Friday 5 March 2010

പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!!

ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു.  ഇത് കൂടാതെ അസംഖ്യം  സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം. തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.

സൈനബ് എന്ന സ്ത്രീയെ മൊഹമ്മദ് വിവാഹം കഴിച്ചത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ വിവാദമായിരുന്നു. അതിനെ ന്യായീകരിച്ചുകൊണ്ട് പുതിയ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, "പുത്രഭാര്യയെ മോഹിച്ച പ്രവാചകന് ?" എന്ന പേരില്‍. അവിടെ കണ്ട ചില പരാമര്‍ശങ്ങളാണു താഴെ.

""പോസ്റ്റിലെ വിഷയം ഒരു വിധം ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കുന്ന വിധം വിശദീകരിക്കപ്പെട്ടു.

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.""



ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

രണ്ടാമത്തെ പരാമര്‍ശം ഭീകരമെന്നു പറയേണ്ടി വരും. ദത്തു പുത്രനെ സ്വന്തം പുത്രനായി കാണുന്നത് ദുരാചാരമാണെന്ന് മന്ദബുദ്ധികള്‍ പോലും പറയില്ല. മന്ദബുദ്ധികളിലും തഴെയുള്ള ജന്മങ്ങള്‍ അത് ദുരാചാരമെന്നു കരുതുന്നതില്‍ ആര്‍ക്കും അത്ഭുതവും തോന്നില്ല. അനാഥരായ കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം മക്കളേപ്പോലെ കരുതുന്നത് സദാചാരമെന്നും സല്‍ക്കര്‍മ്മമെന്നുമാണ്‌ പരിഷ്കൃത സമൂഹം കരുതുന്നത്.  പരിഷ്കൃത സമൂഹവുമായി ഒരിക്കലും യോജിക്കാന്‍ ആകാത്ത ലത്തീഫൊക്കെ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹം ഇത് ദുരാചാരമെന്നു തന്നെ കരുതണം. മൊഹമ്മദ് അടിച്ചേല്‍പ്പിച്ച പല അസംബന്ധങ്ങളുടെ കൂടെ ഇതു കൂടി ഇരിക്കുന്നതില്‍ മറ്റുള്ളവര്‍ എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും തോന്നുന്നില്ല.
 
ഇതിന്റെയൊക്കെ Anticlimax എന്നു വിശേഷിപ്പിക്കാവുന്ന പരാമര്‍ശമാണ്‌ അവസാനത്തേത്. മൊഹമ്മദ് എഴുതിയ പുസ്തകമായിരുന്നെങ്കില്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇതു പോലെയുള്ള അസംബന്ധങ്ങള്‍ എഴുതി ചേര്‍ക്കുമോ എന്നാണത്. അപ്പോള്‍ പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള എല്ലാം എഴുതി ചേര്‍ത്തത് അള്ളായാണെന്നാണതിലെ ധ്വനി. മൊഹമ്മദിനെ ന്യയീകരിച്ച് ന്യായീ കരിച്ച് ഇതൊക്കെ അള്ളായുടെ ചുമലില്‍ വച്ചു കൊടുക്കുന്ന കൌശലം മൊഹമ്മദിന്റെ കൌശലത്തിനടുത്തെത്തും.ചക്കിക്കൊത്ത ചങ്കരന്‍മാര്‍. പക്ഷെ ഒന്ന് ഇവരൊന്നും മനസിലാക്കുന്നില്ല. ഇന്നു ജീവിക്കുന്ന ജനസമൂഹം അറേബ്യയിലെ ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളല്ല എന്നത്.
 
 
ലത്തീഫിന്റെ പോസ്റ്റില്‍ ഞാന്‍  ഒരഭിപ്രായം എഴുതി. പക്ഷെ അത് നീക്കം ചെയ്തു. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ലത്തീഫ് എഴുതിയതിങ്ങനെ.താങ്കള്‍ക്ക് മാന്യമായ ഭാഷയില്‍ ഈ ചര്‍ചയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്വാഗതം. ഇല്ലെങ്കില്‍ തല്‍കാലം കമന്റാന്‍ പ്രയാസപ്പെടരുത്. അതു കൊണ്ട് ആ അഭിപ്രായം ​ഇവിടെ എഴുതുന്നു.

ആ പോസ്റ്റില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. ബ്ളോഗിലെ അറിയപ്പെടുന്ന മുസ്ലിം പണ്ഡിതര്‍ക്ക് പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായമാണതില്‍ കാണാനാകുക. ചില ഉദാഹരണങ്ങള്‍.

 "വിവാഹം ഒരു പുണ്യകര്‍മമാണ് ഇസ്‌ലാമില്‍."

>>അവിടെ വിവാഹത്തേക്കാള്‍ പ്രധാനം ദത്ത് സമ്പ്രദായത്തിന്റെ അടിവേരറുക്കുക എന്നതായിരുന്നു.<<

"നബിയുടെ കാലഘട്ടത്തിൽ, വിധവകളെ വിവഹം ചെയ്യുകയെന്നത്‌, വളരെ നിന്ദ്യമായി കരുതിയിരുന്നവരായിരുന്നു അറബികൾ. എന്നാൽ നബിയോ, ആദ്യം വിവഹം ചെയ്തത്‌, ഖദീജ (റ) യെയാണ്‌."

>>പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല.<<

"ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുനില്ല, എന്നാല്‍ അനാഥയെ സമ്രക്ഷിക്കാം-അത് പ്രോത്സാഹനാര്‍ഹവുമാണ്"

>>ഇസ്‌ലാമില്‍ ദത്തെടുത്തുപോകരുതെന്ന് ഒരു വിലക്കുമില്ല. പക്ഷെ ദത്തുപുത്രന്‍മാര്‍ക്ക് സ്വന്തം പുത്രമാര്‍ക്കുള്ള അവകാശങ്ങള്‍ ദത്തെടുത്ത ആളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മാത്രമാണ് നിയമത്തിന്റെ ചുരുക്കം.<<

ഇതു പോലെ പരസ്പര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ ഖുറാനില്‍ മുഴുക്കെ കാണാം. തീവ്ര മുസ്ലിങ്ങള്‍ അതുപോലെ ഇപ്പോഴം ​എഴുതുന്നതിന്റെ ന്യായീകരണം ഖുറാനില്‍ നിന്നു തന്നെ.

മൊഹമ്മദ് സൈനബിനെ വിവാഹം കഴിച്ചത് ദൈവകല്‍പ്പന പ്രകരമാണെന്നാണു ലത്തീഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

ഇവിടെ നമുക്ക് അള്ളയോട് അല്‍പ്പം സഹതപിക്കാം. സൈദ് മൊഴി ചൊല്ലിയാല്‍ എന്നാണ്‌ ലത്തീഫ് ഉപയോഗിക്കുന്ന വാക്കുകള്‍. പാവം അള്ള. മൊഴി ചൊല്ലുമോ എന്നൊന്നും അറിയാനുള്ള ശക്തിയില്ലായിരുന്നു. "നാളെ മഴ പെയ്താല്‍ കേരളത്തിനു വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല" എന്നു പറയുന്ന സാദാ മലയാളിയേപ്പോലെ. ഇനി എങ്ങാനും മൊഴി ചൊല്ലിപ്പോയാല്‍ മൊഹമ്മദ് തന്നെ വിവാഹം കഴിച്ചുകൊള്ളണമെന്നും പറഞ്ഞിരുന്നു. മറ്റു സ്ത്രീകളെ മൊഹമ്മദ് വിവാഹം കഴിച്ച കാരണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ആ ചുറ്റുവട്ടത്തൊന്നും പറ്റിയ ആണുങ്ങള്‍ ഉണ്ടോ എന്നു പോലും അള്ളക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അടിമയെ മോചിപ്പിച്ചും ദത്തുപുത്രനെ അവഹേളിച്ചും ഏതെല്ലാം സ്ത്രീകളെ വിവാഹം ചെയ്യാമെന്നും ഒക്കെയുള്ള നിബന്ധനകള്‍ ലോകവസാനം വരേക്കും മന്ദബുദ്ധികള്‍ക്ക് പറഞ്ഞു കൊടുക്കണമെങ്കില്‍, മൊഹമ്മദിനേക്കോണ്ട് പിന്നെയും പെണ്ണു കെട്ടിക്കേണ്ടി വന്നേനെ. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അള്ളാ കണ്ടു പിടിച്ച എളുപ്പവഴിയാണ്‌ മൊഹമ്മദിനേക്കൊണ്ടു തന്നെ അങ്ങു വിവാഹം കഴിപ്പിക്കുക എന്നത്. അള്ളായുടെ കണ്ണില്‍ ആകേക്കൂടി മൊഹമ്മദ് എന്ന ആണു മാത്രം. എന്തായിരിക്കം ഇതിന്റെ പിന്നിലെ മനശാസ്ത്രം? അതറിയണമെങ്കില്‍ നമ്മള്‍ ഖുറാനും മൊഹമ്മദിന്റെ നടപടികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ ആദ്യകാല ചരിത്രവും ഒക്കെ വായിക്കണം.

ഓരോ വിവാഹം കഴിച്ചപ്പോഴും അവയെ ന്യയീകരിക്കാന്‍ മൊഹമ്മദ് ഖുറാനില്‍ രസകരങ്ങളായ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്. അവയിലെ പ്രധാനപ്പെട്ടതാണ്‌ ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന ഭാഗം. അതിങ്ങനെ.

അധ്യായം 33, അല്അഹ്സാബ്

 അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. 

 പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍  നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍--അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍--ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ട തുതന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല.

 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ട ാവാതിരിക്കാനത്രെ.

സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു.
എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.

"അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍" എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അള്ള തീരുമാനിച്ച് മൊഹമ്മദിനോട് പറഞ്ഞതാണീ അസംബന്ധങ്ങള്‍ മുഴുവനുമെന്നാണു സാധാരണ മുസ്ലിങ്ങള്‍ പറയാറുള്ളത്. പക്ഷെ ഇക്കാര്യം അള്ളായും മൊഹമ്മദും കൂടി തീരുമാനിച്ചതാണ്.

സ്ത്രീ വിഷയത്തില്‍ മൊഹമ്മദിനുണ്ടായിരുന്ന താല്‍പ്പര്യങ്ങളുടെ ശക്തമായ ന്യായീകരണമാണീ വാചകങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയുക. മൊഹമ്മദിനു വേണ്ടി മാത്രമായി അള്ളാ നിജപ്പെടുത്തിയ സ്ത്രീകളുടെ ഒരേകദേശ രൂപമാണിവിടെ. അള്ളായുടെ വാക്കുകള്‍ ഇവയാണ്. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. അന്നത്തെ കാലത്ത് മൊഹമ്മദ് വിജയിച്ച അനേകം യുദ്ധങ്ങള്‍ നടത്തിയതായി എല്ലാ ഇസ്ലാമിക ചരിത്ര രചയിതാക്കളും പറയുന്നു. ആ യുദ്ധങ്ങളിലൊക്കെ പിടിക്കപ്പെട്ട സ്ത്രീകളെല്ലാം മൊഹമ്മദിനവകാശപ്പെട്ടതായിരുന്നു എന്നാണ്‌ അള്ളാ പറഞ്ഞത്. അള്ളായുടെ വാക്കുകള്‍ മൊഹമ്മദിനു പോലും തെറ്റിക്കാന്‍ അവകാശമില്ലായിരുന്നു. അപ്പോള്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ മുഴുവന്‍ മൊഹമ്മദ് അനുഭവിച്ചിരുന്നു എന്നതില്‍ അര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കൊടുത്തതായി ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്. അതെന്തായാലും മൊഹമ്മദ് അള്ളായുടെ കല്‍പ്പന ലംഘിച്ചതാകാനേ സാധ്യതയുള്ളു.


ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന പരമാര്‍ശമാണ്,

"നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ", എന്നത്. മറ്റ് വിശ്വാസികള്‍ക്ക് വച്ചിരിക്കുന്ന പരിധികളൊക്കെ മൊഹമ്മദിനൊഴിവാക്കി കൊടുത്തത് അദ്ദേഹത്തിനു ക്ളേശം ഉണ്ടാകാതിരിക്കാനാണത്രേ!! എന്നു വച്ചാല്‍ പരിധിയില്ലാതെ സ്ത്രീകളുടെ മേല്‍ മൊഹമ്മദിനവകാശം അനുവദിച്ചത് അദ്ദേഹത്തിനു ക്ളേശമുണ്ടാകാതിരിക്കാനാണെന്ന്. അസംഘ്യം സ്ത്രീകളെ അനുഭവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എന്തു തരം ക്ളേശമാണൊരു മനുഷ്യനുണ്ടാകുക എന്ന് അറിയാനുള്ള ബുദ്ധി വികാസം മന്ദബുദ്ധികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് അള്ളാ അവരോടതു പറഞ്ഞും ഇല്ല. അവര്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളുടെ ക്ളേശങ്ങള്‍ പരിഹരിക്കാനാണു മൊഹമ്മദിനേക്കൊണ്ട് പല സ്ത്രീകളെയും അള്ള വിവാഹം കഴിപ്പിച്ചതെന്നാണ്. അള്ളാ പറയുന്നു മൊഹമ്മദിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാനായിരുന്നു എന്ന്. മന്ദബുദ്ധികളെ വിശ്വസിക്കണോ?, അള്ളായെ വിശ്വസിക്കണോ?
 
മുകളില്‍ പരാമര്‍ശിച്ച ഖുറാന്‍ സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മൊഹമ്മദിന്റെ വിവാഹങ്ങള്‍ വിലയിരുത്താന്‍ ആകൂ.

മൊഹമ്മദിന്റെ ജീവിതത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ പണ്ഡിതരില്‍ നിന്നാണ്. ലത്തീഫ് ആക്ഷേപിക്കുന്നത് ഇവയില്‍ പലതും ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയ ഒന്നാതരം പൈങ്കിളി വര്‍ണനകള്‍ എന്നും. ഇവയില്‍ പ്രധാനപ്പെട്ടവ, ഇബന്‍ ഇഷാഖ് എ ഡി 750 ല്‍ എഴുതിയ സിറാത് റസൂല്‍ അള്ള യും, ഇമാം ബുഖാരി എ ഡി 850 ല്‍ എഴുതിയ 9 വാല്യങ്ങളുള്ള അള്‍ ബുഖാരിയുടെ ഹദീത്തും, മൊഹമ്മദ് ബിന്‍ അല്‍ തബാരി എ ഡി 870നും 920നും ഇടക്കെഴുതിയ രചനകളുമാണ്. ഇവയൊക്കെ പ്രവാചക ചര്യകള്‍ എന്ന പൊതു പേരില്‍ അറിയപ്പെടുന്നു.

മൊഹമ്മദിന്റെ ജീവിതത്തിലെ സ്ത്രീകളേക്കുറിച്ച് വളരെ രസകരമായ വിവരങ്ങളും ഈ രചനകളില്‍ കാണാം. അവയില്‍ നിന്നുള്ള കുറച്ചു വിവരങ്ങള്‍.

മൊഹമ്മദ് എത്ര വിവാഹങ്ങള്‍ കഴിച്ചു എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. തബാരി പറയുന്നതിപ്രകാരം.

Tabari IX:126 "The Messenger of Allah married fifteen women. He combined eleven at a time and left behind nine."

1. സൈനബ്.
 
മൊഹമ്മദിന്റെ പിതാവിന്റെ സഹോദരിയുടെ പുത്രിയായിരുന്നു സൈനബ്. ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം കിട്ടിയ കൂട്ടത്തില്‍ കിട്ടിയ അടിമയായിരുന്നു സൈദ്. സൈദിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് സൈനബിനെ വിവാഹം ചെയ്തു കൊടുത്തു. അതേക്കുറിച്ച് ലത്തീഫ് എഴുതുന്നു. നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു.

അവരുടെ വിവാഹജീവിതം ​അത്ര സുഗമമല്ലായിരുന്നു. പിന്നീട് സൈനബ് വിവാഹമോചിതയായി. അതിന്റെ കാരണങ്ങള്‍ അത്ര വ്യക്തമല്ല. അതേക്കുറിച്ച് തബാരിയുടെ ഹദീസില്‍ കാണുതിപ്രകാരം.

Tabari VIII:1 "In this year the Messenger married Zaynab bt. Jahsh.  Allah's Messenger came to the house of Zayd bin  Muhammad. Perhaps the Messenger missed him at that moment. Zaynab, Zayd's wife, rose to meet him. She was dressed only in a shift.... She jumped up eagerly and excited the admiration of Allah's Messenger, so that he turned away murmuring something that could scarcely be understood. However, he did say overtly, 'Glory be to Allah Almighty, who causes hearts to turn!' So Zayd went to Muhammad. 'Prophet, I have heard that you came to my house. Why didn't you go in? Perhaps Zaynab has excited your admiration, so I will leave her.'"



Tabari VIII:4 "One day Muhammad went out looking for Zayd. Now there was a covering of haircloth over the doorway, but the wind had lifted the covering so that the doorway was uncovered. Zaynab was in her chamber, undressed, and admiration for her entered the heart of the Prophet. After that Allah made her unattractive to Zayd.'"


Tabari VIII:3 "Zayd left her, and she became free. While the Messenger of Allah was talking with Aisha, a fainting overcame him. When he was released from it, he smiled and said, 'Who will go to Zaynab to tell her the good news? Allah has married her to me.' Then the Prophet recited [Qur'an 33] to the end of the passage. Aisha said, 'I became very uneasy because of what we heard about her beauty and another thing, the loftiest of matters, what Allah had done for her by personally giving her to him in marriage. I said that she would boast of it over us.'"
Tabari IX:134 "Muhammad took Zaynab but Allah did not find any fault in the relationship and ordered the marriage."



ഐഷ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. മൊഹമ്മദിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണ്‌ എന്ന്. ആ പരിഹാസം പോലും മൊഹമ്മദിനു മനസിലായില്ല.

സൈനബിനെ വിവാഹം കഴിച്ചതിനേക്കുറിച്ച് മൊഹമ്മദിന്റെ കാലത്തു തന്നെ അദ്ദേഹത്തിന്റെ ഗോത്രം വിമര്‍ശിച്ചിരുന്നു. അത് ഖുറാനില്‍ തന്നെ പറയുന്നുണ്ട്. കാട്ടറബികളായിരുന്നെങ്കിലും അവര്‍ക്ക് പോലും അതുള്‍ക്കൊള്ളാനായിരുന്നില്ല. അത് മനസിലാക്കിയ മൊഹമ്മദ് അതിന്റെ ഉത്തരവാദിത്തം അള്ളായുടെ തലയില്‍ കെട്ടി വച്ചു. എന്ത് അസംബന്ധം ഖുറാനില്‍ എഴുതി ചേര്‍ത്തപ്പോഴും അത് അള്ളാ പറഞ്ഞിട്ടാണെന്ന ഒരു അടിവര ഇടുക എന്നത് മൊഹമ്മദിന്റെ ഇഷ്ടവിനോദമായിരുന്നു. എന്തും വിശ്വസിക്കാന്‍ മന്ദബുദ്ധികള്‍ ഉണ്ടാകുമെന്ന് അന്നേ അദ്ദേഹത്തിനറിയാമായിരുന്നു.

2. മരിയ

അസാധാരണ സൌന്ദര്യമുള്ള വളരെ ചെറുപ്പമായ ഒരു യുവതിയായിരുന്നു അവര്‍.

Tabari VIII:100 "The Messenger sent Hatib to Muqawqis, the ruler of Alexandria. Hatib delivered the letter of the Prophet, and Muqawqis gave Allah's Apostle four slave girls."

Tabari IX:137 "Mariyah, a Copt slave, was presented to the Prophet. She was given to him by Muqawqis, the ruler of Alexandria."


Tabari IX:147 "A eunuch named Mubur was presented to Muhammad along with two slave girls. One he took as a concubine, the other he gave to Haasn."

അലക്സാണ്ട്രിയയിലെ ഭരണാധികാരി മൊഹമ്മദിനു സമ്മാനമായി നല്‍കിയ അടിമ പെണ്‍കുട്ടിയായിരുന്നു മരിയ. അവളെ മൊഹമ്മദ് മറ്റ് അടിമകളോടൊപ്പം സ്വന്തം ഹാരത്തില്‍ സൂക്ഷിച്ചു. തബാരി ഉപയോഗിക്കുന്ന വാക്ക് Concubine എന്നാണ്. അതിനെ മലയാളത്തിലാക്കിയാല്‍ വെപ്പാട്ടി എന്ന അര്‍ത്ഥം നല്‍കാം. ഹാരത്തില്‍ വച്ച്  മരിയ ഗര്‍ഭിണിയാവുകയും മൊഹമ്മദ് അവരെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.എല്ലാ അടിമ പെണ്ണുങ്ങള്‍ക്കും അതു പോലെയുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

3. ഐഷ.

ഐഷയുമായി മൊഹമ്മദിന്റെ വിവാഹം ഉറപ്പിക്കുമ്പോള്‍ അവരുടെ പ്രായം 6 വയസായിരുന്നു. ഹദീസുകളില്‍ ആ വിവാഹത്തേക്കുറിച്ച് പറയുന്നതിപ്രകാരം.

Tabari VII:7 "The Prophet married Aisha in Mecca three years before the Hijrah, after the death of Khadija. At the time she was six." 
 
Tabari IX:128 "When the Prophet married Aisha she very young and not yet ready for consummation."

Tabari IX:131 "My mother came to me while I was being swung on a swing between two branches and got me down. My nurse wiped my face with some water and started leading me. When I was at the door she stopped so I could catch my breath. I was then brought in while the Messenger was sitting on a bed in our house. My mother made me sit on his lap. Then the men and women got up and left. The Prophet consummated his marriage with me in my house when I was nine years old."

Bukhari:
"Allah's Apostle told Aisha, 'You were shown to me twice in my dreams . I beheld a man or angel carrying you in a silken cloth. He said to me, "She is yours, so uncover her." And behold, it was you. I would then say to myself, "If this is from Allah, then it must happen."
 
4. സഫിയ.
 
Tabari VIII:110 "When Abu Sufyan learned that the Prophet had taken her, he said, 'That stallion's nose is not to be restrained!'"
 
Tabari VIII:117 "Dihyah had asked the Messenger for Safiyah when the Prophet chose her for himself. Muhammad gave Dihyah her two cousins instead."
 
Tabari VIII:122 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:515 "Muhammad commanded that Safiyah should be kept behind him and he threw his cloak over her. Thus the Muslims knew that he had chosen her for himself."


Ishaq:511 "When he protested, wanting to keep Safiyah for himself, the Apostle traded for Safiyah by giving Dihyah her two cousins. The women of Khaybar were distributed among the Muslims."
 
Ishaq:517 "When the Apostle took Safiyah on his way out of town, she was beautified and combed, putting her in a fitting state for the Messenger. The Apostle passed the night with her in his tent. Abu Ayyub, girt with his sword, guarded the Apostle, going round the tent until he saw him emerge in the morning. Abu said, 'I was afraid for you with this woman for you have killed her father, her husband, and her people."


Bukhari: "The Muslims said among themselves, 'Will Safiyah be one of the Prophet's wives or just a lady captive and one of his possessions?'"

ഈ നാലു സ്ത്രീകളുടെ കാര്യത്തില്‍ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലല്ല അവരുടെ വിവാഹങ്ങള്‍ നടന്നത്. ഇവരൊന്നും മൊഹമ്മദ് വിവാഹം കഴിച്ച് സഹായിക്കേണ്ട ഗതികേടിലും ആയിരുന്നില്ല. 6 വയസുള്ള ഐഷയെ സ്വപ്നത്തില്‍ കണ്ടു എന്ന കാരണം പറഞ്ഞാണ്‌ മൊഹമ്മദ് വിവാഹം കഴിച്ചത്.


മൊഹമ്മദ് വിഭാവനം ചെയ്ത സ്വര്ഗ്ഗത്തില് ചെന്നാല് കിട്ടുന്ന സമ്മാനം ഖുറാന് പ്രകാരം ഇതാണ്.
 
അവര്‍ രത്നം പതിച്ച മഞ്ചങ്ങളില്‍ മുഖാമുഖമായി ചാരിക്കിടക്കുന്നു. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍  അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും. അത് കുടിച്ചാല്‍ അവര്‍ക്ക് തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല. ആ ബാലന്മാര്‍, അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പലതരം രുചികരമായ പഴങ്ങള്‍ മുമ്പില്‍ കൊണ്ടുവെക്കും. അവരിഷ്ടപ്പെടുന്ന പക്ഷിമാംസങ്ങളും. അവര്‍ക്കായി നാണംതുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്‍. ഇഹത്തില്‍ ചെയ്തുകൊണ്ടിരുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്‍ക്ക് ലഭിക്കുന്നു.
 
വലതുപക്ഷക്കാര്‍! വലതുപക്ഷക്കാരുടെ (സൌഭാഗ്യങ്ങള്‍) എങ്ങനെ വര്‍ണിക്കേണ്ടൂ! അവര്‍ മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങളിലും3 പടലകളായി കുലച്ച വാഴകളിലും ദൂരദൂരം പരന്നുകിടക്കുന്ന തണലുകളിലും നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിനീരിലും ഒരിക്കലും അവസാനിക്കാതെ നിര്‍ബാധം ലഭിക്കുന്ന പഴസമൃദ്ധിയിലും ഉന്നതമായ വിശ്രമശാലകളിലുമായിരിക്കും. അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു.
 
ഹൂറികളെ കൂടാതെ, സൃഷ്ടിക്കപ്പെടുന്ന മണവാട്ടികളേക്കൂടി നല്‍കി സ്വര്‍ഗ്ഗവാസികളായ പുരുഷന്‍മാരെ സന്തുഷ്ടരാക്കുന്ന അള്ളാടെ ദയാവായ്പ് അപരിമേയമാണ്. ഇവിടെ അള്ളാ വിട്ടു പോയ ഒരു സംഗതിയുണ്ട്. മണവാളന്‍മാരെ സൃഷ്ടിക്കുന്ന കാര്യം മിണ്ടിയിട്ടേ ഇല്ല. സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ എന്തു ചെയ്യും?
 
സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും. പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മൊഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു.
 
ഇതൊക്കെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം.സാധാരണക്കാരേക്കാളും ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്ന പ്രവാചകരുടെ പാരിതോഷികങ്ങള്‍ എന്തൊക്കെയായിരിക്കാം? മനുഷ്യാരശിക്കുവേണ്ടി എക്കാലത്തേക്കുമുള്ള നിയമ സംഹിത നല്‍കി എന്നു പറയപ്പെടുന്ന മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ എന്തായിരിക്കം നല്‍കിയത്?
 
