tag:blogger.com,1999:blog-2579721244302752722.post3661179149782652854..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: രാഷ്ട്രീയ വിഷാദ രോഗം kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger27125tag:blogger.com,1999:blog-2579721244302752722.post-40542289207138588122013-07-10T15:28:57.949-07:002013-07-10T15:28:57.949-07:00>>>>മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാ...<i>>>>>മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാക്കളും തിരിയിട്ട് തിരഞ്ഞിട്ടു പോലും കണ്ടെത്താനാവാത്ത ആ പോസ്റ്റർ ,അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്ന് തന്നെ അത് കേരളത്തിൽ അല്ലെന്നു വ്യക്തമാവും എന്നിരിക്കെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതെ വിഡ്ഢിത്തം ആവർത്തിക്കുന്ന താങ്കളോട് സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ<<<<</i><br /><br />ചുവട്,<br /><br />താങ്കള്‍ക്ക് സഹതപിക്കാന്‍ വേറൊരു ഫോട്ടോ കൂടി ഞാന്‍ ഈ പോസ്റ്റില്‍ ഇടുന്നു. ഈജിപ്റ്റ് പ്രസിഡണ്ടായിരുന്ന മൊഹമ്മദ് മുര്‍സിയെ അവിടത്തെ പട്ടാളം പുറത്താക്കിയപ്പോള്‍ എറണാകുളം ജില്ലയിലെ ചില മുസ്ലിങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് പ്രകടനം നടത്തിയപ്പോള്‍ പിടിച്ച പോസ്റ്ററിന്റെ ചിത്രമാണിത്.<br /><br /><b>ഞങ്ങള്‍ മുര്‍സിയുടെ കൂടെയാണ്,</b> എന്ന്. എങ്കില്‍ ഈ മുസ്ലിങ്ങള്‍ എന്തിനു കേരളത്തില്‍ ജീവിക്കുന്നു. മുര്‍സിയുടെ നാട്ടിലേക്ക് പൊയ്ക്കൂടെ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69393096111196406272013-07-10T15:23:15.002-07:002013-07-10T15:23:15.002-07:00>>>>ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ...<i>>>>>ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ്ങിനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് അറിയുക , അതെങ്കിലും താങ്കളുടെ കണ്ണ് തുറപ്പിചെങ്കിൽ <br /><br />പാസ്പോര്‍ട്ട് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്ത്.<<<<</i><br /><br />ചുവട്,<br /><br />കണ്ണു തുറക്കേണ്ടത് എന്റെയല്ല. താങ്കളേപ്പോലുള്ളവരുടെ ആണ്.<br /><br />പാസ്പോര്‍ട്ട് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്തോ കോഴിക്കോട്ടോ വരുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.<br /><br />മലപ്പുറത്തും കോഴിക്കോട്ടും ഒരു പ്രത്യേക തരത്തിലുള്ള പാസ്പ്പോര്‍ട്ട് പ്രശ്നമുണ്ടായി. കൃത്രിമം കാണിച്ച് കുറച്ചു പേര് പാസ്പ്പോര്‍ട്ട് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നോമിനി ആയി പാസ്പ്പോര്‍ട്ട് ഓഫീസറായ ഗണ്മാന് ഒത്താശ ചെയ്താണ്, ഈ പാസ്പ്പോര്‍ട്ട് ഒക്കെ ഉണ്ടാക്കിയതും. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം കണ്ടു പിടിച്ച് കേസെടുക്കാന്‍ വേണ്ടി പോലീസിനു കൈമാറിയ ഈ പാസ്പ്പോര്‍ട്ടുകള്‍ ഉടമ്സ്തര്ക്ക് തിരികെ നല്കാന് ഈ അഹമ്മദ് എന്ന മുസ്ലിം ലീഗ് മന്ത്രി കോഴിക്കോട്ടെയും മലപ്പുറത്തെയും പാസ്പ്പോര്‍)ട്ട് ഓഫീസര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരുന്നു.ഞാന്‍ എഴുതിയത് ഈ ശ്രമത്തേക്കുറിച്ചായിരുന്നു. ജന്മ ഭൂമി പത്രം ഈ ശ്രമത്തേക്കുറിച്ചല്ല എഴുതിയത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49551493293457892832013-07-09T01:18:57.357-07:002013-07-09T01:18:57.357-07:00For Tirur district
