളിക്കാന്‍ പറ്റും. ആ ദൈവമാണ്‌ മൊഹമ്മദ് പറയുന്ന നിയമമുണ്ടാക്കിയതെന്നു പറയാന്‍ അസാമാന്യ വിവരക്കേടുതന്നെ വേണം.

അള്ളാ എന്ന ദൈവത്തിനിതുപോലെയുള്ള പരിമിതികളുണ്ടെങ്കില്‍ മനുഷ്യനു കുറച്ചു പരിമിതി ഉണ്ടാകുന്നത് അത്ര വലിയ കാര്യമാണോ?

അപ്പൊകലിപ്തോ said...

വിചാരം said... >> കാളിദാസന്റെ അറിവിന്റെ 1000 ല്‍ ഒരംശ ഈ അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന ഇത്തിരിവെട്ടത്തിനുണ്ടായിരുന്നെങ്കില്‍ എന്നേ ഇസ്ലാമതം ഉപേക്ഷിക്കുമായിരുന്നു..

വിചാരം ..
എന്നെ പമ്പര വിഡ്ഡിയായ കാളിദാസനോട്‌ proportion നടത്തി സായൂജ്യമടയാം എന്ന അവസാന അടവെടുക്കുകയാണോ..

അവന്‍ എന്താണ്‌ പറയുന്നതെന്ന്‌ അവനു തന്നെ അറിയില്ല. ഒരു കമണ്റ്റില്‍ പറയുന്നതിനു വിരുദ്ധമായി അടുത്തതില്‍ പറയുന്ന അവന്‍ തന്നെയാണു നിണ്റ്റെ ഗുരുവായിരിക്കേണ്ടതും ..

മുസ്ളിംകളെ ചീത്തവിളിച്ചാല്‍ യുക്തിവാദമായാല്‍ അതിണ്റ്റെ പേരുതന്നെയല്ലെയോ തന്തയില്ലായ്മ.. അതവന്‍ നിറവേറ്റട്ടെ ..

മതവിധിയനുസരിച്ച്‌ നടന്ന തണ്റ്റെ ബാപ്പയെ തന്നെയല്ലെ അവന്‍ ആദ്യം ചീത്തവിളിക്കുന്നതെന്ന 'വിചാരം' നിനക്കില്ലാതെ പോകുന്നതെന്തു .... ?

ajex said...

ഇതാണ് മുഹമ്മദിലും അള്ളായിലും ഒക്കെ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ പ്രതികരണം !! കഷ്ടം !!
തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന ഈ ഏർപ്പാടിനൊന്നും അള്ളാ ശിക്ഷകൾ ഒന്നും എഴുതിവെച്ചിട്ടില്ലേ പുസ്തകത്തിൽ അപ്പോകാലിപ്റ്റോ ?

അപ്പൊകലിപ്തോ said...

ajex,

എന്നെ സ്കാന്‍ ചെയ്യുന്നതിനു മുന്‍പു കാളിദാസനെ ഒന്നു സ്കാന്‍ ചെയ്തു നോക്ക്‌.. യുക്തിവാദികള്‍ എന്ന് സ്വയം വിളിക്കുന്ന വര്‍ഗീയവാദികള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെ ... !!!

ajex said...

ഓഫിനു കാളിദാസൻ ക്ഷമിക്കുക:

അപ്പോകാലിപ്റ്റോ,

ഈ പോസ്റ്റിലോ കമന്റിലോ താങ്കൾ പറഞ്ഞത്ര അസഹിഷ്ണുതയോടെ മറ്റാരും കമന്റുകൾ ഇട്ടിട്ടില്ല. അതിനിനി ഒരു സ്കാനിങ്ങിന്റെ ആവശ്യമില്ല. ആദ്യം സഹിഷ്ണുതയോടെ വിമർശനങ്ങളെ നേരിടാൻ പഠിക്കൂ..

ഇതിലെവിടാണ് സഹോദരാ യുക്തിവാദികൾ വർഗീയവാദികളായി മാറിയത് ? മതത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കുന്നവർ വർഗീയ വാദികളും നിങ്ങളെ പോലുള്ളവർ യോഗ്യരും !! നല്ല കഥ!!..

Unknown said...

“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”

ആയിഷ മുഹമ്മദിനോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തിന്‍റേതില്‍ കൂടിയ ശബ്ദത്തില്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്‍റേയും കരണക്കുറ്റിക്ക് അടിക്കുവാന്‍ ഒരു യുക്തിവാദിക്കും ഒരു നിരീശ്വരവാദിക്കും കഴിയുകയില്ല. മതഭ്രാന്തുമൂലം കണ്ണുതുറന്ന് കാര്യങ്ങള്‍ കാണാനോ, ചെവിതുറന്ന് സത്യങ്ങള്‍ കേള്‍ക്കാനോ കഴിയാതായിത്തീര്‍ന്ന വിശ്വാസികള്‍ക്ക് ആയിഷ മുഹമ്മദിന് നല്കുന്ന ഈ ചാട്ടവാറടിയുടെ ശക്തിയോ ശബ്ദമോ ഉള്‍ക്കൊള്ളാനാവില്ല. അതിന് അവരോട് സഹതപിച്ചിട്ടുപോലും പ്രയോജനവുമില്ല. കാരണം, എത്രവട്ടം, എത്ര വലിയ സംഖ്യ കൊണ്ട് ഗുണിച്ചാലും, പൂജ്യം പൂജ്യമായിത്തന്നെ അവശേഷിക്കുകയേ ഉള്ളൂ.

Rasheed Chalil said...

വിചാരം said...
കാളിദാസന്റെ അറിവിന്റെ 1000 ല്‍ ഒരംശ ഈ അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന ഇത്തിരിവെട്ടത്തിനുണ്ടായിരുന്നെങ്കില്‍ എന്നേ ഇസ്ലാമതം ഉപേക്ഷിക്കുമായിരുന്നു..

ഇത് ഞാന്‍ കാണുന്നത് ഇന്ന് അഗ്രജന്‍ നീയാണോടാ അപ്പോക്ലിപ്തോ എന്ന് ചോദിച്ചപ്പോഴാണ്.

ഫാറൂഖിനോട് പറയാനുള്ളത് ഇയാള്‍ എപ്പോഴും വിവരമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് കൂവാറുണ്ട്.എന്ന് കരുതി എന്ത് തോന്ന്യാസവും വിളിച്ച് പറയരുതെന്നാണ്. ഈ പോസ്റ്റ് കാണുന്നത് തന്നെ ഇപ്പോഴാണ്. ഫാറൂഖിന് സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാവും ചിലപ്പോള്‍ എന്നെക്കാള്‍ പതിന്മടങ്ങ് വിവരവും ഉണ്ടാവും..
പക്ഷേ എനിക്ക് ബോധ്യമാവിത്തിടത്തോളം കാലം തൊണ്ട തൊടാതെ വിഴുങ്ങാന്‍ തല്‍കാലം താല്പര്യം ഇല്ല.


തല്‍കാലം ഇത്തരം ചര്‍ച്ചകളില്‍ പണ്ടും ഇപ്പോഴും താല്പപര്യമില്ല.

അത് കോണ്ട് മനുഷ്യന്റെ മനസ്സാണെങ്കില്‍ തിരുത്തിപ്പറഞ്ഞാല്‍ നല്ലതാണ്. ഇതൊരു അപേക്ഷയൊന്നും അല്ല്ല്ല. ബ്ലോഗ് ലോകത്ത് മുഴുവന്‍ നടന്ന് ഇനി ഈ പറഞ്ഞ പേര് ഞാന്‍ ആണെന്ന് പോസ്റ്റര്‍ ഒട്ടിച്ചാലും എനിക്ക് പ്രത്യേകിച്ച് ഒന്നും ഇല്ല. എന്നെ അറിയുന്ന ഒരു ബ്ലോഗറും അത് വിശ്വസിക്കും എന്ന് കരുതുന്നുമില്ല..

ഏതായാലും ഇത്തരം നല്ല സേവനങ്ങള്‍ക്ക് ഒത്തിരി നന്ദി.

(ഈ ബ്ലൊഗ് ആരുടെതാണെങ്കിലും ഈ സ്ഥലം എന്റെ പ്രതിഷേധത്തിന് ഉപയോഗിച്ചതിന് മാപ്പ്. )


സ്നേഹപൂര്‍വ്വം
റഷീദ് ചാലില്‍.

Rasheed Chalil said...
This comment has been removed by the author.
വിചാരം said...

ഞാന്‍ ഇതിന് മുന്‍പ് ഇട്ട ഈ (കാളിദാസന്റെ അറിവിന്റെ 1000 ല്‍ ഒരംശ ഈ അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന ഇത്തിരിവെട്ടത്തിനുണ്ടായിരുന്നെങ്കില്‍ ) പരാമര്‍ശത്തിലെ ഇത്തിരിവെട്ടം എന്നുപയോഗിച്ചത് പിന്‍‌വലിക്കുന്നു, തീര്‍ച്ചയായും അപ്പോക്ലിപ്തോ ഇത്തിരിവെട്ടമല്ലാന്ന് എനിക്ക് ബോധ്യംവന്നതിനാല്‍.

സുല്‍ownകലിപ്പ് said...

കാളിദാസന്റെ അറിവിന്റെ 100,000 ല്‍ ഒരംശ ഈ അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന sul / സുല്‍ എന്ന സുള്‍ഫിക്കറിനുണ്ടായിരുന്നെങ്കില്‍ എന്നാണ് വായിക്കേണ്ടത്.

kaalidaasan said...

അപ്പോകലിപ്തോ,

താങ്കളൊക്കെ ആദ്യം ചെയ്യേണ്ടത് ഖുറാന്‍ മുഴുവന്‍ വായിക്കുകയാണ്. പണ്ട് ഇത് അറബിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുറി അറബി പഠിച്ച ഉസ്താദുമാര്‍ പറഞ്ഞിരുന്ന എല്ലാം അന്ന് മുസ്ലിങ്ങള്‍ വിശ്വസിച്ചിരുന്നു. അറബി അറിയാത്തതു കൊണ്ട് മറ്റുള്ളവര്‍ താടിവച്ച ജീവികള്‍ പറയുന്നതൊക്കെ വിശ്വസിച്ചുമിരുന്നു. ഇന്ന് ഖുറാന്‍ മറ്റ് ഭഷകളിലും ഉണ്ട്. അതു പോലെ ഒന്ന് ജമായത്തിന്റെ വകയായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവിടെ നിന്നും പകര്‍ത്തി എഴുതിയതാണു ഞാനിവിടെ ഉപയോഗിച്ചിട്ടുള്ളത്.

അതിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ താങ്കള്‍ക്കാകുന്നില്ല അതു കൊണ്ട് മറ്റുള്ളവരെ പുലഭ്യം പറഞ്ഞു കലിപ്പ് തീര്‍ക്കുന്നു. കുറഞ്ഞ പക്ഷം ലത്തീഫും കാട്ടിപ്പരുത്തിയുമൊക്കെ ഉള്ള അറിവു വച്ച് വിമര്‍ശനങ്ങളെ നേരിടുന്നെങ്കിലും ഉണ്ട്. അത്ര പോലും ആവാത്ത താങ്കളോടൊക്കെ ആത്മാര്‍ത്ഥമായി സഹതപിക്കുന്നു.

മുസ്ലിങ്ങളെ ചീത്ത വിളിക്കുന്നതാണു യുക്തിവാദമെന്ന താങ്കളുടെ കണ്ടു പിടുത്തം ഒരു താമ്ര പത്രം അര്‍ഹിക്കുന്നുണ്ട്. ചീത്ത വിളിക്കേണ്ട കാര്യം മുസ്ലിങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ ചീത്ത വിളിക്കും. മൊഹമ്മദിനെ വിമര്‍ശിച്ചാല്‍ സ്വര്‍ഗത്തില്‍ കിട്ടാന്‍ പോകുന്ന ഹൂറികളുടെ എണ്ണം കുറഞ്ഞു പോകുമെന്നു കരുതുന്നവര്‍ക്ക് മൊഹമ്മദിനെ ആരാധിക്കാം. പക്ഷെ മറ്റുള്ളവരും അതു തന്നെ ചെയ്യണമെന്നു വാശിപിടിച്ചാല്‍ നടക്കില്ല.

ബ്ളോഗില്‍ മറ്റുള്ളവര്‍ക്ക് വയിക്കാന്‍ ഇതൊക്കെ പതിപ്പിച്ചു വയ്ക്കുമ്പോള്‍ വിമര്‍ശനം ഉണ്ടാകാം എന്ന ചിന്ത വേണം. വിമര്‍ശിക്കുമ്പോള്‍ നിയന്ത്രണം വിട്ടു പോകുന്നവര്‍ ഇതിനൊന്നുമിറങ്ങിത്തിരിക്കരുത്. വല്ല മത പ്രസിദ്ധീകരണങ്ങളിലൊക്കെ എഴുതി സായൂജ്യമടയുക.

kaalidaasan said...

ഇതാണ് മുഹമ്മദിലും അള്ളായിലും ഒക്കെ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ പ്രതികരണം !! കഷ്ടം !!
തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന ഈ ഏർപ്പാടിനൊന്നും അള്ളാ ശിക്ഷകൾ ഒന്നും എഴുതിവെച്ചിട്ടില്ലേ പുസ്തകത്തിൽ അപ്പോകാലിപ്റ്റോ ?


ajex,


ഇത് ഒരു ശരിക്കുള്ള വിശ്വാസിയുടെ പ്രതികരണമല്ല. എന്താണു വിശ്വസിക്കുന്നതെന്ന് വ്യക്തമായി അറിവില്ലാത്ത ഒരു വികല വിശ്വാസിയുടെ പ്രതികരണമാണ്. അപ്പോകലിപ്തോയൊന്നും ഖുറാന്‍ മുഴുവനായി ഒരിക്കല്‍ പോലും വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തന്തയും തള്ളയും മുസ്ലിമായിരുന്നതു കൊണ്ട് അദ്ദേഹവും മുസ്ലിമായി. അല്ലാതെ ഇസ്ലാമിന്റെ ചരിത്രമോ മൊഹമ്മദിന്റെ ചെയ്തികളോ വായിക്കാനവസരം കിട്ടിയിട്ടില്ല.

സ്വന്തം കണ്‍മുന്നിലാണ്‌ ഐഷ ജനിച്ചു വളരുന്നത് മൊഹമ്മദ് കണ്ടത്. ഐഷയുടെ ഉപ്പാപ്പയുടെ പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും ആ പിഞ്ചു കുട്ടിക്ക് ആറുവയസുള്ളപ്പോള്‍ തന്നെ കാമക്കണ്ണോടെ നോക്കാനും വിവാഹം കഴിക്കാനും മൊഹമ്മദിനു യാതൊരു ഉളുപ്പുമുണ്ടായിരുന്നില്ല. അതേ മനോവൈകല്യം അപ്പോകലിപ്തോയില്‍ കാണുന്നതില്‍ അത്ഭുതം തോന്നിയിട്ട് കാര്യവുമില്ല.

kaalidaasan said...

കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ നിന്നുള്ള ചിലത് കൂടി.


പല നാട്ടുരാജക്കന്‍മാരുടെയും അവസ്ഥയെ കുറിക്കാനാണ് ഞാന്‍ അങ്ങിനെ പ്രയോഗിച്ചത്- പേരില്‍ രാജാവെന്നെല്ലാമുണ്ടായിരുന്നെങ്കിലും അധികാരമെന്ന നിലയില്‍ വളരെ തുച്ചമായ അധികാരങ്ങളെ അവര്‍ക്കെല്ലാമുണ്ടായിരുന്നുള്ളൂ.

അതൊക്കെ കാട്ടിപ്പരുത്തിയുടെ വെറും തോന്നലുകളല്ലേ? പഴശ്ശി രാജ എല്ലാ അധികാരങ്ങളോടും കൂടിയ രാജാവു തന്നെയായിരുന്നു. മലബാര്‍ ബ്രിട്ടീഷ് അധീനതയിലായപ്പോള്‍ മറ്റെല്ലാ രാജാക്കന്‍മാര്‍ക്കും അധികാരം പോയപ്പോള്‍ പഴശ്ശിക്കും അധികാരം നഷ്ടപ്പെട്ടു. ചിലരൊക്കെ ബ്രിട്ടീഷുകാരുടെ സാമന്തന്‍മാരായി പിന്നെയും നാമ മാത്രമയ അധികാരം വച്ച് ജീവിച്ചു. പഴശ്ശി അതിനെ എതിര്‍ത്തു. ഇതാണു ശരിയായ ചരിത്രം. ഇത് തന്നെയാണു എം റ്റി പഴശ്ശി രാജയില്‍ പറഞ്ഞതും. ഇത് വിശ്വസിക്കണോ വേണ്ടയോ എന്നതൊക്കെ കാട്ടിപ്പരുത്തിയുടെ ഇഷ്ടം. മൊഹമ്മദിന്റെ ചില പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നത് നല്ലതല്ല.

എന്തുകൊണ്ട് ദത്ത്സമ്പ്രദായം ദുരാചാരമായി മാറുന്നു എന്ന് ഞാന്‍ ചൂണ്ടികാണിച്ചു, അതിനെ ചിന്താശേഷിയുള്ളവര്‍ക്കു യോജിക്കാനാവുന്നില്ല എന്ന ഒരു കമെന്റിലൊതുക്കിയാല്‍ ചര്‍ച്ചയാകില്ല.

ആവുമെന്ന് ഞാന്‍ പറഞ്ഞില്ല. ദത്തു സമ്പ്രദായത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും അനാഥരെയുമാണു അന്നും ഇന്നും ആളുകള്‍ ദത്തെടുക്കുന്നത്. ആരും അതിനെ ഒരു ദുരാചാരമായി കരുതുന്നുമില്ല. മുസ്ലിങ്ങള്‍ക്ക് അത് ദുരാചാരമായത് മൊഹമ്മദ് പറഞ്ഞതു കൊണ്ടു മാത്രവും. പക്ഷെ അത് മറ്റുള്ളവരാരും അംഗീകരിക്കില്ല. അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടും കാര്യമില്ലല്ലോ? പൊതു സമൂഹം നല്ലതെന്നു പറയുന്ന പലതും ചീത്തയെന്നാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. മറ്റ് ജനങ്ങള്‍ ദുരചാരമെന്നു കരുതി വലിച്ചെറിഞ്ഞ ബഹു ഭാര്യത്വവും അതിക്രൂരമായ ശിക്ഷാരീതികളും സദാചരമെന്നു കരുതുന്ന മുസ്ലിങ്ങള്‍ക്കൊന്നും അതിനേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ക്രീയാത്മകമായി പങ്കെടുക്കാനും ആകില്ല. അതൊന്നും മനസിലാവാത്തവര്‍ ഇതൊക്കെ ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. കാല പ്രവാഹത്തിനെതിരെ മുഖം തിരിച്ചിരിക്കുന്ന പ്രാചീന മനുഷ്യര്‍ ഇതു പറയുന്നതില്‍ അത്ഭുതവുമില്ല.

kaalidaasan said...

കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ കണ്ട് ഒരു കമന്റ്.

ഖുർ ആനിക നിർദ്ദേശപ്രകാരം നബി അതു പ്രാവർത്തികമാക്കാൻ തെരഞ്ഞെടുത്തതു തന്റെ കുടുംബത്തിലെ തന്റെ മുറപ്പെണ്ണിനെ തന്നെയാണു.

ഖുറാനിക നിര്‍ദ്ദേശ പ്രകാരമാണ്, സൈദിനെ സൈനബിനേക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. എന്നു വച്ചാല്‍ അള്ളാ പറഞ്ഞിട്ടു തന്നെ. മൊഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തി അല്ലേയല്ല. ആ വിവാഹം പരാജയപ്പെടുമെന്നറിയാന്‍ അള്ളാക്കായില്ല. കഷ്ടം.എന്നിട്ടും ആ ശക്തിയെ ദൈവമെന്നു താങ്കളൊക്കെ കരുതുന്നു. അതിനു ഹാ കഷ്ടം എന്നേ പറയാനാകൂ.

എന്നിട്ട് അള്ളാ അത് പ്രാവര്‍ത്തികമാക്കിയോ. ഇല്ല. പരാജയപ്പെടുത്തി കയ്യില്‍ കൊടുത്തു.എന്നു വച്ചാല്‍ അള്ളാ മൊഹമ്മദിനെയും സൈദിനെയും സൈനബിനെയും കുരങ്ങു കളിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പരീഷണം നടത്തുകയായിരുന്നു.

എന്തിനാണു ഷെരീഫെ ദൈവത്തെ ഇതു പോലെ തരം താഴ്ത്തുന്നത്? ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ കഴിയാത്തയാളാണൊ മുസ്ലിങ്ങളുടെ ദൈവം?

ദൈവദൂഷണത്തിനു വധ ശിക്ഷയാണ്‌ ഇസ്ലാമില്‍.

മൊഹമ്മദ് ചെയ്ത ഒരു കാര്യത്തെ ന്യായീകരിക്കാന്‍ ദൈവത്തെ പോലും അവഹേളിക്കുന്നത് ശരിയാണോ?

കാട്ടിപ്പരുത്തി said...