അപ്പോള്‍ മൊഹമ്മദിന്‌ ഇഹലോകത്തില്‍  വലിയ ആനുകൂല്യങ്ങള്‍ അള്ളാ നല്‍കിയതില്‍ തെല്ലും അതിശയിക്കേണ്ടതില്ല. മന്ദബുദ്ധികള്‍ അതിനെയൊക്കെ വളച്ചൊടിക്കുന്നതിലും അത്ഭുതം തോന്നേണ്ട കാര്യമില്ല.
 
മൊഹമ്മദിനു പ്രവാചകത്വം കിട്ടുന്നതിനു മുമ്പായിരുന്നു സൈദ് എന്ന അടിമയെ മോചിപ്പിച്ചതെന്നാണ്‌ ലത്തീഫ് അവകാശപ്പെടുന്നത്. അപ്പോള്‍ ഖുറാനിലൂടെ അള്ളാ പറയുന്നതിനുമുന്നേ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പക്ഷെ അത് അള്ളായുടെ ചെലവില്‍ ഇസ്ലാമിന്റെ നേട്ടമായിട്ടാണു സാധാരണ മുസ്ലിങ്ങള്‍ കൊണ്ടാടുന്നത്.

അടിമക്ക് സ്വന്തം സഹോദരിയേപ്പോലുള്ള ആളെ വിവാഹം ചെയ്തുകൊടുത്തത് നല്ല കാര്യമായിരുന്നു. പക്ഷെ അതിന്റെ പിനില്‍ മറ്റൊരു   ദുരുദ്ദേശ്യമുണ്ടായിരുന്നു എന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതിനെ അരക്കിട്ടുറപ്പിക്കുന്ന നടപടിയാണ്‌ പിന്നീട് മൊഹമ്മദും അള്ളായും കൂടി ചെയ്തത്. കുലീന നാട്യക്കാരിയായിരുന്നതുകൊണ്ടാണ്‌ സൈനബിന്റെ്‌ സൈദുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടതെന്നാണ്‌ ലത്തീഫ് പറയുന്നത്. അത് പരാജയപ്പെടുത്തിയത് അള്ളയും. അതിന്റെ ലക്ഷ്യം മൊഹമ്മദിനു തന്നെ സൈനബിനെ വിവാഹം ചെയ്തു കൊടുക്കലും. സൈനബിന്റെ കുലീന നാട്യം പരാജയപ്പെടുത്താന്‍ അള്ളാക്ക് തോന്നിയില്ല. കാരണം മൊഹമ്മദ് സൈനബിനെ മനസാ ആഗ്രഹിച്ചിരുന്നു. അള്ളായും മൊഹമ്മദും കൂടീ നടത്തിയ ഗൂഡാലോചന അതി ഗംഭീരം.


മന്ദബുദ്ധി എന്ന വാക്കുപയോഗിക്കുന്നതെനിക്കിഷ്ടമുള്ള സംഗതിയല്ല. പക്ഷെ മുസ്ലിം തീവ്രവാദികള്‍ പറയുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത വ്യക്തികളെ മന്ദബുദ്ധികള്‍ എന്നാണ്‌ ലത്തീഫ് വിളിച്ചത്. അതുകൊണ്ട് മാത്രം ഞാന്‍ ആ വാക്കിവിടെ ഉപയോഗിച്ചു.

286 comments:

«Oldest   ‹Older   201 – 286 of 286
kaalidaasan said...

കാളിദാസന്‍- മാത്യു- പിന്നെ എത്ര പേരാനുള്ളത്- കവിക്ക്.

കാട്ടിപ്പരുത്തി,


താങ്കളെന്താണുദേശിക്കുന്നതെന്നെനിക്ക് മനസിലാകുന്നില്ല.ഞാന്‍ ജനിച്ചത് ക്രിസ്തീയ കുടുംബത്തിലാണ്. കേരളത്തില എല്ലാ മനുഷയ്രും ഏതെങ്കിലും മതത്തിലോ ജാതിയിലോ പെട്ട കുടുംബങ്ങളിലാണു ജനിക്കുക. ഇനി കാട്ടിപ്പരുത്തി ഏതെങ്കിലും മൃഗ കുടുംബത്തിലോ സസ്യ കുടുംബത്തിലോ ആണു ജനിച്ചതെന്ന് ഞാന്‍ കരുതുന്നില്ല.( ഇതിന്റെ പേരില്‍ കൊമ്പു കുലുക്കണ്ട. കാട്ടി എന്നത് കാട്ടുപോത്തിന്റെ മറ്റൊരു പേരാണ്. പരുത്തി എന്നത് ഒരു തരം ചെടിയും). കാട്ടിപ്പരുത്തി എന്ന പേര്‍ ബ്ളോഗിലെഴുതാന്‍ താങ്കള്‍ സ്വീകരിച്ചു എന്നേ ഞാന്‍ കരുതുന്നുള്ളു. അതു പോലെ കാളിദാസന്‍ എന്ന പേര്, ഞാനും സ്വീകരിച്ചു. താങ്കള്‍ എന്റെ പേരിന്റെ പിനാലെ കൂടിയതു കൊണ്ടു മാത്രം ഞാന്‍ താങ്കളുടെ പേരിനേക്കുറിച്ചും എഴുതി. അല്ലാതെ ഇതില്‍ വ്യക്തിപരമായ ഒന്നുമില്ല. താങ്കള്‍ കാട്ടിയെന്നോ പരുത്തിയെന്നോ മൊഹമ്മദെന്നോ ഏത് പേരു സ്വീകരിച്ചാലും താങ്കള്‍ എഴുതുന്ന കാര്യങ്ങളേക്കുറിച്ചു മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. അതിനപ്പുറം താങ്കള്‍ ആരായാലും അതെന്നെ ബാധിക്കില്ല.

താങ്കള്‍ ഇസ്ലാം മത വിശ്വാസിയാണെന്നു പറഞ്ഞ് നടക്കുന്നതു പോലെ ക്രിസ്ത്യാനിയാണെന്നു പറഞ്ഞു നടക്കാന്‍ എനിക്കു തോന്നുന്നില്ല. ക്രിസ്തു മതത്തേയോ ബൈബിളിനെയോ ന്യായീകരിക്കേണ്ട ബാദ്ധ്യതയും ഞാന്‍ എറ്റെടുത്തിട്ടില്ല. ക്രിസ്തു മതത്തെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയെ വളരെയധികം ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്, ഈ ബ്ളോഗിലും മറ്റ് പല ബ്ളോഗുകളിലും. ക്രിസ്തു മതത്തെ വിമര്‍ശിക്കുനവര്‍ക്കെതിരെ താങ്കളേപ്പോലെ ഞാന്‍ എടുത്തു ചാടാറുമില്ല.

ഇനി കളിദാസനേപ്പറ്റി. രത്നാകരന്‍ എന്നായിരുന്നു കാളിദാസന്റെ യധാര്‍ത്ഥ പെര്. പുസ്തകങ്ങള്‍ എഴുതാനദ്ദേഹം കാളിദാസന്‍ എന്ന തൂലിക നാമം സ്വീകരിച്ചു. യധാര്‍ത്ഥ പേരിനു പകരം കാട്ടിപ്പരുത്തി എന്ന പേര്‍ താങ്കള്‍ സ്വീകരിച്ചപോലെ. ഇതിലെന്തനിത്രയധികം ആഘോഷിക്കാനിരിക്കുന്നത്.

ചന്തപ്പെണുങ്ങളുടെ തലത്തിലേക്ക് താഴാതെ ചര്‍ച്ച ചെയ്യുന്ന വിഷയത്തേക്കുറിച്ച് എന്തെങ്കിലുമുണ്ടെങ്കില്‍ എഴുതൂ കാട്ടിപ്പരുത്തി.

kaalidaasan said...

കാട്ടിപ്പരുത്തി,


തബാരിയുടെ ഹദീസുകളൊ?
എന്തൊക്കെയാണു കാളിദാസന്‍ പുലമ്പുന്നത്?
ആദ്യം പ്രാഥമികമായ കാര്യങ്ങളെങ്കിലും മനസ്സിലാക്കി വരൂ-


അല്‍ തബാരി എഴുതിയ മൊഹമ്മദിന്റെ ചരിത്രം അല്‍ തഫ്സീര്‍, ഹദീസു തന്നെയല്ലേ? പിന്നെ അതെന്താ കാലാവസ്ഥ പ്രവചന പുസ്തകമാണോ?

6 ഹദിസുകളേപ്പറ്റിയേ താങ്കളൊക്കെ കേട്ടിട്ടുള്ളു എന്നു കരുതി അതിനപ്പുറം ഒന്നുമില്ല എന്നു കരുതരുത്. മൊഹമ്മദിന്റെ പ്രവര്‍ത്തങ്ങളേപ്പറ്റിയും ആദ്യകാല ഇസ്ലാമിന്റെ ചരിത്രത്തേപ്പറ്റിയും എഴുതപ്പെട്ടിട്ടുള്ള അനേകം പുസ്തകങ്ങളുണ്ട്. മൊഹമ്മദ് ഇബന്‍ ജാബിര്‍ അല്‍ തബരിയെ ഇസ്ലാമിന്റെ ആദ്യകാല ചരിത്ര രചയിതാവായിട്ടാണു കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ഹദീസില്‍ നിന്നാണു ഈ പോസ്റ്റിലെ പല വചകങ്ങളും ഉള്‍പ്പെടുത്തിയത്. അത് വായിച്ചപ്പോഴൊന്നും തോന്നാത്ത ബുദ്ധിമുട്ട് ഇപ്പോള്‍ തോന്നിയത് എന്തുകൊണ്ടാണ്?

kaalidaasan said...

കാട്ടിപ്പരുത്തി,


നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്?

നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ പുത്രനെനു വിശ്വസിക്കുന്ന ഒരാള്‍ പിതാവിന്റെ പുത്രനാകണമെന്നില്ല. ഒരു പക്ഷെ ജെനെറ്റിക് ടെസ്റ്റ് ചെയ്യേണ്ടി വരും. മാതാവു പറയുന്ന പുരുഷനെയാണു സാധാരണ പിതാവായി കരുതാറുള്ളത്. അതാണെല്ലാ നാട്ടിലും നാട്ടുനടപ്പ്. പുത്രനെന്നു കരുതി വളര്‍ത്തുന പലരും പുത്രന്‍മാരാകണമെന്നില്ല. ഇതൊന്നും ഒരു പ്രവചകനും അംഗീകരിച്ചു നടപ്പാക്കിയ കാര്യമല്ല. വെറും നാട്ടു നടപ്പ്.

അടിമയില്‍ ജനിക്കുന്ന പല കുട്ടികളും യജമാനന്റെ പുത്രന്‍മാരും ആയിരിക്കാം. മരിയയില്‍ മൊഹമ്മദിനൊരു പുത്രന്‍ ജനിച്ചപോലെ. ഇബ്രാഹിമിനു ദാസിയില്‍ ഒരു മകന്‍ ജനിച്ചപോലെ. നട്ടുനടപ്പുകള്‍ അങ്ങനെ പലതുമുണ്ടാകും. പക്ഷെ എല്ലാ അടിമകളുടെ പുത്രന്മാരെയും ഇതു പോലെ അംഗീകരിച്ചിരുന്നുമില്ല.

ഇഷ്ടം പോലെ അടിമസ്ത്രീകളെ പാര്‍പ്പിക്കാന്‍ പ്രവാചകന്‍ ഒരു സ്ഥലമുണ്ടാക്കി എന്നു പറയുന്നിടത്തു തുടങ്ങുന്ന വിവര്‍ക്കേടിന്ന് കാളിദാസന്‍ മനസ്സിലാക്കിയ അര്‍ത്ഥങ്ങള്‍ വച്ച് ആക്ഷേപം തുടങ്ങുമ്പോള്‍ കിടന്നുരണ്ടത് കൊണ്ട് കാര്യമായില്ല.

അടിമ സ്ത്രീകളെ പാര്‍പ്പിക്കാന്‍ മൊഹമ്മദ് ഒരു സ്ഥലമുണ്ടാക്കി എന്നു ഞാന്‍ പറഞ്ഞില്ല കാട്ടിപ്പരുത്തി. മൊഹമ്മദിനു സമ്മാനമായും യുദ്ധങ്ങളിലും കിട്ടിയ അടിമസ്ത്രീകളെ അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ചിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ഈ അടിമകളെ മൊഹമ്മദിന്റെ വീട്ടിലെ പൂമുഖത്തു തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് കാട്ടിപ്പരുത്തിക്ക് വിശ്വസിക്കാം.

ദൈവ കല്‍പ്പന പ്രകാരം ഈ അടിമ സ്ത്രീകളെ മുഴുവനും മൊഹമ്മദിനനുഭവിക്കുകയും ചെയ്യാമായിരുന്നു. ഖുറാനിലെ അദ്ധ്യായം 33 ലെ 50 മുതല്‍ 52 വരെ ആയത്തുകളിലാണീ ദൈവ കല്‍പ്പന ഉള്ളത്.

അത് കാട്ടിപ്പരുത്തി പിന്തുടരുന്ന ഖുറാനിലെ വിവരക്കേടാണ്, എന്റെ വിവരക്കേടല്ല. അടിമകളായി കിട്ടിയതും വലതു കൈക്ക് അവകാശപ്പെട്ട(യുദ്ധത്തില്‍ കിട്ടിയ)തുമായ സ്ത്രീകളെ അനുഭവിച്ചോളാന്‍ മൊഹമ്മദിനോടു പറഞ്ഞത് ഞാനല്ല. അള്ളാ എന്ന ഇസ്ലാമിക ദൈവമാണ്.

kaalidaasan said...

കാട്ടിപ്പരുത്തി,



ഒരു പ്രസ്ഥാവനയില്‍ കാര്യമൊതുക്കി. ഒരു സദാചാരത്തെ ഇല്ലാതാകുമ്പോള്‍ ആ സമൂഹത്തോട് സം‌വദിക്കാനാവില്ല എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയേണ്ടെ?
ഇന്ത്യയിലെ അടിമ വംശം കുതന്ത്രത്തിലൂടെ അധികാരത്തിലെത്തി? പുതിയ അറിവുകളാണ്.


സദാചാരത്തെ ഇല്ലാതാക്കുമ്പോള്‍ സമൂഹത്തോട് സംവദിക്കാനാകില്ല. വൈക്ളബ്യം ഉണ്ടാകും. അത് മൊഹമ്മദിനു നന്നായി അറിയമായിരുന്നു. അതു കൊണ്ടാണ്‌ ദൈവ കല്‍പ്പന എന്ന ഉഡായിപ്പിറക്കിയത്. തായിരുന്നല്ലോ സ്ഥിരം ഉഡായിപ്പ്.

ഇന്‍ഡ്യയിലെ അടിമ രാജ വംശത്തിന്റെ ഉറവിടം ഇസ്ലാമിന്റെ തൊഴുത്തില്‍ കെട്ടി അപഹാസ്യനാകാതെ കാട്ടിപ്പരുത്തി. 1206 ലാണ്‌ ഇന്‍ഡ്യയിലെ അടിമ രാജ വംശത്തിന്റെ ആരംഭം. മക്കളില്ലാതിരുന്ന മൊഹമ്മദ് ഘോറി അടിമകളെ സ്വന്തം മക്കളേപ്പോലെ കരുതിയിരുന്നു. അത് മൊഹമ്മദും ആള്ളായും കൂടി അടിമകളെ ജാതി തിരിച്ച് വിവേചിച്ച് അത് ഇസ്ലാമിന്റെ നിയമമായി ഖുറാനിലുള്‍പ്പെടുത്തിയതിനു 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മൊഹമ്മദ് ഘോറി ചെയ്തത് മൊഹമ്മദ് അനാചാരമെന്നു പറഞ്ഞു പരിഹസിച്ച കാര്യമാണ്. മൊഹമ്മദിന്റെ ഇണ്ടാസിനെ വെല്ലുവിളിക്കുകയാണു ഘോറി ചെയ്തത്. അടിമകളെയും അനാഥരെയും ദത്തെടുത്ത് സ്വന്തം മക്കളായി കരുതി രാജ്യാധികാരം പോലും നല്‍കുന്ന ഇന്‍ഡ്യന്‍ സദാചാരത്തിന്റെ ഭാഗമായിരുന്നു അത്. മൊഹമ്മദ് ഘോറി ഒരു ദിവസം ഒരടിമയെ കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തി രാജ്യാധികാരം ഏല്‍പ്പിച്ചതല്ല. സ്വന്തം മകനേപ്പോളെ ദത്തെടുത്തു വളര്‍ത്തിയ ഒരു മകനു രാജ്യാധികാരം ഏല്‍പ്പിച്ചു കൊടുത്തതാണത്. അത് ഇസ്ലാമിക നിയമത്തിനെതിരും ആയിരുന്നു. തിരുവിതാംകൂര്‍ രാജ കുടുംബത്തിലേക്ക് ദത്തെടുത്ത പോലെ.


കുതന്ത്രത്തിലൂടെ അധികാരത്തില്‍ വന്ന അടിമകളും സേവകരും കാര്യസ്തരുമൊക്കെ ചരിത്രത്തിലുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. മൊഹമ്മദ് ഘോറിയെ പ്രീതിപ്പെടുത്തിയല്ല ഒരു അടിമ അധികാരം കയ്യടക്കിയതെന്ന് എങ്ങനെ പറയാനാകും? കുറെ ദത്തു പുത്രന്‍മാരുണ്ടെങ്കില്‍ ഒരു പുത്രനു മാത്രം അധികാരം കിട്ടിയതെങ്ങനെയാണ്.?

kaalidaasan said...

കാട്ടിപ്പരുത്തി,

അറബികളുടെ സദാചാരമായിരുന്നു ദത്ത്? !!!


എവിടുന്നു കിട്ടി ഈ വിവരമെന്നു ചോദിക്കരുത്- ആയിഷാ മുഹമെദ് നബി എന്ന പേരിലും അന്തോണി എന്ന പേരിലുമെല്ലാം കള്ളപ്പെരുകളില്‍ പുതിയ ചരിത്രവുമായി വരും. തെറി പറയുകയും ചെയ്യും- സം‌വാദത്തിന്റെ പുതിയ തന്ത്രങ്ങളാണു-


ചില സത്യങ്ങള്‍ തുറിച്ചു നോക്കുമ്പോള്‍ മതി ഭ്രമം ഉണ്ടാകുന്നത് സ്വാഭാവികം.

ഇസ്ലാമിന്റെ ചരിത്രം പറയുന്നത് അതാണ്. അറബിയായിരുന്ന മൊഹമ്മദ് അടിമയായ സൈദിനെ ദത്തെടുത്തത് അത് ദുരാചാരമായിരുന്നതു കൊണ്ടല്ല. സൈദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ദത്ത് ദുരാചാരമായി പ്രഖ്യാപിച്ചത് പിന്നീടുണ്ടായ സംഭവം.

ഇനി ദത്തും യഹൂദരുടേയോ ക്രിസ്ത്യാനികളുടേയോ ആചരമായിരുന്നോ ആവോ. ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. മൊഹമ്മദ് അറിയാതെ യഹൂദരുടെ ആചാരമായിരുന്ന ദത്തെടുക്കല്‍ നടത്തി. അള്ളാ കോപിച്ച് അത് നിധിദ്ധമാക്കി എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.

മെക്കയിലെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പണ്ട് മൂന്നു വിഗ്രഹങ്ങളെ കബക്കുള്ളില്‍ അനുവദിച്ചതും വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ ചെയ്തിയായി വ്യാഖ്യാനിച്ച് തടിതപ്പിയതും മൊഹമ്മദു തന്നെയല്ലേ? അതു പോലെ ഇതും വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.

kaalidaasan said...

കാട്ടിപ്പരുത്തി,

അതിനു ശേഷമല്ലെ പിതാവിന്റെ സഹോദരീ പുത്രിയെ വിവാഹം ചെയ്യാമെന്ന 33, 50 ആയത്തുണ്ടായത്?

മുപ്പത്തിമൂന്നാമത്തെ ആയത്ത് ഹിജാബുമായി ബന്ധപ്പെട്ടും അമ്പതാമത്തെ ആയത്ത് ഖൗലയുടെ സംഭവുമായും ഇറങ്ങിയതാണു.


33, 50 എന്നെഴുതിയത്, അദ്ധ്യായം 33 ലെ ആയത്ത് 50 എന്നാണ്‌. ഇവിടെ ചര്‍ച്ച ചെയ്തത് മൊഹമ്മദിനു വിവാഹം കഴിക്കാന്‍ അള്ളാ അനുവദിച്ച സ്ത്രീകളേക്കുറിച്ചുള്ള വിവരണം മാത്രമാണ്. ഹിജാബൊക്കെ ചര്‍ച്ച ചെയ്തത് ഇതിനു മുന്നെ വേറൊരു പോസ്റ്റിലും.

വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു.


ഇതില്‍ പറഞ്ഞിരിക്കുന്ന മഹര്‍ നല്‍കി വിവാഹം കഴിച്ചവരും യുദ്ധത്തില്‍ തടവിലാക്കപ്പെട്ട അടിമകളും, രക്തബന്ധത്തിലുള്ള സ്ത്രീകളും,പിന്നെ ഖൌലയുടെ തരത്തിലുള്ള സ്വയം സമര്‍പ്പിക്കാന്‍ വരുന്ന സ്ത്രീകളുമൊക്കെയുണ്ട്. ഇത് കൂടാതെ വെറും അടിമകളുമുണ്ട്. ഇതില്‍ പെടാത്ത സ്ത്രീകള്‍ സ്വന്തം അമ്മയും സഹോദരിമാരും പെണ്‍മക്കളും മാത്രമേ ഉള്ളു. അവരെ വെറുതെ വിടാന്‍ ഏതായാലും മൊഹമ്മദ് സന്മനസു കാണിച്ചു.

കുണാപ്പന്‍ said...

ഈ ചര്‍ച്ച ആദ്യം മുതലേ ശ്രദ്ധിക്കുന്നുണ്ട്.പൊതുവില്‍ കാളിദാസന്‍ യുക്തിപൂര്‍വവും വസ്തുനിഷ്ടമായും പറയുന്നു എന്നാണു തോന്നിടിട്ടുള്ളത്. ഈ വിഷയത്തില്‍ ഇടപെടാന്‍ തക്ക പ്രാവീണ്യം ഇല്ലാത്തതിനാല്‍ മാറിനിന്ന് ശ്രദ്ധിക്കുന്നു.
ഇടയ്ക്ക് ഒന്നിടപെടട്ടെ.(ചര്‍ച്ച വഴിതിരിക്കാനല്ല ഈ ഇടപെടല്‍.അതുകൊണ്ട് മറ്റുള്ളവരുടെ മറുപടി വേണമെന്നില്ല.)കാളിദാസന്‍ എഴുതുന്നു:

"നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്നല്ലേ പ്രചരണം.
മൊഹമ്മദ് ഇലക്ട്രിക് വിളക്കുകളായിരുന്നല്ലോ പണ്ട് ഉപയോഗിച്ചിരുന്നത്."
ഇത് തെറ്റിദ്ധാരണയാണ്. പൊതു ചടങ്ങുകളില്‍ നിലവിളക്കു കൊളുത്തുന്നത് വെട്ടം കാണാനല്ല. അതൊരു ആചാരമാണ്. ദീപാരാധന പോലെ അഗ്നിയാരാധനയുടെ ഒരു രൂപം. ഇവിടെ അത് ഹൈന്ദവമായ ആചാരമാണ്. ചേരമാന്‍ പള്ളി ഉള്‍പ്പെടെ പല സ്ഥലത്തും നിലവിളക്ക് ഉണ്ട്. പകല്‍വെളിച്ചത്തില്‍ നിലവിളക്കു കൊളുത്തുന്നത് വെളിച്ചം കാണാനാല്ലെന്ന് ഇത്രയൊക്കെ യുക്തിപൂര്‍വം കാര്യങ്ങളെ കാണുന്ന കാളിദാസനു കഴിയാത്തത് എന്തേ?ഇനി രാത്രി കാലത്താണെങ്കിലും ഇലക്ട്രിക് ലൈറ്റുള്ളപ്പോള്‍ നിലവിളക്കും മണ്ണെണ്ണ വിളക്കും തന്നെ വേണമെന്ന നിര്‍ബന്ധത്തില്‍ മതമൌലികത എന്തേ കാണാത്തൂ?

കാട്ടിപ്പരുത്തി said...

അല്‍ തബാരി എഴുതിയ മൊഹമ്മദിന്റെ ചരിത്രം അല്‍ തഫ്സീര്‍, ഹദീസു തന്നെയല്ലേ? പിന്നെ അതെന്താ കാലാവസ്ഥ പ്രവചന പുസ്തകമാണോ?

ഇപ്പൊ തഫ്സീറും ചരിത്രവും ഹദീസും ഒന്നായി.
എന്നിട്ട് അല്ലെയെന്നും ആദ്യം അതെല്ലാമെന്താണൊന്നൊന്നു തരം തിരിച്ച് മനസ്സിലാക്കുക, എന്നിട്ട് പോരെ

കാട്ടിപ്പരുത്തി said...

അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന ദത്ത് എങ്ങിനെയായിരുന്നു എന്ന് ഞാന്‍ വിവരിച്ചു, എന്നിട്ട് അത് നിരോധിക്കാനുള്ള സാഹചര്യവും വ്യക്തമാക്കി- അതിന്നത്തെ ദത്തുമായി താരതമ്യം ചെയ്തു നിര്‍‌വൃതിയടയുകയാണു-
മക്കളെപ്പോലെ നമുക്കൊരാളെ സ്നേഹിക്കാം നമ്മുടെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം വസിയ്യത്ത് ചെയ്തു മക്കളേക്കാളും നല്‍കുകയും ചെയ്യാം. പക്ഷെ അതെല്ലാം മക്കളെ പോലെയോ അല്ലെങ്കില്‍ മക്കെളേക്കാളോ ആകുകയുള്ളൂ. മക്കളാവില്ല.

സന്തോഷ്‌ said...