http://marunadanmalayali.com/i...For Tirur district<br /><br />http://marunadanmalayali.com/index.php?page=newsDetail&id=17478Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-1430886808023086052013-07-06T13:36:30.567-07:002013-07-06T13:36:30.567-07:00മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാക്കളും തിരിയിട്ട...മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാക്കളും തിരിയിട്ട് തിരഞ്ഞിട്ടു പോലും കണ്ടെത്താനാവാത്ത ആ പോസ്റ്റർ ,അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്ന് തന്നെ അത് കേരളത്തിൽ അല്ലെന്നു വ്യക്തമാവും എന്നിരിക്കെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതെ വിഡ്ഢിത്തം ആവർത്തിക്കുന്ന താങ്കളോട് സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ Noufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-55599193517587367242013-07-06T13:28:32.449-07:002013-07-06T13:28:32.449-07:00ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ്ങിനെയാണ് റിപ്പോ...ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ്ങിനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് അറിയുക , അതെങ്കിലും താങ്കളുടെ കണ്ണ് തുറപ്പിചെങ്കിൽ <br />പാസ്പോര്‍ട്ട് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്ത്.<br />മലപ്പുറം: പാസ്പോര്‍ട്ട് കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ നേരിട്ട് മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ക്കും വേണ്ടി കേന്ദ്ര ഉന്നതതല സംഘം നാളെ മലപ്പുറത്തെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, കേന്ദ്രപാസ്പോര്ട്ട് ഓഫീസര്‍ വസന്ത് ഗുപ്ത, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് മലപ്പുറത്തെത്തുന്നത്. <br /><br />പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ഉയര്‍ന്നുവരുന്നത്. അശ്രദ്ധമൂലമോ അറിവില്ലായ്മമൂലമോ സംഭവിച്ച പിഴവുകള്‍മൂലം ദീര്‍ഘകാലമായി നിയമ നടപടി നേരിടേണ്ടിവന്നവരുടെയും പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെയും വിദേശ രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടുന്നവരുടെയും കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് വിദേശകാര്യ സഹമന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും മലപ്പുറത്തെത്തുന്നത്. നാളെ ഉച്ചക്ക് ഒരു മണിമുതല്‍ മലപ്പുറം ടൗണ്‍ഹാളിലാണ് സംഘത്തിന്റെ സിറ്റിംഗ്. പാസ്പോര്‍ട്ടുമായും മറ്റു വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സിറ്റിംഗില്‍ പരാതി നല്‍കാം. പരാതികള്‍ ഇംഗ്ലീഷിലാണ് തയ്യാറാക്കികൊണ്ടുവരേണ്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പാസ്പോര്‍ട്ട് കേസിലെ ഇരകളുമായി നടത്തിയ ഉറപ്പിനെ തുടര്‍ന്നാണ് സിറ്റിംഗ്.