സി.കെ.ബാബു said...
“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”

ആയിഷ മുഹമ്മദിനോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തിന്‍റേതില്‍ കൂടിയ ശബ്ദത്തില്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്‍റേയും കരണക്കുറ്റിക്ക് അടിക്കുവാന്‍ ഒരു യുക്തിവാദിക്കും ഒരു നിരീശ്വരവാദിക്കും കഴിയുകയില്ല. മതഭ്രാന്തുമൂലം കണ്ണുതുറന്ന് കാര്യങ്ങള്‍ കാണാനോ, ചെവിതുറന്ന് സത്യങ്ങള്‍ കേള്‍ക്കാനോ കഴിയാതായിത്തീര്‍ന്ന വിശ്വാസികള്‍ക്ക് ആയിഷ മുഹമ്മദിന് നല്കുന്ന ഈ ചാട്ടവാറടിയുടെ ശക്തിയോ ശബ്ദമോ ഉള്‍ക്കൊള്ളാനാവില്ല. അതിന് അവരോട് സഹതപിച്ചിട്ടുപോലും പ്രയോജനവുമില്ല. കാരണം, എത്രവട്ടം, എത്ര വലിയ സംഖ്യ കൊണ്ട് ഗുണിച്ചാലും, പൂജ്യം പൂജ്യമായിത്തന്നെ അവശേഷിക്കുകയേ ഉള്ളൂ.


ഒഹോ - അപ്പൊ ആയിഷ യുക്തിവാദി സംഘത്തിലായിരുന്നുവല്ലെ? ഒരു ഹദീസിന്നു സന്ദര്‍ഭമുണ്ടാവും ബാബുകുട്ടാ-അതില്‍നിന്നും അടര്‍ത്തിയാല്‍ ജബ്ബാറു പറഞ്ഞതാകും, അല്ലാതെ ആയിഷ പറഞ്ഞതാകില്ല.

കാട്ടിപ്പരുത്തി said...

ഏതാചാരവും ദുരാചാരമായി മാറുന്ന ചില കാര്യങ്ങളുണ്ട്, അതിന് പെട്ടെന്നു മനസ്സിലാകുന്ന ഒരു കാര്യമെന്ന നിലയിലാണു ഞാന്‍ വിവാഹത്തെ ഉദാഹരിച്ചത്, കല്യാനത്തിനു പതിനായിരങ്ങളെ വിളിക്കുന്നവര്‍ ചോദിച്ചാല്‍ പറയുന്ന ന്യായീകരണം ഭക്ഷണം കൊടുക്കുന്നത് നല്ലതെല്ലെ എന്നായിരിക്കും. ഇതിന്ന് പെട്ടെന്നു മറുപടി പറയാന്‍ കഴിയില്ല, പക്ഷെ അവിടെ ഭക്ഷണം നല്‍കുക എന്നതിനേക്കാള്‍ തന്റെ പ്രതാപം കാണിക്കുക എന്നതാകുന്നു. ദത്ത് ഇന്നത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ പ്രശങ്ങളുണ്ടാകുമെന്നു ഞാന്‍ പറഞ്ഞത് അതിനാലാണ്. തങ്ങളുടെ പ്രതാപത്തിന്റെ അടയാളമായി ദത്തെടുക്കല്‍ മാറിയിരുന്നു, അതോടനുബന്ധിച്ച പ്രശ്നഗ്ങളും,

ഇതിനേക്കാളേറെ എനിക്കു തോന്നുന്നത് ദത്തെടുക്കപെട്ട ആളുടെ വ്യക്തിത്വമാണ്. ഞാന്‍ കോളേജില്‍ പടിക്കുമ്പോള്‍ പടിച്ച ഒരു കഥയുണ്ട്. ഇങ്ലിഷ് ഷോര്‍ട്ട് സ്റ്റോരിയില്‍ . എഴുതിയതാരെന്നോര്‍മയില്ല. താന്‍ ദത്തെദുക്കപ്പെട്ടവനാണെന്നറിയുന്ന ഒരാളുടെ മാനസികാവസ്ഥയും തന്റെ പിതാക്കളെ അറിയാന്‍ നടത്തുന്ന ഒരു ശ്രമത്തിന്റെ യഥാര്‍ത്ഥ ചിത്രവുമാനതിന്റെ പ്രമേയം. അതിനെ അവലഭിച്ചാണു എം.ടി. ഉത്തരം എന്ന സിനിമ ചെയ്തിട്ടുള്ളത്. (ഓര്‍മ) . അമേരിക്കയിലെ ഒരു ബെസ്റ്റ് സെല്ലെറായിരുന്നു ഫാതര്‍ ലെസ്സ് അമേരിക്ക. ഇതിനെ കുറിച്ചുള്ള മനശ്ശാസ്ത്ര ചര്‍ച്ചയെല്ലാം ഒന്നു നോക്കിയാല്‍ അറിയാവുന്ന വസ്തുതയാണിത്.

വ്യക്തിയെ കുടുമ്പത്തില്‍ നിന്നും മാറ്റി, സമ്പത്തിന്റെ മാത്രം പേരില്‍ പിതാവിനെ ഇല്ലാതാക്കുന്ന ഏര്‍പ്പാടിന്നു ഇസ്ലാം ഇല്ലാതാക്കുകയാണു ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിലൂടെ ഇസ്ലാം ചെയ്തത്. എന്നിട്ട് അനാഥ എന്ന രീതിയില്‍ ദൈവത്തിന്റെ പ്രതിഫലം മോഹിച്ച് അവരെ സമ്രക്ഷിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതാണു ദത്തില്ലാതാക്കിയതിന്റെ ചുരുക്കം.

കാട്ടിപ്പരുത്തി said...

ഖുറാനിക നിര്‍ദ്ദേശ പ്രകാരമാണ്, സൈദിനെ സൈനബിനേക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. എന്നു വച്ചാല്‍ അള്ളാ പറഞ്ഞിട്ടു തന്നെ. മൊഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തി അല്ലേയല്ല. ആ വിവാഹം പരാജയപ്പെടുമെന്നറിയാന്‍ അള്ളാക്കായില്ല. കഷ്ടം.എന്നിട്ടും ആ ശക്തിയെ ദൈവമെന്നു താങ്കളൊക്കെ കരുതുന്നു. അതിനു ഹാ കഷ്ടം എന്നേ പറയാനാകൂ.

എന്നിട്ട് അള്ളാ അത് പ്രാവര്‍ത്തികമാക്കിയോ. ഇല്ല. പരാജയപ്പെടുത്തി കയ്യില്‍ കൊടുത്തു.എന്നു വച്ചാല്‍ അള്ളാ മൊഹമ്മദിനെയും സൈദിനെയും സൈനബിനെയും കുരങ്ങു കളിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പരീഷണം നടത്തുകയായിരുന്നു.

ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ കഴിയാത്തയാളാണൊ മുസ്ലിങ്ങളുടെ ദൈവം?

നന്‍മയും തിന്‍മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന്‍ തോന്നുന്നത് ചിലപ്പോള്‍ ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്‍കൊള്ളാന്‍ കഴിയുന്നവെരെയാണു മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്.

kaalidaasan said...

ഒഹോ - അപ്പൊ ആയിഷ യുക്തിവാദി സംഘത്തിലായിരുന്നുവല്ലെ? ഒരു ഹദീസിന്നു സന്ദര്‍ഭമുണ്ടാവും ബാബുകുട്ടാ-അതില്‍നിന്നും അടര്‍ത്തിയാല്‍ ജബ്ബാറു പറഞ്ഞതാകും, അല്ലാതെ ആയിഷ പറഞ്ഞതാകില്ല.

ജബ്ബാറിനെ മുസ്ലിങ്ങള്‍ക്കിത്ര പേടിയാണോ?

ഐഷ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകാന്‍ യുക്തി വാദി സംഗത്തില്‍ തന്നെ ചേരണോ കാട്ടിപ്പരുത്തി? ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ പല വിശ്വാസികള്‍ക്കും അത് മനസിലായല്ലോ. അവരെയും കാട്ടിപ്പരുത്തി യുക്തിവാദി സംഗത്തില്‍ ചേര്‍ത്തു കഴിഞ്ഞോ?

സൈനബിനെ വിവാഹം കഴിക്കാന്‍ ദൈവ കല്‍പ്പന എന്ന ബോധക്കേട് ഉണ്ടായിക്കഴിഞ്ഞാണ്‌ ഐഷ ആ പരിഹാസം ചൊരിഞ്ഞത്. അത് പരിഹാസമാണെന്നു മനസിലാകാന്‍ കാട്ടിപ്പരുത്തിയുടെ മുസ്ലിം മനസ് പോര. ഒരു നിമിഷം ഇസ്ലാമിന്റെ കെട്ടുപാടുകളില്‍ നിന്നു മാറിനിന്ന് ആലോചിച്ചു നോക്കു. യുക്തിവാദിയൊന്നും ആകണ്ട. അന്ധവിശ്വാസിയാകാതിരുന്നാല്‍ മതി.

കാട്ടിപ്പരുത്തി said...

ജബ്ബാറിനെ പേടിയോ -- ഹ ഹ ആര്‍ക്ക്?

വിവാഹമെന്നത് വലിയൊരനാക്കര്യമായി കരുതുന്ന ഇക്കാലത്തിന്റെ കണ്ണിലൂടെ നോക്കുന്നതിലുള്ള മാനിസ്കാവസ്ഥ മാത്രമാണു കാളിദാസാ ഈ ചര്‍ച്ചയിലുട നീളം കാണുന്നത്. ബഹുഭാര്യത്തമെല്ലാം സമൂഹത്തിനു ദഹിക്കാതെയായി അധികമൊന്നുമായിട്ടില്ല. ആയിഷയിരിക്കെ പ്രവാചകന്‍ വിവാഹം കഴിക്കുന്ന ആദ്യത്തെ സ്ത്രീയല്ല സൈനബ്-

Bava said...

കാട്ടിപ്പരുത്തി സാഹിബെ...തന്റെ ചിന്തകള്‍ യുക്തിപരമാണ്. വിവരക്കേടുകള്‍ മാത്രം വിളമ്പുന്ന കാളിദാസനോടും മറ്റും മാസലാമ പറയൂ..

തനിക്കു പറയാനുള്ളത് തന്റെ പോസ്റ്റില്‍ നല്‍കൂ. മാന്യന്മാര്‍ അവിടെ വന്നു വായിച്ചു കൊളളും..

കാട്ടിപ്പരുത്തി said...

ഞാന്‍ പറഞ്ഞ കഥയുടെ പേര്‍ -Search for a stranger - എഴുതിയതാരെന്നു അറിയില്ല

ajex said...

ബാവേ,

“കാട്ടിപ്പരുത്തി സാഹിബെ...തന്റെ ചിന്തകള്‍ യുക്തിപരമാണ്.“ - എന്താണ് യുക്തി എന്നതിന്റെ അർഥം എന്ന് അറിഞ്ഞിട്ട് തന്നാണോ താങ്കൾ ഇത് പറയുന്നത്? . ഖുറാനിലുള്ളതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നതിനെയാണോ യുക്തി എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ? കക്ഷത്തിലിരിക്കുന്ന ആ പുസ്തകം ഒന്ന് താഴെവെച്ച് ലോകമെന്തെന്ന് ഒന്ന് അന്വേഷിക്കൂ..

"അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സ്രിഷ്ടിച്ചുതന്നത്. പുറമേ ഏഴ് ആകാശങ്ങളിലായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചതും അവൻ തന്നെയാണ്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാവുന്നു.” - (ഖുറാൻ 2:29)

- ഈ ഏഴ് ആകാശവും ഉപരിലോകവും ഒക്കെ വിശ്വസിക്കുന്നതിനേയും യുക്തി എന്നായിരിക്കും അല്ലിയോ പറയുന്നത് ?

മാന്യനല്ലാത്ത ഒരുവൻ

Unknown said...

കാളിദാസാ,
ജബ്ബാറിനെ പേടിയല്ല, അതൊരുതരം 'Jabbarophobia' തന്നെ ആയി മാറിക്കഴിഞ്ഞു. ഇസ്ലാം ബ്ലോഗുകളിലെ പോസ്റ്റുകളുടെ നാമങ്ങളില്‍ 'Jabbar' ഒരു സ്വാഭാവികമായ, ഒഴിവാക്കാനാവാത്ത ഘടകമാണ്. ശ്രദ്ധിച്ചിട്ടില്ലേ? മലയാളം ബ്ലോഗുകള്‍ വായിക്കുന്നവര്‍ എത്രമാത്രം അന്ധന്‍മാരാണെന്നാണ് ഇക്കൂട്ടര്‍ കരുതുന്നതെന്ന് എനിക്കറിയില്ല. വസ്തുതകളല്ല, ഇ.എ. ജബ്ബാര്‍ , കാളിദാസന്‍, സി.കെ.ബാബു, ...... മുതലായ പേരുകളാണ് ഇസ്ലാം ബ്ലോഗുകളിലെ ചൂടുപിടിച്ച "ചര്‍ച്ചാവിഷയങ്ങള്‍" !!!

വിഷയത്തെപ്പറ്റി ബ്ലാ ബ്ലാ അല്ലാതെ മറ്റൊന്നും പറയാനില്ലെങ്കില്‍ എന്തുചെയ്യാന്‍, അല്ലേ?

കാട്ടിപ്പരുത്തി said...

വിമര്‍ശനം വരുമ്പോള്‍ അവരുടെ പേരു വച്ച് മറുപടി പറയും, അതിനെ പേടി എന്നെല്ലാം യുക്തിയാക്കിയാല്‍, യുക്തിവാദം ഇങ്ങിനെയാണോ ഉണ്ടാക്കുക സാറെ

നന്ദന said...

@കാട്ടിപ്പരുത്തി,
നന്‍മയും തിന്‍മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു.

അപ്പോൽ ഇബ് ലീസാണ് മനുഷ്യനെ വഴിപിഴപ്പിക്കുന്നത് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു, തിന്മകൽ ഇബ് ലീസ് മനുഷ്യന്റെ മനസ്സിൽ ദുർമന്ത്രം നടത്തുന്നതല്ലേ? മനുഷ്യന്റെ ജീവിതവുമായി ഇബ് ലീസിന് ഒരു പങ്കുമില്ലേ, എല്ലാം ദൈവത്തിൽ നിന്നാകുമ്പോൾ.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
കാട്ടിപ്പരുത്തി said...

ഇബ്‌ലീസു മാത്രമല്ല, ഇബ്ലീസിനെപ്പോലെയുള്ള മനുഷ്യരുമുണ്ട്. വിധി വിശ്വാസം എന്നതിന്റെ കാതലാണു ഞാന്‍ പറഞത് - അതും കര്‍മ പാപവും രണ്ടാണു - വിഷയം അതെല്ലാത്തതിനാല്‍ കൂടുതല്‍ ചര്‍ച്ച ഇവിടെ ചെയ്യാനില്ല. വിഷയം വലിച്ചു നീട്ടന്‍ താത്പര്യവുമില്ല

വിചാരം said...

ഈ കമന്റ് കാട്ടിപ്പരുത്തിയ്ക്കുള്ളതാണ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇത് പോസ്റ്റാവുന്നില്ല, കാളിദാസന്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു..
--------------------
കാട്ടിപ്പരുത്തിയോട് ചോദിച്ച ചോദ്യത്തിനുത്തരം തരിക അല്ലാതെ താങ്കള്‍ക്ക് തോന്നിയത് പറഞ്ഞാല്‍ അത് ഉത്തരമാവില്ല, അഹ്സാബിലെ ആയത്ത് മുഹമ്മദ് സൈനബിനെ വിവാഹം കഴിച്ചതിന് ശേഷം സ്വന്തം സഹാബികളില്‍ നിന്നുണ്ടായ വിമര്‍ശനത്തെ ഇല്ലാതാക്കാനായിരിന്നു .. എന്റെ ചോദ്യം ആവര്‍ത്തിയ്ക്കുന്നു..
1)സൈനബിനെ മുഹമ്മദ് വിവാഹം കഴിക്കുന്നതിന്റെ മുന്‍പാണ് ദത്ത് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ദൈവം ആലോചിക്കുന്ന വിവരം മുഹമദ് ഏത് വഴിയാണ് അറിഞ്ഞത് ? ആ സൂക്തമൊന്ന് പറയാമോ ?
2)കാട്ടിപ്പരുത്തി ഇവിടെ ദത്ത് സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിന്റെ സാമൂഹിക വശങ്ങളെ കുറിച്ച് വാചാലനായത് കണ്ടു .. എന്റെ സാഹിബേ ഈ വാചാലമായ വിവരണം ഏത് കിത്താബിലാ ഉള്ളതൊന്ന് വിശദമാക്കാമോ ?
---------------
പ്രിയ കാട്ടിപ്പരുത്തി, മുഹമ്മദിന്റെ അനുനായികളില്‍ നിന്നാണ് എതിര്‍പ്പുണ്ടായത് എന്ന് നല്ല യുക്തിയുള്ളവര്‍ക്ക് മനസ്സിലാവാന്‍ അധികം ബുദ്ധി ഉപയോഗിക്കണമെന്നില്ല , എന്റെ കാട്ടിപ്പരുത്തി മുഹമദിനെ അംഗീകരിച്ചവര്‍ മാത്രമേ മുഹമദിന് ലഭിയ്ക്കുന്ന ഒഹിയ് ദൈവത്തില്‍ നിന്നാണന്ന് വിശ്വസിച്ചിരുന്നത്, അവരല്ലാതെ മറ്റാരാ ഈ ആനമണ്ടത്തരം ഇന്നും വിശ്വസിയ്ക്കുക .

അപ്പൊകലിപ്തോ said...

ഒരു "നല്ല യുക്തിവാദി" നേതാവിണ്റ്റെ (കലാനാഥന്‍) വാക്കുകള്‍ ശ്രവിക്കുക... !!
---------------------------------

യുക്തിക്ക്‌ പരിമിതികളുണ്ട്‌. എല്ലാ കാര്യങ്ങളുടെയും അവസാന ഉത്തരം ഇന്നു തന്നെ കണ്ടെത്താൻ കഴിയുമെന്ന്‌ യുക്തിവാദി ശഠിക്കുന്നില്ല. ഇന്ന്‌ യുക്തിപൂർവ്വം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടാവാം.

യുക്തിവാദത്തിന്റെ പേരിലും നാസ്തികരുണ്ട്‌, കേവല വാദികളുണ്ട്‌. ചിലതിനെ അന്ധമായി എതിർക്കുന്നവർ. എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം

-------------------------

ഇവിടെ കിടന്ന് കലമ്പുന്ന വര്‍ഗീയവാദികളായ യുക്തിവാദികള്‍ സത്യത്തില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ആ വാദികളോട്‌ വെറുപ്പുണ്ടാക്കുന്ന്വയല്ലെ ...

സുകുമാര്‍ അഴീക്കോട്‌ പറയുന്നത്‌ പോലെ , ചാണകം തിന്നുന്ന കഴുതകള്‍ !!!

ajex said...

ചോദിച്ചതിനു ഒന്നിനെങ്കിലും നല്ലൊരു മറുപടി കിട്ടിയായിരുന്നെങ്കിൽ ചാണകം തിന്നാമായിരുന്നു ! ഇത് എന്ത് ചോദിച്ചാലും ഇങ്ങനെ വള വളാന്ന് സബ്ജക്ടുമായി ബന്ധമില്ലാത്ത എന്തേലുമൊക്കെയല്ലേ പറയുന്നത് ?

സുല്‍ownകലിപ്പ് said...

" അതിനു നക്കിക്കൊടുക്കാന്‍ ബാബു എന്ന ഒരു പേരും .. യുക്തിവാദികളേ .. ത്ഫൂൂൂ...

എന്തു വലിപ്പീരിനെയും യുക്തി എന്ന്‌ വിളിച്ച്‌, ചില നല്ല യുക്തിവാദികള്‍ക്കെങ്കിലും പേരുദോഷം വരുത്താതിരിക്കാന്‍ നോക്ക്‌ ... !! "

അപ്പോകലിപ്തോ എന്ന സുല്/സുല്‍ഫിക്കര്‍, എന്തര് ഭാഷയാടേയിത് ?

ബയാന്‍ said...

ഒഹോ - അപ്പൊ ആയിഷ യുക്തിവാദി സംഘത്തിലായിരുന്നുവല്ലെ? ഒരു ഹദീസിന്നു സന്ദര്‍ഭമുണ്ടാവും ബാബുകുട്ടാ-അതില്‍നിന്നും അടര്‍ത്തിയാല്‍ ജബ്ബാറു പറഞ്ഞതാകും, അല്ലാതെ ആയിഷ പറഞ്ഞതാകില്ല.

കാട്ടിപ്പറുത്തീ: ഖുറാനിലെ 33 ആം ആധ്യായം സൂറത്തു അഹസാബിലെ 50,51,52 ആയത്തുകള്‍ വെളിപാടെന്നപേരില്‍ മുഹമ്മദ് ഉരുവിട്ട സന്ദര്‍ഭത്തിലാണ്, ആയിഷ ഇങ്ങിനെ പ്രതികരിച്ചത്. കൂടുതല്‍ ബോധ്യപ്പെടണമെങ്കില്‍ ഇസ്ലാമില്‍ ഖുറാന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വീകാര്യമാണെന്നു കരുതുന്ന ‘സഹീഹുല്‍ ബുഖാരി’ എന്ന ഹദീസ് ഗ്രന്ഥം റഫര്‍ ചെയ്യുക.

കാട്ടിപ്പരുത്തി എന്നെപ്പോലെയുള്ളവര്‍ തന്നെ താങ്കളെ ഖുറാനും ഹദീസും പഠിപ്പിക്കണമെന്ന് ശഠിക്കുന്നത് കഷ്ടാണ്ട്ടാ. സന്ദര്‍ഭവും, റിപ്പോറ്ട്ടിലെ പിശകാണ്, എന്നൊക്കെ പറഞ്ഞ് തങ്ങളുടെ മൂഡവിശ്വാസങ്ങള്‍ക്ക് ബലം കൊടുക്കുക എന്നത് ഇസ്ലാംവാദികളുടെ സ്ഥിരം പതിവാണ്.