സ്വതന്ത്ര ചിന്തകൻ, നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവമായ ആചാരമാണ് എന്ന താങ്കളുടെ അഭിപ്രയത്തോട് യോജിക്കാന്‍ സാധിക്കില്ല, കാരണം ഹൈന്ദവര്‍ മാത്രമല്ല നിലവിളക്ക് കൊളുത്തുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളും അപ്രകാരം ചെയ്യുണ്ട് അത് അവര്‍ അഗ്നിയെ ദൈവമായി കാണുന്നത് കൊണ്ടല്ല തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ സാംസ്കാരികമായ പൈതൃകത്തിന്റെ ഭാഗമായതുകൊണ്ടാണ് അത് അവര്‍ ചെയ്യുന്നത്. പ്രകാശം ഇരുട്ടിനെ അകറ്റുന്നു... അത് സൂര്യനായാലും,
ചന്ദ്രനായാലും, ഇലക്ട്രിക് ലൈറ്റ് ആയാലും, മണ്ണെണ്ണ വിളക്ക് ആയാലും, നിലവിളക്ക് ആയാലും, മെഴുകുതിരി ആയാലും....

OFF:(ചര്‍ച്ച വഴിതിരിക്കാനല്ല ഈ ഇടപെടല്‍.അതുകൊണ്ട് മറ്റുള്ളവരുടെ മറുപടി വേണമെന്നില്ല.) എങ്കിലും എന്റെ അഭിപ്രായം പറഞ്ഞുവെന്നെ ഉള്ളൂ

കാട്ടിപ്പരുത്തി said...

ഇനി ദത്തും യഹൂദരുടേയോ ക്രിസ്ത്യാനികളുടേയോ ആചരമായിരുന്നോ ആവോ. ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്.

ആരോ എഴുതീത് വായിച്ച് ഇങ്ങിനെ പല അബദ്ധങ്ങളുമുണ്ടാകും. അതിന്നു ചികിത്സയില്ലല്ലോ-

ഇസ്ലാമിന്റെ ചരിത്രം പറയുന്നത് അതാണ്. അറബിയായിരുന്ന മൊഹമ്മദ് അടിമയായ സൈദിനെ ദത്തെടുത്തത് അത് ദുരാചാരമായിരുന്നതു കൊണ്ടല്ല. സൈദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ദത്ത് ദുരാചാരമായി പ്രഖ്യാപിച്ചത് പിന്നീടുണ്ടായ സംഭവം.

ഇനി ദത്തും യഹൂദരുടേയോ ക്രിസ്ത്യാനികളുടേയോ ആചരമായിരുന്നോ ആവോ. ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. മൊഹമ്മദ് അറിയാതെ യഹൂദരുടെ ആചാരമായിരുന്ന ദത്തെടുക്കല്‍ നടത്തി. അള്ളാ കോപിച്ച് അത് നിധിദ്ധമാക്കി എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.

മെക്കയിലെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പണ്ട് മൂന്നു വിഗ്രഹങ്ങളെ കബക്കുള്ളില്‍ അനുവദിച്ചതും വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ ചെയ്തിയായി വ്യാഖ്യാനിച്ച് തടിതപ്പിയതും മൊഹമ്മദു തന്നെയല്ലേ? അതു പോലെ ഇതും വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.



കാളിദാസന്‍ മത്തായിയായി പുനവതരിച്ചതില്‍ ഇങ്ങിനെ കുറെ ഗുണമുണ്ട്, മിഷിനറി ഗുണ്ടുകളാണു മത്തായിപുരാണങ്ങള്‍-

ഖദീജ യഹൂദയായിരുന്നു. പുതിയ ചരിത്ര വായനയാണു.

സൈനബിന്റെ വിവാഹ മോചനത്തിനു മുമ്പേ ദത്ത് എടുത്തു കളഞ്ഞിരുന്നു, അതിനാലാണു സൈനബിന്റെ വിവാഹമോചനത്തിനു നബി തടസ്സം നിന്നത് എന്ന കാര്യം സമ്മതിക്കാന്‍ പുള്ളിക്ക് കഴിയില്ല, കാരണം മിഷിനറിക്കാരുടെ കുഞ്ഞാടിന്ന് അതല്ലെ ദഹിക്കത്തുള്ളൂ.

ക‌അബയില്‍ ഇതു വരെ മിഷിനറിമാര്‍ക്ക് ഒരു വിഗ്രഹമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ മൂന്നായോ?!!!!

എന്റെ കുഞ്ഞാടെ-

കാട്ടിപ്പരുത്തി said...

തിബാരിയുടെത് ഖുര്‍‌ആനല്ല. ഖുര്‍‌ആനിനു അദ്ദേഹമെഴുതിയ വ്യാഖ്യാനമാണ്. മാത്രമല്ല, അതിലെ പല ഭാഗങ്ങളും ഹദീസുകളുമായി ഒത്ത് പോകാത്ത ഭാഗങ്ങളുണ്ട്, ഒരു മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്കു വരുന്ന തെറ്റുകളും കുറവുകളുമായാണു മുസ്ലിം ലോകം അവയെ കാണുന്നത്. ഖുര്‍‌ആനും ഹദീസും മാത്രമെ ഇസ്ലാമില്‍ പ്രമാണങ്ങളായി അംഗീകരിക്കുന്നുള്ളൂ. മറ്റെല്ലാം തെറ്റുകള്‍ കാണുകയാനെങ്കില്‍ ആ ഭാഗം മാറ്റി വക്കും. ഇത് ഇസ്ലാമിക രീതിയാണു. അതിനാല്‍ തന്നെ തിബാരിയുടെ വ്യാഖ്യാനത്തെ ഖുര്‍‌ആനിന്റെ ഗണത്തിലേക്ക് മുസ്ലിങ്ങള്‍ കരുതുന്നില്ല. ഖുര്‍‌ആനിനു നല്‍കുന്ന പ്രാമണിത്യവും നല്‍കുന്നില്ല. ഇത് മനസ്സിലാക്കാതെ തിബാരിയിലെ ഒരു ഭാഗം മുഴുവന്‍ മുസ്ലിങ്ങള്‍ വിഴുങ്ങണം എന്ന് പറഞ്ഞതുകൊണ്ട് അങ്ങിനെ ആകാന്‍ വഴിയില്ലല്ലോ?

ഒതയാര്‍ക്കം said...
This comment has been removed by the author.
ഒതയാര്‍ക്കം said...
This comment has been removed by the author.
ഒതയാര്‍ക്കം said...

ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്.(കാളിദാസന്‍).

ഖദീജ യഹൂദയായിരുന്നു. പുതിയ ചരിത്ര വായനയാണു. (കാട്ടിപ്പരുത്തി)


@ കട്ടിപ്പരുത്തി

മൊഹമ്മദ് ഇസ്ലാം മതം കൊണ്ടു വരുന്നതിനുമുന്നെ ആരായിരുന്നു. ജൂതനോ ? നസ്രാണിയോ ? ബിംബാരാധകനോ ? അഗ്നിയാരാധകനോ ?

മൊഹമ്മദ് ‘നബി’യാകുന്നതിന് മുന്നേയാണ് ഖദീജയെ കല്യാണം കഴിച്ചത് ? ഖദീജയുമായി വിവാഹത്തിനു ശേഷം പതിനഞ്ച് കൊല്ലത്തിനു ശേഷമാണ് മൊഹമ്മദ് ഇസ്ലാം കൊണ്ടു വരുന്നത്, കദീജ മൊഹമ്മദുമായി കല്യാണം കഴിക്കുമ്പോള്‍ ഏത് വിഭാഗത്തില്‍ പെട്ടവളായിരുന്നു ?

V.B.Rajan said...

പ്രിയ കാട്ടിപ്പരുത്തി,

നിങ്ങളെ തീവ്രവാദിയെന്ന് വിളിക്കുന്നത് ശരിയല്ല എന്നു സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ നിങ്ങളെ വേദനിപ്പിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ തീവ്രവാദികള്‍ ആവും എന്നു മനസ്സിലാവുന്നില്ല. അവയിലുള്ളത് വിവരമില്ലായ്മയാണെന്ന് അറിയാമെങ്കിലും ദൈവ നിര്‍ദ്ദേശങ്ങളെന്നാണല്ലോ നിങ്ങളുടെ വിശ്വാസം? സാധാരണ ജനങ്ങള്‍ മതഗ്രന്ഥങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം. മഹാഭൂരിപക്ഷം മിതവാദികളും ചെറിയ ന്യൂനപക്ഷം മതവാദികളും അടങ്ങിയതാണ് നമ്മുടെ സമൂഹം എന്നാണ് എന്റെ കാഴ്ചപ്പാട്. തീവ്രവാദികള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരാണ് ദിവ്യവെളിപാടുകള്‍ അല്പമെങ്കിലും ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നു ഞാന്‍ കരുതുന്നു.

V.B.Rajan said...

kaalidaasan said...

"സുധീര്‍,

സൌദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാല്‍ അറിയാം അറബി കിളവന്‍മാരുടെ കാമവെറിയേപ്പറ്റി. 80 ഉ 90 ഉ വയസായ കിളവന്‍മാരുടെ കാമപ്പേക്കൂത്തുകളേക്കുറിച്ച് അവര്‍ പറഞ്ഞു തരും സുധീറിന്‌."

കാളിദാസാ,

കേരളത്തില്‍ തന്നെ ഉദാഹരണം ഉണ്ട്. ഈയിടെ അന്തരിച്ച മഹാനായ മുസ്ലീം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ്, (പ്രവാചകന്റെ ചാര്‍ച്ചക്കാരന്‍) തന്റെ 70 -ആം വയസില്‍ ഒരു വിവാഹം കൂടി കഴിച്ചിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീരശൂര പരാക്രമങ്ങള്‍ ഭാവി തലമുറക്കു വിവരിച്ചു കൊടുക്കാന്‍ ഒരളുണ്ടായി.

Unknown said...

വിബി രാജാ . അദ്ദേഹം കല്യാണം കയിച്ചത് നിന്റെ പെങ്ങ്ങ്ങലയല്ലല്ലോ . അയാളുടെ അത്രയും വയസ്സ് വരുന്ന ഒരു വിധവയെയാണ് കല്യാണം കഴിച്ചത് . ഇവന്റെയോക്കൊരു കണ്ടു പിടിത്തം.
വിധവയ്ക്ക് ഒരു ജീവിതം കൊടുത്തതും വലിയ ഒരു അപരാധം ആയിപ്പോയല്ലോ .
നാണമില്ലാത്ത വര്‍ഗ്ഗം.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

താങ്കള്‍ ഉന്നയിച്ച വിഷയത്തില്‍ സന്തോഷ് പറഞ്ഞ അഭിപ്രായത്തോടാണെനിക്കു യോജിപ്പുള്ളത്.

മിക്ക മതക്കാരും ദൈവാരാധനയുടെ ഭാഗമായി വിളക്കു കൊളുത്താറുണ്ട്. ആരാധനക്കുപയോഗികുന്ന പല വസ്തുക്കളുടെ കൂടെ ഒന്നായിട്ടേ വിളക്കും അവിടെ കാണുന്നുള്ളു. അത് അഗ്നിയെ ആരാധിക്കുന്നതല്ല. ക്രൈസ്തവ ആരാധനകളില്‍ സാധാരണ മെഴുകുതിരിയാണുപയോഗിക്കുന്നത്.മെഴുകുപയോഗിക്കുന്നതിനു മുമ്പ് എണ്ണ വിളക്കുകളായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്. വിളക്ക് കൊളുത്തുന്നത് ആരാധനയുടെ ഭാഗമാണെന്ന ചിന്തയിലാണു ചില മുസ്ലിങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.

ദീപാരാധനയും അഗ്നിയാരാധനയും പൊതു വേദികളില്‍ നിലവിളക്കു കത്തിക്കുന്നതുമായി ബന്ധപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.

നിലവിളക്ക് കത്തിക്കുക എന്ന ഒരു സാമൂഹിക ആചാരമാണെന്നാണെന്റെ അഭിപ്രായം. ദൈവത്തിലോ മതത്തിലോ വിശ്വസിക്കാത്തവര്‍ പോലും നിലവിളക്കു കൊളുത്തി പല ചടങ്ങുകളും ആരംഭിക്കുന്നു.ഐശ്വര്യത്തിന്റെ പ്രതീകം എന്ന നിലയിലേ അതിനു കണക്കാക്കേണ്ടതുള്ളു..

kaalidaasan said...

കാട്ടിപരുത്തി,

അറബികള്‍ക്കിടയിണ്ടായിരുന്ന ദത്തിന്‌ മറ്റിടങ്ങളിലുണ്ടായിരുന്ന ദത്തുമായി ഒരു വ്യത്യാസവുമില്ലായിരുന്നു. ദത്തെടുക്കപ്പെടുന്നയാള്‍ ദത്തെടുക്കുന്ന ആളുടെ കുടുംബത്തിലെ അംഗമാകും അവകാശിയാകും. അന്നത്തെയും ഇന്നത്തേയും മുസ്ലിങ്ങളല്ലാത്തവരും ഇത് തന്നെയാണു പിന്തുടരുന്നത്. സ്വത്തു കൊടുക്കാന്‍ വേണ്ടി ആരും ദത്തെടുക്കാറില്ല. അത് എഴുതി ക്കൊടുകയാണു ചെയ്യാറുള്ളത് മറ്റ് സഹയങ്ങള്‍ പോലെ.

സഹായിക്കുന്നതിന് ദത്തെടുക്കല് എന്നാരും പറയില്ല. ലോകം മുഴുവനും കോടിക്കണക്കിനാളുകള് മറ്റുള്ളവരെ സഹായിക്കുന്നുണ്ട്. അതിനു സഹയമെന്നു തന്നെയാണു പറയുന്നത്. ദത്തെടുക്കുന്നത് ജീവിതം ബുദ്ധിമുട്ടിലാകുമ്പോഴും സന്തതി പരമ്പര അന്യം നിന്നു പോകുമ്പോഴുമാണ്. ഇസ്ലാമിലെ ദത്തെടുക്കല് മറ്റ് പലതും പോലെ വിചിത്രമാണെന്ന് എനിക്കറിയാം. ദത്തെടുക്കപ്പെടുന്ന ആളുടെ പൂര്‍വ്വകാലം മറക്കുന്നോ തുടരുന്നോ എന്നത് ദത്തെടുക്കല് എന്ന പ്രക്രിയയില് വരേണ്ട കാര്യമില്ല. പൂര്‍വ്വ കാലത്ത് ജീവിക്കാന് ആകാത്തതുകൊണ്ടാണു ദത്തെടുക്കല് എന്ന പരിപാടിക്കു തന്നെ നിന്നു കൊടുക്കുന്നത്. സൈദ് എന്ന അടിമയുടെ പൂര്‍വ്വ കാലം ഓര്ത്തിരിക്കുന്നതു കൊണ്ട് അടിമ അടിമയല്ലാതാകില്ല. എല്ലാ മനുഷ്യരും ദൈവസൃഷ്ടി എന്നും എല്ലാവരും ആദാമിന്റെ സന്തതികള് എന്നും പറയുന്നവര് ഒരു വ്യക്തിയുടെ പുര്‍വ്വ കാലത്തിനും രക്ത ബന്ധത്തിനു വലിയ പ്രധാന്യം കൊടുക്കുന്നത് ചിരിക്കു വക നല്കുന്നു.

ദത്തെടുക്കപ്പെടുന്നവര്‍ രക്ത ബന്ധു ആകണമെന്ന് മന്ദബുദ്ധികള്‍ പോലും ശഠിക്കില്ല. അതിനു മൊഹമ്മദിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. രക്ത ബന്ധമുള്ളവരെയും രക്തബന്ധമില്ലാത്തവരെയും ദത്തെടുക്കറുണ്ട്.മൊഹമ്മദിനേപ്പോലെ കുലീന രക്തത്തിനു പ്രതേകതയുണ്ടെന്നു പറയുന്നവരേ രക്തബന്ധത്തിന്റെ വിഷയം ഉന്നയിക്കൂ.

അടിമ വംശത്തിനു കരണക്കാരനായ ഘോറി, അടിമകളെ ദത്തെടുത്ത് പുത്രന്‍മരേപ്പോലെ വളര്‍ത്തി. അവരെ അനന്തരവകാശികളുമാക്കി. അതില്‍ ഒരടിമക്ക് രാജ്യം തന്നെ കൊടുത്തു. മൂത്ത പുത്രന്‍മാര്‍ക്കു കൊടുക്കുന്ന പോലെ. ദത്തു പുത്രന്മാരെ സ്വന്തം മക്കളേപ്പോലെ കരുതാന് പാടില്ല എന്ന മൊഹമ്മദിന്റെ കല്പ്പന അദ്ദേഹം ഗൌനിച്ചതേയില്ല. അദ്ദേഹം പിന്തുടര്‍ന്നത് ഇന്‍ഡ്യയിലെ ദത്തു സമ്പ്രദായമാണ്.

kaalidaasan said...

കാട്ടിപരുത്തി,

തിബാരിയുടെത് ഖുര്‍‌ആനല്ല. ഖുര്‍‌ആനിനു അദ്ദേഹമെഴുതിയ വ്യാഖ്യാനമാണ്. മാത്രമല്ല, അതിലെ പല ഭാഗങ്ങളും ഹദീസുകളുമായി ഒത്ത് പോകാത്ത ഭാഗങ്ങളുണ്ട്, ഒരു മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്കു വരുന്ന തെറ്റുകളും കുറവുകളുമായാണു മുസ്ലിം ലോകം അവയെ കാണുന്നത്.

തബാരിയുടേത് ഖുറാനാണെന്നാരും അവകാശപ്പെട്ടില്ലല്ലോ. ഖുറാനു വ്യാഖ്യനമെഴുതിയതിന്റെ കൂടെ മൊഹമ്മദിന്റെ ജീവിതത്തിലെ പല സംഭവങ്ങളും തബാരി എഴുതിയിട്ടുണ്ട്. അതു കൊണ്ടാണവയെ ഹദീസുകളായി കാണുന്നതും.

ഇന്നത്തെ മുസ്ലിങ്ങള്‍ക്ക് രുചിക്കാത്ത പലതും അദ്ദേഹം എഴുതിയ പുസ്തകങ്ങളിലുണ്ട്. പക്ഷെ പല സംഭവങ്ങളും മറ്റ് ഹദീസുകളുമായി ഒത്തുപോകുനവയാണ്. അവയാണു ഞാനി പോസ്റ്റിന്റെ ആരംഭത്തില്‍ എഴുതിയത്. ആ വാചകങ്ങള്‍ ഇവയാണ്.


മൊഹമ്മദിന്റെ ജീവിതത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ പണ്ഡിതരില്‍ നിന്നാണ്. ലത്തീഫ് ആക്ഷേപിക്കുന്നത് ഇവയില്‍ പലതും ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയ ഒന്നാന്തരം പൈങ്കിളി വര്‍ണനകള്‍ എന്നും. ഇവയില്‍ പ്രധാനപ്പെട്ടവ, ഇബന്‍ ഇഷാഖ് എ ഡി 750 ല്‍ എഴുതിയ സിറാത് റസൂല്‍ അള്ള യും ഇമാം ബുഖാരി എ ഡി 850 ല്‍ എഴുതിയ 9 വാല്യങ്ങളുള്ള അല്‍ ബുഖാരിയുടെ ഹദീത്തും മൊഹമ്മദ് ബിന്‍ അല്‍ തബാരി എ ഡി 870നും 920നും ഇടക്കെഴുതിയ രചനകളുമാണ്. ഇവയൊക്കെ പ്രവാചക ചര്യകള്‍ എന്ന പൊതു പേരില്‍ അറിയപ്പെടുന്നു.



അതു കൊണ്ടാണവ ബുഖരിയുടെയും ഇഷാക്കിന്റെയും ഹദീസില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ക്കൊപ്പം ചേര്‍ത്തെഴുതിയതും.


മറ്റ് സുവിശേഷങ്ങളുമായി ഒത്തു പോകാത്ത ബര്‍ണബാസിന്റെ സുവിശേഷം മഹത്തരമെന്നു പറയുന്ന മുസ്ലിങ്ങള്‍ ഇത് പറയുന്നതില്‍ ആരും അത്ഭുതപ്പെടില്ല.

kaalidaasan said...

കാട്ടിപ്പരുത്തി,

ഖുര്‍‌ആനും ഹദീസും മാത്രമെ ഇസ്ലാമില്‍ പ്രമാണങ്ങളായി അംഗീകരിക്കുന്നുള്ളൂ. മറ്റെല്ലാം തെറ്റുകള്‍ കാണുകയാനെങ്കില്‍ ആ ഭാഗം മാറ്റി വക്കും. ഇത് ഇസ്ലാമിക രീതിയാണു. അതിനാല്‍ തന്നെ തിബാരിയുടെ വ്യാഖ്യാനത്തെ ഖുര്‍‌ആനിന്റെ ഗണത്തിലേക്ക് മുസ്ലിങ്ങള്‍ കരുതുന്നില്ല. ഖുര്‍‌ആനിനു നല്‍കുന്ന പ്രാമണിത്യവും നല്‍കുന്നില്ല. ഇത് മനസ്സിലാക്കാതെ തിബാരിയിലെ ഒരു ഭാഗം മുഴുവന്‍ മുസ്ലിങ്ങള്‍ വിഴുങ്ങണം എന്ന് പറഞ്ഞതുകൊണ്ട് അങ്ങിനെ ആകാന്‍ വഴിയില്ലല്ലോ?

വിഴുങ്ങണ്ട. പക്ഷെ ആ തത്വം മറ്റുള്ളവര്‍ക്കും കൂടി അത് ബാധകമാണെന്ന ചിന്ത വേണ്ടെ?

നാലു സുവിശേഷങ്ങള്‍ മാത്രമേ ക്രിസ്ത്യാനികള്‍ പ്രമാണങ്ങളായി അംഗീകരിക്കുന്നുള്ളു. മറ്റുള്ളവയില്‍ തെറ്റുകള്‍ കാണുകയണെങ്കില്‍ അവ മാറ്റി വക്കും. അതാണു ക്രൈസ്തവ രീതി. അതു കൊണ്ടാണ്‌ മദ്ധ്യ ശതകങ്ങളില്‍ ഏതോ മുസ്ലിമെഴുതിയ ബര്‍ണ്ണബാസിന്റെ സുവിശേഷം ക്രൈസ്തവ മത പുസ്തകങ്ങളുടേ ഗണത്തിലേക്ക് ക്രൈസ്തവര്‍ കരുതാത്തതും. മൊഹമ്മദ് ക്രിസ്തു മത പുസ്തകങ്ങള്‍ അപ്പാടെ തെറ്റെന്നു പറഞ്ഞത് അള്ളായുടെ ചെലവിലാണ്. വിഭ്രമ ചിന്തയില്‍ മൊഹമ്മദിനു തോന്നിയതൊക്കെ ദൈവ വെളിപാടെന്നു വിശ്വസിക്കുന്ന മറ്റ് മുസ്ലിങ്ങള്‍ക്കും ക്രിസ്തു മത പുസ്തകങ്ങളിലേക്ക് കടന്നു ചെന്ന് അതൊക്കെ തെറ്റാണെന്നു പറയാന്‍ എന്തവകാശം?

വഴിയേ പോയ ആരോ മൊഹമ്മദിനു വേണ്ടി എഴുതിയ ഒരു വ്യാജ പുസ്തകത്തെ അടിസ്ഥാനമാക്കി ക്രിസ്തു മതത്തെ വിമര്‍ശിക്കുന്നവര്‍, അംഗീകരിക്കപ്പെട്ട മുസ്ലിം പണ്ഡിതനായ തബാരിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന വിമര്‍ശനങ്ങളെയെങ്കിലും സഹിഷ്ണുതയോടെ കാണേണ്ടതല്ലെ?

ഇതൊരു സാങ്കല്‍പ്പിക ചോദ്യം മാത്രമാണ്. ഒരു മുസ്ലിമും ഇത്ര പുരോഗതി പ്രാപിച്ചിട്ടില്ല.

kaalidaasan said...

രാജന്‍,

അവയിലുള്ളത് വിവരമില്ലായ്മയാണെന്ന് അറിയാമെങ്കിലും ദൈവ നിര്‍ദ്ദേശങ്ങളെന്നാണല്ലോ നിങ്ങളുടെ വിശ്വാസം? സാധാരണ ജനങ്ങള്‍ മതഗ്രന്ഥങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്.

വിവരമില്ലായ്മയാണെന്നറിഞ്ഞു കൊണ്ട് ദൈവനിര്‍ദ്ദേശങ്ങളെന്നു വിശ്വസിക്കുന്നതല്ലേ തീവ്ര മത വിശ്വാസം. വിവരമില്ലായ്മ എന്തായാലും ദൈവം എന്ന ശക്തിയില്‍ നിന്നും വരില്ലല്ലോ.

ഒരു ശരാശരി മുസ്ലിം വിശ്വസിക്കുന്നത് ഖുറാനില്‍ പറഞ്ഞിരിക്കുന്ന എല്ലാം ദൈവ കല്പ്പനകളാണെന്നാണ്. അത് ലോകാവസാനം വരെ മറ്റാന്‍ പാടില്ല എന്നും.


അസംബങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നവ പോലും ദൈവ കല്പ്പന എന്നു വിശ്വസിക്കുന്നതിനെയാണു ഞാന്‍ തീവ്ര വാദം എന്നു വിശേഷിപ്പിച്ചത്.

മറ്റ് മത വിശ്വാസികളില്‍ ഇതു പോലെ ദുശാഠ്യങ്ങള്‍ ഇത്ര വ്യാപകമായി കാണാറില്ല. ദൈവ കല്‍പ്പന എന്നു വിശ്വസിക്കുമ്പോഴും പല മുസ്ലിങ്ങളും നിയമ ലംഘനം നടത്താറുണ്ട്. ദൈവ കല്‍പ്പന ലംഘിച്ചാല്‍ ഈ ലോകത്തില്‍ തന്നെ ശിക്ഷ കൊടുക്കണം എന്നു ശഠിക്കുന്ന മതമാണെന്നോര്‍ക്കണം. ക്രിസ്തു മതം പഠിപ്പിക്കുന്നത് ദൈവ കല്‍പ്പന ലംഘിച്ചാല്‍ ശിക്ഷ പരലോകത്താണെന്നാണ്.

kaalidaasan said...

കാട്ടിപ്പരുത്തി,


ക‌അബയില്‍ ഇതു വരെ മിഷിനറിമാര്‍ക്ക് ഒരു വിഗ്രഹമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ മൂന്നായോ?!!!!

ഖുറാനെഴുതിയത് മിഷനറിയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ഒന്നായാലും മൂന്നായാലും കബക്കുള്ളില്‍ ഒരു കല്ലു വച്ചിട്ടുണ്ടല്ലോ. അതിനെ ഏഴു പ്രാവശ്യം വലം വച്ച്, കുനിഞ്ഞു കുമ്പിട്ട് അവിടെ നടത്തുന്ന ആരാധന വിഗ്രഹരാധന തന്നെയല്ലെ? അവിടെ മൊഹമ്മദിന്റെയോ അള്ളായുടെ രൂപം പ്രതിഷ്ടിച്ച്, ആരാധിച്ചിരുന്നെങ്കില്‍ അതിനൊരര്‍ത്ഥമുണ്ടായേനെ. ഒരു വെറും കല്ലിനെ വലം വച്ച് കുമ്പിടുന്നത് എന്തിനാണു കാട്ടിപ്പരുത്തി?