<br />http://www.janmabhumidaily.com/jnb/News/83960Noufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13545763633606207052013-07-01T21:02:04.465-07:002013-07-01T21:02:04.465-07:00പാസ്പോർട്ട് തട്ടിപ്പ്: റഷീദിനെ സഹായിച്ചവരിലേക്കും...<b>പാസ്പോർട്ട് തട്ടിപ്പ്: റഷീദിനെ സഹായിച്ചവരിലേക്കും സി.ബി.ഐ അന്വേഷണം </b><br /><br /><br />കൊച്ചി: കൃത്രിമം നടത്തിയതും വ്യാജവുമായ പാസ്പോർട്ടുകൾ നടപടിയെടുക്കാതെ തിരിച്ചു നൽകുന്നതിന് മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസർ അബ്ദുൾ റഷീദിന് ഒത്താശ ചെയ്ത മറ്റു ജീവനക്കാരിലേക്കും സി.ബി.ഐ അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ഉന്നത ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. റഷീദിന്റെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.<br /><br />കൃത്രിമം കാട്ടിയതിന് പിടികൂടുന്ന പാസ്പോർട്ടുകൾ പുതുക്കി നൽകാൻ നിയമം അനുശാസിക്കുന്നില്ല. ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം. മലപ്പുറത്ത് ഇത്തരം പാസ്പോർട്ടുകൾ തിരികെ നൽകാനും പുതുക്കാനും റീജിയണൽ പാസ്പോർട്ട് ഓഫീസർ അബ്ദുൾ റഷീദ് നേരിട്ട് ഇടപെട്ടതായി സി.ബി.ഐക്ക് തെളിവു ലഭിച്ചിട്ടുണ്ട്. ഓഫീസിലും റഷീദിന്റെ വീട്ടിലും നടത്തിയ പരിശോധനകളിൽ ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചു. റഷീദിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങളും അനധികൃത ഇടപാടിന്റെ സൂചനകളാണ്. റഷീദിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികളും അന്വേഷിക്കുന്നുണ്ട്.<br /><br />റഷീദിന്റെ ഔദ്യോഗിക നടപടികളാണ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. ഓഫീസിൽ റഷീദിന്റെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഒത്താശ നൽകിയ ചില ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ക്രമക്കേടിന് കൂട്ടുനിന്നവരും കേസിൽ പ്രതികളായേക്കും.<br /><br />പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള സൂക്ഷ്മമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. നിയമപരമായി നിലനിൽപ്പില്ലാത്ത പാസ്പോർട്ടുകൾ എമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്ത് നൽകിയിട്ടും തുടർനടപടി സ്വീകരിക്കാതെ തിരിച്ചുനൽകിയത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം. എമിഗ്രേഷൻ വിഭാഗം ക്രമക്കേട് കണ്ടെത്തിയ 137 പാസ്പോർട്ടുകൾ നടപടി സ്വീകരിക്കാതെ തിരിച്ചു നൽകിയിട്ടുണ്ട്. ഇവയിൽ വ്യാജ പാസ്പോർട്ടുകളുമുണ്ട്. ഓരോ പാസ്പോർട്ടിന്റെയും വിശദാംശം ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജനനത്തീയതി തിരുത്തിയതാണ് ഇവയിലേറെയും. ഇതിന്റെ ഉടമകൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോയ സ്ത്രീകളാണ്. യഥാർത്ഥ ഉടമയുടെ ചിത്രം മാറ്റി വ്യാജ പാസ്പോർട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് കുറ്റവാളികൾ കടന്നിരിക്കാനും ഇടയുണ്ട്. മനുഷ്യക്കടത്തിനായും ഇത്തരം പാസ്പോർട്ടുകൾ ഉപയോഗിച്ചതായി സൂചന ലഭിച്ചു. ഇവ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6475652274216774872013-07-01T05:06:14.118-07:002013-07-01T05:06:14.118-07:00ഉമ്മന്‍ ചാണ്ടി രാജിവയ്ക്കാന്‍ ഇന്നത്തെ നിലയില്‍ സാ...