ഹദീസ് ഇങ്ങിനെ:

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

Anonymous said...
This comment has been removed by a blog administrator.
കാട്ടിപ്പരുത്തി said...

വിചാരം
മുഹമ്മദിനെ അംഗീകരിച്ചവര്‍ മാത്രമെ ഇസ്ലാമിന്റെ നിയമങ്ങളും അം‌ഗീകരിക്കേണ്ടതുള്ളൂ- ഇപ്പോഴും വലിയ പ്രശ്നം തോന്നുന്നത് അം‌ഗീകരിച്ചവര്‍ക്കല്ലല്ലോ? ആ ബുദ്ധി മതി ഇതും മനസ്സിലാക്കാന്‍ - ഇത്തിരിയോട് പറഞ്ഞ വലിയ ബുദ്ധി ആവശ്യമായി വരുന്നില്ല.

പിന്നെ ഇസ്ലാമിക നിയമങ്ങളെങ്ങള്‍ എങ്ങിനെ നടപ്പിലാക്കുന്നു, ഏതെല്ലാം രീതിയിലാണു വഹ്‌യ് ഇതെല്ലാം വിശ്വസിക്കുന്നവര്‍ക്കേ ഭാധകമഅകുന്നൊള്ളുവല്ലോ?

Anonymous said...

കാട്ടിപ്പരുത്തി said...

ആ ബുദ്ധി മതി ഇതും മനസ്സിലാക്കാന്‍

അപ്പോ കാലിപ്പെറ്റ പന്നീടെ പുത്തിയല്ലേ. ഒരു കിലോ ഞമ്മക്കും കൊടീന്‍. പുയുങ്ങിത്തിന്നാനാ.

ajex said...

ആഹാ,

കാട്ടിപ്പരുത്തി തടിയൂരി !! ..

“വിശ്വാസികൾ മാത്രം ഇതൊക്കെ വിശ്വസിച്ചാൽ മതി... സിമ്പിൾ !!“ - എത്ര നല്ല വിശദീകരണം .. എത്ര നല്ല സംശയനിവാരണം !!

ഇവിടെ കമന്റും നോക്കി വായും പൊളിച്ചിരിക്കുന്ന വർഗീയവാദി യുക്തിവാദികളേ... വീട്ടിപ്പോ.. സഭ പിരിച്ചുവിട്ടിരിക്കുന്നു !!!

കാട്ടിപ്പരുത്തി said...

ഹ ഹ ഇസ്ലാമിന്റെ നിയമങ്ങള്‍ പിന്നെ അലെക്സും മറ്റുള്‍ലവരും അംഗീകരിക്കണമെന്നു ഞാന്‍ ശഠിക്കണോ? അംഗീകരിക്കണമെന്നാല്‍ വിശ്വസിക്കണമെന്നാണോ? നബിക്കു വഹ്‌യു വന്നു എന്നു നിങ്ങളം‌ഗീകരിച്ചാല്‍ പിന്നെ എന്തു തര്‍ക്കം

അനില്‍@ബ്ലോഗ് // anil said...

കാട്ടിപ്പരുത്തി,
“വിചാരം
മുഹമ്മദിനെ അംഗീകരിച്ചവര്‍ മാത്രമെ ഇസ്ലാമിന്റെ നിയമങ്ങളും അം‌ഗീകരിക്കേണ്ടതുള്ളൂ- ഇപ്പോഴും വലിയ പ്രശ്നം തോന്നുന്നത് അം‌ഗീകരിച്ചവര്‍ക്കല്ലല്ലോ?”


ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പക്ഷെ എന്താണ് പ്രശ്നമെന്ന് മാത്രം താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഒരു ബ്ലോഗ് ഉണ്ടാക്കി ഇന്‍വൈറ്റഡ് മെംബേഴിന്റെ ഇടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും ഇടപെടും എന്ന് തോന്നുന്നില്ല. എന്നാല്‍ ബ്ലോഗ് പോലെയുള്ള ഒരു പൊതു മാദ്ധ്യാമത്തില്‍ വരുന്ന ചര്‍ച്ചകളോട് ആളുകള്‍ പ്രതികരിച്ചെന്ന് വരും, അതും സാമൂഹികമായ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടാല്‍. ഒരു വിഷയത്തില്‍ പ്രചരണം നടത്താല്‍ എതിര്‍ പ്രചരണവും ഉണ്ടാവുക സ്വാഭാവികം.

കാട്ടിപ്പരുത്തി said...

യരലവ-

സൈനബിന്റെ വിവാഹവുമായിറങ്ങിയ ഭാഗങ്ങളെല്ലാം ഞാന്‍ വായിക്കാന്‍ നോക്കി. ബുഖാരിയില്‍ പല ഹദീസുകളും കണ്ടു. ഇപ്പറഞ്ഞത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല - ലിങ്ക് തരുന്നു - ഹദീസ് നമ്പറ് തന്നാല്‍ അതിന്റെ വിശദീകരണവും ഇറങ്ങിയ സന്ദര്‍ഭവും ഞാന്‍ റഫര്‍ ചെയ്തു വിശദീകരിച്ചു തരാം.

ഖുര്‍‌ആനുമായി ബന്ധപ്പെട്ട ഹദീസുകളുടെ ഒരു ഭാഗം തന്നെയുണ്ട്. അതിലെല്ലാം നോക്കിയിട്ടും എനിക്കു കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഏത് ഭാഗത്ത്, എപ്പോളാണ് ഈ ഹദീസിന്റെ സന്ദര്‍ഭം എന്നു എനിക്കറിയില്ല, എന്തായാലും എന്റെ അന്യേഷണത്തില്‍ സൈനബിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഭാഗത്തൊന്നും ഈ ഹദീസ് കാണാന്‍ കഴിഞ്ഞിട്ടില്ല

http://www.luvu4luv.com/Hadith_Bukhari.html

Anonymous said...

ഡോ യരലവേ. ഞമ്മ ഈ ബഹയൊന്നും ബായിച്ചിട്ടില്ല. പക്കേങ്കി, ജ്ജ് ബായിച്ചേന്‍റെ നുംബ്രു ഇങ്ങട് പറഞ്ഞാ ഞമ്മ അത് ബെഹരമായി അനക്ക് ശൊല്ലിത്തരാം. യേത്?

കാട്ടിപ്പരുത്തി said...

അനില്‍-

വിശ്വാസകാര്യങ്ങളിലെ സാമൂഹിക പ്രശ്നങ്ങളെ കുറിച്ചല്ല ഞാനുദ്ദേശിച്ചത്. മറിച്ച് പ്രവാചകത്വം, ഖുര്‍‌ആനിന്റെ ദൈവീകത എന്നീ വിഷയങ്ങളെ സാമൂഹിക പ്രശനങ്ങളിലേക്ക് കൂട്ടി കൊണ്ടു വരുന്നതാണ്.

നിയമങ്ങള്‍ കൊണ്ടു വരാനുള്ള കാരണം വിശദീകരിക്കുമ്പോള്‍ ഇതിന്റെ വഹ്-യ് എപ്പോള്‍ എന്നു ചൊദിക്കപ്പെടുമ്പോള്‍ വഹ്‌യില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് എപ്പോഴയാലും എന്തു വ്യത്യാസമാണുണ്ടാകുന്നത്?

ajex said...
This comment has been removed by the author.
ajex said...

കാട്ടിപ്പരുത്തിക്ക്,

സഹീഹുല്‍ ബുഖാരിയിൽ നിക്കാഹിനെ കുറിച്ചുള്ള അദ്ധ്യായം

ഹിഷാമിന്റെ പിതാവിന്റെ വാക്കുകൾ:

Khaula bint Hakim was one of those ladies who presented themselves to the Prophet for marriage. 'Aisha said, "Doesn't a lady feel ashamed for presenting herself to a man?" But when the Verse: "(O Muhammad) You may postpone (the turn of) any of them (your wives) that you please,' (33.51) was revealed, " 'Aisha said, 'O Allah's Apostle! I do not see, but, that your Lord hurries in pleasing you.' "

ലിങ്ക് ഇവിടെ,

http://www.quranmalayalam.com/hadees/bukhari/062.sbt.html

ബയാന്‍ said...

ajex : ലിങ്കിയതിന് നന്ദി. കാട്ടിപ്പരുത്തി ഇനിമുതല്‍ നമ്മളെ ഉസ്താദ് എന്ന് വിളിച്ച് ബഹുമാനിക്കും.

ഇവിടെ 48 മാത്തെ ഹദീസ്


കാട്ടിപ്പരുത്തി, മുഹമ്മദിനെ അംഗീകരിക്കുക എന്നത് സാമൂഹ്യ പ്രശനമാകുന്നത് മുസ്ലിംകള്‍ സമൂഹത്തിന്റെ ഭാഗമാകുന്നത് കൊണ്ടാണ്. തന്നേക്കാളും തന്നോട് ഉത്തരവാദിത്തബോധമുണ്ട് തന്റെയാളുകള്‍ തന്തയ്ക്ക് വിളിക്കുന്ന എന്നെപോലെയുള്ളവര്‍ക്ക്.

വിചാരം said...

@കാട്ടിപരുത്തി
സാറെ .. താങ്കളുടെ പോസ്റ്റിലെ വിഷയത്തിലധിഷ്ടിതമായ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനറിയില്ല എന്നത് ഏതൊരു കുട്ടിയും ആ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാവും, കാരണം കാട്ടിപ്പരുത്തി സാര്‍ മുഹമ്മദിനെ ന്യായീകരിക്കാന്‍ സ്വന്തമായി എഴുതിയ വാചകങ്ങളാണന്ന് മനസ്സിലായത് കൊണ്ടാണ് രണ്ട് ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചത് , ഉത്തരം പറയാന്‍ കഴിഞ്ഞില്ലാന്ന് മാത്രമല്ല അഴകൊഴമ്പന്‍ വാക്കുകളും .
പ്രിയ കാട്ടിപ്പരുത്തി, ദയവ് ചെയ്ത് ഏതൊരു വിഷയം എഴുതുന്നുവെങ്കിലും അതിനെ കുറിച്ച് സാമാന്യ അറിവെങ്കിലും ഉണ്ടായിരിക്കണം അല്ലെങ്കിലും ഒരക്ഷരം മിണ്ടാതെ വീട്ടില്‍ യാസീന്‍ ഓതി ഇരിക്കുക, നിങ്ങള്‍ വര്‍ഗ്ഗീയവാദികള്‍ എന്നു വിശേഷിപ്പിച്ച് ബൂലോകത്ത് മറ്റൊരു നാമം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന യുക്തിവാദികള്‍ക്ക് നിങ്ങളേക്കാള്‍ മന:പാഠമാണ് മത കാര്യങ്ങള്‍ .
അപ്പോക്ലിപ്തോ തുടങ്ങിയ വിഷം ചീറ്റികള്‍ ഇസ്ലാമിനെ മോശമാക്കാനെ ഉപകരിക്കൂ‍ , ഇത്തിരിവെട്ടം എന്ന ബ്ലോഗറാണ് ഈ അപ്പോക്ലിപ്തോ എന്ന് ഞാന്‍ ആരോപിചപ്പോള്‍ എത്രമാത്രം ധാര്‍മിക രോഷം അദ്ദേഹത്തിനുണ്ടായി എന്നത് എനിക്ക് ശരിക്കും മനസ്സിലായി (അദ്ദേഹം ദുബായിയില്‍ നിന്ന് വളരെ മാന്യമായി തന്നെ എന്നെ വിളിച്ച് പ്രതിഷേധം അറീയിച്ചു) ഇതില്‍ നിന്ന് എനിക്ക് മനസ്സിലായത് അപ്പോക്ലിപ്തോ എന്ന വ്യക്തിയെ നല്ലൊരു വിശ്വാസിയായ ഇത്തിരിവെട്ടത്തെ പോലുള്ളവര്‍ക്ക് പോലും അംഗീകരിക്കാനാവുന്നില്ലാന്ന് , അതുകൊണ്ട് അപ്പോക്ലിപ്തോ എന്ന പേരില്‍ വരുന്ന വ്യക്തി ഇസ്ലാമിനെ നാറ്റിക്കാതിരുന്നാല്‍ നിങ്ങളുടെ ഇസ്ലാം അത്രയെങ്കിലും ബൂലോകത്തുള്ളവര്‍ക്ക് ബഹുമാന്യമായിരിക്കും.

kaalidaasan said...

കാട്ടിപ്പരുത്തി,

ജബ്ബാറിനെ പേടിയോ -- ഹ ഹ ആര്‍ക്ക്?


ഇസ്ലാമിനെയും മൊഹമ്മദിനേയും ആരു ചോദ്യം ചെയ്താലും താങ്കളൊക്കെ എന്തിനാണു ജബ്ബാറിനെ വലിച്ചിഴച്ചു കൊണ്ടു വരുന്നത്? അത് ജബ്ബാര്‍ താങ്കളുടെയൊക്കെ ഉറക്കം കെടുത്തുന്നതു കൊണ്ടല്ലേ? ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നോടല്ലേ? ജബ്ബാറിന്റെ പോസ്റ്റില്‍ അദ്ദേഹത്തിനു മറുപടി കൊടുക്കാന്‍ എന്തു കൊണ്ട് താങ്കള്‍ക്കൊക്കെ ആകുന്നില്ല?

ജബ്ബാര്‍ ദൈവ വിശ്വസത്തെയാണു അടിസ്ഥാനമായി ചോദ്യം ചെയ്യുന്നത്.മുസ്ലിമായി ജനിച്ചതു കൊണ്ട് ഖുറാനും ഇസ്ലാമിലെ വിശ്വാസങ്ങളും അദേഹത്തിനു നന്നായി അറിയാം. അതു കൊണ്ട് സ്വാഭാവികമായി അത് ചോദ്യം ചെയപ്പെടുന്നു. ഞാന്‍ താങ്കളുടെ അള്ളായിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. അള്ളായുടേതെന്നു പറഞ്ഞ് മൊഹമ്മദ് ചെയ്ത പ്രവര്‍ത്തികളാണു ചോദ്യം ചെയ്യുന്നത്.

മൊഹമ്മദ് ചെയ്ത പ്രവര്‍ത്തികള്‍ വച്ചും ഖുറാനിലൂടെ അള്ളായുടേതെന്നു പറഞ്ഞ പ്രചരിപ്പിച്ച പലതും വച്ച് നോക്കിയാല്‍ ദൈവം എന്ന വാക്കിനുതന്നെ അപവാദമാണ്‌ അള്ളാ. അവയൊക്കെ അള്ളായുടെ വാക്കുകളും പ്രവര്‍ത്തികളും എന്നല്ല, മൊഹമ്മദിന്റെ വാക്കുകളും പ്രവര്‍ത്തികളുമെന്നേ ഞാന്‍ വിലയിരുത്തൂ.

kaalidaasan said...

കാട്ടിപ്പരുത്തി,

വിവാഹമെന്നത് വലിയൊരനാക്കര്യമായി കരുതുന്ന ഇക്കാലത്തിന്റെ കണ്ണിലൂടെ നോക്കുന്നതിലുള്ള മാനിസ്കാവസ്ഥ മാത്രമാണു കാളിദാസാ ഈ ചര്‍ച്ചയിലുട നീളം കാണുന്നത്. ബഹുഭാര്യത്തമെല്ലാം സമൂഹത്തിനു ദഹിക്കാതെയായി അധികമൊന്നുമായിട്ടില്ല. ആയിഷയിരിക്കെ പ്രവാചകന്‍ വിവാഹം കഴിക്കുന്ന ആദ്യത്തെ സ്ത്രീയല്ല സൈനബ്-


വിവാഹമെന്നത് ഭൂരിഭാഗം ആളുകള്‍ക്കും ആനക്കാര്യം തന്നെയാണു കാട്ടിപ്പരുത്തി. സിഗററ്റു വലിക്കുന്ന പോലെ വിവാഹം കഴിക്കലും മൊഴി ചൊല്ലലും നടത്തുന്ന മുസ്ലിങ്ങള്‍ക്ക് അത് അത്ര വലിയ കാര്യമായിരിക്കില്ല. ബഹുഭാര്യത്വം സമൂഹത്തിനു ദഹിക്കാതെയായതെന്നാണെന്നതിനു പ്രസക്തിയില്ല. ദഹിക്കുന്നില്ല എന്നതിനാണു പ്രസക്തി. ലത്തീഫ് പറയുമ്പോലെ ആ ദഹനക്കേട് ക്രിസ്തു മതത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണെങ്കിലും ഇപ്പോള്‍ അത് സമൂഹത്തിന്റെ ആചാരമായി മാറി. അത് ജനങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണ്. അല്ലാതെ ഒരു മതവും അടിച്ചേല്‍പ്പിച്ചതല്ല. അതു പോലെ ഇസ്ലാമിലും സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമായ ഏതെങ്കിലും അംശമുണ്ടെങ്കില്‍ അവര്‍ അത് താനെ സ്വീകരിച്ചു കൊള്ളും.

ആയിഷയിരിക്കെ പ്രവാചകന്‍ വിവാഹം കഴിച്ച പല സ്ത്രീകളിലൊരാളാണു സൈനബ് എന്നെല്ലാവര്‍ക്കുമറിയാം. ഇപ്പറഞ്ഞ അനേകം സ്ത്രീകളെ അള്ളാ പറഞ്ഞിട്ടാണു വിവാഹം കഴിച്ചതെന്ന മൊഹമ്മദിന്റെ അവകശവാദമാണു പ്രശ്നം. അല്ലാതെ സൈനബിനെ വിവാഹം കഴിച്ചതല്ല. മറ്റ് ഏതൊരു അറബിയേയും പ്പോലെ മൊഹമദും കുറെ വിവാഹം കഴിച്ചു എന്നതാണു വാസ്തവം. അത് അള്ളായുടെ കുറ്റമാണെന്ന മുസ്ലിം വിശ്വാസമാണിവിടെ വിമര്‍ശന വിധേയമായത്.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
ഐഷ മൊഹമ്മെദ് said...

എന്റെ പുന്നാര മക്കളെ..

നൂറ്റാണ്ടുകള്‍ക്ക് ശേഷം ശെരിയായ ദിശയില്‍ എന്നെ ലോകം തിരിച്ചറിയുകയാണ്‍.

എന്റെ ഹൃദയം നിറഞ്ഞ കൃത്ഞ്ജത ഞാന്‍ അറിയിക്കട്ടെ.

രാമായണത്തിലെ ഊര്‍മ്മിളയെ പോലെ ഭാരതാംബയുടെ തോളില്‍ എനിക്കഭയം നല്‍കിയതില്‍ ബൂലോകരോടെ ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഐതിഹ്യ കഥാപാത്രത്തോടൊപ്പം എനിക്കും നിങ്ങളില്‍ ഒരിടം ഞാന്‍ കാണുകയാണ്.

ഖൌല ബിന്‌ത് ഹകീം എന്ന വിധവയായ സ്ത്രീ, അവളുടെ ഇംഗിതം സാധിക്കാന്‍ എന്നെ ബലിയാടാക്കിയ ഒരു ലോകത്തിന്റെ കണ്ണീരിന്റെ കഥയാവുന്ന ഞാന്‍ ഇവിടെ എന്റെ കഥ പറയാന്‍ തുടങ്ങുകയാണ്.

സ്നേഹപുരസ്സരം.
ഐഷ മുഹമ്മദ്നബി.

അപ്പൊകലിപ്തോ said...

<< മിസ്സ് ഐഷ മൊഹമ്മെദ് >> ഈ ഐ.ഡി Mr. ബാബു തന്നെയാണു .. ഒരു സംശയവുമില്ല ...

യുക്തിവാദം തികഞ്ഞ വര്‍ഗ്ഗീയതയായി പരിണമിച്ചിരിക്കുന്നു ... ഇനി തെറിവിളികള്‍ക്ക്‌ സ്വാഭാവിക സവിശേഷത കൈവരും....

kaalidaasan said...

കാട്ടിപ്പരുത്തി,

നന്‍മയും തിന്‍മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു.

ഇത് വളരെ വിചിത്രമായ നിലപടാണല്ലോ. തിന്മയുടെ ഉത്ഭവവും അള്ളായില്‍ നിന്നാണെന്നത് എനിക്കു പുതിയ ഒരറിവാണു. അള്ള പരമ കാരുണികനാണെന്ന് മൊഹമ്മദ് കൂടെ കൂടെ ഖുറാനില്‍ പറയുന്നുണ്ട്. അതിന്റെ കൂടെ അള്ള പരമ ദുഷ്ടനുമാണെന്നു കൂടേ കൂട്ടിച്ചേര്‍ക്കാമല്ലോ കാട്ടിപ്പരുത്തി. അപ്പോള്‍ തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നത് വിഡ്ഡിത്തമല്ലേ?

നന്മയും തിന്മയും എല്ലാം ദൈവസൃഷ്ടി എന്നത് ഒരു ഹൈന്ദവ സങ്കല്‍പ്പമാണ്. അവര്‍ അതിനെ കര്‍മ്മഫലം ​എന്നു പറയും. ഇസ്ലാമിക ദൈവമായ അള്ള തിന്മയുടെ കൂടി ഉപജ്ഞാതാവാണെന്നത് പുതിയ അറിവാണ്. ചില മനുഷ്യരെക്കൊണ്ട് നന്മ ചെയ്യിച്ച് അവര്‍ക്ക് ഹൂറികളെ വിതരണം ചെയ്യുക, ചില മനുഷ്യരേക്കൊണ്ട് തിന്മ ചെയ്യിച്ച് അവരെ തീയിലിട്ടു ചുട്ടു കൊല്ലുക എന്നതാണല്ലേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിനോദം?