കബക്കുള്ളില്‍ മൂന്നു വിഗ്രഹങ്ങളേക്കൂടി അനുവദിച്ചത് മൊഹമ്മദ് എന്ന മിഷനറിയാണ്. അള്ളായെയാണവിടെ മുസ്ലിങ്ങള്‍ ആരാധിക്കുന്നതെന്നാണു പറയപ്പെടുന്നത്. അള്ളാക്കൊപ്പം അല്ലാത്ത ഉസ്സ മനാത്ത എന്നീ മൂന്നു ദേവികളേക്കൂടി മൊഹമ്മദ് അനുവദിച്ചു എന്നാണു, പിന്നീടതു തിരുത്തിയെങ്കിലും, ഖുറാന്‍ പറയുന്നത്. ഇവരെ അനുവദിച്ചത് ഏന്തായാലും കാട്ടിപ്പരുത്തിയുടെ വീട്ടിലാകാന്‍ വഴിയില്ലല്ലോ.

കാട്ടിപ്പരുത്തി said...

രാജന്‍-

ഖുര്‍‌ആന്‍ പ്രവാചകനില്‍ നിന്നും മനസ്സിലാക്കിയ ഒരു സമൂഹത്തിനു ഭരണമേല്‍‌പിച്ചാണു പ്രവാചകന്‍ മരണപ്പെടുന്നത്. അവരുടെ ഭരണകാലത്ത് എത്രയൊ പേര്‍ അവിടങ്ങളില്‍ മുസ്ലിങ്ങളെല്ലാത്തവരായുണ്ടായിരുന്നു. അതിന്നു ശേഷം പല സ്ഥലങ്ങളും മുസ്ലിങ്ങള്‍ പിടിച്ചടക്കി, ഇന്ത്യയടക്കം. അവിടെയുള്ള അവിശ്വാസികളെ കൊന്നൊടുക്കിയതായിട്ടില്ല, അവരെല്ലാം അക്ഷരം പ്രതി ഖുര്‍‌ആനിനെ പിന്തുണക്കുന്നവരും. ഖുര്‍‌ആനില്‍ അങ്ങിനെ ഒരായത്തുണ്ടെന്നു മുസ്ലിങ്ങള്‍ക്കറിയാഞ്ഞിട്ടല്ല അവരും ഇപ്പോഴുള്ള മുസ്ലിങ്ങളും മറ്റുള്ളവരെ കൊല്ലാത്തത്. അതെപ്പോള്‍ എങ്ങിനെ എന്നറിയുന്നത് കൊണ്ടാണ്.

രാജന്‍ പറയുന്നത് കേട്ടാല്‍ തോന്നും സൗദിയില്‍ മാത്രമെ കാമവെറിയുള്ളൂ എന്ന്. തിവാരി എന്ന വയസ്സന്‍ ബ്രാഹ്മണനാണല്ലോ മൂന്നു പെണ്‍കുട്ടികളുമായി കേളി നടത്തിയെന്നു വാര്‍ത്ത വന്നത്- അതിനാല്‍ ഇന്ത്യക്കാരെല്ലാം ഇങ്ങിനെയാണെന്നോ? എഞ്ചിനീറുടെ തല കൊള്ളാം.

കേരളത്തിലെ രാഷ്ട്രീയ നേതാവിന്റെ മക്കള്‍ക്കോ, കെട്ടിയ സ്ത്രീക്കോ അയാളെ വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ലെങ്കില്‍ രാജന്‍ എന്തിനാണ് ഇതിലെല്ലാം ഇത്ര വേവലാതിപ്പെടുന്നത്, അദ്ദേഹം രഹസ്യമായി ചെയ്ത ഒരേര്‍പ്പാടൊന്നുമല്ലല്ലോ അത്. ഇയാളിത്ര് വൃത്തികെട്ട അഭിപ്രായങ്ങളുമായി നടക്കുന്നതെന്തിന്?

കാട്ടിപ്പരുത്തി said...

Kaalidaasan-

ഒരു ആശയത്തോട് സം‌വാദം നടത്തുമ്പോള്‍ അവരെ കുറിച്ച് അടിസ്ഥാനപരമഅയ കാര്യങ്ങളില്‍ ഒരു ധാരണയെങ്കിലും വേണം. അതുണ്ടാകുമെന്നു കരുതിയാണ് ഞാന്‍ ഇതുവരെ സം‌വദിക്കാന്‍ തന്നെ വന്നത്. ഒരു കമ്യൂണിസ്റ്റുകാരനോട് കുറിച്ച് തര്‍കിച്ച് അവസാനം ദാസ് കാപിറ്റല്‍ എന്താണെന്ന് ചോദിക്കുന്നത് പോലെയായി അവസാനം.

ഇപ്പോള്‍ ഹദീസ് എന്നാല്‍ എന്താണെന്നു കാളിദാസന് ഒന്നുമറിയില്ലെന്നു മനസ്സിലായി.

കാളിദാസന്‍ എന്ന മത്തായി സുവിശേഷകര്‍ കൊടുക്കുന്ന ഇസ്ലാമിനെ കുറിച്ചുള്ള ലീഫ്‌ലെറ്റുകളില്‍ നിന്നും കോപ്പി ചെയ്യുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളാണിവ- ദയവു ചെയ്ത് എന്താണു ഹദീസ്, തസ്ഫീര്‍, താരീഖ് എന്നിവ ഒന്നു മനസ്സിലാക്കി ചര്‍ച്ചക്ക് വരിക. എല്ലാം പഠിപ്പിക്കണമെന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടുണ്ട്.

ഖുര്‍‌ആനിലെ മുപ്പത്തിമൂന്നാം അദ്ധ്യായം ഒറ്റത്തവണയായി ഇറക്കിയതാണെന്ന വാദം മുതല്‍ പലതും ഇങ്ങിനെ തന്നെ-

അറബികള്‍ക്കിടയിണ്ടായിരുന്ന ദത്തിന്‌ മറ്റിടങ്ങളിലുണ്ടായിരുന്ന ദത്തുമായി ഒരു വ്യത്യാസവുമില്ലായിരുന്നു. ദത്തെടുക്കപ്പെടുന്നയാള്‍ ദത്തെടുക്കുന്ന ആളുടെ കുടുംബത്തിലെ അംഗമാകും അവകാശിയാകും. അന്നത്തെയും ഇന്നത്തേയും മുസ്ലിങ്ങളല്ലാത്തവരും ഇത് തന്നെയാണു പിന്തുടരുന്നത്. സ്വത്തു കൊടുക്കാന്‍ വേണ്ടി ആരും ദത്തെടുക്കാറില്ല. അത് എഴുതി ക്കൊടുകയാണു ചെയ്യാറുള്ളത് മറ്റ് സഹയങ്ങള്‍ പോലെ.

ചില വ്യത്യാസങ്ങളുണ്ടായിരുന്നു. എനിക്കിത്ര ദത്ത്പുത്രന്മാരുണ്ടെന്നത് അന്തസ്സിന്റെ അടയാളമായിരുന്നു. മാത്രമല്ല, അവര്‍ പിതാവുണ്ടെങ്കില്‍ പോലും ത്ന്റെ പേരിനോടൊപ്പം ദത്തെടുത്ത ആളോട് ചേര്‍ത്ത് വിളിക്കപ്പെടുമായിരുന്നു. കുട്ടികളില്ലാത്തവര്‍ മാത്രമായിരുന്നില്ല ദത്തെടുത്തിരുന്നത്. ഇന്നത്തെ പോലെ വിരളവുമായിരുന്നില്ല. അതിനാല്‍ ആ രീതിയിലുള്ള ദത്ത് സമ്പ്രദായം ഇസ്ലാം നിര്‍ത്തലാക്കി.

അടിമ വംശത്തിനു കരണക്കാരനായ ഘോറി, അടിമകളെ ദത്തെടുത്ത് പുത്രന്‍മരേപ്പോലെ വളര്‍ത്തി. അവരെ അനന്തരവകാശികളുമാക്കി. അതില്‍ ഒരടിമക്ക് രാജ്യം തന്നെ കൊടുത്തു. മൂത്ത പുത്രന്‍മാര്‍ക്കു കൊടുക്കുന്ന പോലെ. ദത്തു പുത്രന്മാരെ സ്വന്തം മക്കളേപ്പോലെ കരുതാന് പാടില്ല എന്ന മൊഹമ്മദിന്റെ കല്പ്പന അദ്ദേഹം ഗൌനിച്ചതേയില്ല. അദ്ദേഹം പിന്തുടര്‍ന്നത് ഇന്‍ഡ്യയിലെ ദത്തു സമ്പ്രദായമാണ്.

ഘോരിയുടെ തലസ്ഥാനം ഇന്ത്യ പോലുമായിരുന്നില്ല മത്തായീ-- അദ്ദേഹം തന്റെ രാജ്യം പല ഭാഗങ്ങളാക്കി ഭരണം വീതിച്ചു കൊടുത്തതില്‍ ഡെല്‍ഹി കൊടുത്ത ആളാണ് ഖുത്ബുദ്ധീന്‍ ഐബക്ക്.കാളിദാസന്‍ വീണിടത്തു കിടന്നധികം ഉരുളണ്ട. ദത്ത് സമ്പ്രദായം പിന്തുടര്‍ന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് അയാള്‍ ഖുത്ബുദ്ധീന്‍ ഐബക്കിനെ സ്വന്തം പേരോട് ചേര്‍ത്തി പറഞ്ഞില്ല എന്നു തന്നെ-

കാട്ടിപ്പരുത്തി said...

മറ്റ് സുവിശേഷങ്ങളുമായി ഒത്തു പോകാത്ത ബര്‍ണബാസിന്റെ സുവിശേഷം മഹത്തരമെന്നു പറയുന്ന മുസ്ലിങ്ങള്‍ ഇത് പറയുന്നതില്‍ ആരും അത്ഭുതപ്പെടില്ല.

ഒരു സുവിശേഷവും മുസ്ലിങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയല്ല. അതിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ.

തിബാരിയുടെ ചരിത്ര രചനകളെ ഹദീസുമായി ഒത്ത് പോകുന്ന ഭാഗങ്ങളെ മാത്രമെ മുസ്ലിം അംഗീകരിക്കുമ്മുള്ളൂ. അദ്ദേഹത്തിന്റെ ഖുര്‍‌ആന്‍ തഫ്സീര്‍ മറ്റുള്ളവരുടെ തഫ്സീറിന്റെ പ്രാധാന്യം മുസ്ലിങ്ങള്‍ നല്‍കുന്നില്ല.

കാട്ടിപ്പരുത്തി said...

Kaalidaasan

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍, കാളിദാസന് അപ്പൊ മറ്റുള്ളവര്‍ക്കു കൂടി ചില വിഗ്രഹങ്ങള്‍ ഉണ്ടാക്കി കൊടുത്തെ സമാധാനം കിട്ടുകയുള്ളൂ, അപ്പോഴെ കാളിദാസനിലെ മത്തായി പുറത്തു ചാടൂ.

കബക്കുള്ളില്‍ മൂന്നു വിഗ്രഹങ്ങളേക്കൂടി അനുവദിച്ചത് മൊഹമ്മദ് എന്ന മിഷനറിയാണ്. അള്ളായെയാണവിടെ മുസ്ലിങ്ങള്‍ ആരാധിക്കുന്നതെന്നാണു പറയപ്പെടുന്നത്. അള്ളാക്കൊപ്പം അല്ലാത്ത, ഉസ്സ, മനാത്ത എന്നീ മൂന്നു ദേവികളേക്കൂടി മൊഹമ്മദ് അനുവദിച്ചു എന്നാണു, പിന്നീടതു തിരുത്തിയെങ്കിലും, ഖുറാന്‍ പറയുന്നത്. ഇവരെ അനുവദിച്ചത് ഏന്തായാലും കാട്ടിപ്പരുത്തിയുടെ വീട്ടിലാകാന്‍ വഴിയില്ലല്ലോ.

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ? ആരോപണങ്ങളില്‍ സത്യസന്ധതയുണ്ടെങ്കില്‍ ചെയ്യുക. അതെല്ലാതെ മിഷിനറിക്കളി കളിക്കരുത്.


പ്രവാചകന് അനേകം അടിമ സ്ത്രീകളെ പാര്പ്പിച്ചിരുന്നു എന്നതിന്നു ചരിത്രപരമായ തെളിവാണ് ഞാന് ചോദിക്കുന്നത്- ഇല്ലെ ആണോ എന്ന പൊട്ടന് കളിയല്ല - ചരിത്രത്തിലെ ഏത് രേഖമൂലമാണു ഈ പ്രസ്ഥാവന നടത്തിയത്?

പ്രവചകനു ദൈവം ഖുറാന് പറഞ്ഞു കൊടുത്തു എന്നതിനു ചരിത്രപരമായ എന്തു രേഖയാണു താങ്കളുടെ കയ്യിലുള്ളത്? മൊഹമ്മദിനു അടിമകളുണ്ടായിരുന്നോ ഇല്ലയോ? ഇല്ലാത്ത അടിമകളെയാണോ സ്വന്തമാക്കിക്കോളാന് അള്ളാ അനുവാദം കൊടുത്തത്? ഈ അടിമകളെ എവിടെ പാര്പ്പിച്ചിരുന്നു എന്നന്വേഷിച്ചാല് താങ്കളുടെ സംശയം മാറിക്കിട്ടും.


മത്തായീ- ഒരു ക്രിസ്ത്യാനിയായ താങ്കളൊട് പരിശുദ്ധാത്മാവിനെ കുറിച്ച് ചരിത്രപരമായ തെളിവ് ചോദിക്കുന്നത് പോലെയാണു ഖുര്‍‌ആനെ കുറിച്ച് ഈ ചോദിച്ച ചോദ്യം.

ചരിത്രപരമായ ഒരു പ്രസ്ഥാവന നടത്തി എന്നോടന്യേഷിക്കാന്‍ പറയുന്ന ഈ സം‌വാദന രീതി താങ്കളെപോലെയുള്ളവര്‍ക്കെ ചേരൂ.

ദത്തു പുത്രന്മാരെ സ്വന്തം മക്കളേപ്പോലെ കരുതാന് പാടില്ല എന്ന മൊഹമ്മദിന്റെ കല്പ്പന അദ്ദേഹം ഗൌനിച്ചതേയില്ല.

ദത്ത് പുത്രരെ സ്വന്തം മക്കളെ പോലെ കരുതാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. മക്കളാക്കാന്‍ പാടില്ല എന്നാണു. പോലെ എന്നു പറയുമ്പോള്‍ തന്നെ കഴിഞ്ഞില്ലെ?
അനന്തര സ്വത്തവകാശവും രാജ ഭരണവും രണ്ടായി കാണാന്‍ മത്തായിക്കു കഴിയാത്തതില്‍ എന്തു ചെയ്യാന്‍ കഴിയും

jobby said...

അടുത്തമാസംമുതൽ ഞാനൊരു മതം തുടങ്ങുന്നുണ്ട്.
ഇന്നലെ ദൈവം മലക്കിനെ അയച്ചിട്ടുണ്ടായിരുന്നു.
ഞാനായിർക്കും അവസാന പ്രവാചകൻ.
നിയമങ്ങളും രീതികളും മലക്ക് വഴി അള്ളാഹു അറിയിച്ചുകൊണ്ടിരിക്കുന്നു.
ഈ മതപ്രകാരം ആണുങ്ങൾ കക്ഷത്തിലെ രോമം വടിക്കാൻ പാടുള്ളതല്ല..
പെണ്ണുങ്ങൾ കുടുംബത്തിൽ നിന്ന് പുറത്തിറങ്ങാനെ പാടുള്ളതല്ല...
7 പെണ്ണുവരെ കെട്ടാം..
അള്ളാ പറയുന്നതിനനുസരിച്ച് പുതിയ നിയമങ്ങൾ വഴിയെ...
ഞാനും എന്റെ മതവുമാണ് അവസാന വഴി...
ഏവർക്കും സ്വാഗതം....

കാളിദാസാ സോറി...

Unknown said...

kaalidaasan said... ==> ദൈവ കല്പ്പgന ലംഘിച്ചാല്‍ ഈ ലോകത്തില്‍ തന്നെ ശിക്ഷ കൊടുക്കണം എന്നു ശഠിക്കുന്ന മതമാണെന്നോര്ക്ക.ണം. ക്രിസ്തു മതം പഠിപ്പിക്കുന്നത് ദൈവ കല്പ്പ ന ലംഘിച്ചാല്‍ ശിക്ഷ പരലോകത്താണെന്നാണ്. <==

കാളിദാസാ..

നീ മുസ്ളിമകളെ കുറിച്ച്‌ പറയുന്നതില്‍ എനിക്ക്‌ പരാതിയില്ല. ഞാന്‍ അവരുടെ ദൈവമല്ല. പക്ഷേ നീ ക്രിസ്തുമതത്തെ കുറിച്ച്‌ എന്തിന്‌ കള്ളം പറയുന്നു . നിണ്റ്റെ വിവരമില്ലായ്മ മുസ്ളിമകലോട്‌ ആവാം. പക്ഷേ എന്നെ നീ എറ്റ്ന്തിന്‌ ഒറ്റി.

ഞാന്‍ എന്തെല്ലാം നിയമങ്ങള്‍ നടപ്പാക്കാന്‍ കൊണ്ടുവന്നു. ഞാന്‍ മനുഷ്യനാവുന്നതിന്‌ മുന്‍പ്‌ മോശക്കും നല്‍കിയത്‌ എണ്റ്റെ നിയമമല്ലയോ .. !!!

അവര്‍ എന്നെ കയ്യൊഴിഞ്ഞതിന്‌ ഞാന്‍ എന്തു പിഴച്ചു.. ഞാന്‍ നല്‍കിയ നിയമങ്ങല്‍ നോക്കൂ... അതു പരലോക നിയമങ്ങളല്ല. ഭൂമിയിലെ നിയമങ്ങളാണു്‌..

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@


മത്തായി സുവിശേഷം


5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

5:29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

5:30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.


13:41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു

13:42 തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

15:4അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.


18:6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.


18:34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു


24:50 ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”

കാട്ടിപ്പരുത്തി said...

Kaalidaasan

നാലു സുവിശേഷങ്ങള്‍ മാത്രമേ ക്രിസ്ത്യാനികള്‍ പ്രമാണങ്ങളായി അംഗീകരിക്കുന്നുള്ളു. മറ്റുള്ളവയില്‍ തെറ്റുകള്‍ കാണുകയണെങ്കില്‍ അവ മാറ്റി വക്കും. അതാണു ക്രൈസ്തവ രീതി. അതു കൊണ്ടാണ്‌ മദ്ധ്യ ശതകങ്ങളില്‍ ഏതോ മുസ്ലിമെഴുതിയ ബര്‍ണ്ണബാസിന്റെ സുവിശേഷം ക്രൈസ്തവ മത പുസ്തകങ്ങളുടേ ഗണത്തിലേക്ക് ക്രൈസ്തവര്‍ കരുതാത്തതും. മൊഹമ്മദ് ക്രിസ്തു മത പുസ്തകങ്ങള്‍ അപ്പാടെ തെറ്റെന്നു പറഞ്ഞത് അള്ളായുടെ ചെലവിലാണ്. വിഭ്രമ ചിന്തയില്‍ മൊഹമ്മദിനു തോന്നിയതൊക്കെ ദൈവ വെളിപാടെന്നു വിശ്വസിക്കുന്ന മറ്റ് മുസ്ലിങ്ങള്‍ക്കും ക്രിസ്തു മത പുസ്തകങ്ങളിലേക്ക് കടന്നു ചെന്ന് അതൊക്കെ തെറ്റാണെന്നു പറയാന്‍ എന്തവകാശം?

വഴിയേ പോയ ആരോ മൊഹമ്മദിനു വേണ്ടി എഴുതിയ ഒരു വ്യാജ പുസ്തകത്തെ അടിസ്ഥാനമാക്കി ക്രിസ്തു മതത്തെ വിമര്‍ശിക്കുന്നവര്‍, അംഗീകരിക്കപ്പെട്ട മുസ്ലിം പണ്ഡിതനായ തബാരിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന വിമര്‍ശനങ്ങളെയെങ്കിലും സഹിഷ്ണുതയോടെ കാണേണ്ടതല്ലെ?


അപ്പോള്‍ കാളിദാസന്റെ പ്രശ്നമിതാണു-ക്രൈസ്തവരുടെ പ്രമാണമായ നാല് സുവിശേഷങ്ങളെ അംഗീകരിക്കുന്നുവല്ലോ-അതിനുള്ളില്‍ എഴുതിയവയെയും അംഗീകരിക്കുന്നു അല്ലെ?

അതെ പോലെ ഏറ്റവും പ്രമാണമായി മുസ്ലിങ്ങള്‍ അംഗീകരിക്കുന്നത് ഖുര്‍‌ആനും സഹീഹായ ഹദീസുകളുമാണു. പിന്നീടുള്ളവയെല്ലാം പണ്ഢിതര്‍ എഴുതിയ കാര്യങ്ങളാണ്. അവയില്‍ ചില കാര്യങ്ങള്‍ മനുഷ്യരെന്ന നിലയില്‍ അവര്‍ക്കു തെറ്റു പറ്റാം. ആ ഭാഗങ്ങളെ മാറ്റി നിര്‍ത്തുകയാണു പതിവ്- ഇവരാരും ദൈവ പ്രചോതിതരായി എഴുതി എന്നു വിശ്വസിക്കുന്നില്ല.

പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കയും ഏഷ്യയും കീഴടക്കാന്‍ പുറപ്പെടുമ്പോള്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും ഇനി ചെയ്യുന്ന എല്ലാ തെമ്മാടിത്തങ്ങള്‍ക്കും മാപ്പ് കൊടുത്താണു വിട്ടതെന്നത് ചരിത്ര രേഖ. അത് ഇന്നത്തെ കൃസ്ത്യാനിയുടെ മേല്‍ ആരും വച്ചു കെട്ടുന്നില്ലല്ലോ?

വിമര്‍ശനത്തെ സഹിഷ്ണതയോടെ കാണുന്നില്ലന്നോ? ഇവിടെ ആരും ഗുണ്ടയെ വിട്ടു തല്ലിച്ചോ? വിമര്‍ശനത്തിനു മറുപടി പറയുന്നതല്ലെ ഉള്ളൂ- കാളിദാസന്‍ ഉപയോഗിക്കുന്ന ചില ഭാഷ പോലും അവഗണിച്ചാണു പ്രതികരിക്കുന്നത്- മറുപറ്റി പരയുന്നതെങ്ങിനെ അസഹിഷ്ണുതയാകും-

Unknown said...
This comment has been removed by a blog administrator.
കാട്ടിപ്പരുത്തി said...

ജോബി


മഹാനായ യേശു ഇസ്രായേലിയരില്‍ വന്നപ്പോള്‍ ജൂതന്മാരും ഇങ്ങിനെയൊക്കെതന്നെയാ പറഞ്ഞത്- ഒരു ജാരസന്തതിയെന്ന്- ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ-

Unknown said...
This comment has been removed by a blog administrator.
Unknown said...

ഞാന്‍ ഇപ്പോ വരാം ഒരു കാര്യം മുടിപ്പാനുണ്ട്‌.. നിങ്ങള്‍ ഇതൊക്കെ വായിച്ചിരിക്കിന്‍.. ബാക്കിയുമായി ഉടനെ വരാം...

കാട്ടിപ്പരുത്തി said...

യേശു വന്ന പേരില്‍ വരുന്ന സുഹൃത്തിന്നു-

യേശു മുസ്ലിങ്ങള്‍ക്ക് മഹാനായ പ്രവാചകനാണു- ഞാന്‍ യേശു എന്ന പേരു തന്നെ നിഷിദ്ധമാണു, ഡിലീറ്റ് ചെയ്യുക- മുസ്ലിം ആണെങ്കില്‍-

അപ്പൊകലിപ്തോ said...

ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ... ഈ ചെന്നായ്ക്കളോട്‌ പൊറുക്കേണമേ ...

kaalidaasan said...

കാട്ടിപ്പരുത്തി,

ഇപ്പോള്‍ ഹദീസ് എന്നാല്‍ എന്താണെന്നു കാളിദാസന് ഒന്നുമറിയില്ലെന്നു മനസ്സിലായി.

ഹദീസ് എന്താണെന്ന് കൂടുതലായി കാട്ടിപ്പരുത്തി മൊയല്യാരില്‍ നിന്നും മനസിലാക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല . മൊഹമ്മദിന്റെ ചര്യകള്‍ 6 ഹദീസുകളില്‍ നിന്നും മാത്രമേ മനസിലാക്കൂ എന്നു ശഠിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കാം. അല്‍ തബാരി എന്ന മുസ്ലിം പണ്ഡിതന്‍ എഴുതിയ മൊഹമ്മദിന്റെ ചരിത്രം അവിശ്വസിക്കണമെന്നു എനിക്ക് തോന്നുന്നില്ല. ഈ പോസ്റ്റില്‍ തന്നെ ആദ്യമേ അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മനസിലാക്കാതെ സംവാദം നടത്താന്‍ ഞാന്‍ താങ്കളെ നിര്‍ബന്ധിച്ചിട്ടില്ല. ഇനി സംവാദം തുടരാന്‍ മറ്റൊന്നു മനസിലാക്കണമെന്നും ഉദ്ദേശിക്കുന്നില്ല.

V.B.Rajan said...

kaalidaasan said...
"ഒന്നായാലും മൂന്നായാലും കബക്കുള്ളില്‍ ഒരു കല്ലു വച്ചിട്ടുണ്ടല്ലോ. അതിനെ ഏഴു പ്രാവശ്യം വലം വച്ച്, കുനിഞ്ഞു കുമ്പിട്ട് അവിടെ നടത്തുന്ന ആരാധന വിഗ്രഹരാധന തന്നെയല്ലെ?"