ഉമ്മന്‍ ചാണ്ടി രാജിവയ്ക്കാന്‍ ഇന്നത്തെ നിലയില്‍ സാധ്യതയില്ല. കുറച്ചു കൂടി നാറാനുണ്ട്.<br /><br />വി എസിനെ വയസന് എന്നു വിളിച്ച മുസ്ലിം ലീഗിലെ മൊഞ്ചുള്ള പുയാപ്ള കെ പി എ മജീദ് രമേശിനെ വിശേഷിപ്പിച്ചത് വഴിപോക്കനെന്ന്. <br /><br /><b>മുസ്ലിം ലീഗിന് മറ്റൊരിടമില്ലെന്നു കരുതരുത്.വഴിപോക്കര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ലീഗ്. ഇടമില്ലാത്തവര്‍ക്ക് ഇടം കൊടുക്കുന്ന പാര്‍ട്ടിയാണ് ലീഗ്. </b><br /><br />രാഷ്ട്രീയ ശിഖണ്ഠി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആഭ്യന്തര മന്ത്രി തെറ്റയില്‍ എവിടെ എന്നു ചോദിച്ചതിനേപ്പറ്റി പറഞ്ഞത് ഇങ്ങനെ. <br /><br /><b>ജോസ് തെറ്റയിലിനെ കാണാനില്ല എന്ന വാര്‍ത്തയെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരു എംഎല്‍എ മുങ്ങി എന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. </b><br /><br />പിന്നെ ഈ മന്ത്രിക്കെന്താണു പണി? മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചു പോലും കോഴകൈമാറ്റം നടക്കുന്നു. മുഖ്യ മന്ത്രിയുടെ സഹായികളൊക്കെ കൂടെ തട്ടിപ്പു നടത്തുന്നു. പോലീസിനെ ഭരിക്കുന്ന അഭ്യന്ത്രമന്ത്രിക്ക് ഒന്നും അറിയില്ല. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത ഒരാളെ അറസ്റ്റ് ചെയ്യന്‍ പോലും ഇദ്ദേഹത്തിന്റെ പോലീസിനു കഴിയുന്നില്ല. ജനങ്ങള്‍ അതു കൂടി വിലയിരുത്തുമെന്ന് ഈ അടിമക്കു മനസിലാകുന്നില്ല. കഷ്ടം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-5035238428409581932013-07-01T04:56:18.962-07:002013-07-01T04:56:18.962-07:00@മണിയും ഇപ്പോള്‍ ലീഗിന്റെ കളി കളിച്ചു തുടങ്ങി. പടന...<i>@മണിയും ഇപ്പോള്‍ ലീഗിന്റെ കളി കളിച്ചു തുടങ്ങി. പടനായരെ വിമര്‍ശിച്ച് ചന്ദ്രിക ലേഖനം എഴുതിയപ്പോള്‍ അത് ലീഗിന്റെ അഭിപ്രായമല്ല എന്ന് മാറ്റിപ്പറഞ്ഞപോലെ, മാണിയും പറഞ്ഞു തുടങ്ങി. പ്രതിഛയയില് ഉമ്മന്‍ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം വന്നപ്പോള്‍ അത് പാര്‍ട്ടി നിലപാടല്ല എന്ന് മാണിയും പറയുന്നു.</i><br /><br />ഉമ്മൻചാണ്ടി ലീഗിന് മന്ത്രിസഭയിൽ നൽകുന്ന പ്രാതിനിധ്യം കുറെക്കാലമായി കേരളാ കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ല. ലീഗും കോൺഗ്രസും ഒന്നിച്ചുനിന്നാൽ തങ്ങൾക്ക് മുന്നണിയിൽ വലിയ പ്രാധാന്യം ലഭിക്കുകയില്ലെന്ന് അറിയാവുന്ന കേരളാ കോൺഗ്രസിന് ഐ-ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നതിനോട് താല്പര്യമാണ്. എ-ഗ്രൂപ്പിന്റെ പല നേതാക്കളും കേരളാ കോൺഗ്രസിന്റെ തട്ടകങ്ങളിലെ പ്രമുഖന്മാരുമാണ്. അവർക്കിട്ടും തോണ്ടാൻ കിട്ടുന്ന അവസരമാണ് പാർട്ടിക്കിത്. പാർട്ടി പ്രസിദ്ധീകരണത്തിൽ ഒന്ന് 'ഇട്ടു'നോക്കിയതും അതുകൊണ്ടുതന്നെ. പിന്നെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിലായി കെ.എം. മാണിയുടെ കമന്റ്. കേരള കോൺഗ്രസിൽ നേതാക്കളുടെ പൊക്കവും തടിയും വരെ നിശ്ചയിക്കുന്ന മാണിസാർ അറിയാതെ പാർട്ടി പ്രസിദ്ധീകരണത്തിൽ രാഷ്ട്രീയ വാർത്ത വന്നുവെന്ന് ഒരു എ നേതാവും വിശ്വസിക്കുകയില്ല. പ്രത്യേകിച്ച് പി.