സാധാരണ മറ്റ് മതങ്ങളൊക്കെ തിന്മ ചെയ്യുന്നത് പിശാചിന്റെ പ്രേരണയാണെന്നാണു പഠിപ്പിക്കുന്നത്. ഖുറാനില്‍ പോലും ഇബിലീസാണു അവ്വയേക്കൊണ്ട് തെറ്റ് ചെയ്യിച്ചതെന്നാണു മൊഹമ്മദ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി പറയുന്നു ആ ഇബിലീസ് അള്ളായുടെ കല്‍പ്പന പ്രകാരം ആദത്തെയും അവ്വയേയും തെറ്റു ചെയ്യിച്ചു അല്ലെങ്കില്‍ അള്ള തന്നെ വേഷം മാറി ഇബിലീസിന്റെ രൂപത്തില്‍ വന്ന് പണി പറ്റിച്ചു എന്നല്ലേ? അപ്പോള്‍ അള്ളായും പിശാചും ഒന്നു തന്നെ. രണ്ടു മുഖമുണ്ടെങ്കിലും.

താങ്കളുടെയൊക്കെ ഇത്തരത്തിലുള്ള വിശദീകരണമൊക്കെ മഹാ കഷ്ടം എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

മൊഹമ്മദ് താന്‍ ചെയ്ത എല്ലാ വൃത്തികേടുകളും അള്ളായുടെ ചുമലിലാണു വച്ചു കൊടുത്തത്. പക്ഷെ എല്ലാ തിന്മയും അള്ളായുടെ ചുമലില്‍ വച്ചു കൊടിത്തിരുന്നില്ല. കാട്ടിപ്പരുത്തിയൊക്കെ അത് കൂടി ചെയ്തു.

കാട്ടിപ്പരുത്തി said...

വിചാരം-

പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കുന്നതിന്നു മുമ്പെ ദത്ത് സമ്പ്രദായമില്ലാതാക്കിയതിന്നുള്ള തെളിവ്, അഹ്സാബിലെ തന്നെ 37 സൂക്തത്തിലെ ആദ്യഭാഗമാണു. അതിന്റെ വിശദീകരണത്തില്‍ സൈനബിനെ വിവാഹം ചെയ്യാനുള്ള മാനസിക പ്രയാസമാണു പ്രവാചകനെ ആ ബന്ധം തുടരുവാന്‍ പിന്നെയും നിര്‍ബന്ധിച്ചെതെന്നാണു ഖുര്‍‌ആന്‍ തഫ്സീറുകളിലുള്ളത്. പിന്നെ പ്രവാചകന്മാര്‍ക്ക് വഹ്‌യ് അയത്തുകള്‍ മാത്രമാണെന്ന് ആരാണു വിചാരത്തിനോട് പറഞ്ഞത്?

2.ദത്തിന്റെ സാമൂഹിക വശത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഹദീസിലും ഖുര്‍‌ആനിലുമുള്ളതല്ല. അറബികളുടെ ചരിത്രപഠനത്തെ കുറിച്ചുള്ള ചില പുസ്തകങ്ങളില്‍ നിന്നു വായിച്ചത് തന്നെയാണു. പെട്ടെന്ന് ചോദിച്ചാല്‍ റഫറന്‍സ് തരാന്‍ പ്രയാസമുണ്ട്.

അപ്പൊകല്പിത മാത്രമല്ലല്ലോ? ഭ്രാന്തന്‍ കാക്കയെ പോലെ വികാരം കൊള്ളുന്നവര്‍ അപ്പുറത്തുമുണ്ടല്ലോ? അവഗണിക്കാവുന്ന ചെറിയ പ്രശനമെല്ലെയുള്ളൂ. എല്ലാവരും ഒരേപോലെയാകണമെന്നു ശഠിക്കാതിരിക്കുകയല്ലെ വിചാരിക്കേണ്ടത്?

കാട്ടിപ്പരുത്തി said...

ഹദീസിന്റെ ലിങ്ക് നല്‍കിയതിന്നു നന്ദി-

ഇവിടെ എല്ലാവരും പറഞ്ഞു നടന്നിരുന്നത് സൈനബിനെ പ്രവാചകന്‍ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ ആയിഷ പ്രവാചകനെ ഒന്നിരുത്താന്‍ പറഞ്ഞു എന്നായിരുന്നല്ലോ? ഇവിടെ ആ ഹദീസ് തുടങ്ങുന്നത് തന്നെ ഖൗല ബിന്ത് ഹകിമുമായ സന്ദര്‍ഭത്തിലും, സൈനബുമായ വിവാഹത്തില്‍ ആയിഷ പറഞ്ഞ അഭിപ്രായമായി എടുത്ത് പറഞ്ഞതിനാലാണു സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എന്നു സൂചിപ്പിച്ചത്- അത് ശരിയാണു താനും.

കാട്ടിപ്പരുത്തി said...

ജബ്ബാര്‍ ദൈവ വിശ്വസത്തെയാണു അടിസ്ഥാനമായി ചോദ്യം ചെയ്യുന്നത്.മുസ്ലിമായി ജനിച്ചതു കൊണ്ട് ഖുറാനും ഇസ്ലാമിലെ വിശ്വാസങ്ങളും അദേഹത്തിനു നന്നായി അറിയാം. അതു കൊണ്ട് സ്വാഭാവികമായി അത് ചോദ്യം ചെയപ്പെടുന്നു. ഞാന്‍ താങ്കളുടെ അള്ളായിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. അള്ളായുടേതെന്നു പറഞ്ഞ് മൊഹമ്മദ് ചെയ്ത പ്രവര്‍ത്തികളാണു ചോദ്യം ചെയ്യുന്നത്.

ഇങ്ങനെ തമാശിക്കല്ലെ- ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നും കട്ട് പേസ്റ്റ് ചെയ്താല്‍ പിന്നെ ജബ്ബാറിനെ കുറിച്ച് പറയാതിരിക്കുമോ?

മുഹമ്മെദിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്നതിനെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല, മറിച്ച് അതിലെ സാമൂഹിക കാര്യങ്ങള്‍ വിശ്വാസകാര്യങ്ങളുമായി കൂട്ടി കുഴക്കുന്നതിനെ സൂചിപ്പിക്കുക മാത്രമാണു ചെയ്തത്. സാമൂഹിക കാര്യങ്ങളെ സാമൂഹികമായും വിശ്വാസത്തെ വിശ്വാസമായും തരം തിരിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ ന്യായമില്ല.

വഹ്‌യില്‍ വിശ്വാസമില്ലാത്ത ഒരാളോട് വഹ്‌യ്‌നെക്കുറിച്ച് ഞാന്‍ വാചാലനായിട്ടു കാര്യമില്ലല്ലോ? അത് സൂചിപ്പിക്കുകമാതമാണ് ചെയ്തത്.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

വിവാഹമെന്നത് ഭൂരിഭാഗം ആളുകള്‍ക്കും ആനക്കാര്യം തന്നെയാണു കാട്ടിപ്പരുത്തി. സിഗററ്റു വലിക്കുന്ന പോലെ വിവാഹം കഴിക്കലും മൊഴി ചൊല്ലലും നടത്തുന്ന മുസ്ലിങ്ങള്‍ക്ക് അത് അത്ര വലിയ കാര്യമായിരിക്കില്ല. ബഹുഭാര്യത്വം സമൂഹത്തിനു ദഹിക്കാതെയായതെന്നാണെന്നതിനു പ്രസക്തിയില്ല. ദഹിക്കുന്നില്ല എന്നതിനാണു പ്രസക്തി. ലത്തീഫ് പറയുമ്പോലെ ആ ദഹനക്കേട് ക്രിസ്തു മതത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണെങ്കിലും ഇപ്പോള്‍ അത് സമൂഹത്തിന്റെ ആചാരമായി മാറി. അത് ജനങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണ്. അല്ലാതെ ഒരു മതവും അടിച്ചേല്‍പ്പിച്ചതല്ല. അതു പോലെ ഇസ്ലാമിലും സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമായ ഏതെങ്കിലും അംശമുണ്ടെങ്കില്‍ അവര്‍ അത് താനെ സ്വീകരിച്ചു കൊള്ളും.

ആയിഷയിരിക്കെ പ്രവാചകന്‍ വിവാഹം കഴിച്ച പല സ്ത്രീകളിലൊരാളാണു സൈനബ് എന്നെല്ലാവര്‍ക്കുമറിയാം. ഇപ്പറഞ്ഞ അനേകം സ്ത്രീകളെ അള്ളാ പറഞ്ഞിട്ടാണു വിവാഹം കഴിച്ചതെന്ന മൊഹമ്മദിന്റെ അവകശവാദമാണു പ്രശ്നം. അല്ലാതെ സൈനബിനെ വിവാഹം കഴിച്ചതല്ല. മറ്റ് ഏതൊരു അറബിയേയും പ്പോലെ മൊഹമദും കുറെ വിവാഹം കഴിച്ചു എന്നതാണു വാസ്തവം. അത് അള്ളായുടെ കുറ്റമാണെന്ന മുസ്ലിം വിശ്വാസമാണിവിടെ വിമര്‍ശന വിധേയമായത്.

വിവാഹമെന്നത് ഒരാനക്കാര്യമാക്കുകയും സദാചാരമെന്നത് ഒരു ബീഡിക്കാര്യമാക്കുകയും ചെയ്യുന്നതില്‍ കുഴപ്പമില്ലായിരിക്കും. വിവാഹത്തിന്നും വിവാഹമോചനത്തിന്നും വ്യക്തമായ നിയമങ്ങള്‍ ഇസ്ലാമിലുണ്ട്. ഇസ്ലാമില്‍ ബഹുഭാര്യത്വം അരനിവാര്യമൊന്നുമല്ല. അനുവദനീയം മാത്രമാണു. ആവശ്യമുള്ളവര്‍ തിരഞ്ഞെടുത്തു കൊള്ളട്ടെ.

ആയിഷയിരിക്കെ അല്ലാഹു പറഞ്ഞു തിരഞ്ഞെടുത്തെത് സൈനബിനെ മാത്രമാണു. മറ്റുള്ള ഭാര്യമാരെ പ്രവാചകന്‍ തന്നെ തിരഞ്ഞെടുത്തതാണു. അങ്ങിനെ പ്രവാചകന്‍ തിരഞ്ഞെടുത്തതില്‍ പിന്നെയുള്ള മുസ്ലിങ്ങള്‍ക്ക് ബഹുഭാര്യത്വം ഒരു അനിവാര്യമായി മുസ്ലിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല, അനുവദനീയമാണെന്നല്ലാതെ.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

ഇത് വളരെ വിചിത്രമായ നിലപടാണല്ലോ. തിന്മയുടെ ഉത്ഭവവും അള്ളായില്‍ നിന്നാണെന്നത് എനിക്കു പുതിയ ഒരറിവാണു. അള്ള പരമ കാരുണികനാണെന്ന് മൊഹമ്മദ് കൂടെ കൂടെ ഖുറാനില്‍ പറയുന്നുണ്ട്. അതിന്റെ കൂടെ അള്ള പരമ ദുഷ്ടനുമാണെന്നു കൂടേ കൂട്ടിച്ചേര്‍ക്കാമല്ലോ കാട്ടിപ്പരുത്തി. അപ്പോള്‍ തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നത് വിഡ്ഡിത്തമല്ലേ?

വിധി വിശ്വാസത്തില്‍ പെട്ട ഒരു വിശ്വാസത്തിന്റെ ഭാഗമാണിത്- തിന്മ എന്നതില്‍ ഇവിടെ ഉദ്ദ്യേശ്യം ചീത്ത പ്രവര്‍ത്തികള്‍ എന്നല്ല. നമുക്ക് അനുഭവിക്കേണ്ടി വരുന്ന നമുക്ക് ചീത്തയായ കാര്യങ്ങള്‍ എന്ന രീതിയിലാണു. നമ്മുടെ ചര്‍ച്ച അതെല്ലാത്തതിനാല്‍ വലിച്ചു നീട്ടാന്‍ താത്പര്യമില്ല.

kaalidaasan said...

കാട്ടിപ്പരുത്തി,

താങ്കള്‍ നല്‍കിയ ലിങ്കിലെ എഴാം വാല്യത്തിലെ പുസ്തകം ​62 ലെ ഹദീസ് 48 ഇതാണ്.

Volumn 007, Book 062, Hadith Number 048.
-----------------------------------------
Narated By Hisham's father : Khaula bint Hakim was one of those ladies who presented themselves to the Prophet
for marriage. 'Aisha said, "Doesn't a lady feel ashamed for presenting herself to a man?" But when the Verse: "(O
Muhammad) You may postpone (the turn of) any of them (your wives) that you please,' (33.51) was revealed, "
'Aisha said, 'O Allah's Apostle! I do not see, but, that your Lord hurries in pleasing you.'"


33; 50- 51 ഇവിടെ പലപ്രാവശ്യം പരാമര്‍ശിച്ച സൈനബിനെ വിവാഹം ​കഴിക്കുന്നതിനു മുമ്പുണ്ടായ ബോധക്കേടില്‍ നിന്നും ഉണ്ടായ ആയത്തുകളാണ്. അതിങ്ങനെ.

50 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.15 യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍.16 ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ട ാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ.

51-52 സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. ഇക്കാര്യത്തില്‍ നിനക്ക് യാതൊരു വിഷമവുമില്ല. ഇതത്രെ അവരുടെ കണ്ണു കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനും, നീ നല്‍കുന്നതെന്തിലും തൃപ്തരാകാനും കൂടുതല്‍ ഉചിതമായ രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി.17 എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.18 അല്ലാഹു സകലകാര്യങ്ങളും നിരീക്ഷിക്കുന്നവനല്ലോ.

ബയാന്‍ said...

കാട്ടിപ്പരുത്തി : ഇസ്ലാമിലെ ബഹുഭാരിത്വത്തിന്റെ നേര്‍കാഴ്ച ഇവിടെ കാണുക. ബേപ്പൂരിലെ പുത്തന്‍‌വീട്ടില്‍ മായിന്റെ മകള്‍ സുബൈദ എന്ന അനാഥ പെണ്‍ക്കുട്ടിയുടെ കദന കഥ.

http://www.youtube.com/watch?v=RG76x_bq7c8&feature=related

kaalidaasan said...

കാട്ടിപ്പരുത്തി,

പിന്നെ ഇസ്ലാമിക നിയമങ്ങളെങ്ങള്‍ എങ്ങിനെ നടപ്പിലാക്കുന്നു, ഏതെല്ലാം രീതിയിലാണു വഹ്‌യ് ഇതെല്ലാം വിശ്വസിക്കുന്നവര്‍ക്കേ ഭാധകമഅകുന്നൊള്ളുവല്ലോ?


അല്ലല്ലൊ. അതല്ലെ ഇപ്പോഴത്തെ പ്രശ്നം. മുഖം മറയ്ക്കണമെന്ന് ഖുറാന്‍ പറയുന്നു. മുഖം കാണിക്കുന്നവര്‍ക്കെ വോട്ടു ചെയ്യാന്‍ പടുള്ളു എന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു. അതിനെ ചോദ്യം ചെയ്ത് കോടതിയില്‍ ചെന്നപ്പോള്‍ അതനുവദിക്കാന്‍ ആകില്ല എന്ന് കോടതിയും പറഞ്ഞു. മുഖം മറയ്ക്കണം എന്ന ഇസ്ലാമിക നിയമം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ കൂടി ഇടപെടുന്നതിന്റെ തെളിവാണത്. വിശ്വസിക്കുന്നവര്‍ക്ക് മാത്രം ബാധകമാകുന്നതാണെങ്കില്‍ അതൊക്കെ വിശ്വസിച്ച് വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരും അല്ലെങ്കില്‍ സൌദി അറേബ്യ പോലെ ഏതെങ്കിലും ഇസ്ലാമിക രജ്യത്തേക്ക് പോകേണ്ടി വരും.

kaalidaasan said...

ഭ്രാന്തന്‍ കാക്ക,

ഖുറാന്റെയും മൊഹമ്മദിന്റെയും യധാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞപ്പോള്‍ സമ നില തെറ്റിപ്പോയ ഒരു ജന്മമാണീ അപ്പൊകാലിപ്തോ. പണ്ടൊക്കെ രാജ കൊട്ടരങ്ങളിലെ അന്തപുരങ്ങളില്‍ നപുംസകങ്ങളെ ജോലിക്ക് വച്ചിരുന്നു. രാജാവും രാജ്ഞിയും ഇണചേരുന്ന മുറിയില്‍ പോലും കടന്നു ചെല്ലാന്‍ ഇവരെ അനുവദിച്ചിരുന്നു. അതിന്റെ കാരണം ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ. ആ അവസ്ഥയാണീ വിദ്വാനും.

അതു പോലെ ഈ ജന്മത്തിനും ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ശേഷിയില്ല. അതു കൊണ്ട് അതിനെ വെറുതെ വിടുക.

അസഭ്യമായ പരാമര്‍ശങ്ങള്‍ ഞാ നീക്കം ചെയ്യുന്നു. ക്ഷമിക്കുമല്ലോ.

അപ്പൊകലിപ്തോ said...

കാളിദാസാ ..
നീ എന്തൊരു തങ്കം ... !!! കൃത്യമായി എല്ലാം പഠിച്ച്‌ വച്ചേക്കണു.. !!!

കാട്ടിപ്പരുത്തി said...

കാളിദാസന്‍-
ഈ ആയത്തുകള്‍ സൈനബുമായ വിവാഹവുമായി ഇറങ്ങിയതല്ല.

കാട്ടിപ്പരുത്തി said...

kaalidaasan
അല്ലല്ലൊ. അതല്ലെ ഇപ്പോഴത്തെ പ്രശ്നം. മുഖം മറയ്ക്കണമെന്ന് ഖുറാന്‍ പറയുന്നു. മുഖം കാണിക്കുന്നവര്‍ക്കെ വോട്ടു ചെയ്യാന്‍ പടുള്ളു എന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു. അതിനെ ചോദ്യം ചെയ്ത് കോടതിയില്‍ ചെന്നപ്പോള്‍ അതനുവദിക്കാന്‍ ആകില്ല എന്ന് കോടതിയും പറഞ്ഞു. മുഖം മറയ്ക്കണം എന്ന ഇസ്ലാമിക നിയമം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ കൂടി ഇടപെടുന്നതിന്റെ തെളിവാണത്. വിശ്വസിക്കുന്നവര്‍ക്ക് മാത്രം ബാധകമാകുന്നതാണെങ്കില്‍ അതൊക്കെ വിശ്വസിച്ച് വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരും അല്ലെങ്കില്‍ സൌദി അറേബ്യ പോലെ ഏതെങ്കിലും ഇസ്ലാമിക രജ്യത്തേക്ക് പോകേണ്ടി വരും.

പോസ്റ്റിലെ വിഷയത്തില്‍ നിന്നും മാറി ചര്‍ച്ചയെ കൊണ്ടുപോകാന്‍ എനിക്കു താത്പര്യമില്ല

വിചാരം said...

മി.അപ്പോക്ലിപ്തോ
താന്‍ ഒരു ഇസ്ലാമോ അതോ ഇസ്ലാം വിരുദ്ധനോ ? അങ്ങനെ സംശയിക്കേണ്ടിരിക്കുന്നു തന്നെ കാരണം ഇത്രയും ഇസ്ലാമിനെ വെറുക്കാന്‍ കാരണമാവുന്ന കമന്റുകള്‍ ഇടുന്നതുകൊണ്ട് ചോദിച്ചതാ ഇനി താനൊരു യഥാര്‍ത്ഥ ഇസ്ലാമാണെങ്കില്‍ എന്തുകൊണ്ട് സ്വന്തം പേരില്‍ വന്ന് ഇങ്ങനെ കമന്റികൂടാ ? അതല്ലേ വളരെ നല്ലത് , ഒരു കാര്യം ഉറപ്പാണ് താന്‍ ഒരു അറിയപ്പെടുന്ന ബ്ലോഗറാണ്, യു.എ.യിലാണ് എന്നതും .

വിചാരം said...

@ മിസ്സിസ് ഐഷ മമ്മദ് .
താങ്കള്‍ ഇട്ട ഈ കമന്റ് താങ്കള്‍ തന്നെ ഡിലീറ്റുക , അപ്പോക്ലിപ്തോയ്ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ അയാളും നിങ്ങളും തമ്മിലെന്താ വിത്യാസം ?

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
വിചാരം said...

മിസ്സിസ് ഐഷ മമ്മദ് ...
അപ്പോക്ലിപ്ത അങ്ങനെ പറയുമ്പോള്‍ സത്യത്തില്‍ അയാള്‍ മാത്രമല്ല നാറുന്നത് അയാള്‍ പേറുന്ന മതവും നാറുന്നുണ്ട് എങ്കില്‍ പിന്നെ അതിന് അനുവധിക്കുകയല്ലേ വേണ്ടത് , അല്ലാതെ അയാളെ പോലെ നമ്മളും തുടങ്ങിയാല്‍ പിന്നെ ബൂലോകം പഴയ കേരള വോഴ്സ്സ് ചാറ്റു പോലെയാവും, മിതമായ രീതിയില്‍ വല്ലതും പറയുക പ്രത്യേകം തള്ളയ്ക്ക് വിളിയ്ക്കരുത് അതിനോട് യോജിക്കാനാവില്ല, അപ്പോക്ലിപ്തോയുടെ തള്ളയെ നമ്മള്‍ നേരിട്ട് കണ്ടാല്‍ നമ്മള്‍ എന്താ വിളിയ്ക്കുക .. ഉമ്മ എന്നല്ലാതെ , ആ പരനാറിയ്ക്ക് (ഇങ്ങനെ മിതമായി വിളിയ്ക്കുക) സ്വന്തം തള്ളയോട് ബഹുമാനം ഇല്ലെങ്കില്‍ നമ്മുക്കെന്തു ചെയ്യാനാവും ? നമ്മള്‍ അവനെ പോലെ ആവാതിരിക്കാന്‍ ശ്രമിയ്ക്കുക.