കബക്കുള്ളില്‍ വച്ചിരിക്കുന്ന കറുത്തകല്ലിനെ ഹജ്ജ് സമയത്ത് തീര്‍ത്ഥാടകര്‍ മുത്തം വയ്ക്കാറുണ്ട്. ഹജ്ജ് ഇസ്ലാമിനു മുമ്പുണ്ടായിരുന്ന ഒരു ആചാരമായിരുന്നു. അന്ന് തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ നഗ്നരായി ഈ മന്ദിരത്തിനു വലം‌വയ്ക്കുകയായിരുന്നു പതിവ്. ഈ കറുത്ത കല്ല് സ്ത്രീയോനി ചിഹ്നമാണ്. പ്രവാചകന്‍ ഈ പാഗന്‍ ആചരം തന്റെ മതത്തിലേക്കു കടംകൊള്ളുകയും തീര്‍ത്ഥാടകരോട് വസ്ത്രം കൊണ്ട് ശരീരം മൂടുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഇന്നും ഹജ്ജിനുപോകുന്നുവര്‍ അണ്ടര്‍വെയര്‍ ഉപയോഗിക്കാറില്ലന്നതാണ് വലിയ തമാശ. ഉപയോഗിച്ചുകൂടാ എന്നു പറയുന്നതാണ് ശരി. സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണ്. വിഗ്രഹാരാധനയെ എതിര്‍ക്കുന്നുവെന്നു അവകാശപ്പെടുന്ന മതം ഇത്തരം പ്രാകൃതമായ ആചാരങ്ങളെ ന്യായീകരിക്കുന്നത് ഒരു വിരോധാഭാസമാണ്.

കറുത്ത കല്ലിന്റെ കഥ കേള്‍ക്കുവാന്‍ ക്ലിക്കു ചെയ്യുക.

kaalidaasan said...

കാട്ടിപ്പരുത്തി,

ഖുര്‍‌ആനിലെ മുപ്പത്തിമൂന്നാം അദ്ധ്യായം ഒറ്റത്തവണയായി ഇറക്കിയതാണെന്ന വാദം മുതല്‍ പലതും ഇങ്ങിനെ തന്നെ-

സൈനബിനെ നഗ്നയായി കണ്ട് തിരിച്ചു വന്നുണ്ടായ ബോധക്കേടില്‍ നിന്നുമുണര്‍ന്ന മൊഹമ്മദ് അദ്ധ്യായം 33 മുഴുവനുമായി ഉരുവിട്ടു എന്ന തബാരിയുടെ പ്രസ്താവനയില്‍ നിന്നാണു ഞാന്‍ അതെഴുതിയത് . താങ്കള്‍ അത് വിശ്വസിക്കണമെന്നു ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. അത് വിശ്വസിക്കാന്‍ കാട്ടിപ്പരുത്തിയുടെ അനുവാദവും എനിക്ക് അവശ്യവുമില്ല.

ചില വ്യത്യാസങ്ങളുണ്ടായിരുന്നു. എനിക്കിത്ര ദത്ത്പുത്രന്മാരുണ്ടെന്നത് അന്തസ്സിന്റെ അടയാളമായിരുന്നു. മാത്രമല്ല, അവര്‍ പിതാവുണ്ടെങ്കില്‍ പോലും ത്ന്റെ പേരിനോടൊപ്പം ദത്തെടുത്ത ആളോട് ചേര്‍ത്ത് വിളിക്കപ്പെടുമായിരുന്നു. കുട്ടികളില്ലാത്തവര്‍ മാത്രമായിരുന്നില്ല ദത്തെടുത്തിരുന്നത്.

കാട്ടിപ്പരുത്തിക്കൊരു ബന്‍സ് കാറുണ്ടെങ്കില്‍ ഒരു പക്ഷെ അത് താങ്കള്‍ അന്തസിന്റെ അടയാളമായി കാണും. അതില്‍ മറ്റുള്ളവര്‍ അസൂയപ്പെടേണ്ട ആവശ്യമുണ്ടോ? ദത്തെടുക്കുക എന്നത് അന്തസുണ്ടെന്നഭിമാനിക്കുന്ന വ്യക്തിയുടെ സ്വകാര്യ വിഷയമാണ്. അതില്‍ മൊഹമ്മദിനെന്തു കാര്യം? ദത്തെടുക്കുന്നവരെ പീഢിപ്പിക്കുമായിരുന്നു എങ്കില്‍ അതില്‍ മൊഹമ്മദിടപെടുന്നതു മനസിലാക്കാം. ദത്തെടുക്കുന്നവര്‍ക്ക് എല്ലാ സൌകര്യങ്ങളും സ്വന്തം കുടുംബപ്പേരും അവകാശങ്ങളും നല്‍കുന്ന ജീവ കാരുണ്യപ്രവര്‍ത്തിയെ ദുരാചാരമെന്നു ശരിക്കും മന്ദബുദ്ധികള്‍ക്കേ പറയാന്‍ സാധിക്കൂ.
സദാചാരത്തെ ദുരാചാരമെന്നു പറഞ്ഞ് നിറുത്തലാക്കുന്നത് പഞ്ച തന്ത്ര കഥയിലെ ആടിനെ പട്ടിയാക്കുന്ന നടപടി പോലെയായിരുന്നു. സൈനബിനെ കല്യാണം കഴിക്കുമ്പോള്‍ പുത്ര ഭാര്യയെ കെട്ടുന്നു എന്ന ആക്ഷേപം ഒഴിവാകുമെന്ന് കരുതി മൊഹമ്മദ് ചെയ്ത ഒരു കുതന്ത്രത്തെ ന്യായീകരിക്കേണ്ടത് തീവ്ര മുസ്ലിങ്ങളുടെ കടമയാണ്. അതിനപ്പുറം താങ്കളുടെ വാദത്തില്‍ ഒരു കഴമ്പുമില്ല.

kaalidaasan said...

ഘോരിയുടെ തലസ്ഥാനം ഇന്ത്യ പോലുമായിരുന്നില്ല മത്തായീ-- അദ്ദേഹം തന്റെ രാജ്യം പല ഭാഗങ്ങളാക്കി ഭരണം വീതിച്ചു കൊടുത്തതില്‍ ഡെല്‍ഹി കൊടുത്ത ആളാണ് ഖുത്ബുദ്ധീന്‍ ഐബക്ക്.

ഘോറിയുടെ രാജ്യത്തിന്റെ തലസ്ഥാനം ഇന്‍ഡ്യയില്‍ തന്നെയയിരുന്നു മൊയ്ല്യാരേ. അഫ്ഘാനിസ്ഥാനില്‍ ഭരിച്ചിരുന്നത് അദേഹത്തിന്റെ സഹോദരന്‍ ഗിയാസുദ്ദിന്‍ ആയിരുന്നു.1191 മുതല്‍ ഘോറി ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങള്‍ അധീനതയിലാക്കി ഭരിച്ചു. 1202 ല്‍ ഗിയാസുദ്ദിന്‍ മരിച്ചപ്പോള്‍ മത്രമാണദ്ദേഹം അഫ്ഘാനിസ്ഥന്റെ ചുമതല കൂടി ഏറ്റെടുത്തത്. അത് വെറും 4 വര്‍ഷക്കാലത്തേക്കു മാത്രം. 1206 ല്‍ മരിച്ചപ്പോള്‍ രാജ്യം ഉള്പ്പടെയുള്ള സ്വത്തുകള്‍ അടിമകളില്‍ നിനും മക്കളായവര്‍ക്കു നല്‍കി.

ഇതൊന്നും ഞാന്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇന്‍ഡ്യയില്‍ മുസ്ലിം ഭരണം ആരംഭിച്ച വ്യക്തിയാണദേഹം. നൂറു കണക്കിനടിമകളെ സ്വന്തം മക്കളേപ്പോലെ വളര്‍ത്തി. മൊഹമ്മദ് അഭ്മനിച്ച കുലീനത്വം അദ്ദേഹം പരിഹസിച്ചു തള്ളി. അടിമകളെ സ്വന്തം സ്വത്തിനും രാജ്യത്തിനും ഉടമകളാക്കി.

മക്കളില്ലെന്നു കളിയാക്കിയ ആള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു.

"Other monarchs may have one son, or two sons; I have thousands of sons, my Turkish slaves who will be the heirs of my dominions, and who, after me, will take care to preserve my name in the Khuṭbah throughout these territories."

kaalidaasan said...

കാട്ടിപ്പരുത്തി,

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍,

അതവരുടെ തെറ്റ്. അതിനു മറുപടിയാണോ കബയിലെ കല്ലിനു ചുറ്റും നടത്തുന്ന പ്രദക്ഷിണം?

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ?

ഞാന്‍ കാണിച്ചു തന്നിട്ട് മൊയ് ല്യാര്‍ തല്‍ക്കാലം കാണേണ്ട. ലാത്തയും ഇസയും മനാത്തയും ഉള്ള അയത്ത് വായിച്ചു നോക്കുക. അതേക്കുറിച്ച് തബാരിയുള്‍പ്പടെയുള്ള പണ്ഡിതര്‍ എഴുതിയിട്ടുള്ളതും വായിക്കുക. എന്നിട്ടും മനസിലായില്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ കഴിയുക.


ഒരു സുവിശേഷവും മുസ്ലിങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയല്ല. അതിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ.

തബാരിയുടെ ഹദീസ് മര്‍ഗ്ഗരേഖയാക്കണമെന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. പക്ഷെ അത് മൊഹമ്മദിനേക്കുറിച്ചുള്ള പല സത്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതില്‍ പലതും മുസ്ലിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൊഹമ്മദിന്റെ ജീവിതം താങ്കളൊക്കെ കരുതുന്നതുപോലെ അത്ര പവിത്രമല്ല. അത് മറ്റാരുടെയും കുറ്റമല്ല. ജീവിച്ചു കഴിഞ്ഞ ജീവിതം ഇനി മാറ്റനാകില്ല.അതുമായി സമരസപ്പെടാന്‍ ശ്രമിക്കുക.

ദത്ത് പുത്രരെ സ്വന്തം മക്കളെ പോലെ കരുതാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. മക്കളാക്കാന്‍ പാടില്ല എന്നാണു.

മക്കളാകുമെന്ന് ഇന്നു വരെ ആരും പറഞ്ഞിട്ടില്ല.

ദത്തുപുത്രന്‍ മകനാകണമെങ്കില്‍ വല്ല ജീന്‍ തെറാപ്പിയും നടത്തേണ്ടി വരും. അനന്തരാവാകാശങ്ങളും സ്ഥാനമാനങ്ങളും ഒരു മകന്റേതു പോലെ നല്‍കിയാണു ദത്തെടുക്കുന്നത്. മൊഹമ്മദ് സൈദിനെ ദത്തെടുത്തതും അതു പോലെയാണ്. പേരു നല്‍കിയതണു പ്രശ്നമെങ്കില്‍ പേരു നല്‍കരുതെന്ന ഒരു ദൈവ കല്‍പ്പന മതിയായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. സൈനബിന്റെ നഗ്നത കണ്ടുണ്ടായ ബൊധക്കേട്.

kaalidaasan said...

കാട്ടിപ്പരുത്തി,

മത്തായീ- ഒരു ക്രിസ്ത്യാനിയായ താങ്കളൊട് പരിശുദ്ധാത്മാവിനെ കുറിച്ച് ചരിത്രപരമായ തെളിവ് ചോദിക്കുന്നത് പോലെയാണു ഖുര്‍‌ആനെ കുറിച്ച് ഈ ചോദിച്ച ചോദ്യം.

തെളിവു ചോദിക്കാന്‍ ലോകം മുഴുവനും ഞാന്‍ പരിശുദ്ധാത്മാവിനെ വഴ്ത്തിപ്പാടുന്നില്ലല്ലോ മൊയ് ല്യാരേ?

ചരിത്രപരമായ ഒരു പ്രസ്ഥാവന നടത്തി എന്നോടന്യേഷിക്കാന്‍ പറയുന്ന ഈ സം‌വാദന രീതി താങ്കളെപോലെയുള്ളവര്‍ക്കെ ചേരൂ.

ഞാന്‍ ഒരു ചരിത്രപരമായ പ്രസ്ഥാവനയും നടത്തിയിട്ടില്ല. ദൈവ വചനമെന്നു പറഞ്ഞ് മൊഹമ്മദ് എഴുതി വച്ചതൊന്നും ദൈവ വചനമായി ഞാന്‍ കരുതുന്നില്ല. ആ ഖുറാനിലെ പരമര്‍ശങ്ങളും നിബന്ധനകളും അടിസ്ഥാനമാക്കിയാണു ഞാനിവിടെ ചില കാര്യങ്ങള്‍ എഴുതിയത്. അടിമ സ്ത്രീകളെ വിവാഹം കഴിച്ചോളാന്‍ അള്ളാ മൊഹമ്മദിനനുവാദം കൊടുത്തു എന്നത് ആ പുസ്തകത്തില്‍ നിന്നാണു ഞാന്‍ വായിച്ചു മനസിലാക്കിയത് അത് താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം താങ്കള്‍ അത് വായിച്ചിട്ടില്ല എന്നാണ്. ഹദീസുകള്‍ എന്നു വിളിക്കപ്പെടുന്ന മൊഹമ്മദിന്റെ ചര്യകളില്‍ പലയിടത്തും യുദ്ധത്തില്‍ പിടിക്കപ്പെട്ട അടിമസ്ത്രീകളെ പങ്കു വക്കുന്നതിനേക്കുറിച്ചും മൊഹമ്മദിന്റെ പങ്കിനേക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. ഈ അടിമകളെയൊക്കെ എവിടെയായിരുന്നു മൊഹമ്മദ് പര്‍പ്പിച്ചിരുന്നതെന്ന് താങ്കള്‍ക്കറിയാന്‍ വയ്യായെങ്കില്‍ അതറിയാതിരിക്കുന്നതാണു നല്ലത്.

അറേബ്യ ഉള്‍പ്പടെയുള്ള മധ്യ പൂര്‍വ്വ ദേശങ്ങളില്‍ സ്ത്രീകളെയും സ്ത്രീജോലിക്കാരെയും പാര്‍പ്പിക്കാന്‍ പ്രത്യേകമായി തിരിക്കപ്പെട്ട സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഞാന്‍ ചരിത്ര പുസ്തകങ്ങളില്‍ നിന്നും വായിച്ചിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ മൊഹമ്മദിനും സ്വന്തമായി അനുഭവിച്ചോളന്‍ അള്ളാ അനുവദിച്ച അടിമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഇടങ്ങളുണ്ടായിരുന്നു എന്നെഴുതിയത്. അത് താങ്കള്‍ക്കുള്ളാന്‍ ആകുന്നില്ലെങ്കില്‍ ഉള്‍ക്കൊള്ളേണ്ട.

kaalidaasan said...

കാട്ടിപ്പരുത്തി,

അതെ പോലെ ഏറ്റവും പ്രമാണമായി മുസ്ലിങ്ങള്‍ അംഗീകരിക്കുന്നത് ഖുര്‍‌ആനും സഹീഹായ ഹദീസുകളുമാണു.

അതിനെ ആരും എതിര്‍ക്കില്ല പക്ഷെ ഈ സമീപനം മറ്റ് മതക്കാരുടെ വേദപുസ്തകങ്ങള്‍ക്കും നല്‍കുന്നതല്ലേ മര്യാദ? ലത്തീഫും ബീമാപ്പള്ളിയും ചിന്തകനും ക്രിസ്ത്യാനികളുടെ വേദ പുസ്തകങ്ങളില്‍ കടന്നു ചെന്ന് അതില്‍ എഴുതിയിരിക്കുന്നത് ശരിയല്ല എന്നു സ്ഥാപിക്കാനായി എത്ര ബ്ളോഗുകളാണുപയോഗിക്കുന്നത്. അത് മാന്യതയാണോ? യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് ഖുറാന്‍ മൊഹമ്മദിനോട് ദൈവം പറഞ്ഞതാണെന്നു പറയുമ്പോലെ മാത്രമല്ലേ. ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റെന്നും മുസ്ലിങ്ങളുടേത് ശരിയെന്നും പറയുന്നതില്‍ എന്തെങ്കിലം ​മാന്യതയുണ്ടോ?

ഞാനിവിടെ ഖുറാനെയും മൊഹമ്മദിനെയും മുസ്ലിങ്ങളെയം ​വിമര്‍ശിച്ചെഴുതിയതെല്ലാം താങ്കളേപ്പോലുള്ളവര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രതികരണമായിട്ടാണ്.

അള്ളാ ദൈവമാണെന്നോ മുസ്ലിം നിയമങ്ങള്‍ അള്ളായുടെ കല്‍പ്പന യാണെന്നോ ഏതു മുസ്ലിം അവകാശപ്പെട്ടാലും മറ്റാരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷെ അതല്ലല്ലോ താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത്. ബൈബിളില്‍ പോളും മൊഹമ്മദിനെ തെരയുന്ന ആഭാസത്തരമല്ലേ? അതുകൊണ്ടെന്താണു താങ്കളൊക്കെ ഉദ്ദേശിക്കുന്നത് ? എല്ലാ ക്രിസ്ത്യനികളും മതം മാറി മുസ്ലിങ്ങളാകുമെന്നോ.

താങ്കള്‍ അവശ്യമുള്ള പുസ്തകങ്ങള്‍ മാത്രം പ്രമാണമായി അംഗീകരിക്കുന്നതു പോലെ മറ്റുളവരും അവര്‍ക്കാവശ്യമുള്ള പുസ്തകങ്ങളെ അംഗീകരിക്കട്ടേ.


തബാരിയുടെ ഹദീസില്‍ നിന്നും മാത്രമായി ഒന്നോ രണ്ടോ പോയിന്റുകള്‍ മാത്രമേ ഞാനിവിടെ പരാമര്‍ശിച്ചുള്ളു. ബാക്കി മുഴുവനും ഖുറാനില്‍ നിന്നും താങ്കള്‍ അംഗീകരിക്കുന്ന മറ്റ് ഹദീസുകളില്‍ നിന്നുമാണ്.

ഞാന്‍ ഇ പോസ്റ്റിന്റെ അവസാനം എഴുതിയ മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുരുഷന്‍മാര്‍ക്ക് വേണ്ടി അള്ളാ കണ്ടു വച്ചിരിക്കുന്ന സമ്മാനങ്ങള്‍ സഭ്യതയുടെ ഏത് അതിര്‍ത്തിയും ഭേദിക്കുന്ന ആഭാസത്തരമാണ്. അതൊക്കെ എങ്ങനെയാണു തങ്കളൊക്കെ ദൈവവചനമെന്നു കരുതുന്നത് അതേക്കുറിച്ചൊക്കെയല്ലേ ഒരു മുസ്ലീമായ താങ്കളൊക്കെ ചിന്തിക്കേണ്ടത്, ചിന്താശേഷിയെന്ന ഒന്നുണ്ടെങ്കില്‍?

സന്തോഷ്‌ said...

അപ്പൊകലിപ്തോ

"ജോസഫ്‌ 'സലോം' എന്ന സ്ത്രീയെ നാല്‍പതാം വയസ്സില്‍ കല്യാണം കഴിച്ചു. ആറുകുട്ടികളുമായി അവര്‍ 49 വര്‍ഷം ഒരുമിച്ച്‌ ജീവിച്ചു. എന്നിട്ട്‌ ആ സ്ത്രീയുടെ മരണത്തിനു ഒരു വര്‍ഷത്തിനു ശേഷം 12 വയസ്സുകാരിയായ 'മേരി'യെ വിവാഹം കഴിക്കുന്നു. അന്നു ജോസഫിനെ 90 വയസ്സാണു. ശാരീരികമായി ഒരു കഴിവും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത പ്രായം. അതിനു ശേഷമാണു യേശു ജനിക്കുന്നതു. അതുകൊണ്ടാണ്‌ ജൂതന്‍മാര്‍ മറിയത്തിനെ പിഴച്ചവളെന്നും യേശുവിനെ ജാരസന്തതി എന്നും പറയുന്നതു."

പറയണ്ടത് മുഴുവന്‍ സ്വന്തം വായിലൂടെ പറഞ്ഞിട്ട് ഇതൊന്നും ഞാന്‍ പറഞ്ഞലതല്ല അപ്പുറത്തെ അമ്മായി പറഞ്ഞതാ എന്ന് പറയുമ്പോലെ ഇങ്ങനൊരു കമന്റും...

"ജൂതന്‍മാര്‍ ഉണ്ടാക്കുന്നതു പോലെ കഥകല്‍ ആര്‍ക്കും ഉണ്ടാക്കാവുന്നതെയുള്ളു. അതിനു കുടുംബത്തില്‍ പിറക്കാതിരുന്നാല്‍ മതി"

കഥകള്‍ ഏറ്റുപാടാന്‍ കുടുംബത്തില്‍ പിറക്കണമോ ആവൊ...?
---------------------------

കാട്ടിപ്പരുത്തി

"ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍, കാളിദാസന് അപ്പൊ മറ്റുള്ളവര്‍ക്കു കൂടി ചില വിഗ്രഹങ്ങള്‍ ഉണ്ടാക്കി കൊടുത്തെ സമാധാനം കിട്ടുകയുള്ളൂ, അപ്പോഴെ കാളിദാസനിലെ മത്തായി പുറത്തു ചാടൂ"

എതിലെപോയാലും ക്രിസ്ത്യാനിയുടെ മുതുകിലും കിടക്കട്ടെ ഒരടി എന്നതാണോ താങ്കളുടെ ലൈന്‍?
-------------------------

കാളിദാസന്‍

"ക്രിസ്തു മതത്തേയോ ബൈബിളിനെയോ ന്യായീകരിക്കേണ്ട ബാദ്ധ്യതയും ഞാന്‍ എറ്റെടുത്തിട്ടില്ല. ക്രിസ്തു മതത്തെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയെ വളരെയധികം ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്, ഈ ബ്ളോഗിലും മറ്റ് പല ബ്ളോഗുകളിലും" (പറഞ്ഞത് 13 March 2010 15:43 )

കാട്ടിപ്പരുത്തി

"മത്തായീ- ഒരു ക്രിസ്ത്യാനിയായ താങ്കളൊട് പരിശുദ്ധാത്മാവിനെ കുറിച്ച് ചരിത്രപരമായ തെളിവ് ചോദിക്കുന്നത് പോലെയാണു ഖുര്‍‌ആനെ കുറിച്ച് ഈ ചോദിച്ച ചോദ്യം" (പറഞ്ഞത് 15 March 2010 01:21)

മത്തായി അല്ലെന്നു പറഞ്ഞാലും കാട്ടിപരുത്തിക്ക് വിടാന്‍ ഉദ്ദേശമില്ല അല്ലെ?
--------------------------

kaalidaasan said...

പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കയും ഏഷ്യയും കീഴടക്കാന്‍ പുറപ്പെടുമ്പോള്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും ഇനി ചെയ്യുന്ന എല്ലാ തെമ്മാടിത്തങ്ങള്‍ക്കും മാപ്പ് കൊടുത്താണു വിട്ടതെന്നത് ചരിത്ര രേഖ. അത് ഇന്നത്തെ കൃസ്ത്യാനിയുടെ മേല്‍ ആരും വച്ചു കെട്ടുന്നില്ലല്ലോ?

വിമര്‍ശനത്തെ സഹിഷ്ണതയോടെ കാണുന്നില്ലന്നോ? ഇവിടെ ആരും ഗുണ്ടയെ വിട്ടു തല്ലിച്ചോ? വിമര്‍ശനത്തിനു മറുപടി പറയുന്നതല്ലെ ഉള്ളൂ.


മൊഹമ്മ്ദിനെയും ഖുറാനെയും ഹദീസുകളേയും പറ്റി എഴുതുമ്പോള്‍ അതിനുള്ള മറുപടി പോര്‍ച്ചുഗീസുകാരുടെ ചരിത്രമെടുത്ത് തടുക്കുന്നതാണോ മൊയ് ല്യാര്‍ പഠിച്ചിട്ടുള്ള സഹിഷ്ണുത. ഗുണ്ടകളെ വിട്ട് തല്ലുന്നത് ഇതിലു മാന്യമാണു കാട്ടിപ്പരുത്തി.

kaalidaasan said...

ജൂതന്‍മാര്‍ ഉണ്ടാക്കുന്നതു പോലെ കഥകല്‍ ആര്‍ക്കും ഉണ്ടാക്കാവുന്നതെയുള്ളു. അതിനു കുടുംബത്തില്‍ പിറക്കാതിരുന്നാല്‍ മതി"

കഥകളുണ്ടാക്കാന്‍ ആരും പിന്നിലല്ല. മുസ്ലിങ്ങളുണ്ടാക്കിയ അത്രയും കഥകള്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കിയെന്നു തോന്നുന്നില്ല. യേശുവിന്റെ പ്രബോധനങ്ങള്‍ ഒരു മാലാഖയും ഇറക്കിക്കൊടുത്ത പുസ്തകത്തിലേതാണെന്നു ക്രിസ്ത്യനികള്‍ കഥ മെനഞ്ഞുണ്ടാക്കിയിട്ടില്ല. അവര്‍ ദൈവമെന്നു കരുതുന്ന യേശു ജനങ്ങളോടു പറഞ്ഞത് യേശുവിന്റെ വക്കുകളായിട്ടാണവര്‍ വിശ്വസിക്കുന്നത്. ഓരോ വൃത്തികേടും ജന സമുഹത്തില്‍ അടിച്ചേല്‍പ്പിച്ചിട്ട് അത് അള്ളാ പറഞ്ഞിട്ടാണെന്ന കഥയിലും വലിയ കഥ വേറെ ഏതുണ്ട്? ഒറ്റ രാത്രിയില്‍ മെക്കയില്‍ നിന്നും ജറുസലേമിലേക്കും അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്കും പോയി ദൈവത്തെ മുഖാമുഖം കണ്ട് തിരിച്ചു പോന്നു എന്ന കഥയും പുത്രഭാര്യയെ വിവാഹം കഴിക്കാന്‍ അള്ളാ പറഞ്ഞു എന്ന കഥയും തൊള്ളതൊടതെ വിഴുങ്ങുന്നവര്‍ തന്നെ മറ്റുള്ളവരുടെ കഥകളെ പരിഹസിക്കണം.

ഇതെഴുതിയ വ്യക്തി ഏതായാലും മൊഹമ്മദിന്റെ കൂടെ ജറുസലേമിലേക്കും സ്വര്‍ഗ്ഗത്തിലേക്കും പോയി അള്ളായുടെ മുഖം കണ്ടു വന്നതു കൊണ്ട്, അതൊന്നും കഥകളായി തോന്നില്ല. പക്ഷെ എല്ലാവര്‍ക്കും ആ ഭാഗ്യം കിട്ടിയിട്ടില്ലല്ലോ.

കുടുംബത്തില്‍ പിറന്നവരാരും മറ്റുള്ളവരുടെ ഉച്ഛിഷ്ടം ഭഷിക്കാന്‍ നടക്കില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്നതേ അനുഭവിക്കൂ.

പാര്‍ത്ഥന്‍ said...