സി ജോർജ് കാടിളക്കി വെടിവെപ്പു നടത്തുന്പോൾ. <br />മലക്ക്https://www.blogger.com/profile/11120931884671688250noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-55741958123878270542013-07-01T01:02:43.401-07:002013-07-01T01:02:43.401-07:00എനിക്ക് തോന്നുന്നത് ഉമ്മൻ ചാണ്ടി എത്രയും വേഗം രാജി...എനിക്ക് തോന്നുന്നത് ഉമ്മൻ ചാണ്ടി എത്രയും വേഗം രാജി വച്ച് അന്വേഷണം നേരിടുക തന്നെയാണ് ഉചിതം. അതാണ് മാന്യത. <br /><br />അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നുള്ളത് വേറെ കാര്യം, രാജി വച്ചാലും ഇല്ലെങ്കിലും ചാണ്ടിയുടെ കണ്ണീര് കാണണം. രാജി വച്ചാൽ UDF ന് അധികാരത്തിൽ തുടരാം. ഇല്ലെങ്കിൽ ചീട്ടു കൊട്ടാരം തകരാൻ അധികം നാൾ വേണ്ടി വരില്ല. അപ്പോൾ എല്ലാവര്ക്കും കൂടി ഒന്നിച്ച് ഭരണം ഒഴിയാം. അപ്പോൾ ചാണ്ടിയുടെ മാത്രമല്ല പലരുടെയും കൂട്ടക്കരച്ചിൽ കേള്‍ക്കാം. <br /><br />ചില സംശയങ്ങൾ ബാക്കി. കേസ്സിലെ രണ്ടാം പ്രതിയുമായി ഡിങ്കൊൽഫി ഉള്ള ആളാണ് ജോപ്പനും മറ്റു സ്റ്റാഫ് അംഗങ്ങളും അയാള്‍ അകത്തു പോയി. ഒന്നാം പ്രതിയുമായി ഡിങ്കൊൽഫി ഉള്ള ആളാണ് ഉമ്മൻ ചാണ്ടി, അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ. എന്താ രണ്ടു കൂട്ടര്‍ക്കും രണ്ടു നീതി ആണോ? <br /><br />അതുപോലെ ജോപ്പനില്ലാത്ത എന്ത് സ്വാധീനമാണ് ശാലുവിനുള്ളത്? ഞാൻ വിചാരിച്ചതു പീ സീ ജോര്‍ജ് UDF ലെ താരം ആണെന്നാണ്. പക്കേങ്കിൽ ശാലു മേനോന്റെ അടുത്ത് ജോര്‍ജിനും രക്ഷയില്ല. <br /><br />ചന്ദ്രശേഖരന് വധക്കേസില്‍, കുഞ്ഞനന്തന് പോയ വഴിയിലെ ആലയില്‍ കെട്ടിയ പശുപോലും പ്രതിയെ ഒളിപ്പിച്ച കേസില്‍ പ്രതിയാണ്. ആ രീതിയിൽ അന്വേഷിച്ചാൽ ഭരണത്തിൽ ഇരിക്കുന്ന എത്രയെണ്ണം ഇപ്പോൾ പ്രതി ആയേനെ? ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഫേസ് ബുക്കില്‍ എഴുതിയാല്‍ സസ്പെന്ഷന്. മലക്ക്https://www.blogger.com/profile/11120931884671688250noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10926984311386206822013-06-30T23:23:56.673-07:002013-06-30T23:23:56.673-07:00ഇപ്പോള്‍ കോണ്‍ഗ്രസിനും ലീഗ് ബാധ്യതായി മാറിയിരിക്കു...ഇപ്പോള്‍ കോണ്‍ഗ്രസിനും ലീഗ് ബാധ്യതായി മാറിയിരിക്കുന്നു. കെ പി സി സി പ്രസിഡണ്ടാണു പറയുന്നത്. അതിനെ അനുകൂലിച്ചു കൊണ്ട് മുരളീധരനും ആര്യാടനും രംഗത്തു വന്നിരിക്കുന്നു. <br /><br />മുന്നണിയില്‍ തുടരണോ വേണ്ടയോ എന്നതാണിപ്പോള്‍ ചിന്തയത്രെ. മുന്നണിയില്‍ തന്നെ തുടരും. കൂടുതല്‍ പലതും പിടിച്ചു മേടിച്ചുകൊണ്ട് തുടരും. ഉമ്മന്‍ ചാണ്ടിയോട് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുമെന്ന് ലീഗിനു നന്നായി അറിയാം. ലീഗിനേക്കാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു ബാധ്യത ഉമ്മന്‍ ചാണ്ടിയാണ്. രമേശനും മുരളിയും ആര്യാടനുമൊക്കെ അത് തുറന്നു പറയുന്ന കാലം വരും.<br /><br />മണിയും ഇപ്പോള്‍ ലീഗിന്റെ കളി കളിച്ചു തുടങ്ങി. പടനായരെ വിമര്‍ശിച്ച് ചന്ദ്രിക ലേഖനം എഴുതിയപ്പോള്‍ അത് ലീഗിന്റെ അഭിപ്രായമല്ല എന്ന് മാറ്റിപ്പറഞ്ഞപോലെ, മാണിയും പറഞ്ഞു തുടങ്ങി. പ്രതിഛയയില് ഉമ്മന്‍ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം വന്നപ്പോള്‍ അത് പാര്‍ട്ടി നിലപാടല്ല എന്ന് മാണിയും പറയുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87918156724234770892013-06-30T21:15:48.985-07:002013-06-30T21:15:48.985-07:00അച്ചുതാനന്തന്റെ ആരോപനങ്ങല്ക്ക് കൃത്യമായ മറുപടി നൽക...