കാട്ടിപ്പരുത്തി said...

പുതിയ പോസ്റ്റിലേക്കൊരു ലിങ്ക്-

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും

Anonymous said...

വിചാരം,
ടെററിസ്റ്റ് മകന്റെ ശവം പോലും കാണണ്ട എന്ന് പറഞ്ഞ ഉമ്മേടെ നാടാ കേരളം. ഈ പന്നീടെ നാറിത്തരം കണ്ടാല്‍ ഇവന്‍ എന്‍റെ മോനല്ലെന്നേ ഇവന്റെ ഉമ്മപോലും പറയൂ. ഞാന്‍ നിര്‍ത്തി. ഡിലീറ്റല്‍ കാളിദാസന്‍ ചെയ്തോളും. അതുവരെ എന്‍റെ കമന്‍റുകള്‍ ഇവിടെ കിടക്കട്ടെ.

Baiju Elikkattoor said...

ee മിസ്സിസ് ഐഷ മമ്മദ് apolokippoloyude mattoru padippanu. oru so called vishwasi thenne. randineyum avaganikkukka.

kaalidaasan said...

കാട്ടിപ്പരുത്തി,

ഇവിടെ എല്ലാവരും പറഞ്ഞു നടന്നിരുന്നത് സൈനബിനെ പ്രവാചകന്‍ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ ആയിഷ പ്രവാചകനെ ഒന്നിരുത്താന്‍ പറഞ്ഞു എന്നായിരുന്നല്ലോ? ഇവിടെ ആ ഹദീസ് തുടങ്ങുന്നത് തന്നെ ഖൗല ബിന്ത് ഹകിമുമായ സന്ദര്‍ഭത്തിലും, സൈനബുമായ വിവാഹത്തില്‍ ആയിഷ പറഞ്ഞ അഭിപ്രായമായി എടുത്ത് പറഞ്ഞതിനാലാണു സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എന്നു സൂചിപ്പിച്ചത്- അത് ശരിയാണു താനും.

സൈനബിനെ മൊഹമ്മദ് വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ ആയിഷ മൊഹമദിനെ ഒന്നിരുത്താന്‍ തന്നെയാണാ കമന്റ് പറഞ്ഞത്. ഖൌല മൊഹമ്മദിനു സ്വയം സമര്‍പ്പിക്കാന്‍ ഒരുങ്ങി വന്നപ്പോള്‍ പുരുഷനു സമര്‍ക്കാമെന്നു പറയാന്‍ ഒരു സ്ത്രീക്ക് നാണമില്ലേ എന്നാണ്‌ ഐഷ ചോദിച്ചത്. അപ്പോഴല്ല രണ്ടമത്തെ കമന്റ് പറഞ്ഞത്. ഇഷ്ടം തോന്നുന്ന ഏത് സ്ത്രീയെയും വിവാഹം കഴിക്കാന്‍ അള്ള അനുവദിച്ചു എന്ന് ബോധക്കേടില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മൊഹമ്മദ് പറഞ്ഞു. അതിനു സാധൂകരണം നല്‍കാനാണ്‌ അള്ളാ മൊഹമ്മദിനു മാത്രം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയെന്നും പറഞ്ഞ് ഒരു നീണ്ട ലിസ്റ്റുള്‍പ്പെടുത്തി ചില ഖുറാന്‍ വചനങ്ങള്‍ മൊഹമ്മദ് നിര്‍മ്മിച്ചത്. അത് കേട്ടപ്പോഴാണ്‌ ഐഷ രണ്ടാമത്തെ കമന്റ് പറഞ്ഞത്.

50 വയസു കഴിഞ്ഞ് മൊഹമ്മദിനു പ്രവചകത്വം കിട്ടിയത് ഭാഗ്യം. 25 വയസില്‍ എങ്ങാനും കിട്ടിയിരുന്നെങ്കില്‍ അള്ളായുടെ ലിസ്റ്റ് പ്രകാരം വിവാഹം കഴിച്ച് മൊഹമ്മദ് മടുത്തേണെ.

കാട്ടിപ്പരുത്തി said...

കാളിദാസോ-
ഇയാള്‍ പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കും. ഓരോ ആയത്തിനും അതിറങ്ങിയ സന്ദര്‍ഭമുണ്ട്. അതെല്ലാം എന്നോ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണു. അത് ഖുര്‍‌ആന്‍ പഠിക്കുന്ന ആളുകള്‍ക്കറിയാവുന്ന കാര്യമാണ്.
പിന്നെ ഈ പ്രയോഗങ്ങളെല്ലാമുണ്ടല്ലോ? തെറിയുടെ മനശാസ്ത്രമറിയുന്നവര്‍ക്ക് അതിന്റെ കാരണവുമറിയാം.

kaalidaasan said...

ഇങ്ങനെ തമാശിക്കല്ലെ- ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നും കട്ട് പേസ്റ്റ് ചെയ്താല്‍ പിന്നെ ജബ്ബാറിനെ കുറിച്ച് പറയാതിരിക്കുമോ?

കാട്ടിപ്പരുത്തി,

ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നും ഇന്നു വരെ ഒന്നും കട്ട് പേസ്റ്റ് ചെയ്യേണ്ട ആവശ്യമെനിക്കുണ്ടായിട്ടില്ല. ഖുറാനും ഹദീസും വയിച്ചാല്‍ മനസിലാകാനുള്ള വിവേകവും വിദ്യാഭ്യസവും എനിക്കുണ്ട്.വയിച്ചാലും മനസിലാക്കാന്‍ പറ്റാത്ത തങ്കളുടെ കൂട്ടത്തില്‍ എന്നെ ഉള്പ്പെടുത്തരുത്. സൈനബ് വിവാഹത്തിനു മുമ്പ് മൊഹമ്മദിന്റെ ആരായിരുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മാത്രം അറിഞ്ഞ താങ്കള്‍ക്കൊക്കെ ഉള്ള അറിവ് എനിക്ക് നന്നായിട്ട് മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. താങ്കളൊക്കെ ഖുറാനേക്കുറിച്ചും ഇസ്ലമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും ഏറെ പഠിക്കാനുണ്ട്. ഹദീസില്‍ വിവരിക്കപ്പെടുന്ന മൊഹമ്മദിന്റെ ജീവിതം അത്ര അഭികാമ്യമല്ല. ജബ്ബാറിനെയൊക്കെ കുറ്റം പറഞ്ഞിരിക്കുന്ന സമയത്ത് അതൊക്കെ വായിച്ചു പഠിച്ചാല്‍ ഇനിയും സംവാദത്തില്‍ മണ്ടത്തരങ്ങള്‍ വിളമ്പാതെ ഇരിക്കാം.

kaalidaasan said...

കാട്ടിപ്പരുത്തി,

മുഹമ്മെദിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്നതിനെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല, മറിച്ച് അതിലെ സാമൂഹിക കാര്യങ്ങള്‍ വിശ്വാസകാര്യങ്ങളുമായി കൂട്ടി കുഴക്കുന്നതിനെ സൂചിപ്പിക്കുക മാത്രമാണു ചെയ്തത്. സാമൂഹിക കാര്യങ്ങളെ സാമൂഹികമായും വിശ്വാസത്തെ വിശ്വാസമായും തരം തിരിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ ന്യായമില്ല.

പ്രവചകത്വം കിട്ടിക്കഴിഞ്ഞ് മൊഹമ്മദ് പറഞ്ഞതം ​ചെയ്തതും മാത്രമേ ഖുറാനിലും ഹദീസിലുമുള്ളു. അതെല്ലാം അള്ളാ പറഞ്ഞിട്ടാണു മൊഹമ്മദ് ചെയ്തതെന്നാണെല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നത്. ദത്തെടുക്കല്‍ എന്ന സമൂഹികാചാരം ദുരാചാരമാണെന്നു ലത്തീഫിനേപ്പോലുള്ളവര്‍ പറയുന്നത് അത് ദൈവീക വെളിപാടെന്ന നിലയില്‍ മാത്രമാണ്. സൈനബിനെ വിവാഹം കഴിക്കാന്‍ ദൈവിക കല്‍പ്പന ഉണ്ടായിരുന്നു എന്നാണദ്ദേഹം കൂട്ടി ചേര്‍ത്തതും. ഇതൊക്കെ ക്രൈസ്തവ പുരോഹിതര്‍ പറഞ്ഞു പരത്തുന്നതല്ല. മുസ്ലിങ്ങള്‍ സ്വയം വിശ്വസിക്കുന്നതാണ്.

ഖുറാനില്‍ പറഞ്ഞിരിക്കുന്ന സമൂഹിക വിഷയങ്ങള്‍ മൊഹമ്മദ് സ്വന്തമിഷ്ടപ്രകാരം ഇസ്ലാമിന്റെ നിയമവലിയില്‍ ഉള്‍പ്പെടുത്തിയതാണ്‌ അള്ളാക്കതില്‍ ഒരു പങ്കുമില്ല എന്ന് മുസ്ലിങ്ങള്‍ പറയുന്ന നിമിഷം ഇതൊക്കെ വേറേ കാണാന്‍ മറ്റുള്ളവര്‍ തുടങ്ങും. അതിനു മുസ്ലിങ്ങള്‍ തയ്യാറുണ്ടോ? ഇല്ലെങ്കിലിതെല്ലാം വിശ്വാസ കാര്യങ്ങളുടെ കൂടെ കണ്ടെന്നിരിക്കും. അത് കാണുന്നവരുടെ കുഴപ്പമല്ല. ഇതൊക്കെ ഖുറാനില്‍ എഴുതി ചേര്‍ത്ത് അള്ളായുടെ കല്‍പ്പനയാണെന്ന് 1500 വര്‍ഷം മന്ദബുദ്ധികളെ വിശ്വസിപ്പിച്ച മൊഹമ്മദിന്റെ കുഴപ്പമാണ്.

Anonymous said...

കാട്ടിപ്പരുത്തി said...

അപ്പൊകല്പിത മാത്രമല്ലല്ലോ? ഭ്രാന്തന്‍ കാക്കയെ പോലെ വികാരം കൊള്ളുന്നവര്‍ അപ്പുറത്തുമുണ്ടല്ലോ? അവഗണിക്കാവുന്ന ചെറിയ പ്രശനമെല്ലെയുള്ളൂ.

കാട്ടുപരുത്തിസാറേ, ഇ എ ജബ്ബാര്‍ വികാരം കൊണ്ടതുകൊണ്ടാണല്ലോ സാറൊക്കെ അവഗണിക്കാതെ തെറിയുമായി പുറകെ കൂടിയത്! മുഖച്ഛായ മറക്കാതിരിക്കാന്‍ ഇടക്കിടെ കണ്ണാടീല് നോക്കണേ.

തെറിയുടെ മനശാസ്ത്രമറിയുന്നവര്‍ക്ക് അതിന്റെ കാരണവുമറിയാം.

എനിക്ക് വയ്യ. ഈ സാറിന് എന്തൊക്കെ അറിയാം. മതം സമൂഹം സാഹിത്യം മനശാസ്ത്രം ... ഹോ ഫയങ്കരം!

kaalidaasan said...

കാട്ടിപ്പരുത്തി,

വിവാഹമെന്നത് ഒരാനക്കാര്യമാക്കുകയും സദാചാരമെന്നത് ഒരു ബീഡിക്കാര്യമാക്കുകയും ചെയ്യുന്നതില്‍ കുഴപ്പമില്ലായിരിക്കും. വിവാഹത്തിന്നും വിവാഹമോചനത്തിന്നും വ്യക്തമായ നിയമങ്ങള്‍ ഇസ്ലാമിലുണ്ട്.

വിവാഹവും സദാചാരവുമെല്ലാം ആനക്കാര്യങ്ങള്‍ തന്നെയാണ്‌ സാധാരണ മനുഷ്യര്‍ക്ക്. പക്ഷെ അവരുടെ സദാചാരബോധമല്ല മുസ്ലിങ്ങളുടേത്. കൂടുതല്‍ ഭാര്യമാര്‍ ഒരേ സമയത്തുണ്ടാകുന്നത് ദുരാചാരമെന്നു തന്നെയാണ്, മറ്റുള്ളവര്‍ കരുതുന്നത്. അത് ഏതെങ്കിലും മതനിയമം അനുസരിച്ചുമല്ല. അതൊക്കെ പുരോഗതിയുടെ പാതയില്‍ ജന സമൂഹങ്ങളില്‍ താനെ ഉണ്ടായ മാറ്റങ്ങളും തിരിച്ചറിവുകളും നേടിക്കൊടുത്തതാണ്. അനുവദനീയമെന്ന ലേബലില്‍ പോലും ഇഷ്ടമുള്ളര്‍ ഈ ദുരാചാരം പിന്തുടരില്ല. അത് ദുരാചാരമെന്നു മനസിലാക്കി തന്നെയാണ്, പല മുസ്ലിങ്ങളും അത് ചെയ്യാതിരിക്കുന്നതും. അനിവാര്യം അനുവദനീയമെന്നൊക്കെയുള്ള ലേബല്‍ ഒട്ടിച്ച് അത് സദാചാരമാക്കാനുള്ള ശ്രമം അപഹസ്യമാണ്.

ദത്തെടുക്കുക എന്നത് സദാചാരമായിട്ടു തന്നെയാണ്, ഭൂരിഭാഗം ജനങ്ങളും കരുതുന്നത്. അത് ദുരാചരമാണെന്ന് കുറച്ച് മന്ദബുദ്ധികള്‍ പറഞ്ഞാലൊന്നും ആരും സ്വീകരിക്കില്ല. ദത്തെടുക്കപ്പെടുക എന്ന അവസ്ഥ ഉണ്ടാകുന്നത് ഒരു വ്യക്തിക്ക് എല്ലാം നഷ്ടപ്പെടുമ്പോഴാണ്. അവിടെ ദത്തെടുക്കപ്പെടുന്നവന്റെ നഷ്ടബോധത്തേക്കാളും പിന്നീടുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളേക്കാളും പ്രസക്തമാകുന്നത് അവന്റെ നിലനില്‍പ്പാണ്. ജീവിതം തന്നെ അവസാനിക്കാന്‍ പോകുമ്പോള്‍ മറ്റ് പ്രശ്നങ്ങളേപ്പറ്റി ചിന്തിക്കുന്നത് ശുദ്ധ വിവരക്കേടും.

ഇസ്ലാമിലെ പലതും തല തിരിഞ്ഞതായതുകൊണ്ട് അവ മറ്റ് ജനങ്ങളുടെ ചിന്തകളുമായി യോജിക്കില്ല. അതാണിസ്ലാമിന്റെ ഏറ്റവും വലിയ പോരായ്മയും ഇപ്പോള്‍ ഇസ്ലാം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും. അത് മനസിലാക്കിയാണു കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇസ്ലാമിനെ യൂറോപ്പിനു വില്‍ക്കണം എന്ന ഒരു നിര്‍ദ്ദേശം ഒരു മുസ്ലിം മുന്നോട്ടു വച്ചതും.

ഇസ്ലാമില്‍ മാത്രമല്ല. ക്രൈസ്തവ യഹൂദ മതങ്ങളിലും വിവാഹത്തിനു കര്‍ശനമായ നിയമങ്ങളുണ്ട്.

kaalidaasan said...

കാട്ടിപ്പരുത്തി,

വിധി വിശ്വാസത്തില്‍ പെട്ട ഒരു വിശ്വാസത്തിന്റെ ഭാഗമാണിത്- തിന്മ എന്നതില്‍ ഇവിടെ ഉദ്ദ്യേശ്യം ചീത്ത പ്രവര്‍ത്തികള്‍ എന്നല്ല. നമുക്ക് അനുഭവിക്കേണ്ടി വരുന്ന നമുക്ക് ചീത്തയായ കാര്യങ്ങള്‍ എന്ന രീതിയിലാണു. നമ്മുടെ ചര്‍ച്ച അതെല്ലാത്തതിനാല്‍ വലിച്ചു നീട്ടാന്‍ താത്പര്യമില്ല.

തിന്മ എന്ന് സാധാരണ മനുഷ്യര്‍ മനസിലാക്കുന്നത് ചീത്ത പ്രവര്‍ത്തികള്‍ എന്നു തന്നെയാണ്. ഇസ്ലാമില്‍ പല തിന്മകളും നല്ല പ്രവര്‍ത്തി കളാണെന്ന് പല മുസ്ലിങ്ങളും ഇവിടെ എഴുതി കഴിഞ്ഞു. വേറെ പല ഭാര്യമാരുമുള്ളപ്പോള്‍ 6 വയസായ ഐഷയെ വിവാഹം കഴിച്ചത് ഒരു തിന്മ എന്ന നിലയിലാണ്‌ മറ്റുള്ളവര്‍ കാണുന്നത്. പക്ഷെ മൊഹമ്മദ് അതിനെ ന്യായീകരിച്ചത് സ്വപ്നത്തില്‍ അള്ള ഐഷയും മൊഹമ്മദിനുള്ളതാണെന്നു കാണിച്ചു കൊടുത്തു എന്നു പറഞ്ഞും. അപ്പോള്‍ ആ തിന്മ വന്നത് ദൈവത്തില്‍ നിന്നാണെന്നു വരുന്നു.

സഹോദരിയേപ്പോലുള്ള സൈനബിനെ വിവാഹം കഴിച്ചത് തിന്മയായിട്ടാണു അറബികള്‍ പോലും കരുതിയത്. അതു കോണ്ടാണതിനെതിര്‍പ്പു വന്നതും. ആ തിന്മ ദൈവത്തില്‍ നിന്നും വന്നതാണെന്നാണു മൊഹമ്മദ് മുസ്ലിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതു പോലെയുള്ള ചീത്ത പ്രവര്‍ത്തികളെയാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ഇതല്ലാതെ വേറെ മറ്റ് തിന്മകളാണു താങ്കള്‍ ഉദേശിച്ചതെങ്കില്‍ അത് വ്യക്തമാക്കണം. അത് എത്ര വലിച്ചു നീട്ടിയാലും എനിക്ക് വിരോധമില്ല. നല്ല തിന്മകളുണ്ടെങ്കില്‍ അതും പറയണം. ഇന്നു വരെ ഞാന്‍ അങ്ങനെയൊന്നിനേപ്പറ്റി കേട്ടിട്ടില്ല.

കാട്ടിപ്പരുത്തി said...

പറഞ്ഞത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ താത്പര്യമില്ല

Baiju Elikkattoor said...

"പറഞ്ഞത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ താത്പര്യമില്ല"

better be on the safe side..! :)

Anonymous said...

പറഞ്ഞതേ ആവര്‍ത്തിക്കാനുള്ളൂ എന്നെങ്കിലും കാട്ടുപരുത്തി സമ്മതിച്ചല്ലോ. ഒരു തുടക്കത്തിന് അത് മതി.

kaalidaasan said...

കാട്ടിപ്പരുത്തി,

ഇയാള്‍ പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കും. ഓരോ ആയത്തിനും അതിറങ്ങിയ സന്ദര്‍ഭമുണ്ട്. അതെല്ലാം എന്നോ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണു. അത് ഖുര്‍‌ആന്‍ പഠിക്കുന്ന ആളുകള്‍ക്കറിയാവുന്ന കാര്യമാണ്.

പറയുന്നത് മനസിലായില്ലെങ്കില്‍ വീണ്ടും പറയേണ്ടി വരും. ഓരോ ആയത്തിനും അതിറങ്ങിയ സന്ദര്‍ഭമുണ്ടാകാം. സൈനബിനെ വിവാഹം കഴിക്കണമെന്ന ദൈവ കല്‍പ്പന കിട്ടിയപ്പോള്‍ ഖുറാനിലെ അധ്യായം 33 മുഴുവനുമായല്ലേ മൊഹമ്മദ് പറഞ്ഞത്?.

ഖൌല മൊഹമ്മദിനു സമര്‍പ്പിക്കാന്‍ തയ്യാറായി വന്നിട്ടും അള്ളാ അതനുവദിച്ചിരുന്നോ? സൈനബ് മൊഹമ്മദിനെ ഇഷ്ടപ്പെട്ടിരുന്നു. അവരെ വിവസ്ത്രയായി സൈദിന്റെ വീട്ടില്‍ കണ്ടാപ്പോഴല്ലേ മൊഹമ്മദിന്റെ നെഞ്ചിടിപ്പു കൂടിയതും പിന്നീട് ബോധക്കേടുണ്ടായതും. അതിനു ശേഷമല്ലെ പിതാവിന്റെ സഹോദരീ പുത്രിയെ വിവാഹം ചെയ്യാമെന്ന 33, 50 ആയത്തുണ്ടായത്?

ഈ ആയത്തുകള്‍ സൈനബുമായ വിവാഹവുമായി ഇറങ്ങിയതല്ല.