["ജോസഫ്‌ 'സലോം' എന്ന സ്ത്രീയെ നാല്‍പതാം വയസ്സില്‍ കല്യാണം കഴിച്ചു. ആറുകുട്ടികളുമായി അവര്‍ 49 വര്‍ഷം ഒരുമിച്ച്‌ ജീവിച്ചു. എന്നിട്ട്‌ ആ സ്ത്രീയുടെ മരണത്തിനു ഒരു വര്‍ഷത്തിനു ശേഷം 12 വയസ്സുകാരിയായ 'മേരി'യെ വിവാഹം കഴിക്കുന്നു. അന്നു ജോസഫിനെ 90 വയസ്സാണു. ശാരീരികമായി ഒരു കഴിവും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത പ്രായം. അതിനു ശേഷമാണു യേശു ജനിക്കുന്നതു.]
-----------------------
ഈ മുകളിൽ എഴുതിയിട്ടുള്ള കമന്റ് 90 വയസ്സ് കഴിഞ്ഞ ആർക്കും ആ ശുഷ്കാന്തി ഉണ്ടാവില്ല എന്ന ഒരു മുൻ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്നു തോന്നുന്നു. കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമീണൻ 92വയസ്സിൽ 32വയസ്സുള്ള ഒരു സ്ത്രീയെ കല്യാണം കഴിച്ചു. അതിൽ ഒരു കുട്ടിയുണ്ടായി. എല്ലാവരെയും നമ്മുടെ ടി.വി. യിൽ കാണിച്ചിരുന്നു. ഇപ്പോഴും ആ കിളവൻ പാടത്ത് ജോലിയെടുക്കുന്നുണ്ട്. ആദ്യ ഭാര്യയിൽ 11 മക്കളുണ്ട്. ഷഷ്ടിപൂർത്തി കഴിഞ്ഞ ആണ്മക്കളും ആ കൂട്ടത്തിലുണ്ട്. മറിയക്ക് ദിവ്യഗർഭം തന്നെ വേണമെന്ന് നിർബ്ബന്ധമുണ്ടെങ്കിൽ ആയിക്കോട്ടെ. ഒരു വിരോധോല്യ.

കാട്ടിപ്പരുത്തി said...

കാട്ടിപ്പരുത്തി,

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍,

അതവരുടെ തെറ്റ്. അതിനു മറുപടിയാണോ കബയിലെ കല്ലിനു ചുറ്റും നടത്തുന്ന പ്രദക്ഷിണം?


മത്തായി കത്തോലിക്കനല്ല, പക്ഷെ ദൈവപ്രചോതിത സഭയിലൊന്നാണല്ലോ- നമ്മുടെ വിഷയം ക‌അബയിലെ കല്ലുമായി കൂട്ടികെട്ടി തുടങ്ങിയത് മത്തായി തന്നെയല്ലെ, മത്തായിക്കു ഏത് വിഷയവും ആകാം അല്ലെ?

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ?

ഞാന്‍ കാണിച്ചു തന്നിട്ട് മൊയ് ല്യാര്‍ തല്‍ക്കാലം കാണേണ്ട. ലാത്തയും ഇസയും മനാത്തയും ഉള്ള അയത്ത് വായിച്ചു നോക്കുക. അതേക്കുറിച്ച് തബാരിയുള്‍പ്പടെയുള്ള പണ്ഡിതര്‍ എഴുതിയിട്ടുള്ളതും വായിക്കുക. എന്നിട്ടും മനസിലായില്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ കഴിയുക.


ഹ ഹ- നല്ല സാമര്‍ത്ഥ്യം- ഒരു ആരോപനം ഉന്നയിക്കുക, എന്നിട്ട് ആരോപിതരോട് പോയി നോക്കി കണ്‍റ്റു പിടിക്കാന്‍ പറയുക. ശരിയായ മിഷിണറി ഇവന്‍ താന്‍.

മത്തായി- ബൈബിളിലെ പ്രവാചകന്മാരുടെ സന്മാര്‍ഗ്ഗവും കയ്യില്‍ വച്ചല്ലേ സുവിശേഷം പ്രസംഗിക്കുന്നത്? എന്തിനാ പല്ലില്‍ കുത്തി മണപ്പിക്കുന്നത്? വെള്ളമടിച്ച് ബോധക്കേടുണ്ടായത് ആര്‍ക്കെല്ലാമാണെന്ന് മത്തായി ഒന്നു വായിച്ച് നോക്ക്-എന്നിട്ടെന്തെല്ലാം ചെയ്തു എന്നതും ബൈബിളിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒന്നു വായിക്ക്- മറ്റൊരു പണ്ഢിതനും പറഞ്ഞതെടുക്കേണ്ട.

തെളിവു ചോദിക്കാന്‍ ലോകം മുഴുവനും ഞാന്‍ പരിശുദ്ധാത്മാവിനെ വഴ്ത്തിപ്പാടുന്നില്ലല്ലോ മൊയ് ല്യാരേ?

മത്തായി വാഴ്ത്തിയാലുമില്ലെങ്കിലും പരിശുദ്ധാത്മാവ് ഇല്ല എന്നാണോ?
യുക്തിവാദിയുടെ മുഖം മൂടി അഴിഞ്ഞു വീണപ്പോള്‍ മത്തായിക്കു ദൈവത്തെയും തള്ളിപ്പറയേണ്ടി വരുന്നോ?

അടിമസ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തു, എന്നിട്ട് എത്ര പേരെ വിവാഹം കഴിച്ചു - ചരിത്രം വരുന്നത് അവിടെയാണു. അതെല്ലാം പഠിച്ച് സം‌വാദത്തിനു വരിക.

അറേബ്യ ഉള്‍പ്പടെയുള്ള മധ്യ പൂര്‍വ്വ ദേശങ്ങളില്‍ സ്ത്രീകളെയും സ്ത്രീജോലിക്കാരെയും പാര്‍പ്പിക്കാന്‍ പ്രത്യേകമായി തിരിക്കപ്പെട്ട സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഞാന്‍ ചരിത്ര പുസ്തകങ്ങളില്‍ നിന്നും വായിച്ചിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ മൊഹമ്മദിനും സ്വന്തമായി അനുഭവിച്ചോളന്‍ അള്ളാ അനുവദിച്ച അടിമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഇടങ്ങളുണ്ടായിരുന്നു എന്നെഴുതിയത്.

അതായത് മുഹമെദ് നബി അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്നു എന്നതിന്ന് മത്തായിയുടെ കയ്യില്‍ തെളിവില്ലെന്നര്‍ത്ഥം, യേശുവിന്റെ കാലത്ത് പല യഹൂദര്‍ക്കും വെപ്പാട്ടികളുണ്ടായിരുന്നു അതിനാല്‍ വിവാഹം പോലും കഴിക്കാത്ത യേശുവിന്ന് വെപ്പാട്ടിയുണ്ടായിരുന്നു ( ന‌ഊദു ബില്ലഹ്) എന്ന് ആരെങ്കിലും പറഞ്ഞാല്‍ മത്തായി അംഗീകരിച്ചാലും ഞാന്‍ അംഗീകരിക്കില്ല. അന്നിട്ട് അനന്തപുരിയില്‍ അനേകം അടിമസ്ത്രീകളെയും പാര്‍പ്പിച്ചിരുന്നു എന്നെല്ലാം എഴുതാം മിഷിനറി സംസ്കാരത്തിനേ പറ്റൂ.

അറെബ്യന്‍ നാട്ടില്‍ അടിമകളെ പാര്‍പ്പിച്ചിരുന്ന സ്ഥലമെല്ലല്ലോ കാളിദാസന്‍ കവിത എഴുതിയ വിഷയം. പ്രവാചകന്‍ എവിടെ പാര്‍പ്പിച്ചു. യഹൂദന്മാരുടെ ആചാരമെല്ലാം യേശുവിന്റെ തലയില്‍ കെട്ടി വച്ചാല്‍ മത്തായി അംഗീകരിക്കുമോ?

ഹദീസ് എന്നാല്‍ എന്താണെന്നു വരെ മത്തായിക്കറിയില്ലെന്നതിനു തെളിവാണ് ആറ് ഹദീസുകളില്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞത്. ഇതെല്ലാം പഠിപ്പിച്ച് ഒരാളെ സം‌വാദത്തിനു തയ്യാറാക്കണമെന്നു പരഞ്ഞാല്‍ അല്പം ബുദ്ധിമുട്ട് തന്നെ.

കാട്ടിപ്പരുത്തി said...

സന്തോഷ്-
കത്തോലിക്കനല്ലാത്ത കാളിദാസന്റെ ശരിയായ പേര്‍ മാത്യു എന്നാണെന്നും മുസ്ലിങ്ങള്‍ ക്രൈസ്തവരോട് സം‌വദിക്കുന്നതിലുള്ള അരിശമാണ് ഇങ്ങിനെ ഒരു പോസ്റ്റിറക്കിയതെന്നും കമെന്റുകള്‍ക്കിടയിലൂടെ പോയാല്‍ കിട്ടും. ഇയാള്‍ കാത്തോലിക്കനല്ല എന്നത് നിങ്ങള്‍ ഉദ്ധരിച്ച കമെന്റിന്റെ മറുപടിയില്‍ നിന്നും കിട്ടിയതാണു. കത്തോലിക്കനല്ല എന്നതിനാല്‍ അല്ലെങ്കില്‍ സഭയുടെ ഏതെങ്കിലും നടപടികളെ വിമര്‍ശിക്കുന്നതിനാല്‍ ഒരു വിശ്വാസി ആകുന്നില്ല എന്നല്ലല്ലോ?
അതോടൊപ്പം ഒരു ക്രൈസ്തവനെ വേദനിപ്പിക്കുക അല്ലെങ്കില്‍ അവന്റെ വികാരത്തെ മാനിക്കാതിരിക്കുക എന്നല്ല ആ കമെന്റ്, ഒന്ന് മനസ്സിരുത്തി വായിച്ച് നോക്കുക. പ്രവാചകന് ലഭിക്കുന്ന വഹ്‌യ് ഒരു ക്രൈസ്തവന്‍ വിശ്വസിക്കില്ല എന്ന പൂര്‍ണ്ണബോധ്യമെനിക്കുണ്ട്. ഒരു യുക്തിവാദി അത് ചൊദ്യം ചെയ്യുന്നതും മനസ്സിലാക്കാം, എന്നാല്‍ അദൃശ്യ ശക്തിയില്‍ വിശ്വസിക്കുന്ന ഒരു ദൈവ വിശ്വാസി അതിന് യുക്തിയുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം ആവശ്യപ്പെടുന്നതിന്റെ യുക്തിയില്ലായ്മയാണു ഞാന്‍ സൂചിപ്പിച്ചത്-

ഒരു ചര്‍ച്ചയില്‍ അങ്ങിനെ ആവശ്യപ്പെടാതിരിക്കാനാവില്ലല്ലോ?

Unknown said...

മത്തായി കത്തോലിക്കനല്ല, പക്ഷെ ദൈവപ്രചോതിത സഭയിലൊന്നാണല്ലോ- നമ്മുടെ വിഷയം ക‌അബയിലെ കല്ലുമായി കൂട്ടികെട്ടി തുടങ്ങിയത് മത്തായി തന്നെയല്ലെ, മത്തായിക്കു ഏത് വിഷയവും ആകാം അല്ലെ?


ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്തവ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആശയദാരിദ്ര്യമല്ലേ മൊയ് ല്യാരേ?.

മുസ്ലിങ്ങള്‍ കബക്കു ചുറ്റും നടത്തുന്ന പ്രദക്ഷിണം വിഗ്രഹാരധനയല്ലെ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ക്രൈസ്തവ ആരാധനാലയങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതല്ല. കബയിലെ കല്ലിനെ വലം വക്കണം എന്ന് ഒരു മിഷനറിയും പറഞ്ഞതല്ല. മൊഹമ്മദ് പറഞ്ഞതാണ്. അതുകൊണ്ടാണതേക്കുറിച്ച് പരാമര്‍ശിച്ചത്. ഏതെങ്കിലും വിഗ്രഹത്തെ ആരാധിക്കണമെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നില്ല. അതു കോണ്ടാണ്, അവര്‍ ആരാധിക്കുന്നെങ്കില്‍ അതവരുടെ തെറ്റ് എന്നു പറഞ്ഞത്. അതിന്റെ മറുപടി കത്തോലിക്കനാണോ എന്ന് ഗവേഷണം നടത്തലല്ല മൊയ് ല്യാരേ.

കാട്ടിപ്പരുത്തി said...

kaalidaasan

കഥകളുണ്ടാക്കാന്‍ ആരും പിന്നിലല്ല. മുസ്ലിങ്ങളുണ്ടാക്കിയ അത്രയും കഥകള്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കിയെന്നു തോന്നുന്നില്ല. യേശുവിന്റെ പ്രബോധനങ്ങള്‍ ഒരു മാലാഖയും ഇറക്കിക്കൊടുത്ത പുസ്തകത്തിലേതാണെന്നു ക്രിസ്ത്യനികള്‍ കഥ മെനഞ്ഞുണ്ടാക്കിയിട്ടില്ല. അവര്‍ ദൈവമെന്നു കരുതുന്ന യേശു ജനങ്ങളോടു പറഞ്ഞത് യേശുവിന്റെ വക്കുകളായിട്ടാണവര്‍ വിശ്വസിക്കുന്നത്.

ദൈവം ഒരു മനുഷ്യനായെന്നത് കഥയാകാന്‍ പാടില്ല, മോശക്ക് ഒരു പലകയിലെഴുതികൊടുത്തതും വിശ്വസിക്കാം. ഇതെല്ലാം വിശ്വാസം തന്നെയാണു മത്തായി

Unknown said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും.


മലയാളം- ഇതിലെവിടെ ലാത്തയെയും മനാത്തയെയും ആരാധിച്ചു എന്നതിന്റെ തെളിവ്?

Unknown said...
This comment has been removed by a blog administrator.
kaalidaasan said...

മലയാളം- ഇതിലെവിടെ ലാത്തയെയും മനാത്തയെയും ആരാധിച്ചു എന്നതിന്റെ തെളിവ്?

ഇതില്‍ തെളിവു കാണില്ലല്ലോ. കാണേണ്ട ഭാഗം നീക്കിക്കളഞ്ഞാല്‍ എവിടന്നു തെളിവ്?

മൊഹമ്മദിന്റെ പുതിയ മതം വിഗ്രഹാധകരായിരുന്ന സ്വന്തം ഗിരിവര്‍ഗ്ഗക്കര്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തം ചരിത്രത്തിലെങ്ങും കേള്‍ക്കാത്ത നുണകളായിരുന്നു മൊഹമ്മദ് പറഞ്ഞു കൊണ്ടിരുന്നത്. മൊഹമ്മദിന്റെ അനുയായികളെ അവര്‍ പീഢിപ്പിച്ചു. പീഢനം സഹിക്കാതെ പലരും പലായനം ചെയ്തു. മനം നൊന്ത മൊഹമ്മദ് അറബികളെ സന്തോഷിപ്പിക്കാനായി അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്നു പറഞ്ഞു. അപ്പോള്‍ ഇറക്കിയ ആയത്താണ്,

An-Najm

53:19-22

Have ye thought upon Al-Lat and Al-'Uzza (19) And Manat, the third, the other? These are the high-flying cranes; verily their intercession is accepted with approval.(20) Are yours the males and His the females? (21) That indeed were an unfair division!


ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.

kaalidaasan said...

തുടര്‍ച്ച....

മൊഹമ്മദിന്റെ വര്‍ഗ്ഗ്ക്കാര്‍ ഇത് ശരിക്കുമാഘോഷിച്ചു. എതിരാളികള്‍ ഇത് മൊഹമ്മദിനെതിരെ ആയുധമാക്കി. ഏക ദൈവം എന്ന പുതിയ തത്വം പറഞ്ഞ മൊഹമ്മദിനു പിന്‍വാങ്ങേണ്ടി വന്നു എന്നവര്‍ കളിയാക്കി. അപ്പോഴാണു പറ്റിയ മണ്ടത്തരം മൊഹമ്മദിനു മനസിലായത്. ഇതിനു മുമ്പ് എല്ലാ ചെയ്തികളും അള്ളായുടെ തലയില്‍ വച്ചു കെട്ടിയ അദ്ദേഹം, ഇത് അള്ളായുടെ തലയില്‍ വച്ചു കൊടുത്താല്‍ അത്മഹത്യാ പരമാകുമെന്നു മനസിലാക്കി. സൌകര്യ പൂര്‍വ്വം അത് പിശാചിന്റെ തലയിലേക്കു വച്ചു കൊടുത്ത് തലയൂരി.

മാസങ്ങളോളം ബഹുദൈവങ്ങളെ അംഗീകരിക്കുന്ന ആയത്ത് ഭക്തര്‍ പാടി നടന്നു. പക്ഷെ അപ്പോഴൊന്നും അള്ളാക്കിതു മനസിലായില്ല. എങ്കിലും മുസ്ലിങ്ങള്‍ അദ്ദേഹത്തെ ദൈവമെന്നു വിളിക്കും.

മൊഹമ്മദ് പറഞ്ഞ ന്യായീകരണം എല്ലാ പ്രവാചകരെയും പിശാചിതു പോലെ പറ്റിച്ചിട്ടുണ്ട് എന്നാണ്. പക്ഷെ പിശാചിന്റെ വാക്കുകള്‍ അനുസരിച്ചതായി ഒരു പ്രവാചകന്റെ ചരിത്രവും പറയുന്നില്ല. മറ്റ് പ്രവാചകന്‍മാരെ അവഹേളിക്കാനും മൊഹമ്മദിനു മടിയുണ്ടായില്ല എന്നാണതു തെളിയിക്കുന്നത്.
അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയിലെ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

kaalidaasan said...

നാലു സുവിശേഷം മാത്രമേ കൃസ്ത്യാനികള്‍ അംഗീകരിക്കുകയുള്ളൂ എന്ന് ആദ്യം എഴുതിയത് മത്തായി തന്നെയല്ലെ-

തബാരിയുടെ ഹദീസ് മുസ്ലിങ്ങള്‍ അംഗീക്കരിക്കില്ല എന്നത് മൊയ്‌ല്യാരല്ലേ ആദ്യം പറഞ്ഞത്. അങ്ങനെ അവകാശവാദം നടത്തുന്നവര്‍ മറ്റുള്ളവരും സമാനമായ അവകാശവാദം നടത്തുമ്പോള്‍ അതിനെയും ബഹുമാനിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ അത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ തോന്നും.മുസ്ലിങ്ങള്‍ ചില പുസ്തകങ്ങള്‍ സ്വീകാര്യമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. ക്രിസ്ത്യാനികളും ചില പുസ്തകങ്ങള്‍ സ്വീകര്യമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. സുബോധമുള്ളവര്‍ രണ്ടു തള്ളിക്കളയലുകളും ഒരു പോലെ കാണും. അസഹിഷ്ണുതയുള്ള മൊയ്‌ല്യാര്‍മാര്‍ ഒന്നു ശരി എന്നും മറ്റേത് തെറ്റ് എന്നും പറഞ്ഞു വാശിപിടിക്കും. അത് മൊയ്‌ല്യാരെ മനസിലാക്കിക്കാന്‍ വേണ്ടി മാത്രമാണ്, ഞാന്‍ സുവിശേഷങ്ങളേക്കുറിച്ച് എഴുതിയത്.ചിന്തകനേപ്പോലുള്ള മുഴുത്ത മൊയ്‌ല്യാര്‍മാര്‍ തള്ളിക്കളഞ്ഞ സുവിശേഷമാണെന്നു പറഞ്ഞ് ഒരു മുസ്ലിമെഴുതിയ വ്യാജ പുസ്തകമാണ്‌ യധാര്‍ത്ഥ സുവിശേഷം എന്നു തെളിയിക്കാനും ശ്രമിക്കുന്നു. അതിനെയാണു ഞാന്‍ പരിഹസിച്ചത്.



യേശുവിന്റെ കാലത്ത് പല യഹൂദര്‍ക്കും വെപ്പാട്ടികളുണ്ടായിരുന്നു അതിനാല്‍ വിവാഹം പോലും കഴിക്കാത്ത യേശുവിന്ന് വെപ്പാട്ടിയുണ്ടായിരുന്നു( ന‌ഊദു ബില്ലഹ്) എന്ന് ആരെങ്കിലും പറഞ്ഞാല്‍ മത്തായി അംഗീകരിച്ചാലും ഞാന്‍ അംഗീകരിക്കില്ല.

യേശു മഹര്‍ നല്‍കി നാലഞ്ചു പേരെ വിവാഹം കഴിച്ചു എന്ന് ശത്രുക്കള്‍ പോലും പറഞ്ഞിട്ടില്ല. യേശുവിനു സ്വയം സമര്‍പ്പിക്കാനായി പെണ്ണുങ്ങള്‍ ക്യൂ നിന്നിട്ടില്ല. യുദ്ധത്തില്‍ അടിമകളെ പിടിച്ചെടുത്ത് അദ്ദേഹം വീതം വച്ചിട്ടില്ല. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ സ്ത്രീകളെ സമ്മാനമായി അദ്ദേഹത്തിനു അയച്ചു കൊടുത്തിട്ടും ഇല്ല.ഇതൊക്കെ അറിയവുന്ന ഏതു സാധാരണക്കാരനും യേശുവിനു വെപ്പാട്ടിയുണ്ടായിരുന്നു എന്ന് വിശ്വസിക്കില്ല കാട്ടിപ്പരുത്തി. ഇതൊക്കെ മൊഹമ്മദിനുണ്ടായിരുന്നു എന്ന് മൊഹമ്മദിന്റെ ശത്രുക്കളോ മിഷനറിമാരോ പറഞ്ഞു പരത്തിയതല്ല. ദൈവ വാക്യമെന്നു പറഞ്ഞു മുസ്ലിങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഖുറാനിലും ഹദീസിലും എഴുതി വച്ചിരിക്കുന്നതാണ്. അതു കൊണ്ട് താരതമ്യം തികച്ചും അസ്ഥാനത്താണു കാട്ടിപ്പരുത്തി.

മൊഹമ്മദിന്റെ കാലത്ത് അറബികള്‍ക്ക് വെപ്പാട്ടികള്‍ ഉണ്ടായിരുന്നു എന്നല്ല ഖുറാന്‍ പറയുന്നത്. മൊഹമ്മദിന്നു മാത്രമായി അള്ള അസംഘ്യം സ്ത്രീകളെ നല്‍കിയിരുന്നു എന്നാണ്. അവരെയൊക്കെ മടിയിലിരുത്തി താലോലിക്കാനായിരുന്നു എന്നാണോ മൊയ്‌ല്യാര്‍ പറയുന്നത്?

kaalidaasan said...

അടിമസ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തു, എന്നിട്ട് എത്ര പേരെ വിവാഹം കഴിച്ചു - ചരിത്രം വരുന്നത് അവിടെയാണു. അതെല്ലാം പഠിച്ച് സം‌വാദത്തിനു വരിക.

അവിടെ വരേണ്ടത് ചരിത്രമല്ല കാട്ടിപ്പരുത്തി. ഖുറാനാണ്. താങ്കള്‍ പല പ്രാവശ്യം വായിച്ചിട്ടും ഇതു വരെ മനസിലാകാത്ത ആ ഭാഗം ഞാന്‍ വിശദീകരിച്ചു തരാം.

50 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.15 യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍.16 ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല.

51-52 സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. ഇക്കാര്യത്തില്‍ നിനക്ക് യാതൊരു വിഷമവുമില്ല. ഇതത്രെ അവരുടെ കണ്ണു കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനും, നീ നല്‍കുന്നതെന്തിലും തൃപ്തരാകാനും കൂടുതല്‍ ഉചിതമായ രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി.
17 എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.18

മുകളില്‍ കൊടുത്തിരിക്കുന്ന ഖുറാന്‍ ഭാഗം രണ്ടുമൂന്നു പ്രാവശ്യം വയിക്കുക. പ്രവാചകനേക്കുറിച്ച് അരുതാത്തതു വിചാരിച്ചാല്‍ ദൈവ ദൂഷണമാണെന്ന അശുഭ ചിന്തകളൊക്കെ ഒരു നിമിഷം മാറ്റിയും വയ്ക്കുക. അപ്പോള്‍ മനസിലാകും വിവാഹം കഴിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും വിവാഹത്തിനു പുറത്ത് അനുഭവിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും. മഹര്‍ നല്‍കി നടത്തുന്ന പരിപാടിയല്ലെ വിവാഹം മുസ്ലിങ്ങള്‍ക്ക്? മഹര്‍ നല്‍കി വിവാഹം കഴിച്ച സ്ത്രീകളെ അനുഭവിച്ചു കൊള്ളാന്‍ പറയുന്നു. അടിമകള്‍ അതിനു പുറത്താണെന്നും പറയുന്നു. മഹര്‍ നല്‍കി പോലും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഭാര്യമാരില്‍ കൂടുതല്‍ പെണ്ണുങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പടില്ല. എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.


കാട്ടിപ്പരുത്തി, ഇതൊക്കെ വായിച്ചിട്ടും താങ്കള്‍ക്കൊന്നും മന്സിലാകുന്നില്ലെങ്കില്‍ താങ്കളെ ഓര്‍ത്ത് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു. ഇതൊന്നും മൊഹാമ്മദിന്റെ ശത്രുക്കളോ ക്രിസ്ത്യന്‍ മിഷനറിമാരോ പ്രചരിപ്പിക്കുന്നതല്ല. അള്ളായുടെ കല്‍പ്പന എന്നു പറഞ്ഞ് മൊഹമ്മദ് തന്നെ പ്രചരിപ്പിച്ചതും, സ്വീകാര്യമായവയെന്നു പറഞ്ഞ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുമാണ്.

വിവാഹം കഴിച്ചവരുടെ കൂടെ നോക്കിയാല്‍ അടിമകളുടെ കണക്ക് കാണില്ല. ഒരു മരിയയെ ഭാര്യയുടെ സ്ഥാനത്തേക്കുയര്‍ത്തി എങ്കിലും മറ്റ് അടിമകള്‍ക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. മരിയയുടെ ഒപ്പം സമ്മാനമായി കിട്ടിയ സിരിന്‍ എന്ന സ്ത്രീയെ മറ്റൊരാള്‍ക്ക് നല്‍കുകയാണു മൊഹമ്മദ് ചെയ്തത്. വിവാഹം കഴിച്ചു നല്‍കിയതല്ല. അള്ളാ പറഞ്ഞ പോലെ വിവാഹത്തിനു പുറത്ത് അനുഭവിക്കാനാണു നല്‍കിയത്. ഇതൊക്കെ സമ ചിത്തതയോടു കൂടി മനസിലാക്കിയാല്‍ താങ്കളുടെ പല അബദ്ധ ധാരണകളും മാറിക്കിട്ടും.