കൂടുതല്‍ തര്‍ക്കത്തിനു ഞാനില്ല. മൊഹമ്മദിന്റെ സ്ത്രീവിഷയത്തിലുള്ള ആസക്തി മാത്രമേ ഞാന്‍ പരാമര്‍ശിച്ചുള്ളു.അത് സ്ത്രീകള്‍ സ്വയം സമര്‍പ്പിക്കാന്‍ വരുമ്പോഴായാലും മൊഹമ്മദ് മുന്‍ കൈ എടുത്ത് സ്ത്രീകളെ സ്വന്തമാക്കുന്ന കര്യത്തിലായാലും ഒന്നു തന്നെ. ഖൌല സ്വയം സമര്‍പ്പിക്കാന്‍ വന്നപ്പോഴും മൊഹമ്മദിന്റെ മനസില്‍ സ്ത്രീകളോടുള്ള ആഗ്രഹമുണ്ടായിരുന്നല്ലോ? അത് സാധിച്ചുകൊടുക്കാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണെന്ന് ഐഷ പറയുന്നതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്താണു വ്യത്യാസം? ഐഷ കളിയാക്കിയത് മൊഹമ്മദിനു സ്ത്രീ വിഷയത്തിലുള്ള ആഗ്രഹത്തെയാണെന്നതില്‍ കാട്ടിപ്പരുത്തിക്ക് തര്‍ക്കമുണ്ടോ?

kaalidaasan said...

പുതിയ പോസ്റ്റിലേക്കൊരു ലിങ്ക്-

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും


ആ പോസ്റ്റില്‍ കണ്ട് ചില വാചകങ്ങള്‍

ഭരണവും, രാജാവിനെയും കൊട്ടാരത്തെയും മനസ്സില്‍ ചിത്രം വരക്കുന്ന ഒരാള്‍ക്ക് അന്തപുരത്തിലെ സുന്ദരികളെ ഭാവനയില്‍ കൊണ്ടു വരനാണോ പ്രയാസം.
പ്രവാചകന് എവിടെനിന്നു കൊട്ടാരമുണ്ടായി എന്താണന്തപുരം എന്നൊന്നും ചോദിക്കരുത്-


അന്തപുരം എന്നു കേള്‍ക്കുമ്പോള്‍ അത് രാജാവിന്റെ അന്തപുരം എന്നു മനസിലാക്കിയാല്‍ എഴുതുന്ന ആളുടെ കുറ്റമല്ല. മൊഹമ്മദ് അടിമകളെ പാര്‍പ്പിച്ചിരുന്നത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലത്താണെന്നാണു കേട്ടിട്ടുള്ളത്. അതിനുള്ള മലയാള വാക്ക് എവിടെ നിന്നായാലും കാട്ടിപ്പരുത്തി പറഞ്ഞാല്‍ അത് സ്വീകരിക്കുന്നതാണ്. ഈജിപ്തില്‍ നിന്നും കിട്ടിയ മരിയ ഉള്‍പ്പടെയുള്ള അടിമകള്‍ സ്വര്‍ഗ്ഗത്തില്‍ ഹൂറികളൊക്കെ ചെയ്യുന്ന പോലെ മൊഹമ്മദിന്റെ പാനപാത്രം നിറച്ചു കൊടുക്കാന്‍ അരികില്‍ തന്നെ ഉണ്ടായിരുന്നു എന്നു പറഞ്ഞാലു ഞാന്‍ അതിനെ എതിര്‍ക്കില്ല.
സ്ത്രീകള്‍ക്ക് തമസിക്കാന്‍ മാത്രമായി ഉള്ള സ്ഥലമെന്നേ അന്തപുരം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചുള്ളു. അത് രാജകൊട്ടരത്തിലെ അന്തപ്പുരമെന്നൊക്കെ അര്‍ത്ഥ കല്‍പ്പന കാട്ടിപ്പരുത്തി നടത്തുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഖുറാനിലെ മറ്റ് പലതിനും നല്‍കിയ അര്‍ത്ഥ കല്‍പ്പന കണ്ടവര്‍ക്ക് അതൊന്നും വലിയ കാര്യവുമല്ല.

ഐഷ മൊഹമ്മെദ് said...

കാളിദാസന്‍

മൊഹമ്മദിന് സ്ത്രീകളെ എത്തിച്ചുകൊടുക്കല്‍ തൊഴിലാക്കിയ ഖൌല ബിന്‍‌ത് ഹാകിം എന്ന വിധവയായ സ്ത്രീ തന്നെയാണ്, കദീജ മരണപ്പെട്ടപ്പോള്‍ മൊഹമദിന് ആയിഷയയുടെ ആലോചനയും കൊണ്ടുവന്നത്.

മൊഹമ്മദിന്റെ അമ്പതാം വയസ്സില്‍ കദീജ മരണപ്പെട്ട സന്ദര്‍ഭം ഖൌല ബിന്‍‌ത് ഹകീം പ്രൊപൊസലുമായി എത്തി.

“ആരെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്; - മോഹമ്മദ്.

‘വിധവകളും കന്യകളുമായ സ്ത്രീകള്‍ ഇവിടെയുണ്ട്. അവിടന്ന് ആരെ ഇഷ്ടപ്പെടുകയാണെങ്കിലും വിവാഹത്തെകുറിച്ച് സംസാരിക്കാം’‘ - ഖൌല ബോധിപ്പിച്ചു.

" സം‌അയുടെ മകള്‍ സൌദയാണ് വിധവ’‘ - ഖൌല പറഞ്ഞു. “ കന്യക അബൂബകറിന്റെ മകള്‍ ആയിശയും”

"ആവട്ടെ, എങ്കില്‍ നീ ആലോചിക്ക്” - മൊഹമ്മദ് മൊഴിഞ്ഞു.

ഖൌല ആദ്യം അബൂബകറിനെ സമീപിച്ചു, അബൂബ്കറ് നിരസിച്ചു. രക്തബന്ധത്തിലുള്ള സഹോദര പുത്രിമാരെ പോലെ തന്നെ സ്നേഹബന്ധത്താല്‍ സഹോദരന്മാരായി തീര്‍ന്നിട്ടുള്ളവരുടെ പുത്രിമാരെയും വിവാഹം കഴിക്കാന്‍ പാടില്ല എന്നതായിരുന്നു അക്കാലത്തെ അറബികളുടെ വിശ്വാസം. എങ്കിലും, മൊഹമ്മദ് വിട്ടില്ല. അബൂബകറ് തന്റെ ദീനീസഹോദരനാണെന്ന് പറഞ്ഞ് ആറു വയസ്സുകാരി അബൂബകറിന്റെ മകളെ വിവാഹം കഴിക്കാന്‍ തയ്യാറായി.

ഈ ഖൌല ബിന്‍‌ത് ഹാകിം തന്നെയാണ് - സ്വയം ശെരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന സ്ത്രീകളെ നബിക്ക് എത്തിച്ചുകൊടുക്കുന്നതും. ഈ ചര്‍ച്ചയില്‍ ഖൌല ബിന്‍‌ത് ഹാകിം വീണ്ടും ഉയര്‍ന്നുവരുന്നത് ചരിത്രത്തിന്റെ വിസ്മയമായിരിക്കണം.

ഐഷ മൊഹമ്മെദ് said...

"....ഈജിപ്തില്‍ നിന്നും കിട്ടിയ മരിയ ഉള്‍പ്പടെയുള്ള അടിമകള്‍ ....."

കാളിദാസന്‍

മോഹമ്മദ് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അറേബ്യന്‍ രാജാക്കന്മാര്‍ക്ക് കത്തയച്ചപ്പോള്‍, അതില്‍ സിറിയന്‍ രാജാവ് ക്ഷണം സ്വീകരിച്ച് കൊണ്ട് കുതിര, ഒട്ടകം, മറ്റുപാരിതോഷികങ്ങള്‍ എന്നിവ മൊഹമ്മദിന് അയച്ചുകൊടുക്കുന്നതോടൊപ്പം രണ്ട് ഈജിപ്ഷ്യന്‍ ‘കന്യക’മാരേയും അയച്ചുകൊടുത്തു - അതിലൊരാളാണ് മാരിയതുക് ഖിബ്ത്വിയ്യ, മറ്റേത് സിരിന്‍.

മാരിയ ഗര്‍ഭിണിയായി, അവളെ കല്യാണവും കഴിച്ചു. മാരിയ പ്രസവിച്ച കുഞ്ഞ് ഒന്നരവയസ്സില്‍ മരിക്കുകയും ചെയ്തു. എല്ലാം ദുരൂഹം.

വിചാരം said...

പുത്രഭാര്യയെ മോഹിച്ചയാള്‍ എന്ന തലകെട്ടോടെ ആളുകളെ ആകര്‍ഷിച്ച് ഒരു കള്ളത്തെ വെള്ള പൂശാന്‍ ശ്രമിച്ച ലത്തീഫ് സാര്‍ അവസാനം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ഗതിക്കേടിലാണ് എത്തി നില്‍ക്കുന്നത്, ഇനിയെങ്കിലും ഈ ഇസ്ലാമിസ്റ്റുകള്‍ നാലുവട്ടം ചിന്തിച്ച് മുഹമദിനെ അനുകൂലിക്കുന്ന പോസ്റ്റിറിക്കുക അല്ലെങ്കില്‍ ഇപ്പോള്‍ ബൂലോകം മൊത്തം ഇസ്ലാം നാറിയത് പോലെ ഇനിയും നാറും.

kaalidaasan said...

എന്നെ വിമര്‍ശിച്ചു കൊണ്ട് കാട്ടിപ്പരുത്തി എഴുതിയ പോസ്റ്റില്‍ പക്ഷെ എന്റെ എല്ലാ അഭിപ്രായങ്ങളും അനുവദിക്കപ്പെടുന്നില്ല അതു കൊണ്ട് അവ ഇവിടെ എഴുതുന്നു.

ദത്ത് സമ്പ്രദായം പോലെ അനാചാരമായി ഇന്നും തുടരുന്ന ഇന്ത്യയിലെ ഒരു സാമൂഹിക പ്രശനമാണു ജാതി.

കാട്ടിപ്പരുത്തിയേപ്പോലെ കുറച്ചു പേര്‍ പറഞ്ഞാലൊന്നും ഇന്‍ഡ്യയില്‍ ദത്തു സമ്പ്രദായം അനാചാരമാകില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് വളരെ ആഘോഷമായിട്ടാണു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ദത്തു സമ്പ്രദയം അനാചരമാണെന്ന മുസ്ലിം വിശ്വാസം, മുഖം മറക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന വിശ്വാസം പോലെ സുബോധമുള്ളവര്‍ ചിരിച്ചു തള്ളും.

ജാതി എന്ന വിപത്തിനെ ഇതുമായി കുട്ടികെട്ടാന്‍ ശ്രമിക്കുന്ന കാട്ടിപ്പരുത്തിയൊക്കെ കാണാതെ പോയ മറ്റൊരു ജാതി വിഷയം ഖുറാനിലുണ്ട്. കുലീനയായിരുന്ന സൈനബിന്റെ ജാതി ചിന്തയും അള്ളാ അതിനെ അരക്കിട്ടുറപ്പിച്ചതും.ഉയര്‍ന്ന ജാതിക്കാരിയായിരുന്ന സൈനബിനു ഉയര്‍ന്ന ജാതിക്കാരനായിരുന്ന മൊഹമ്മദിനോടായിരുന്നു ഇഷ്ടം. പക്ഷെ അടിമജാതിക്കാരനായിരുന്ന സൈദിനെയാണവര്‍ക്ക് വരനായി മൊഹമ്മദ് നിശ്ചയിച്ചത്. സൈനബിന്റെ വീട്ടുകാര്‍ പോലും അതിനെ എതിര്‍ത്തിരുന്നു. ഈ രണ്ടു ജതിക്കാരും തമ്മില്‍ ചേരില്ല എന്നത് ദൈവ നിശ്ചയമായിരുന്നു എന്നാണ്‌ പിന്നീട് തെളിഞ്ഞത്. അള്ളായും മൊഹമ്മദും കൂടി ഈ ജാതി ചിന്തയും വിവേചനവും അരക്കിട്ടുറപ്പിക്കുന്നു. ആ അനാചാരമൊന്നും കാട്ടിപരുത്തിക്ക് ശ്രദ്ധിക്കാന്‍ ആകാതെ ദത്ത് സമ്പ്രദായം അനാചാരമെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ ജാതി സമ്പ്രദായത്തോടുപമിക്കുന്നത് നിസഹായതയില്‍ നിന്നല്ലേ?

kaalidaasan said...

എന്തായാലും കാളിദാസന് ഈ വിവരങ്ങള്‍ കിട്ടിയതെവിടെ നിന്നു എന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം. അടിമസ്ത്രീകളെ മുഹമ്മെദ് താമസിപ്പിച്ച സ്ഥലത്തിന്റെ പേര്‍ ഹറം !!!

എന്തായാലും ഇതുപോലെയുള്ള വിവരങ്ങള്‍ പോരട്ടെ!!!!


ദാ വരുന്നു കാട്ടിപ്പരുത്തി. വികിപീഡിയയില്‍ നിന്നു തന്നെ ആകട്ടെ.


Harem

Harem (Turkish, from Arabic حرم ḥaram 'forbidden place; sacrosanct, sanctum', related to حريم ḥarīm 'a sacred inviolable place; female members of the family' and حرام ḥarām, 'forbidden; sacred') refers to the sphere of women in a usually polygynous household and their quarters which is enclosed and forbidden to men.


The word harem is strictly applicable to Muslim households only, but the system was common, more or less, to most Oriental communities, especially where polygyny was permitted.[2]

The Imperial Harem of the Ottoman sultan, which was also called seraglio in the West, typically housed several dozen women, including wives. It also housed the Sultan's mother, daughters and other female relatives, as well as eunuchs and slave servant girls to serve the aforementioned women.



അറബികള്‍ Haram എന്നും യഹൂദര്‍ Herem എന്നും തുര്‍ക്കികള്‍ Harem എന്നും വിളിക്കുന്ന ഈ അന്തപ്പുരങ്ങളേക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ല എന്നതെന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. സൈനബ് വിവാഹത്തിനു മുമ്പ് മൊഹമ്മദിന്റെ ആരായിരുന്നു എന്ന് താങ്കള്‍ അറിഞ്ഞിരുന്നില്ലല്ലോ. ഇതും അതു പോലെ ഞാന്‍ കരുതിക്കോളാം.

Unknown said...

രണ്ട്‌ മൂന്ന് ദിവസമായി ഈ ചര്‍ച്ച കണ്ടുവരികയാണ്‌ .

സഭ്യതയുടെയും മാന്യതയുടെ അതിര്‍ത്തികള്‍ ഭേദിച്ചു പോയിക്കഴിഞ്ഞു. യുക്തിവാദികള്‍ക്കും മതവിശ്വാസികള്‍ക്കും പരസ്പരം മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളെക്കൊണ്ട്‌ ഈ ഭൂമിക്ക്‌ യാതൊരു പ്രയോജനവും ഇല്ല. മതവാദികള്‍ ബോംബ്‌ വയ്ക്കുന്നതും ബുദ്ധിയുടെ അളവെടുക്കുന്നതിലൂടെ മറ്റുള്ളവരെ അവഹേളിക്കുന്ന യുക്തിവാദിയകളും ചെയ്യുന്നത്‌ ഭീകരത തന്നെയാണ്‌. രണ്ട്‌ കൂട്ടരെ കൊണ്ടും ഈ ഭൂക്ക്‌ പ്രയോജനമില്ല.

അധികാരം കിട്ടിയപ്പോഴൊക്കെ ഈ രണ്ട്‌ കൂട്ടരും കൊന്നുക്കൂട്ടിയതിന്‌ കണക്കുമില്ല. നിങ്ങള്‍ക്ക്‌ മനുഷ്യനെ ഒരു നിലക്കും സഹായിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല. അക്ഷരമറിയുന്നവരാണ്‌ പരസ്പരം തെറിവിളിച്ച്‌ സംതൃപ്തി കൊള്ളുന്നത്‌. വിശ്വാസം വെറും വിശ്വാസം മാത്രമാണെന്നും യുക്തിവാദം വെറും വാദം മാത്രമാണെന്നും മനസ്സിലാക്കാതെ യുദ്ധം ചെയ്യുന്നവര്‍ നിങ്ങള്‍ എന്താണിവിടെ നേടുന്നത്‌.

ഇവിടെ നടന്ന തെറിവിളികലൂടെ ടൈമിംഗ്‌ വച്ച്‌ നോക്കുമ്പോല്‍ ഇപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടനിലക്കാരണ്റ്റെ വേഷം കെട്ടുന്ന വ്യക്തിയാണ്‌ ഇതിണ്റ്റെ പിന്നിലെന്ന് വ്യക്തമാണ്‌.

ഒന്നോര്‍ക്കുക . നിങ്ങള്‍ ഇവിടെ വിളിച്ച്‌ തള്ളുന്ന ഓരോ തെറിയും നിങ്ങളുടെ വീട്ടില്‍ തന്നെ എത്തിച്ചേരുന്നു. സഭ്യവും മാന്യവുമായ സഹിഷ്ണുതയുടെ ഭാഷ ഉപയോഗിക്കുമ്പോല്‍ നിങ്ങള്‍ക്ക്‌ കിട്ടിയ ടെക്നോളജിക്ക്‌ ഒരു നന്ദി പ്രകടനം കൂടിയാണത്‌. അല്ലാത്തതെല്ലാം നെറികേടും.

മനുഷ്യന്‍ എത്ര പുരോഗമിച്ചെന്ന് അവകാശപ്പെട്ടാലും ഇവിടെ യുക്തിവാദിയും മതവാദിയും തെരുവില്‍ തന്നെയാണ്‌. അവന്‌ ആദിവാസികള്‍ക്കപ്പുറമുള്ള മനോ നില കൈവരിച്ചിട്ടില്ല.

kaalidaasan said...

ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ മന്ദബുദ്ധി എന്നു വിളിക്കുന്ന സമീപനം എന്തായാലും ഇസ്ലാമിക സംസ്കാരത്തിന്റെ സമീപനമാണല്ലോ.

തീവ്ര മത വിശ്വാസമുള്ളവരെ തീവ്രവാദികള്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

തീവ്രവാദി എന്നു വിളിച്ചാല്‍ ഭീകരവാദി എന്നു മനസിലാക്കിയാല്‍ എന്തു ചെയ്യാം?

kaalidaasan said...

തീവ്രവാദത്തേക്കുറിച്ച് കൂടുതല്‍ സംശയമുണ്ടെങ്കില്‍ കാന്തപുരത്തോടു ചോദിച്ചാല്‍ മതി. അദ്ദേഹം ഇന്നലെ പറഞ്ഞത് ഇതാണ്.


കരളം സാംസ്കാരിക തീവ്രവാദ ഭീഷണിയില്‍: കാന്തപുരം


കാഴിക്കോട്: കേരളം സാംസ്കാരിക തീവ്രവാദ ഭീഷണിയിലാണെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. കലയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും പേരില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കേരളീയരുടെ സാമൂഹിക ബോധത്തെ അസ്ഥിരപ്പെടുത്തുകയാണ്.

സുല്‍ownകലിപ്പ് said...

ആതിശയന്‍ എന്ന പേരില്‍ മുകളില്‍ കമെന്റിട്ടിരിക്കുന്നത് “ഇത്തിരിവെട്ടം” എന്ന പേരില്‍ ബ്ലോഗുന്ന യൂയീയീ ബ്ലോഗറാണ്.

റഷീദ് ചാലില്‍ ( ഇത്തിരിവെട്ടം) ഈ ചര്‍ച്ച നിര്‍ത്തണോ വേണ്ടയോ എന്ന് അതു തുടങ്ങിയവര്‍ തീരുമാനിക്കും. താന്കള്‍ ബുദ്ധിമുട്ടണം എന്നില്ല.

ajex said...

അതിശയൻ,

താങ്കൾ ഏത് വിഭാഗത്തിൽ പെടും എന്നറിയാൻ കൌതുകമുണ്ട്

Anonymous said...

kaalidaasan said...

എന്നെ വിമര്‍ശിച്ചു കൊണ്ട് കാട്ടിപ്പരുത്തി എഴുതിയ പോസ്റ്റില്‍ പക്ഷെ എന്റെ എല്ലാ അഭിപ്രായങ്ങളും അനുവദിക്കപ്പെടുന്നില്ല അതു കൊണ്ട് അവ ഇവിടെ എഴുതുന്നു.

കാട്ടിപ്പരുത്തി മുസല്യാര്‍ എല്ലാ കമന്റുകളെയും വെളിച്ചം കാണിക്കില്ല. വ്യക്തിയുടെ പേര് പറഞ്ഞ് പോസ്റ്റിട്ടിട്ട് കമന്‍റ്മോഡറേഷനും!

അനോണിയായി ഞാനും അവിടെ കമന്‍റുകള്‍ ഇട്ടിരുന്നു. അതില്‍ ഒന്ന് വെളിച്ചം കണ്ടു.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അല്ല കാട്ടിപ്പരുത്തീ. അത് പുത്രന്‍ തന്നെ. പുത്രന്‍ പുത്രന്‍ പുത്രന്‍!!! ആ കാളിദാസന്‍ വല്ല്യ വിവരള്ള ആളല്ല്യോ? പിന്നെ അതങ്ങ് സമ്മതിച്ചു കൊടുത്താലെന്താ? കാളിയെ പോലുള്ളവര്‍ പറയുന്നത് വിഡ്ഢിത്തങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ലോകത്തുള്ള മുഴുവന്‍ മുസ്ലികളും. അപ്പൊ മുസ്ലികള്‍ മുഴുവന്‍ ആരായീ? തീവ്രവാദികള്‍! സമ്മതിച്ചു കൊട് കാട്ടിപ്പരുത്തീ.