കാട്ടിപ്പരുത്തി said...

Kaalidasan-

سُوۡرَةُ النّجْم
أَفَرَءَيۡتُمُ ٱللَّـٰتَ وَٱلۡعُزَّىٰ (١٩)
Have ye thought upon Al-Lat and Al-'Uzza (19)

وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ (٢٠)

And Manat, the third, the other? (20)

أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ (٢١)

Are yours the males and His the females? (21)

تِلۡكَ إِذً۬ا قِسۡمَةٌ۬ ضِيزَىٰٓ (٢٢)

That indeed were an unfair division! (22)

മുകളില്‍ അറബിയടക്കം കൊടുത്തത് പിക്കളിന്റെ വിവര്‍ത്തനം-

Have ye seen Lat an Uzza (19) And another the third (goddess) Manat? (20) What! for you the male sex and for Him the female? (21) Behold, such would be indeed a division most unfair! (22)

ഇത് യൂസഫ് അലിയുടെ

കാളിദാസന്‍ കൊടുത്ത താഴെയുള്ള വാചകത്തിന്റെ അറബി എവിടെ ? ഏതെങ്കിലും മിഷിനറി നോട്ടീസ് ഖുര്‍‌ആനാവില്ല-

These are the high-flying cranes; verily their intercession is accepted with approval.

ഓരോ വാക്കും അതിന്റെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.


اَفَرَءَيۡتُمُ-Have you then considered

اللّٰتَ-Al-Lât,

وَالۡعُزّٰىۙ‏-and Al-'Uzza

ഇതിന്നപ്പുറം പുതിയ വാക്കുകള്‍ തിരുകി കയറ്റി, കമെന്റിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പണി അത്ര ശരിയല്ല.

കാട്ടിപ്പരുത്തി said...

Kaalidaasan-


51-52 സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. ഇക്കാര്യത്തില്‍ നിനക്ക് യാതൊരു വിഷമവുമില്ല. ഇതത്രെ അവരുടെ കണ്ണു കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനും, നീ നല്‍കുന്നതെന്തിലും തൃപ്തരാകാനും കൂടുതല്‍ ഉചിതമായ രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി.17 എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.18

മുകളില്‍ കൊടുത്തിരിക്കുന്ന ഖുറാന്‍ ഭാഗം രണ്ടുമൂന്നു പ്രാവശ്യം വയിക്കുക. പ്രവാചകനേക്കുറിച്ച് അരുതാത്തതു വിചാരിച്ചാല്‍ ദൈവ ദൂഷണമാണെന്ന അശുഭ ചിന്തകളൊക്കെ ഒരു നിമിഷം മാറ്റിയും വയ്ക്കുക. അപ്പോള്‍ മനസിലാകും വിവാഹം കഴിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും വിവാഹത്തിനു പുറത്ത് അനുഭവിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും. മഹര്‍ നല്‍കി നടത്തുന്ന പരിപാടിയല്ലെ വിവാഹം മുസ്ലിങ്ങള്‍ക്ക്? മഹര്‍ നല്‍കി വിവാഹം കഴിച്ച സ്ത്രീകളെ അനുഭവിച്ചു കൊള്ളാന്‍ പറയുന്നു. അടിമകള്‍ അതിനു പുറത്താണെന്നും പറയുന്നു. മഹര്‍ നല്‍കി പോലും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഭാര്യമാരില്‍ കൂടുതല്‍ പെണ്ണുങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പടില്ല. എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.


അടിമസ്ത്രീകളെ ഉടമകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ല എന്നു ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ?
പ്രവാചകന്റെ അരികില്‍ എത്ര അടിമസ്ത്രീകളുണ്ടായിരുന്നു. അവരെ പ്രവാചകന്‍ എന്തു ചെയ്തു, എല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണു, മത്തായിക്കു തോന്നിയതേ ചരിത്രമെന്നു കരുതുന്നതിനു മരുന്നില്ല.

ഭാര്യയും അടിമയും ഒന്നല്ല, അതിനാല്‍ തന്നെ ഒരു ഭാര്യക്കുള്ള അവകാശമെന്ത് അടിമക്കുള്ള അവകാശമെന്ത് എന്നെല്ലാം ഖുര്‍‌ആനില്‍ നിയമങ്ങളുണ്ട്. അവിവാഹിതയായ അടിമ ഉടമക്ക് അനുവദനീയമാണ്. ഇവിടെ അതല്ലല്ലോ പ്രശ്നം. അങ്ങിനെ പ്രവാചകന്റെ കയ്യില്‍ എത്ര അടിമയുണ്ടായിരുന്നു? മുസ്ലിങ്ങള്‍ക്ക് ആ ചരിത്രമറിയാം. അവരെ എന്തു ചെയ്തു? അതും അറിയാം. അവയൊന്നും അറിയാതെ വായയിൽ തോന്നിയത് വിളിച്ച് പറയുന്നതിനെ സം‌വാദമെന്നു വിളിക്കുമോ?

കാട്ടിപ്പരുത്തി said...

kaalidaasan


ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്തവ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആശയദാരിദ്ര്യമല്ലേ മൊയ് ല്യാരേ?.

മുസ്ലിങ്ങള്‍ കബക്കു ചുറ്റും നടത്തുന്ന പ്രദക്ഷിണം വിഗ്രഹാരധനയല്ലെ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ക്രൈസ്തവ ആരാധനാലയങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതല്ല. കബയിലെ കല്ലിനെ വലം വക്കണം എന്ന് ഒരു മിഷനറിയും പറഞ്ഞതല്ല. മൊഹമ്മദ് പറഞ്ഞതാണ്. അതുകൊണ്ടാണതേക്കുറിച്ച് പരാമര്‍ശിച്ചത്. ഏതെങ്കിലും വിഗ്രഹത്തെ ആരാധിക്കണമെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നില്ല. അതു കോണ്ടാണ്, അവര്‍ ആരാധിക്കുന്നെങ്കില്‍ അതവരുടെ തെറ്റ് എന്നു പറഞ്ഞത്. അതിന്റെ മറുപടി കത്തോലിക്കനാണോ എന്ന് ഗവേഷണം നടത്തലല്ല മൊയ് ല്യാരേ.


കാളിദാസനിട്ട പോസ്റ്റും ക‌അബയിലെ കല്ലും തമ്മിലെന്തു ബന്ധം- എല്ലാ വിശ്വാസകാര്യവും ചര്‍ച്ചയില്‍ വലിച്ചു കൊണ്ടു വരും എന്നിട്ട് മറുപടിയില്ലാത്ത കാര്യങ്ങള്‍ക്ക് വിഷയം ഓര്‍മ വരും.

ചിന്തകന്‍ ബര്‍‌ണബാസിന്റെ സുവിശേഷത്തെ കുറിച്ച് പറഞ്ഞത് ഈ പോസ്റ്റിലെ പ്രശനമാണോ?

ആദ്യത്തെ കമെന്റില്‍ സൂചിപ്പിച്ച സ്വര്‍ഗ്ഗത്തിലെ പ്രതിഫലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ഈ പോസ്റ്റിലെ വിഷയമാണോ?

മുഖം മറക്കണമെന്ന ഖുര്‍‌ആന്‍ നിര്‍ദ്ദേശം ഈ പോസ്റ്റിലെ വിഷയമായിരുന്നോ?

ഇവ ചില വിഷയങ്ങള്‍ കാളിദാസന്‍ തുടങ്ങി വച്ചവയാണു.

ആശയ ദാരിദ്ര്യം എല്ലായ്പോഴും ഓര്‍മിച്ച് കമെന്റിട്ടോളൂ..

kochappymon said...

കാട്ടിപ്പരുത്തിയുടെ തമാശകള്‍ ഇവിടെ വായിക്കുക
http://yukthivaadam.blogspot.com/2010/03/blog-post_16.html

kaalidaasan said...

ഇതിന്നപ്പുറം പുതിയ വാക്കുകള്‍ തിരുകി കയറ്റി, കമെന്റിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പണി അത്ര ശരിയല്ല.

കാട്ടിപ്പരുത്തി,

ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു തോന്നുന്നത് ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടാണ്.

ഇതേക്കുറിച്ച് തങ്കള്‍ക്കറിവില്ല എന്നത് എന്നില്‍ ഒട്ടും ആശ്ചര്യമുണ്ടാക്കുന്നില്ല. ആരും ഒന്നും തിരുകിക്കയറ്റിയിട്ടില്ല. ഖുറാനില്‍ നിന്നും അള്ള ഇടപെട്ട് ഒഴിവാക്കിയ ചില വാക്കുകളേക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇല്ല എന്നതാണു തങ്കളുടെ പ്രസ്താവന തെളിയിക്കുന്നത്.

ഖുറാനില്‍ വേറൊരിടത്ത് ഇങ്ങനെ പറയുന്നു.

അദ്ധ്യയം 22

52-54 (പ്രവാചകാ,) നിനക്കു മുമ്പ് നാം അയച്ചിട്ടുള്ള ഏതൊരു ദൈവദൂതനാവട്ടെ, പ്രവാചകനാവട്ടെ, അദ്ദേഹം അഭിലഷിക്കുമ്പോള്‍ ആ അഭിലാഷത്തില്‍ ചെകുത്താന്‍ കൈകടത്തുക (എന്ന അനുഭവം) ഉണ്ടാവാതിരുന്നിട്ടില്ല. പക്ഷേ, ചെകുത്താന്‍ എന്തു കൈകടത്തല്‍ നടത്തിയാലും ഉടനെ അല്ലാഹു അതു മായ്ച്ചുകളയുന്നു. എന്നിട്ട് അവന്റെ സൂക്തങ്ങളെ സുഭദ്രമാക്കുകയും ചെയ്യുന്നു.


ചെകുത്താന്‍ നടത്തിയ ഒരു കൈകടത്തല്‍ അള്ളാ മായ്ച്ചു കളഞ്ഞു എന്നാണാ വാക്കുകളുടെ അര്‍ത്ഥം. ഇഷാക്കും തബാരിയും ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അതിലാണീ മായ്ച്ചു കളഞ്ഞ വാക്കുകള്‍. മായ്ച്ചു കളഞ്ഞത് ഖുറാനില്‍ ഉണ്ടാകുമെന്ന് സുബോധമുള്ള ആരും കരുതില്ല.

kaalidaasan said...

അടിമസ്ത്രീകളെ ഉടമകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ല എന്നു ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ?
പ്രവാചകന്റെ അരികില്‍ എത്ര അടിമസ്ത്രീകളുണ്ടായിരുന്നു. അവരെ പ്രവാചകന്‍ എന്തു ചെയ്തു, എല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണു,


ഉടമകള്‍ക്ക് പലതരം ജോലിക്കാരെ അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതല്ല ഇവിടെ പരാമര്‍ശിച്ച വിഷയം. ഏതെല്ലാം സ്ത്രീകളെ മൊഹമ്മദിനനുവദിക്കപ്പെട്ടിട്ടുണ്ട് എന്നു വിശദീകരിക്കുന്നിടത്തു പറയുന്ന അടിമസ്ത്രീകളേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. വിവാഹ മൂല്യം നല്‍കിയും രക്തബന്ധത്തിലുള്ളവരും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായും വരുന്നവരുടെയും കൂടെ അടിമ സ്ത്രീകളേക്കൂടി അനുവദിക്കുന്നതെന്തിനാണെന്ന് സാധാരണ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. മന്ദബുദ്ധികള്‍ക്ക് മനസിലാകണമെന്നില്ല.

kaalidaasan said...

ഭാര്യയും അടിമയും ഒന്നല്ല, അതിനാല്‍ തന്നെ ഒരു ഭാര്യക്കുള്ള അവകാശമെന്ത് അടിമക്കുള്ള അവകാശമെന്ത് എന്നെല്ലാം ഖുര്‍‌ആനില്‍ നിയമങ്ങളുണ്ട്. അവിവാഹിതയായ അടിമ ഉടമക്ക് അനുവദനീയമാണ്. ഇവിടെ അതല്ലല്ലോ പ്രശ്നം.

അതു തന്നെയാണു പ്രശ്നം. അവിവാഹിതയായ അടിമസ്ത്രീയെ ഉടമ ലൈംഗികമായി ഉപയോഗികുന്നതാണിവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം.

ഭാര്യയും അടിമയും ഒന്നാണെന്ന് ആരും കരുതില്ല. ഇപ്പോള്‍ ഉള്ളതില്‍ കൂടുതലായി ഒരു സ്ത്രീയേപ്പോലും ഭാര്യയായി മൊഹമ്മദിനനുവദിക്കില്ല എന്നാണു അള്ളാ പറഞ്ഞത്. പക്ഷെ അടിമകളെ അനുവദിക്കും. ഇതില്‍ ഒരു വിഷയമേ ഉള്ളു. ലൈംഗികത. അടിമകളുടെ സാധാരണ ജോലിയാണു അള്ളാ ഉദ്ദേശിച്ചതെങ്കില്‍ അത് ജോലിക്കാരുടെ കൂടെ പറഞ്ഞാല്‍ മതി. ഭാര്യമാരുടെയും മറ്റ് സ്ത്രീകളുടേയും കൂടെ പറയേണ്ട ആവശ്യമില്ല.

kaalidaasan said...

കാളിദാസനിട്ട പോസ്റ്റും ക‌അബയിലെ കല്ലും തമ്മിലെന്തു ബന്ധം- എല്ലാ വിശ്വാസകാര്യവും ചര്‍ച്ചയില്‍ വലിച്ചു കൊണ്ടു വരും എന്നിട്ട് മറുപടിയില്ലാത്ത കാര്യങ്ങള്‍ക്ക് വിഷയം ഓര്‍മ വരും.

ചിന്തകന്‍ ബര്‍‌ണബാസിന്റെ സുവിശേഷത്തെ കുറിച്ച് പറഞ്ഞത് ഈ പോസ്റ്റിലെ പ്രശനമാണോ?

ആദ്യത്തെ കമെന്റില്‍ സൂചിപ്പിച്ച സ്വര്‍ഗ്ഗത്തിലെ പ്രതിഫലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ഈ പോസ്റ്റിലെ വിഷയമാണോ?

മുഖം മറക്കണമെന്ന ഖുര്‍‌ആന്‍ നിര്‍ദ്ദേശം ഈ പോസ്റ്റിലെ വിഷയമായിരുന്നോ?

ഇവ ചില വിഷയങ്ങള്‍ കാളിദാസന്‍ തുടങ്ങി വച്ചവയാണു.

ആശയ ദാരിദ്ര്യം എല്ലായ്പോഴും ഓര്‍മിച്ച് കമെന്റിട്ടോളൂ..


ഇതില്‍ ഒരാശയ ദാരിദ്ര്യവുമില്ല കാട്ടിപ്പരുത്തി. ഈ പോസ്റ്റ് ഖുറാനിലെ ഒരസംബന്ധത്തേക്കുറിച്ചാണ്. അതിന്റെ കൂടെ മറ്റ് പല അസംബന്ധങ്ങളും പരാമര്‍ശിക്കപ്പെട്ടു. അത് തികച്ചും സ്വാഭാവികമാണുതാനും.

വിഗ്രഹാരാധനയെ ഒരു നീണ്ട കമ്പുകൊണ്ടു പോലും തൊടില്ല എന്ന് ശഠിക്കുന്ന മുസ്ലിങ്ങള്‍ കബയില്‍ വച്ചിരിക്കുന്ന ഒരു കല്ലിനെ ഏഴു പ്രാവശ്യം വലം വച്ച് കുമ്പിടുന്നതും ചുംബിക്കുന്നതും അസംബന്ധം തന്നെയാണ്.

ബര്‍ണ്ണബാസിന്റെ സുവിശേഷമെന്നു പറഞ്ഞ് ഏതോ മുസ്ലിം ഖുറാനെ ന്യായീകരിക്കാന്‍ വേണ്ടി എഴുതിയ ഒരു പുസ്തകം അതു പോലത്തെ മറ്റൊരസംബന്ധമാണ്. ഖുറാനെ ന്യായീകരിക്കേണ്ടത് ഖുറാനെ അടിസ്ഥാനമാക്കിയാണ്. അല്ലാതെ ബൈബിളിനു പാരഡി എഴുതിയല്ല.

മൊഹമ്മദിന്റെ ലൈംഗികതയാണിവിടെ ചര്‍ച്ച ചെയ്തത്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന പുരുഷന്‍മാര്‍ക്ക് അള്ളാ നല്‍കുന്ന സ്ത്രീകളുടെ കണക്ക് സ്വന്തം ജീവിതത്തില്‍ മൊഹമ്മദിനുണ്ടായിരുന്ന സ്ത്രീകളുടെ കണക്കുമായി യോജിക്കുന്നതാണ്. അതു കൊണ്ടാണത് പരാമര്‍ശിച്ചത്.

സ്ത്രീകള്‍ മുഖം മറച്ചു നടക്കണമെന്ന മൊഹമദിന്റെ കല്‍പ്പനയും ഇതേ ശ്രേണിയില്‍ വരുന്ന അസംബന്ധമാണ്.

ഇതെല്ലാം ഈ വിഷയവുമായി ബന്ധമുള്ള സംഗതികള്‍. പക്ഷെ താങ്കള്‍ പറഞ്ഞ പലതും, വ്യക്തിപരമയി എന്നെ അക്ഷേപിച്ചതുള്‍പ്പടെ ഈ പോസ്റ്റുമായി ബന്ധമുള്ളവയല്ല. അതാണു ഞാന്‍ ആശയ ദാരിദ്ര്യമെന്നു പറഞ്ഞത്. ഖുറാനെ വിമര്‍ശിക്കുമ്പോള്‍ മറുപടി പറയാന്‍ ബൈബിളിനേയും ക്രിസ്ത്യാനികളുടെ ആചാരങ്ങളെയും ആശ്രയിക്കേണ്ടി വരുന്നതല്ലേ യധാര്‍ത്ഥ ആശയ ദാരിദ്ര്യവും ഗതികേടും.

യധാര്‍ത്ഥ മൊഹമ്മദ് ഭവിഷ്യ പുരണത്തിലോ തോറയിലോ ബൈബിളിലോ അല്ല. ഖുറനിലാണുള്ളത്.അതാണു മുസ്ലിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത്. വായിച്ചു മനസിലാക്കന്‍ ശേഷിയുള്ളവര്‍ക്ക് അതില്‍ നിന്നുവായിച്ചു മനസിലാക്കാം. ആ മൊഹമ്മദിനേപ്പോലും അറിയാതെ മറ്റിടങ്ങളില്‍ മൊഹമ്മദിനെ തപ്പുന്നത് നാണക്കേടല്ലേ കാട്ടിപ്പരുത്തി? ഖുറാനിലുള്ള മൊഹമ്മദിന്റെ മുഖം മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന പോലെ അത്ര ശോഭയുള്ളതല്ല. അതിനു ക്രൈസ്തവ മിഷനറിമാരെ പുലഭ്യം പറഞ്ഞിട്ടും കാര്യമില്ല.

kaalidaasan said...

കാട്ടിപ്പരുത്തിയുടെ തമാശകള്‍ ഇവിടെ വായിക്കുക.

kochappaymon,

അതൊക്കെ കാട്ടിപ്പരുത്തിയുടെ തമാശയല്ല ഗതികേടാണ്. ഇത് അദ്ദേഹം എന്റെ പേരു വച്ച് എഴുതുന്ന രണ്ടാമത്തെ പോസ്റ്റാണ്. ആശയ ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല എന്നു വന്നപ്പോള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സമാധാനിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

വായനക്കാര്‍ വെറും വിഡ്ഡികളാണെന്നാണദ്ദേഹം കരുതുന്നത്. മൂന്നു വര്‍ഷത്തോളമായി ഞാന്‍ ബ്ളോഗില്‍ സജീവമായി എഴുതാന്‍ തുടങ്ങിയിട്ട്. ഞാന്‍ എഴുതിയുള്ളത് പലരും വായിച്ചിട്ടുണ്ട്. അവര്‍ക്കറിയം ഞാന്‍ ഏതെങ്കിലും മതത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയിട്ടുണ്ടോ എന്ന്. സ്വന്തം വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരാണ്‌ മറ്റുള്ളവരെ ഏതെങ്കിലും വിശ്വാസത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ നടക്കുക. ഖുറാനിലും ഹദീസുകളിലും വിവരിക്കപ്പെടുന്ന മൊഹമ്മദിന്റെ യധാര്‍ത്ഥ മുഖം വികൃതമാണ്. അതിനു നോക്കുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല.

അവിടെ അദ്ദേഹത്തിനു കൂട്ട് സത എന്ന വ്യക്തിയും. സതക്ക് ഞാന്‍ കണ്ണിലെ കരടാണുതാനും. കാരണം തീവ്ര സംഘപരിവാര്‍ ആശയങ്ങളെ ഞാന്‍ എതിര്‍ക്കുന്നതും. മുസ്ലിങ്ങളെ വിമര്‍ശിക്കുന്നതിനെ ഉള്ളാലെ പിന്തുണക്കുന്ന അദ്ദേഹത്തിനു മുസ്ലിങ്ങളെ പല കാര്യത്തിലും പിന്താങ്ങുന്നതിഷ്ടമാണ്. ഈ ബ്ളോഗില്‍ തന്നെയുള്ള മറ്റൊരു പോസ്റ്റില്‍ അദ്ദേഹത്തിനു ഞാനുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ചവിടെ എഴുതിയതിതാണ്. പണ്ട് കാളിദാസന്‍ ഇന്ത്യയില്‍ മതം മാറ്റാനുള്ള സ്വാതന്ത്ര്യമില്ല, അതിനാല്‍ 'ഇവിടെ മത സ്വാത്രന്ത്ര്യം ഇല്ല' എന്ന് വാദിച്ചിരുന്നു.. അന്നേ കാളിദാസന്റെ കുഞ്ഞാടിനെ തിരിച്ചറിഞ്ഞിരുന്നു..

ഒറീസയിലും ഗുജറത്തിലും മറ്റും ക്രൈസ്തവ വിശ്വാസികളെ ഹിന്ദു ഭീകരര്‍ ചുട്ടെരിച്ച സമയത്ത് ഞാന്‍ ഒരഭിപ്രായം പറഞ്ഞു. അതിതായിരുന്നു.

ഓസ്ട്രേലിയയിലും, യു എസ് എ യിലുമുള്ള മത സ്വാതന്ത്ര്യം ഇന്‍ഡ്യയിലുണ്ടോ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ലേ? ഒറീസയില്‍ മത പരിവര്‍ത്തനം കാരണമല്ലെ, അടുത്തിടെ കുറെ മനുഷ്യരെ കൊല്ലുന്നതില്‍ കലാശിച്ചത്? മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതാണോ മത സ്വാതന്ത്ര്യം ? ഇതുപോലെ മതം മാറുന്നത് ആരെങ്കിലും ഓസ്ട്രേലിയയില്‍ തടയുമോ? മുസ്ലിങ്ങളെയോ മറ്റേതെങ്കിലും മതസ്ഥരെയോ അവിടെ കൂട്ടക്കൊല ചെയ്യുന്നുണ്ടോ?

ഇതിനെയാണദ്ദേഹം ഇന്‍ഡ്യയില്‍ മത സ്വതന്ത്ര്യമില്ലെന്നു ഞാന്‍ പറഞ്ഞതായി വളച്ചൊടിക്കുന്നതും. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. ക്രിസ്ത്യാനികളെ ചുട്ട് കൊല്ലുന്നതിനെ വിമര്‍ശിക്കുന്നവര്‍ കുഞ്ഞാടുകള്‍!!. ഒറീസയില്‍ ക്രിസ്ത്യാനികളെ ചുട്ടെരിച്ചതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇന്‍ഡ്യയിലെ ഇടതുപക്ഷക്കാരാണ്. അവരാകണമല്ലോ മുന്തിയ ഇനം കുഞ്ഞാടുകള്‍.. ആശയ പാപ്പരത്തം ബാധിക്കുന്നത് മുസ്ലിം തീവ്രവാദികളെ മാത്രമല്ല, ഹിന്ദു തീവ്രവാദികളെയുമാണ്.

കാട്ടിപ്പരുത്തി said...

അതൊക്കെ കാട്ടിപ്പരുത്തിയുടെ തമാശയല്ല ഗതികേടാണ്. ഇത് അദ്ദേഹം എന്റെ പേരു വച്ച് എഴുതുന്ന രണ്ടാമത്തെ പോസ്റ്റാണ്. ആശയ ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല എന്നു വന്നപ്പോള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സമാധാനിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

വായനക്കാര്‍ വെറും വിഡ്ഡികളാണെന്നാണദ്ദേഹം കരുതുന്നത്. മൂന്നു വര്‍ഷത്തോളമായി ഞാന്‍ ബ്ളോഗില്‍ സജീവമായി എഴുതാന്‍ തുടങ്ങിയിട്ട്. ഞാന്‍ എഴുതിയുള്ളത് പലരും വായിച്ചിട്ടുണ്ട്. അവര്‍ക്കറിയം ഞാന്‍ ഏതെങ്കിലും മതത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയിട്ടുണ്ടോ എന്ന്. സ്വന്തം വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരാണ്‌ മറ്റുള്ളവരെ ഏതെങ്കിലും വിശ്വാസത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ നടക്കുക. ഖുറാനിലും ഹദീസുകളിലും വിവരിക്കപ്പെടുന്ന മൊഹമ്മദിന്റെ യധാര്‍ത്ഥ മുഖം വികൃതമാണ്. അതിനു നോക്കുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല.


പ്രിയപ്പെട്ട മത്തായീ...
മതത്തെ ന്യായീകരിച്ചെഴുതരുതെന്ന് ബ്ലോഗില്‍ ഒരു നിയവുമില്ല, നിങ്ങള്‍ക്ക് എന്തെഴുതാനുള്ള സ്വാതന്ത്യവും തരുന്ന ഒരു തുറന്ന മാധ്യമമാണിത്.

ഖുര്‍‌ആനിലെയും ഹദീസിലെയും മുഹമെദിന്റെ മുഖം വികൃതമാണെന്ന് മത്തായി പറയുന്നത് തന്റെ മുഖം മണലില്‍ പൂഴ്ത്തി ചില മുഖം മൂടികളിട്ടായിരുന്നു. അത് തുറക്കുമ്പോള്‍ ചിലപ്പോള്‍ പൊള്ളലേല്‍ക്കും.

ബര്‍ണബാസിന്റെ സുവിശേഷം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയും അത് കണ്ടപ്പോള്‍ സഹിക്കാഞ്ഞു പോസ്റ്റിടുകയും ചെയ്യുമ്പോള്‍ തിരിച്ച് ഒന്നും കിട്ടില്ലെന്നു കരുതിയോ? അതേ പണിയല്ലെ എന്നിട്ട് ചെയ്തതും. മുസ്ലിങ്ങള്‍ അംഗീകരിക്കാത്ത ചില ഉദ്ധരണികള്‍ എടുത്തുദ്ധരിച്ച് നടത്തുന്ന ഈ ആഭാസം തുടങ്ങുന്നതിന്നു മുമ്പാലോചിക്കണമായിരുന്നു.

മതത്തില്‍ പാല്‍‌പൊടി ചേര്‍ത്ത് കലക്കി കൊടുത്തത് സ്വന്തം വിശ്വാസത്തിലുറപ്പില്ലാഞ്ഞിട്ടായിരുന്നുവോ?

കാട്ടിപ്പരുത്തി said...

കാളിദാസന്‍ എന്ന പേരില്‍ പ്രവാചകനെ കുറിച്ച് കള്ളത്തരങ്ങളെഴുതിയപ്പോള്‍ ഞാന്‍ അതിന്നു മറുപടിയായി കാളിദാസനെയേ വിമര്‍ശിച്ചുള്ളൂ. അല്ലാതെ മത്തായി ചെയ്തത് പോലെ മുഴുവന്‍ കൃസ്ത്യാനികളും ആദരിക്കുന്ന മഹാന്മാരെ തെറി പറഞ്ഞിട്ടില്ല. അത് മത്തായിയുടെ തെറ്റായെ കണ്ടുള്ളൂ. മത്തായിയുടെ കാപട്യവും എഴുത്തിലെ അബദ്ധങ്ങളും ഞാന്‍ സ്നേഹിക്കുന്ന ക്രൈസ്തവര്‍ക്കെന്തിനു പങ്കായി നല്‍കണം

കാട്ടിപ്പരുത്തി said...

Kaalidaasan

ഖുറാനില്‍ വേറൊരിടത്ത് ഇങ്ങനെ പറയുന്നു.

അപ്പോള്‍ ആദ്യം പറഞ്ഞത് അവസാനിപ്പിച്ചുവല്ലെ?-ഇത് മരം ചാടി നടക്കുന്ന പണിയാണല്ലോ?

kaalidaasan said...

കാട്ടിപ്പരുത്തി,

മതത്തെ ന്യയീകരിച്ചെഴുതരുതെന്ന് നിയമമുണ്ടോ ഇല്ലയോ എന്നല്ല ഞാന്‍ പറഞ്ഞത്. താങ്കളേപ്പോലെ ഞാന്‍ ഒരു മതത്തെയും ന്യായീകരിച്ച് എഴുതിയിട്ടില്ല എന്നേ പറഞ്ഞുള്ളു.താങ്കള്‍ എഴുതരുതെന്നും ഞാന്‍ പറഞ്ഞിട്ടില്ല. താങ്കളൊക്കെ എഴുത്ത് തുടരണം.

ഖുര്‍‌ആനിലെയും ഹദീസിലെയും മുഹമ്മദിന്റെ വികൃതമുഖം അനാവരണം ചെയ്താല്‍ എന്റെ മുഖം പൊള്ളില്ല. അതു കൊണ്ടാണെനിക്ക് ഇവിടെ എഴുതുന്നവരെ അവഹേളിച്ചു കൊണ്ട് പോസ്റ്റുകള്‍ ഇടേണ്ട ഗതികേടില്ലാത്തത്.

ബര്‍ണബാസിന്റെ സുവിശേഷം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആ വ്യാജ പുസ്തകം വായിച്ചിട്ടുള്ള ആര്‍ക്കും അത്ഭുതം തോന്നില്ല. എനിക്കും തോന്നിയില്ല. അതു കൊണ്ട് ആ അസംബന്ധത്തിന്റെ ശരിയായ രൂപം എനിക്ക് മനസിലായി. മുസ്ലിം തീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ പലര്‍ക്കും ഇപ്പോള്‍ മനസിലായി. അതിനു വേണ്ടി തന്നെയാണു ഞാന്‍ അതേക്കുറിച്ച് എഴുതിയത്. ഇപ്പോള്‍ മറ്റ് പലരും അതിനെ വിമര്‍ശിച്ചു കൊണ്ട് എഴുതുന്നു. അങ്ങനെ കൂടുതല്‍ പേര്‍ അതേക്കുറിച്ചറിയും. അവര്‍ തീരുമാനിക്കും അതിന്റെ വിശ്വാസ്യത. അതില്‍ അരിശം പൂണ്ട് മതത്തില്‍ പാല്‍പ്പൊടി ചേര്‍ത്തു കൊടുക്കുന്നു എന്നൊക്കെ പിച്ചു പേയും പറയുന്നതില്‍ കാര്യമില്ല.

പാല്‍പ്പൊടി കൊടുക്കുന്നത് കൊടുക്കുന്നവരുടെ മിടുക്ക്. അവരെ ജയക്കണമെങ്കില്‍ ചിക്കന്‍ ബിരിയാണി കൊടുത്തു തുടങ്ങുക.

kaalidaasan said...

കാട്ടിപ്പരുത്തി,

പ്രവാചകനെ കുറിച്ച് കള്ളത്തരങ്ങളെഴുതിയിട്ടുണ്ടെങ്കില്‍ അത് കള്ളത്തരങ്ങളാണ്‌ എന്നു തെളിയിക്കുക. അതിനുള്ള ശ്രമത്തില്പരാജയപ്പെടുമ്പോള്‍ പിന്നെ ശേഷിക്കുന്ന വഴി താങ്കള്‍ക്ക് വ്യക്തി ഹത്യയാണെന്നു മനസിലായി. താങ്കള്‍ എന്തൊക്കെ എഴുതിയാലും അതെന്നെ ബാധിക്കില്ല. താങ്കളുടെ തലത്തിലേക്ക് താഴാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. താങ്കളുടെ തരം താണ നടപടി മറ്റുള്ളവര്‍ തിരിച്ചറിയും. അത്രയേ ഉള്ളു.

ഞാന്‍ എഴുതിയതില്‍ ഒരു കള്ളത്തരവുമില്ല. ഖുറാനിലേയും ഹദീസിലേയും എഴുതി വച്ചിരിക്കുന്ന കാര്യങ്ങളും അറിയപ്പെടുന്ന ഇസ്ലാം പണ്ഡിതര്‍ എഴുതിയതും മാത്രമേ ഞാന്‍ ഇവിടെ ഉദ്ധരിച്ചും വിമര്‍ശിച്ചുമുള്ളു. കാട്ടിപ്പരുത്തി അത് കള്ളമാണെന്നു പറഞ്ഞാല്‍ അത് അപ്പടി വിഴുങ്ങാന്‍ വായിക്കുന്നവരെല്ലാം മുസ്ലിം തീവ്രവാദികളല്ല.

കാട്ടിപ്പരുത്തിയൊക്കെ കേട്ട മദ്രസയിലെ ഉസ്താദുമാര്‍ വയിച്ചു കേള്‍പ്പിച്ച അര്‍ത്ഥമറിയാത്ത ഖുറാന്‍ വാചകങ്ങളുടെ കാലമല്ല ഇത്. ഇന്റര്‍നെറ്റില്‍ ഇസ്ലാമിക വേദ പുസ്തകങ്ങളും അവയുടെ ഇസ്ലാം പണ്ഡിതരുടെ പഠനങ്ങളും വിശദീകരണങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അതൊക്കെ വായിച്ചാണു കാട്ടിപ്പരുത്തി മറ്റുള്ളവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്.

സന്തോഷ്‌ said...

മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകള്‍ (?) സൌഹാര്‍ദ്ദപരവും മറ്റൊരാളുടെ വികാരങ്ങളെ വൃണപ്പെടുത്താത്തതും എന്നാണു അവകാശപ്പെടുന്നത്.

പക്ഷെ ഖുര്‍ ആനിന്റെ മലയാള പരിഭാഷ യുണികോഡില്‍ ലഭ്യമാക്കുന്ന ഒരു വെബ്‌ സൈറ്റ് അതിലെ ഒന്നാം അദ്ധ്യായമായ പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ (പ്രാരംഭം) എന്ന പേജില്‍ "പിഴച്ചുപോയവര്‍" എന്ന വാക്കിനു കൊടുക്കുന്ന വിശദീകരണം ഇങ്ങനെയാണ്.

പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിന്‍റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്.

"കോപത്തിന്ന്‌ ഇരയായവര്‍" എന്നതിന്റെ വിശദീകരണം ഇങ്ങനെ:

'കോപത്തിന് ഇരയായവര്‍' എന്നതിന്‍റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്‍റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്‍റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ.

വേറെ ഏതു ദൈവമാണ് / മതഗ്രന്ഥമാണ് മറ്റൊരു മതവിശ്വാസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞു തരാമോ?

(ഈ വെബ്‌ സൈറ്റ് ഇനി ഒരുപക്ഷെ തിരുത്തപെടാം അതുകൊണ്ട് ആ പേജിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം)

സന്തോഷ്‌ said...

" ഒരു ഇസ്‌ലാം മത വിശ്വാസി ആഗ്രഹിക്കുന്നത്. മതങ്ങളെ മാന്യമായി വിമര്‍ശിക്കുയും, ചോദ്യം ചെയ്യുകയും, വിലയിരുത്തുകയും, നിരൂപണം നടത്തുകയും ചെയ്യണമെന്നും അതേ സമയം മറ്റുള്ളവര്‍ ആദരിക്കുന്നതിനെ ആക്ഷേപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ്. ഇതില്‍ ഏതാണ് മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് അല്‍പം ബുദ്ധിയുള്ള മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല. " - പറയുന്നത് സി.കെ. ലത്തീഫ്, തന്റെ സ്വന്തം ബ്ലോഗില്‍ മനോജ്‌ എന്ന പേരില്‍ കമന്റു എഴുതിയ ആളോട്.

"ഇവിടെ നിന്ന് ചില കമന്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ സന്തോഷ് എന്നിവരുടേത് ആവര്‍ത്തനമാണ് കഴിഞ്ഞ പോസ്റ്റില്‍ അവ മറുപടി സഹിതം നല്‍കിയിരിക്കുന്നു. മാഷിന്റെ വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റും ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ് നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മാന്യമായി, വിഷയവുമായി ബന്ധപ്പെട്ടത് മാത്രം നല്‍കുക. അടിപിടികൂടുന്ന ഒരു ചന്തയാക്കാന്‍ തല്‍കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല." - പറയുന്നത് സി.കെ. ലത്തീഫ്, തന്റെ സ്വന്തം ബ്ലോഗില്‍ കമന്റു എഴുതുന്ന എല്ല്ലവരോടുമായി

സി.കെ. ലത്തീഫ്, മറുപടി നല്‍കി എന്ന് അവകാശപ്പെടുന്ന കമന്റു ഇതാണ്, സി.കെ. ലത്തീഫിന്റെ മറുപടി എന്റെ കമന്റിനും അല്‍പ്പം താഴെയായി കാണാം. സി.കെ.ലതീഫിനു ഞാനും മറുപടി നല്‍കിയിരുന്നു, പക്ഷെ അത് വെളിച്ചം കണ്ടില്ല, കാരണം സി.കെ. ലത്തീഫ് വീണ്ടും കമന്റു മോഡരേഷന്‍ ഏര്‍പ്പെടുത്തി.

ബീമാപാളി, താങ്കള്‍ നേരത്തെ എന്നോട് ചോദിചുവല്ലോ എന്തുകൊണ്ട് ഞാന്‍ ഇസ്ലാം വിമര്‍ശകരുടെ ബ്ലോഗിലും "ഖുര്‍ആനില്‍ നിന്നു നല്ലൊരു ഇര" കൊടുത്തതെന്ന്... സി.കെ. ലത്തീഫിനെപോലെയുള്ളവരാണ് കാരണം. സ്വന്തം ഭാഗം സൌമ്യമായ ഭാഷയില്‍ വിശദീകരിക്കാന്‍ ആകാതെ വരുമ്പോള്‍ അത് സമ്മതിക്കാതെ / അല്ലെങ്കില്‍ വിശദീകരിക്കാന്‍ ശ്രമിക്കാതെ കമന്റുപോലും ഒഴിവാക്കുകയും, ഇഷ്ട്ടമില്ലത്തവയ്ക്ക് മോഡരേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംശയങ്ങള്‍ക്ക് (പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഖുര്‍ ആന്‍ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിന്‍റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ് ) ഉത്തരങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ തേടേണ്ടി വരും.... ഇതിനെ അവഹേളനമായി കാണരുത്..

kaalidaasan said...

സന്തോഷ്,

മൊഹമ്മദ് ഖുറാനിലുടനീളം ക്രിസ്ത്യാനികളെയും യഹൂദരേയും ചീത്ത പറഞ്ഞാണെഴുതിയിരിക്കുന്നത്. അത് വായിച്ചു പഠിച്ചിട്ടുള്ള ഏതു മുസ്ലിമും ഇതെഴുതിയതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.

Unknown said...

സന്തോഷ്‌ said... [ വേറെ ഏതു ദൈവമാണ് / മതഗ്രന്ഥമാണ് മറ്റൊരു മതവിശ്വാസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞു തരാമോ? ]

kaalidaasan said... [ മൊഹമ്മദ് ഖുറാനിലുടനീളം ക്രിസ്ത്യാനികളെയും യഹൂദരേയും ചീത്ത പറഞ്ഞാണെഴുതിയിരിക്കുന്നത്. അത് വായിച്ചു പഠിച്ചിട്ടുള്ള ഏതു മുസ്ലിമും ഇതെഴുതിയതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. ]



ലൂക്കോസ് സുവിശേഷം
---------------
13:5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

10:19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങല്‍ക്കു അധികാരം തരുന്നു ;

19:27 എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.


അപ്പൊസ്തല പ്രവൃത്തികൾ
----------------
3:23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും. ”

12:23 അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.


Thessalonians-2
-------------------
1:7-8 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോല്‍
നിങ്ങളെ പീഡിപ്പിക്കുന്നവർക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങല്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.



ഇതെല്ലാം എന്തരു കുഞ്ഞാടുകളേ.. ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ അധികാരങ്ങളല്ലയോ ഇതെല്ലാം. മറ്റ്‌ മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കാന്‍.. ഇതെല്ലാമല്ലെയോ മത ഭീകരത. അപ്പോല്‍ നിങ്ങള്‍ക്ക്‌ സ്വര്‍ഗരാജ്യം. ഹലേലൂയ.. !!

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

ബര്‍‌ണബാസിന്റെ സുവിശേഷം കൃസ്ത്യാനികളുമായുള്ള ഒരു ചര്‍ച്ചയില്‍ തെളിവായി ഉദ്ധരിക്കുന്നതിനോട് വ്യക്തിപരമായി എനിക്കു യോജിപ്പില്ല. കാരണം ഒരു തെളിവിന്നെടുക്കേണ്ട വസ്തു എതിര്‍‌പക്ഷം തെളിവായി സ്വീകരിക്കുകയില്ലെങ്കില്‍ നിങ്ങള്‍ അതിന്റെ മേല്‍ എത്ര സമയം ചിലവാക്കിയിട്ടും കാര്യമില്ല. അതിനാല്‍ തന്നെ ബര്‍ണബാസിന്റെ സുവിശേഷം മാത്രമല്ല. ക്രൈസ്തവ കാനോനികതയില്ലാത്ത ഫിലിപിന്റെ സുവിശേഷം, പോളിന്റെ സുവിശേഷം, മേരിയുടെ സുവിശേഷം, ഇവയെല്ലാം നെറ്റില്‍ കിട്ടുന്ന കാനോനികതയില്ലാത്ത സുവിശേഷങ്ങളും, നാലാം നൂറ്റാണ്ടിലെ പല ഏടുകളും നമുക്കു വായിക്കാന്‍ കഴിയുന്നവയാണു. ഇതെല്ലാം ഞാന്‍ എന്റെ വായനയുടെ ഭാഗമായി കണ്ണോടിച്ചിട്ടുണ്ടെന്നെല്ലാതെ തെളിവായി ഉപയോഗിച്ചിട്ടില്ലല്ലോ? ഡാവിഞ്ചികോടിന്റെ യെല്ലാം പ്രമേയത്തിന്റെ അടിസ്ഥാനമെന്തായിരുന്നു.

കാളിദാസന്‍ ചെയ്യുന്നത് ആ പണിയാണ്. ചര്‍‌ച്ചയും തെറിയും തമ്മിലുള്ള വ്യത്യാസം മത്തായിക്കറിയില്ല. അത് മൊയ്‌ലിയാരൊ അച്ചനോ ശരിയാക്കാന്‍ നോക്കിയാല്‍ നടക്കുന്ന കാര്യമല്ല. ഡോക്ടര്‍ തന്നെ സ്വയം ചികില്‍‌സിക്കണം.

ബര്‍‌ണബാസിന്റെ സുവിശേഷം യഥാര്‍ത്ഥ സുവിശേഷമായി ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ തന്നെ കരുതാന്‍ പാടില്ല എന്നാണു മുസ്ലിം എന്ന നിലയില്‍ എന്റെ അറിവ്. കാരണം ഖുര്‍‌ആനിന്റെ മുമ്പുള്ള ഒരു ഗ്രന്ഥവും പൂര്‍‌ണ്ണമായ രീതിയില്‍ നിലനില്‍ക്കുന്നില്ല എന്നു വരുമ്പോള്‍ ബര്‍ണബാസും അതില്‍ പെടുമല്ലോ?

Unknown said...

കാട്ടിപ്പരുത്തി എത്ര നാളായി ആ മത്തായിക്കോലിട്ടു കുത്തുന്നു.. ഈ കാളിദാസന്‍ കടിക്കുന്നില്ലല്ലൊ...


കാളിദാസാ.. can't you see kaatti is so desperate..

Baiju Elikkattoor said...

"കാട്ടിപ്പരുത്തി എത്ര നാളായി ആ മത്തായിക്കോലിട്ടു കുത്തുന്നു.."

പണ്ഡിതശിരോമണികള്‍ ചിന്തകനും ലത്തീഫും തലയൂരി പോയ വഴിയിലോന്നും പുല്ലു പോലുമില്ല. കാട്ടിപരുത്തി എങ്ങനെയോ പണ്ട് കുരങ്ങന്‍ ആപ്പൂരിയ മാതിരി പെട്ട് കിടക്കുകയാണ്..... :)

Jaisal Abdurrahman said...

Dear Readers,

what your friend is saying is nothing but a big lie and an enormous slander.I is not a new allegation against Islam. Instead the very repetition of the same thing from unbelievers.

He is talking about the marriage of the prophet with Zainab Bint Jahsh who was the wife of Zaid Ibn Harethah who was known as Zaid Ibn Muhammad because the Prophet adopted him. In fact, an important legislation was passed through this marriage whereby the tradition of adopting children was annulled. Zaid used to come to the prophet and make complaints about his wife Zainab. Allah had made known to the prophet that Zaid would divorce his wife Zainab and that she would become his (The Prophet's) wife, but still the Prophet kept replying to Zaid's complaints by saying: "Keep your wife to yourself and fear Allah". But Zaid decided finally to divorce Zainab. After Zaid divorced her, the prophet married her to annul the tradition of adoption that was considered as a real family tie.

As for the large number of marriages the Prophet had let me clarify something.

The Prophet worked before his marriage in the trade of a wealthy, honorable and noble lady: Khadijah. She was 15 years older than himself. She noticed his honesty, his chastity and his good qualities. So, she sent to him proposing herself in marriage. He married her and had all his children from her except his son Ibrahim, whose mother was Mariya, an Egyptian. He stayed with his wife Khadijah till she died. He was over 50 years old then. He never thought of marrying any other lady with her, although polygamy was common practice during those days. Even after her death, he stayed faithful to her and used to remember her often and spoke of her good character. Some of his wives became jealous when he spoke of her.

continuous ...

Jaisal Abdurrahman said...

When Khadijah died the Prophet became very sad and felt much sorrow. Because of this great sadness, his companions called this year: "the year of sorrow". When they noticed his grief they sympathised with him. They sent Khawla Bint Hakim; the wife of Abdalla Ibn Madhoun to urge him to marry. But he said: "A wife after Khadijah? She said: Aisha the daughter of Abu Bakr, the person you like the most; He said: But she is young; She said: The young will mature; He said: And who will look after the daughters of The Prophet until Aisha matures, She said: Sawda Bint Zam'ah, Sakran's widow who was left after Sakran's death with his family whose members are all polytheists. Sakran died after returning from the first Hijra. The prophet married Sawda Bint Zam'ah. When the people heard about this marriage, all agreed that he did so pitying her, in order to protect her from being driven away from Islam by Sakran's family as she was old and not beautiful. He stayed with her as his only wife for 4 years until Aisha matured. This is sound evidence that the polygamy he did after the age of 54 was not for pleasure or sexual desire. It was rather for humanitarian, political and legislative reasons. As for Hafsa, the daughter of Omar. Her husband Khunays was killed as a martyr in the battle of BADR. She was only 18 then. So her father proposed her to Abu bakar who did not reply to him. Then he proposed her to Uthman, whose wife had just died. Uthman did not reply to him either. He gave him a "cold shoulder". Omar was not pleased with his companions' replies. So he went to the prophet and complained to him about what happened. The prophet replied with an answer that both pleased Omar and healed his wounds, he said: "Hafsa will be married to a better person than Uthman. And Uthman will marry a better person than Hafsa". Then the prophet himself married Hafsa. So the fact that Omar proposed his daughter to his companions shows how important it was for the Muslims to marry the widows of the martyrs in order to console them and protect their chastity.

As for Zeinab Bint Khuzaima Al Hilaliya, she was the widow of Ubaida Ibn Al Harith; the cousin of The Prophet. Omu Salama, The Prophet's other wife, was the wife of Abdalla Ibn Abdul Assad, the son of the paternal aunt of The Prophet. Abdalla was killed after the battle of Uhud. Both Abu Bakr and Omar proposed to marry her but she turned down their offers. When The Prophet proposed to marry her, she said that she was old, jealous and had many children. The Prophet said to her: "As for your age I am older than you are, as for your jealousy, Allah will take it away, as for your children, they are to Allah and his messenger". Then the marriage took place. This is yet another reason proving that he was not driven in his marriages by desire or pleasure but rather for protecting the widows and their children. So, all his marriages were either consoling the women he married or for arousing the interest of their tribes in Islam. Had their been any place for lust, he would not have chosen to marry the elderly and the widows. As a matter of fact, he did not marry but one virgin, Aisha.

Allah knows best.

Jamal Changaramkulam said...

ഇവിടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ആളുകളോട്, അവരിലെ യുക്തിവാദികൾ, നിരീശ്വരവാദികൾ ആയി സ്വയം കരുതുന്നവരോട് ചില ചോദ്യങ്ങൾ ചോദിക്കട്ടെ!

നിങ്ങളിവിടെ സംസ്ക്യത സമൂഹം എന്ന് പല തവണ പറഞ്ഞല്ലോ? എന്തു സംസ്കാരത്തെക്കുറിച്ചാണ് നിങ്ങൾ ഈ സംസ്ക്യത സമൂഹം എന്ന് പറയുന്നത്? ഹൈന്ദവ സംസ്കാരത്തെക്കുറിച്ചാണോ? ക്രൈസ്തവ സംസ്ക്കാരത്തെക്കുറിച്ചാണോ, ഇസ്ലാമികസംസ്കാരത്തെക്കുറിച്ചാണോ, പാശ്ചാത്യസംസ്കാരത്തെക്കുറിച്ചാണോ, പൌരസ്ത്യസംസ്കാ‍രത്തെക്കുറിച്ചാണോ,… അതോ യുക്തിവാദസംസ്കാരത്തെക്കുറിച്ചാണോ? ഈ പറയപ്പെടുന്ന സംസ്കാരം ഉൾക്കൊള്ളുന്നവർ സംസ്കാരമുള്ളവരും മറ്റുള്ളവർ സംസ്ക്കാരമില്ലാത്തവരും എന്നാണോ? എന്താണീ പറയപ്പെട്ട സംസ്കാരം. അതൊന്നു ചുരുക്കിവിവരിക്കുക. സംസ്ക്കാരം പഠിക്കണമല്ലോ? എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്തു കൂട?.... കാര്യങ്ങൾ സംസ്ക്കാ‍രമില്ലാത്തവരും പഠിക്കട്ടെ!

Mathews George said...

കിടിലന്‍ സാധനം ആണല്ലോ കാളി ദാസാ. എന്റെ സുഹൃത്ത് ലത്തീഫു മുസ്ലിയാരുടെ കാര്യം ആലോചിക്കുമ്പോഴാ വിഷമം.

Unknown said...

ഒതയാര്‍കം എന്നൊരു വിഡ്ഢി യുക്തി ആയത്ത് മുറിച്ചു ആളുകളെ പറ്റിക്കുന്നത് ശ്രദ്ദയില്‍ പെട്ട്. ഇങ്ങനെ ആണോ ബ്ലോഗില്‍ ആളെകൂട്ടുന്നത്?

================================
“നിനക്കു ശരീരം ദാനം ചെയ്യാന് തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും –(ഖുറാന് 33:50)
================================
ഇവരൊക്കെ ആരെ പറ്റിക്കാന്‍ നടക്കുകയാ............

================================
വല്ല സത്യസന്ധതയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുഴുവനും കൊടുക്കുക. എന്തിനു ഇത്ര വിറളി പിടിക്കുന്നു.
=================================
നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖുര്‍ആന്‍: 33:50)

دار الحكمة said...

ഇവിടെ പരാമർശിച്ച വാദങ്ങളെ ഇങ്ങനെ തരം തിരിക്കാം:
1. പ്രവാചകൻ മുഹമ്മദ് (സ) ഒരുപാട് ഭാര്യമാരെ വിവാഹം കഴിച്ചു എന്നത് ശരി തന്നെ. അവിടെ നിങ്ങൾ
ചില ചരിത്ര ഉദ്ധരണികളും കൊണ്ടുവന്നു. അതൊക്കെ ശരി തന്നെ. പക്ഷേ പ്രവാചകൻ മറ്റു മാർഗങ്ങൾ തേടി എന്ന് നിങ്ങൾ പറഞ്ഞ് ഏത് അടിസ്ഥാനത്തിലാണ്

«Oldest ‹Older   201 – 286 of 286   Newer› Newest»