അജ്ഞാത പറഞ്ഞു... (ഇത് ഞാന്‍)

ദാണ്ടേ, ശ്രദ്ധേയന്‍ സാറ് ഒറിജിനല്‍ പേരില്‍

കാട്ടിപ്പരുത്തി പറഞ്ഞു...

ഒഹോ- അപ്പൊ ഈ ശ്രദ്ധേയന്‍ ഇതുവരെ ഡ്യൂപ് കളിക്കായിരുന്നുവല്ലെ? അജ്ഞാതനൊരു സി- ഐ- ഡി തന്നെ!!!!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വിട്ടേക്ക് കാട്ടിപ്പരുത്തീ... പറഞ്ഞിട്ട് കാര്യമില്ല. പുരുഷത്വം പോലും മറച്ചു പിടിക്കുന്ന ഷണ്ഡന്‍! മോനെ ഷണ്ഡൂ, ശ്രദ്ധേയന്‍ പറയേണ്ടത് ഏത് ബാബുമോന്റെയും മുഖത്ത് നോക്കി പറയും; പറഞ്ഞിട്ടുമുണ്ട്!


ഇതിന് താഴെ ഞാന്‍ ഈ കമന്‍റിട്ടു.

ശ്രദ്ധേയന്‍ സാറേ എന്‍റെ തലയില്‍ പൂടയുണ്ടോ?

അത് മുക്കിയപ്പോള്‍ ആ കമന്‍റ് വെളിച്ചം കാണാത്തതിനെപ്പറ്റി ഞാന്‍ ഒരു കമന്‍റുകൂടി ഇട്ടു. അതും മുക്കി.

ajex,

അതിശയന്‍ 'മാലാഖയും' ഉറപ്പായും ആ കൂട്ടത്തില്‍ നിന്നുതന്നെ.

സുല്‍ownകലിപ്പ് said...

അജെക്സ്

നപുംസകം

അന്തപുരത്തിനകത്ത് വരെ ഇവര്‍ക്കിടം കിട്ടും കാരണം പറയേണ്ടതില്ലല്ലോ ?

OT : സുല്ലേ നീ എവിടേടാ മോനേ, നിന്റെ അപ്പോകലിപ്തോ ജന്മം കാലനെടുത്തോ ?

Unknown said...

ഇപ്പോഴും യുക്തിവാദികളില്‍ ചിലര്‍ക്ക്‌ കാര്യം മനസ്സിലാവുന്നില്ലെന്ന്‌ തോന്നുന്നു.

വിമര്‍ഷനങ്ങള്‍ ആര്‍ക്കും യുക്തിവാദമെന്ന പേരില്‍ എന്തും പറയാമെന്നേയുള്ളു. മുഹമ്മദിന്റെ പേരിലായാലും ക്രിസ്തുവിന്റെ പേരിലായാലും ക്രിഷ്ണന്റെ പേരിലായാലും അവരെ നിങ്ങള്‍ക്ക്‌ ഇഷ്ടമല്ലെങ്കില്‍ എന്തു പറയാനും ഏതു യുക്തിയും പ്രയോഗിക്കാന്‍ കഴിയും. അതിനു പ്രത്വേക ബുദ്ധിയൊന്നും വേണ്ട. പക്ഷേ യുക്തിവാദികള്‍ക്ക്‌ പറയാന്‍ ഒരു ദൈവം കുറവാണ്‌ എന്നതിനാല്‍ മതവാദിക്ക്‌ മറു ആക്രമണം നടത്താന്‍ കഴിയില്ല. അതാണ്‌ യുക്തിവാദികളുടെ കൈമുതല്‍ .

മറുഭാഗത്ത്‌ വിശ്വാസികള്‍ ഇതുമനസ്സിലാക്കുന്നുമില്ല. മോക്ഷം അവര്‍ വില്‍ക്കാന്‍ കൊണ്ടു നടക്കുകയാണു . അവരും മനസ്സിലാക്കുന്നില്ല യുക്തിവന്ന്‌ മതത്തില്‍ വീണാലും മതം വന്ന്‌ യുക്തിയില്‍ വീണാലും കോട്ടം മതത്തിനെന്നാണ്‌ എന്ന സാമാന്യ ബോധം.

ഞാന്‍ ഏതു മാലാഖയും ആയിക്കൊള്ളട്ടെ. നിങ്ങളിവിടെ കാണിക്കുന്നത്‌ സാംസ്കാരികമായി മനുഷ്യനു ഒരു ഗുണവും ചെയ്യുന്ന കാര്യമല്ല. മറിച്ച്‌ വെറുപ്പാണ്‌ ഇവിടെ വിപണനം ചെയ്യുന്നത്‌.

മതവും മതവും കാണിക്കുന്ന ആദരവ്‌ പോലും, പുരോഗമനം വിളമ്പുന്നു എന്ന്‌ പറയുന്ന യുക്തിവാദികള്‍ കാണിക്കുന്നില്ല എന്ന അക്ഷേപവും കണ്ടില്ലെന്ന്‌ നടിക്കരുത്‌.

ഇതിനും തെറിവിളിക്കല്ലെ എന്ന്‌ മുന്‍ ജാമ്യമെടുക്കുന്നു.

സുല്‍ |Sul said...

എന്നെ ഈ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഇത്തരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്കു താല്പര്യവും ഇല്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റു അനോണി കമെന്റുകള്‍ ബ്ലോഗ് ഓണര്‍ ഒഴിവാക്കും എന്നു കരുതുന്നു.

ഇവിടെ ഇനി എന്റെ പേരിനോടനുബന്ധിച്ച് എന്തു കമെന്റു വന്നാലും മറ്റൊരു വിശദീകരണ കമെന്റ് പ്രതീക്ഷിക്കേണ്ടതില്ല.

-സുല്‍ (സുല്‍ഫിക്കര്‍ അലി)

സുല്‍ownകലിപ്പ് said...

ആരും ആരേയും വലിച്ചിഴച്ചതല്ല, തെറി വിളിക്കുമ്പോള്‍ ഓര്‍ക്കേണ്ടതായിരുന്നു ഏതു തെറിവിളിക്കും ഒരതിരുണ്ടാകും എന്ന്.

തെറിവിളി നിര്‍ത്തിയ മാന്യതയ്ക്ക് നന്ദി.

kaalidaasan said...

അന്തോണി,

അല്ല കാട്ടിപ്പരുത്തീ. അത് പുത്രന്‍ തന്നെ. പുത്രന്‍ പുത്രന്‍ പുത്രന്‍!!! ആ കാളിദാസന്‍ വല്ല്യ വിവരള്ള ആളല്ല്യോ? പിന്നെ അതങ്ങ് സമ്മതിച്ചു കൊടുത്താലെന്താ?

ശ്രദ്ധേയനും കാട്ടിപ്പരുത്തിയേപ്പോലെ മൊഹമ്മദ് ചെയ്ത എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കേണ്ട ഗതി കേടിലാണ്. അതു കൊണ്ടാണ്‌ പുത്രന്‍ പുത്രന്‍ എന്നൊക്കെ പുലമ്പുന്നതും.

സൈദിനെ ദത്തെടുത്തതും പുത്രനായി കണക്കാക്കി മൊഹമ്മദ് പരിപാലിച്ചതും അള്ളാ അറിഞ്ഞിരുന്നില്ല എന്നാണിവരൊക്കെ കരുതുന്നത്. സൈനബിന്റെ നഗ്നത കണ്ട് നിയന്ത്രണം വിട്ടപ്പോള്‍ അവരെ വിഹഹം കഴിക്കാനായി ദൈവ കല്‍പ്പന എന്ന കള്ളം പറഞ്ഞതുമിവര്‍ തൊള്ള തൊടാതെ വിഴുങ്ങുന്നു. അന്നത്തെ അറേബ്യന്‍ ആചാരമനുസരിച്ച് മൊഹമ്മദിന്‌ അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാനാവില്ലായിരുന്നു. അപ്പോള്‍ പിന്നെ അത് അള്ളായുടെ ചെലവില്‍ ആകട്ടെ എന്നും തീരുമനിച്ചു. കുറച്ചു കാലമായി പറയുന്ന വിഡ്ഡിത്തങ്ങള്‍ അള്ളാ പറഞ്ഞിട്ടാണെന്നു മന്ദബുദ്ധികളെ വിശ്വസിപ്പിക്കാന്‍ പറ്റിയിരുന്നു. അതു പോലെ ഇതും വിശ്വസിച്ചു കൊള്ളുമെന്ന് മൊഹമ്മദിനു നന്നയിട്ടറിയാമായിരുന്നു. ശ്രദ്ധേയന്‍ മാര്‍ അന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്.

സൈനബിനെ വിവാഹം കഴിക്കാന്‍ ഒരു മോഹം മൊഹമ്മദിനുണ്ടായിരുന്നില്ലെങ്കില്‍ ഈ പുത്ര സമസ്യ ഉണ്ടാകുമായിരുന്നില്ല. പലരും ദത്തെടുത്ത് പുത്രന്‍മാരെയും പുത്രിമാരെയും പരിപാലിക്കുകയും ചെയ്യുമായിരുന്നു. അള്ള ഇതൊക്കെ മനപ്പൂര്‍വം ഉണ്ടാക്കി ഒരു നാടകം കളിച്ചു. അത്രയേ ഇതിലുള്ളു. അല്ലെങ്കില്‍ മൊഹമ്മദ് കളിച്ച നാടകത്തിന്‌ അള്ളയെ കരുവാക്കി.

പന്നിയെ അറബികള്‍ തിന്നിട്ടൊന്നുമല്ല പന്നിയെ നിരോധിച്ചു കൊണ്ട് നിയമം അള്ളാ ഉണ്ടാക്കിയത്. അതു പോലെ ദത്തെടുക്കല്‍ നിരോധിക്കാനും അള്ളാക്ക് കഴിയും. ദത്ത് കാര്യം അള്ളായുടെ ചുമലില്‍ അതി സമര്‍ദ്ധമായി കെട്ടി വച്ച് മൊഹമ്മദ് സ്വന്തം കാര്യം നേടി. മന്ദബുദ്ധികള്‍ക്ക് ചോദ്യം ചെയ്യാനാവാത്ത വിധം.

kaalidaasan said...

അന്തോണി,

ശ്രദ്ധേയന്‍ | Sradheyan പറഞ്ഞു...

വിട്ടേക്ക് കാട്ടിപ്പരുത്തീ... പറഞ്ഞിട്ട് കാര്യമില്ല. പുരുഷത്വം പോലും മറച്ചു പിടിക്കുന്ന ഷണ്ഡന്‍! മോനെ ഷണ്ഡൂ, ശ്രദ്ധേയന്‍ പറയേണ്ടത് ഏത് ബാബുമോന്റെയും മുഖത്ത് നോക്കി പറയും; പറഞ്ഞിട്ടുമുണ്ട്!


ശ്രദ്ധേയന്‍ സാര്‍ ഏതായാലും ഷണ്ഡനാകാനുള്ള സാധ്യതയില്ല . പക്ഷെ പുരുഷത്വം പുറത്തു കാണിച്ചു നടക്കുകയാണെന്നു വിശ്വസിക്കാന്‍ പ്രയാസം. മുഖം പോലും പുറത്തു കാണിക്കരുതെന്ന് വിലക്കുന്ന സമുദയത്തില്‍ പുരുഷത്വം പുറത്തു കാണിക്കാന്‍ അനുവദിക്കുമോ ആവോ. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ള ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാമായിരുന്നു.

kaalidaasan said...

അതിശയന്‍,
താങ്കളുടെ ആദ്യ കമന്റില്‍ നിന്നു എനിക്ക് ഒന്നും മനസിലായില്ല. അതാണു ഞാന്‍ അത് അവഗണിച്ചത്. വീണ്ടും എഴുതിയതു കൊണ്ട് ചോദിക്കുകയാണ്. എന്താണു താങ്കള്‍ ഉദ്ദേശിക്കുന്നത്?

ഈ പോസ്റ്റ് യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കാനോ മത വിശ്വാസത്തെ എതിര്‍ക്കാനോ ഉദ്ദേശിച്ചുള്ളതല്ല. മൊഹമ്മദ് പുത്ര ഭാര്യയെ വിവാഹം കഴിച്ചതിനേക്കുറിച്ച് ലത്തീഫ് ഒരു ലേഖനം എഴുതി. അത് വായിച്ചപ്പോള്‍ എനിക്കു തോന്നിയ ഭിപ്രായമാണിവിടെ പങ്കു വച്ചത്. അത് എന്തെങ്കിലും നേടാനോ അരുടെയെങ്കിലും ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാനോ അല്ല.

യേശുവും കൃഷ്ണനും മൊഹമ്മദും വിമര്‍ശനതിനതീതരാണെന്നും ഞാന്‍ കരുതുന്നില്ല. അവര്‍ ജീവിച്ചിരുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. അവരേക്കുറിച്ച് ഇന്ന് മനസിലാക്കുന്നത് അവരേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വഴിയും. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണു വിമര്‍ശിക്കപ്പെടുന്നത്. വിശ്വാസികള്‍ക്ക് എന്തിനാണതേക്കുറിച്ച് ഇത്ര വേവലാതി?

സംസ്കാരികമായി ഗുണം ചെയ്യാനാണുദേശമെങ്കില്‍ ഏതെങ്കിലും സാംസ്കാരിക സംഘടാന്‍ തുടങ്ങി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ബ്ളോഗ് അഭിപ്രായ പ്രകടനത്തിനുള്ള വേദിയായതു കൊണ്ട് ആളുകള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു. അതില്‍ യുക്തിവാദികളും മത വാദികളുമുണ്ട്. യുക്തി വാദികളുമായി സംവദിച്ചാല്‍ മത വിശ്വാസികള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സംവാദം ആശയപ്രകടനത്തിനുള്ള മാര്‍ഗ്ഗമാണ്. നേട്ടമോ നഷ്ടമോ ഉണ്ടാക്കല്‍ ഇവിടെ ലക്ഷ്യമല്ല. മത വിശ്വാസം അന്ധമായ ഒരു വിശ്വാസമാണ്. ദൈവത്തെ കണ്ടിറ്റല്ല ആരും വീശ്വസിക്കുന്നത്. യുക്തി വാദികള്‍ കാണാത്ത ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല. രണ്ടു കൂട്ടര്‍ക്കും സമൂഹത്തിലൊരിടമുണ്ട് എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കാത്ത ഒരു മത വിശ്വാസത്തെയും ഞാന്‍ എതിര്‍ക്കുന്നില്ല.

പൊതു വേദികളില്‍ സ്വന്തം മത വിശ്വാസം സംബന്ധിച്ച് പ്രചരണം നടത്തുമ്പോള്‍ ചിലപ്പോള്‍ എതിര്‍പ്പ് നേരിടേണ്ടി വരും.അതു കാണുമ്പോള്‍ കരച്ചില്‍ വരുകയും നിയന്ത്രണം വിടുകയും ചെയ്യുന്നവര്‍ അതിനു തുനിയരുത്. ലത്തീഫ് എന്ന വ്യക്തി ദിവസം ഒന്നു വീതമാണ്‌ മത പ്രചരണം പോലെ ഇസ്ലാമിനേക്കുറിച്ച് എഴുതുന്നത്. ഇത് പ്രബൊധനം പോലെയുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ആണെങ്കില്‍ മുസ്ലിങ്ങള്‍ അത് വായിച്ച് ആസ്വദിക്കുമായിരിക്കും. പക്ഷെ ബ്ളോഗിലാകുമ്പോള്‍ ആരെങ്കിലുമൊക്കെ പ്രതികരിക്കും. ചര്‍ച്ചയില്‍ പങ്കെടുകുന്നവര്‍ ഒരേ നിലവാരമുള്ളവരാകണമെന്നില്ല.

താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ഇവിടെ ചര്‍ച്ച ചെയ്തത് മൊഹമ്മദ് എന്ന വ്യക്തിയുടെ ചില നടപടികളാണ്.അല്ലാതെ മുസ്ലിങ്ങളുടെ ദൈവ വിശ്വാസമല്ല. ദൈവത്തിന്റേതാണെന്നും പറഞ്ഞ് മൊഹമ്മദ് മുസ്ലിങ്ങളില്‍ അടിച്ചേല്‍പ്പിച്ച സംഗതികളും സ്വാഭാവികമായി ചര്‍ച്ചക്കു വരും.

V.B.Rajan said...

പ്രിയ കാളിദാസന്‍

ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു. ഇവരാണ് മതത്തെ അല്പം വെള്ളം ചേര്‍ത്തിട്ടാണെങ്കിലും സത്യസന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഭൂരിഭാഗം മുസ്ലീങ്ങളും, ഖുറാനും ഖദീസുമൊക്കെ ദിവ്യമാണ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനു നല്‍കുന്നില്ല. അവരുകൂടി ദിവ്യ വെളിപാടുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ നാടു ഒരു കുരുതിക്കളമായി മാറിമായിരുന്നു.

കാട്ടിപ്പരുത്തി said...

എല്ലാ കമെന്റുകളും അവിടെയുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചക്കു ശേഷമാണു മൈല്‍ തുറന്നത്. അതിന്നു ഇങ്ങിനെ ഒരു വ്യാഖ്യാനം വേണ്ട. മാത്രമല്ല- വിഷയത്തിന്നു പുറത്തുള്ള കമെന്റുകള്‍ പ്രസിദ്ധീകരിക്കാറുമില്ല.

കാട്ടിപ്പരുത്തി said...

കാളിദാസന്റെ വിവരങ്ങള്‍ പോരട്ടെ-

പറയുന്നത് മനസിലായില്ലെങ്കില്‍ വീണ്ടും പറയേണ്ടി വരും. ഓരോ ആയത്തിനും അതിറങ്ങിയ സന്ദര്‍ഭമുണ്ടാകാം. സൈനബിനെ വിവാഹം കഴിക്കണമെന്ന ദൈവ കല്‍പ്പന കിട്ടിയപ്പോള്‍ ഖുറാനിലെ അധ്യായം 33 മുഴുവനുമായല്ലേ മൊഹമ്മദ് പറഞ്ഞത്?.

ഖുറാനിലെ അധ്യായം 33 മുഴുവനുമായിട്ടല്ല ഇറങ്ങിയത്- അപ്പോള്‍ അങ്ങിനെയാണോ പഠിച്ച് വന്നിരിക്കുന്നത്? എന്നിട്ടാണോ ചര്‍ച്ചയില്‍ വാദങ്ങളുന്നയിച്ചത്?

ഖൌല മൊഹമ്മദിനു സമര്‍പ്പിക്കാന്‍ തയ്യാറായി വന്നിട്ടും അള്ളാ അതനുവദിച്ചിരുന്നോ?

അല്ലാഹു അനുവദിച്ചിരുന്നു. തെളിവ് ആയിഷയില്‍ നിന്നുമുദ്ദരിച്ച ഹദീസും മേല്‍ പറഞ്ഞ അമ്പതാം നമ്പര്‍ ആയത്തും തന്നെ- പ്രവാചകന്‍ അവരെ വിവാഹം കഴിച്ചില്ല.

പ്രവാചകന്‍ ചെറുപ്പത്തിലെ അറിയുന്ന അമ്മായിയുടെ മകളാണു സൈനബ്- സൈദിന്റെ വിവാഹത്തിന്നു ശേഷം മാത്രമാണ് സൈനബിനെ കാണുന്നത് എന്ന വിവരക്കേട് തന്നെ പിന്നെയും ആവര്‍ത്തിക്കാതിരിക്കുക.

അതിനു ശേഷമല്ലെ പിതാവിന്റെ സഹോദരീ പുത്രിയെ വിവാഹം ചെയ്യാമെന്ന 33, 50 ആയത്തുണ്ടായത്?

മുപ്പത്തിമൂന്നാമത്തെ ആയത്ത് ഹിജാബുമായി ബന്ധപ്പെട്ടും അമ്പതാമത്തെ ആയത്ത് ഖൗലയുടെ സംഭവുമായും ഇറങ്ങിയതാണു.

എന്തായാലും ഖുര്‍‌ആനിലെ അദ്ധ്യായം അഹ്സാബ് ഒരു തവണയായി ഇറങ്ങിയതാണെന്ന വിവരം പോലെയാണെല്ലാ വിവരവുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

ഐഷ മൊഹമ്മെദ് said...

ഖൌല ബിന്‍‌ത് ഹാകിം ഒരു സ്വയാം തന്നെ പുരുഷനെ തെടുന്നവളും കൂട്ടിക്കൊടുപ്പ്കാരിയാണ്, ജുബൈറ് ബിന്‍ മുത്‌ഇമിന്റെ മകനെകൊണ്ട് എന്നെ കല്യാണം കഴിപ്പിക്കണം എന്നായിരുന്നു എന്റെ പിതാവ് കുഞ്ഞുന്നാളില്‍ തീരുമാനിച്ചത്. പക്ഷെ ഖൌല , അവളാണ്; അമ്പത് വയസ്സുകാരന്‍ മൊഹമ്മദിന്റെ കയ്യില്‍ എന്നെ എത്തിച്ചതും പതിനെട്ട് വയസ്സുമുതല്‍ അരുപത്തേഴാം വയസ്സില്‍ എന്റെ മരണം വരെ വൈധവ്യം പേരി ജീവിക്കേണ്ടി വന്നതും. ‘’വിശ്വാസികളുടെ മാതാവ്’ എന്ന പട്ടം നല്‍കി വിവാഹം കഴിക്കാന്‍ വരെ അനുവാദം തരാതെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞ എന്റെ ജീവിതം എന്നും ലോകത്തിന് ഒരു നൊമ്പരം തന്നെയായിരിക്കും.

kaalidaasan said...

കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ നിന്ന്,

അപ്പോള്‍ ഈ കാളിദാസന്‍ എന്നത് കാളിയുടെ ദാസന്‍ എന്നാകില്ലെ? ഒരു വാക്ക് അതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം മാത്രമല്ലല്ലോ ഉള്‍കൊള്ളുന്നത്-

കാളിദാസന്‍ എന്ന് വാക്കിനു കാളിയുടെ ദാസന്‍ എന്ന് തന്നെയാണര്‍ത്ഥം. എന്ന് കരുതി കാളിദാസന്‍ എന്ന് പേരുള്ളവരെല്ലാം കാളിയുടെ ദാസന്‍മാരാഅകണമെന്നില്ല. കാട്ടിപ്പരുത്തി എന്ന പെരു പിരിച്ചെഴുതിയാലും പല അര്‍ത്ഥങ്ങളും കിട്ടും. അതെല്ലാം താങ്കളുടെ പര്യായമാണെന്നു കരുതാനുള്ള മൌഡ്യം എനിക്കില്ല.

തീവ്രവാദം എന്ന വാക്കിനെ പിരിച്ചെഴുതി അര്‍ത്ഥം കണ്ടുപിടിക്കേണ്ട അവശ്യമില്ല. അത് തീവ്രമായ ആശയങ്ങളുള്ളവരെ സൂചിപ്പിക്കുന്ന പദമാണ്. സംസ്കാരിക തീവ്രവാദം എന്ന പ്രയോഗം നടത്തിയ കാന്തപുരം എന്തായലും താങ്കള്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല നല്‍കിയത്.

പ്രവാചകന്‍ അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്ന അന്തപുരം ചരിത്രത്തില്‍ നിന്നെവിടെനിന്നും കണ്ടെടുത്തു എന്ന ചോദ്യത്തിനാണുത്തരം പറയേണണ്ടത്- അതിന്നു തെളിവു ചോദിക്കുമ്പോള്‍ ഹറം എന്നും പറഞ്ഞു.

മരിയ ഉള്‍പ്പടെയുള്ള അടിമ സ്ത്രീകളെ, മൊഹമ്മദിനു പ്രത്യേകമായി അനുവദിച്ചിരിക്കുന്നു എന്ന് ഖുറാനിലെ അധ്യായം 33 ല്‍ പറഞ്ഞിരിക്കുന്ന അടിമ സ്ത്രീകളെ, മൊഹമ്മദ് എവിടെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് അന്വേഷിച്ചാല്‍ അത് കണ്ടെത്താം. ഞാന്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരമാണു മുകളില്‍ വിശദീകരിച്ചത്. അവരെ പ്രത്യേക സ്ഥലങ്ങളിലാണു പാര്‍പ്പിച്ചിരുന്നതെന്നാണു ഞാന്‍ മനസിലാക്കിയത്. അറബി നാടുകളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാതിരുന്ന ആ സ്ഥലങ്ങളെ ഹറം എന്നു വിളിച്ചിരുന്നു എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഇന്‍ഡ്യയില്‍ അതിനെ അന്തപുരങ്ങള്‍ എന്നുമാണു വിളിച്ചിരുന്നത്. എനിക്കു പരിചയമുള്ള പേരു ഞാന്‍ ഉപയോഗിച്ചു. അതല്ല ശരിയായതെങ്കില്‍ താങ്കള്‍ക്ക് പറയാം. മൊഹമ്മദിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വേറെ ഏത് പേരും ഉപയോഗിക്കുന്നതിലും എനിക്ക് മടിയില്ല.

kaalidaasan said...

കാട്ടിപ്പരുത്തിയെ പോലെയുള്ളവര്‍ തിരുവതാംകൂര്‍ രാജാക്കന്മാരെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശഠിച്ചിട്ടില്ലല്ലോ? എന്തായാലും മുസ്ലിങ്ങള്‍ക്ക് സ്വന്തം മക്കളെല്ലാത്തവരെ മക്കളായി ചേര്‍ത്തു പറയുന്ന ദത്ത് പാടില്ലാത്തത് തന്നെയാണു.


ശഠിച്ചാലും നടക്കില്ലല്ലോ കാട്ടിപ്പരുത്തി. ദത്ത് സമ്പ്രദായം ഇന്‍ഡ്യക്കാരോ ലോകത്തിലെ മറ്റ് രാജ്യക്കാരോ ഒരു ദുരാചാരമായി കരുതുന്നില്ല. ഇന്‍ഡ്യന്‍ സമ്പ്രദായങ്ങള്‍ പലതിനോടും മുസ്ലിങ്ങള്‍ക്ക് യോജിപ്പില്ലല്ലോ? നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്നല്ലേ പ്രചരണം.
മൊഹമ്മദ് ഇലക്ട്രിക് വിളക്കുകളായിരുന്നല്ലോ പണ്ട് ഉപയോഗിച്ചിരുന്നത്.



ദത്തെടുക്കണോ വേണ്ടയോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. ഞാന്‍ പരാമര്‍ശിച്ചത് അതല്ല. അറബികളുടെ സദാചാരമായിരുന്നു ദത്ത്. സൈനബിനോട് മൊഹമ്മദിനിഷ്ടം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നും അത് സദാചാരമായി നിലനിന്നേനെ. സൈനബിനെ വിവാഹം കഴക്കണമെങ്കില്‍ ദത്ത് അസാധുവാക്കണമായിരുന്നു. മൊഹമ്മദ് അത് ചെയ്തു.

മൊഹമ്മദ് സൈനബിനെ വിവാഹം കഴിക്കുന്ന വരെ അള്ളാ ദത്ത് അനുവദിച്ചിരുന്നു. വിവാഹത്തിനു വേണ്ടി അള്ളാ അത് നിറുത്തലാക്കി എന്നു പറയുന്നത് എങ്ങനെ ശരിയാകും കാട്ടിപ്പരുത്തി? ദൈവം ഇതു പോലെ വാക്കു മാറുമോ? ദൈവത്തെ ഇതു പോലെ അധിക്ഷേപിക്കണോ? കുറഞ്ഞ പക്ഷം ഈ നിയമം മൊഹമ്മദ് സ്വന്തമായി ഉണ്ടാക്കിയതല്ലേ?

കുലീനയായ സൈനബിനെ വിവാഹം കഴിപ്പിച്ചത് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പാണു. അതിന്റെ ബാക്കി പത്രങ്ങള്‍ തന്നെയായിരുന്നു ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന്റെ അധികാരം അടിമ വംശമെന്ന ഒരു രാജവശത്തിന്റെ കൈകളിലെത്തിയതും.

അയ്യയ്യോ. ഇത്രയൊക്കെ നടന്ന കാര്യം ഞാന്‍ അറിഞ്ഞില്ല.


അടിമ വംശം അധികാരത്തില്‍ വന്നത് ഒരടിമയോടൂള്ള സ്നേഹം കാരണം ചക്രവര്‍ത്തി ഒരു ദിവസം രാവിലെ ഒരടിമയെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി കിരീടവും ചെങ്കോലും നല്‍കി വഴിച്ചതാണെന്നു കാട്ടിപ്പരുത്തിക്ക് കരുതാം. പക്ഷെ മറ്റുള്ളവരൊക്കെ ഇതേ ചിന്താശേഷിയുള്ളവരാണെന്നു കരുതരുത്.

അടിമയായ സൈദിനെ അറേബ്യിലെ രാജാവാക്കിയിരുന്നെങ്കില്‍ ഇപ്പറഞ്ഞ താരതമ്യത്തിനു പ്രസക്തിയുണ്ടായേനെ. പക്ഷെ അതല്ലല്ലൊ നടന്നത്. അടിമയുടെ ഭാര്യയെ സ്വന്തമാക്കി അവനെ അവഹേളിക്കുകയല്ലേ ചെയ്തത്.


ഇന്‍ഡ്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും അടിമകളും കാര്യസ്ഥന്‍മാരും കൊട്ടാരം സേവകരും രാജാക്കന്‍മാരായി മാറിയിട്ടുണ്ട്. പലതരം കുതന്ത്രങ്ങളിലൂടെ. അനാഥനായിരുന്ന മൊഹമ്മദ് പോലും ഖദീജയുടെ കാര്യസ്ഥനായിരുന്നു. പിന്നീട് വിവാഹത്തിലൂടെ അവരുടെ ഉടമസ്ഥനായി. മറ്റ് പല വിവാഹങ്ങളിലൂടെ മറ്റ് പലതും നേടി.

അന്ന്‍ എത്രയടി മാറി നടക്കണമെന്ന് അളവു നിശ്ചയിക്കുകയായിരുന്നു അയിത്തകേരളം.

അതേ അളവാണു അള്ളായും മൊഹമ്മദും കൂടീ അറേബ്യയിലും തീരുമാനിച്ചത്.

അടിമ എന്നും അടിമ. കുലീനയൊന്നും അവനു ചേരില്ല. കുലീനയായ സൈനബ് കുലീനനായ മൊഹമ്മദിനു മാത്രം. എന്തായിരുന്നു ഈ കുലീനയുടെ അളവുകോല്‍? സൈദ് എന്ന അടിമയേക്കാള്‍ എന്ത് കുലീനത്വമാണു മൊഹമ്മദ് എന്ന അനാഥനുണ്ടായിരുന്നത്?

അയിത്തകേരളത്തില്‍ ബ്രാഹ്മണ്യം നടപ്പിലാക്കിയ അതേ അനാചാരമാണ്‌ അടിമയെ അയിത്ത ജാതിക്കാരനായി നിശ്ചയിച്ച അള്ളായും മൊഹമ്മദും കൂടി നടപ്പാക്കിയത്.

ഇത് മനസിലാക്കാന്‍ വകതിരിവു മാത്രം പോര. വച്ചിരിക്കുന്ന കണ്ണട കൂടി മാറ്റേണ്ടി വരും.

kaalidaasan said...

രാജന്‍,

ഇവരെ ഞാന്‍ തീവ്ര മുസ്ലിങ്ങള്‍ എന്നു വിളിച്ചത് ഖുറാനിലുള്ള കാര്യങ്ങള്‍ അതു പോലെ പിന്തുടരുന്നതു കൊണ്ടാണ്. എല്ലാ തീവ്രവാദികളും ഇതു തന്നെ ചെയ്യുന്നു. സാമാന്യ യുക്തിക്കു നിരക്കുനതല്ലെങ്കിലും തെറ്റ് എന്നു ബോധ്യമുണ്ടെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അടിയുറച്ചു നില്‍ക്കുക എന്നതാണൊരു മത തീവ്രവാദി ചെയ്യുന്നത്. ഹദീസുകള്‍ ഇവരൊക്കെ മുഴുവനായി വായിച്ചിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ഹദിസുകളൊക്കെ മുഴുവനായി വായിക്കുകയും വിശ്വസിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇവരുടെ വിശ്വാസത്തിനു കോട്ടം വരാന്‍ എല്ലാ സാധ്യതയുമുണ്ട്. കാരണം അതില്‍ വിവരിക്കപ്പെടുന്ന മൊഹമ്മദ് ഇവര്‍ അവകാശപ്പെടുമ്പോലെ ഒരു ദിവ്യനൊന്നുമല്ല.

സത്യ നിഷേധികളെ തല്ലിക്കൊല്ലാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നത് ശരിയാണ്.പക്ഷെ മറ്റാരെങ്കിലും തല്ലിക്കൊന്നാല്‍ ഇവര്‍ എതിര്‍ക്കുകയുമില്ല. പലരും സത്യ നിഷേധികള്‍ക്കെതിരെ നീങ്ങാറുമുണ്ട്. സൌദി അറേബ്യയില്‍ മറ്റ് മത വിശ്വാസികളെ മുത്തവകള്‍ക്ക് ഒറ്റിക്കൊടുക്കുന്നതും കേരളത്തിലാകുമ്പോള്‍ സഹിഷ്ണുത ഉണ്ടെന്നു നടിക്കുന്ന മുസ്ലിങ്ങള്‍ തന്നെയല്ലേ?.

99 % വിശ്വാസികളും ഏത് മതമായാലും അല്‍പ്പ സ്വല്‍പ്പം വെള്ളമൊക്കെ ചേര്‍ത്താണു പിന്തുടരുന്നത്. മിക്കവര്‍ക്കും ഇതൊക്കെ വെറും ബാഹ്യ മോടികള്‍ മാത്രം.

kaalidaasan said...

കാട്ടിപ്പരുത്തി,

ഖുറാനിലെ അധ്യായം 33 മുഴുവനുമായിട്ടല്ല ഇറങ്ങിയത്- അപ്പോള്‍ അങ്ങിനെയാണോ പഠിച്ച് വന്നിരിക്കുന്നത്? എന്നിട്ടാണോ ചര്‍ച്ചയില്‍ വാദങ്ങളുന്നയിച്ചത്?

തബാരിയുടെ ഹദീസില്‍ പറയുന്നതിതാണ്.

Tabari VIII:3

"Zayd left her, and she became free. While the Messenger of Allah was talking with Aisha, a fainting overcame him. When he was released from it, he smiled and said, 'Who will go to Zaynab to tell her the good news? Allah has married her to me.' Then the Prophet recited [Qur'an 33] to the end of the passage.


ഇതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് സൈനബിനെ വിവാഹം കഴിക്കാന്‍ തിരുമാനിച്ചതിനു ശേഷമാണു മൊഹമ്മദ് ഖുറാന്റെ 33 ആം അധ്യായം അവസാനം വരെ ഉരുവിട്ടതെന്നാണ്. ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ ആരെയൊക്കെ വിവാഹം കഴിക്കാമെന്ന ദൈവ കല്‍പ്പന ഉണ്ടായതെപ്പൊഴാണെന്നു പറഞ്ഞു തരണം.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

തബാരിയുടെ ഹദീസുകളൊ?
എന്തൊക്കെയാണു കാളിദാസന്‍ പുലമ്പുന്നത്?
ആദ്യം പ്രാഥമികമായ കാര്യങ്ങളെങ്കിലും മനസ്സിലാക്കി വരൂ-

Unknown said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

Mathew has left a new comment on the post "പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!!":

കാട്ടിപ്പരുത്തി,



പ്രവാചകന്‍ ചെറുപ്പത്തിലെ അറിയുന്ന അമ്മായിയുടെ മകളാണു സൈനബ്- സൈദിന്റെ വിവാഹത്തിന്നു ശേഷം മാത്രമാണ് സൈനബിനെ കാണുന്നത് എന്ന വിവരക്കേട് തന്നെ പിന്നെയും ആവര്‍ത്തിക്കാതിരിക്കുക.

അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ അവര്‍ത്തിക്കാനായിട്ട്.

കാളിദാസന്‍- മാത്യു- പിന്നെ എത്ര പേരാനുള്ളത്- കവിക്ക്

കാട്ടിപ്പരുത്തി said...

രാജന്‍-

ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു.

പ്രൊഫൈലില്‍ എഞ്ചിനീര്‍ എന്നാണു കാണുന്നത്- പല കമെന്റിനും ഒരു സംശയം ചോദിക്കുന്ന അന്യേഷി എന്ന നിലയില്‍ കാണാറുമുണ്ട്- ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-

ഒതയാര്‍ക്കം said...

ഇസ്ലാം പ്രകൃതിമതമാആണെന്നും ഭീകരതയ്ക്ക് മതമില്ലെന്നും പറയുന്നതിനു വിപണനമൂല്യമുണ്ടെങ്കിലും നേരിന്റെ അംശമില്ല, ഖുറാന്‍ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാ‍ല്‍ ഇസ്ലാമീക തീവ്രവാദം ഖുറാന്റെ നേരിട്ടുള്ള ഉല്പന്നമാണെന്നും ഇസ്ലാമീക് തീവ്രചിന്ത വഴിപിഴച്ച മതബോധമല്ലെന്നും മതം പറയുന്നതിനപ്പുറം ഭീകരര്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് സത്യം. ഇസ്ലാമിക തീവ്രവാദികള്‍ നിഷ്കളങ്കരും സഹതാപമര്‍ഹിക്കുന്നവരുമാണ്. അല്ലാഹുവിന്റെ വഴിയില്‍ കൊല്ലപ്പെടുന്നവരെ മരിച്ചവര്‍ എന്ന് വിളിക്കരുതെന്നും അവര്‍ ദൈവത്തിന്റെ യടുക്കല്‍ ജീ‍വിച്ചിരിക്കുകയാണെന്നുമുള്ള ഖുരാന്റെ ജല്പനങ്ങളാണ് ആത്മഹത്യ സ്ക്വാഡുകളെ ഉണ്ടാക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ സാധൂകരണം ഖുറാനും പ്രവാചകവചനങ്ങളുമാണ്.കാട്ടിപ്പരുത്തി ഇസ്ലാമിക ഭീകരതയെ പരോക്ഷമായി വെളളപൂശി താങ്കളില്‍ നിന്ന് ഭീകരതയിലേക്കുള്ള അകലം കുറക്കുകയാണ്

ഒതയാര്‍ക്കം said...

അതിവിചിത്രമായ രാഷ്‌ട്രീയ വ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാമിനെ വിശദീകരിച്ച ആധുനിക മുസ്‌ലിം സൈതാന്തികരില്‍ ഒരാളാണ്‌ സയ്യിദ്‌ ഖുതുബ്‌. സമ്പൂര്‍ണ ഇസ്‌ലാമികഭരണത്തില്‍ കുറഞ്ഞ്‌ ഒന്നുകൊണ്ടും ലോകത്ത്‌ ഇസ്‌ലാം പുലര്‍ന്നുവെന്നോ, തൗഹീദ്‌ സ്ഥാപിക്കപ്പെട്ടുവെന്നോ പറയാനാവില്ലെന്ന്‌ ശഠിച്ചവരില്‍ ഒരാള്‍.ലോകക്രമം പരിപൂര്‍ണമായും ഇസ്‌ലാമികമായി മാറ്റിപ്പണിയും വരെ ഏതൊരു ഇസ്‌ലാമികേതര ഭരണകൂടത്തിനും ഘടനക്കും വഴങ്ങുന്നത്‌ ശിര്‍ക്ക്‌- ബഹുദിവ്യത്വ സങ്കല്‍പമാണെന്ന്‌ വിശദീകരിക്കുന്നിടത്തോളം തീവ്രമായിരുന്നു സയ്യിദ്‌ ഖുതുബിന്റെ നിലപാടുകള്‍. മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയും ഇതേ ആശയങ്ങളാണ്‌ അനുവര്‍ത്തിച്ചു പോരുന്നത്‌.

Anonymous said...

കാട്ടിപ്പരുത്തി said...

മാത്രമല്ല- വിഷയത്തിന്നു പുറത്തുള്ള കമെന്റുകള്‍ പ്രസിദ്ധീകരിക്കാറുമില്ല.

വിഷയത്തിനുള്ളില്‍ കാട്ടിപ്പരുത്തി പ്രസിദ്ധീകരിക്കുന്ന കമന്‍റുകള്‍ താഴെയുണ്ട്

അജ്ഞാത പറഞ്ഞു...

ദാണ്ടേ, ശ്രദ്ധേയന്‍ സാറ് ഒറിജിനല്‍ പേരില്‍

കാട്ടിപ്പരുത്തി പറഞ്ഞു...

ഒഹോ- അപ്പൊ ഈ ശ്രദ്ധേയന്‍ ഇതുവരെ ഡ്യൂപ് കളിക്കായിരുന്നുവല്ലെ? അജ്ഞാതനൊരു സി- ഐ- ഡി തന്നെ!!!!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വിട്ടേക്ക് കാട്ടിപ്പരുത്തീ... പറഞ്ഞിട്ട് കാര്യമില്ല. പുരുഷത്വം പോലും മറച്ചു പിടിക്കുന്ന ഷണ്ഡന്‍! മോനെ ഷണ്ഡൂ, ശ്രദ്ധേയന്‍ പറയേണ്ടത് ഏത് ബാബുമോന്റെയും മുഖത്ത് നോക്കി പറയും; പറഞ്ഞിട്ടുമുണ്ട്!


ഞമ്മന്‍റെ ബഹയില്‍ പെട്ടോരുടെ ആണെങ്കില് ഏത് തെറിയും പ്രസിദ്ധീകരിക്കും. എന്നിട്ട് ഉളുപ്പില്ലാത്ത തത്വം പറച്ചിലും!

കാട്ടിപ്പരുത്തി said...

ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-


പാവം കാട്ടിപ്പരുത്തി എന്തോരു ശുദ്ധന്‍! ഇക്കാക്കമാരുടെ കമന്റുകള്‍ ഒന്നും കാണാറില്ല അല്ലേ? ശ്രദ്ധേയന്റെ കമന്‍റെങ്കിലും ഒന്ന് വായിച്ചു നോക്കാമായിരുന്നു കേട്ടോ.

തുണിയുടുത്താല്‍ മറയുന്നതല്ല കാട്ടിപ്പരുത്തി മുസല്യാരെ നാണം. തന്നെപ്പോലുള്ളവര്‍ക്ക് അത് മനസ്സിലാവൂല്ല. നാണമുണ്ടായിരുന്നെങ്കില്‍ താന്‍ പണ്ടേ ബ്ലോഗും പൂട്ടി പോയേനെ. പീറക്കാക്കകളല്ലാത്ത ബൂലോകവാസികള്‍ക്കൊക്കെ തന്റെ ഉളുപ്പില്ലായ്മ നല്ലപോലെ അറിയാം.

സന്തോഷ്‌ said...

...

«Oldest ‹Older   1 – 200 of 286   Newer› Newest»