അച്ചുതാനന്തന്റെ ആരോപനങ്ങല്ക്ക് കൃത്യമായ മറുപടി നൽകാൻ ലീഗ് ഇതുവരെ തയാറായിട്ടില്ല. അതിനു പകരം അദ്ദേഹം കിളവനാനെന്നും സ്വന്തം പാര്‍ട്ടിക്കു പോലും വേണ്ടാത്തവാൻ ആണെന്നും ഒക്കെ പറഞ്ഞ് ഒഴിയാനാണ് നോക്കുന്നത്. ലീഗ് ഒരുകാര്യം മറക്കരുത്, അച്ചുതാനന്തൻ പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഒരു ആരോപണം ഉന്നയിച്ചാൽ അതിന് കൃത്യമായ മറുപടി നൽകുക. അതാണ് ജനാദിപത്യ മര്യാദ. മറുപടി ഇല്ലെങ്കിൽ ആരോപണം എല്ലാം സത്യമാണ്.മലക്ക്https://www.blogger.com/profile/11120931884671688250noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-61205016621038705632013-06-30T18:07:27.680-07:002013-06-30T18:07:27.680-07:00>>>>>മന്ത്രിയുടെ ഗണ്മാന് ഡെപ്യൂട്...<i>>>>>>മന്ത്രിയുടെ ഗണ്മാന് ഡെപ്യൂട്ടേഷന് കഴിഞ്ഞാല്‍ തിരിച്ച് പഴയ തസ്തികയിലേക്ക് പോവുക സാധാരണമാണ്. ഇന്ത്യയില്‍ മലപ്പുറത്ത് മാത്രമാണ് പൊലീസ് ഓഫിസര്‍ പാസ്പോര്‍ട്ട് ഓഫിസറായി വന്നത് എന്ന വി.എസിന്‍െറ ആരോപണം തെറ്റാണ്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസുകാര്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാരായി വന്നിട്ടുണ്ട്. <<<<<</i><br /><br />വി എസിന്റെ ആരോപണത്തിനുള്ള മറുപടി അല്ല ഇത്. സംസ്ഥാന കേഡറിലുള്ള പോലീസ് ഉദ്യോഗസ്ഥരെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കാറില്ല എന്നാണു വി എസ് പറഞ്ഞത്. കേന്ദ്ര സര്‍വീസില്‍ ഉള്ളവരെയാണു പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കാറുള്ളത്. ആ മാനദണ്ഡം മറികടന്നാണ്, കേരള കേഡറിലുള്ള റഷീദിനെ ലീഗിന്റെ അടുത്ത ആളാണെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചത്.<br /><br /><a href="http://employmentnews.indialist.org/ministry-of-external-affairs-recruitment-2013-19-passport-officer-vacancies/" rel="nofollow">Pasposrt Officer, Recruitment</a><br /><br /><br />kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-55833240623475272142013-06-30T17:33:25.740-07:002013-06-30T17:33:25.740-07:00>>>>>അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്...<i>>>>>>അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്യുതാനന്ദനെക്കൊണ്ട് എഴുതി വായിപ്പിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.<<<<<</i><br /><br />ഏത് സര്‍ക്കാര്‍ അന്വേഷിക്കണം? അമേരിക്കന്‍ സര്‍ക്കാരോ?<br /><br />കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന് ഒരു മന്ത്രി പറയുന്നു. അത്രയില്ലെങ്കിലും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ഭരണമാണ്, കേരളത്തിലുള്ളത്. കേന്ദ്ര ഭരണത്തിലും ലീഗിനു സ്വധീനമുണ്ട്. ഇഷ്ടമുള്ള ആളെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കാനുള്ള സ്വാധീനമുണ്ടെങ്കില്‍ ഇതൊക്കെ അന്വേഷിക്കാനും കഴിയും.<br /><br />വെറുതെ വീണിടത്തു കിടന്നുരുളാതെ അന്വേഷിച്ച് ഈ റാക്കറ്റിനെ പുറത്തുകൊണ്ടു വരിക.<br /><br />ഐസ് ക്രീം കേസുണ്ടായപ്പോള്‍ മുതല്‍ വി എസിന്റെ പിന്നില്‍ റക്കറ്റുണ്ടെന്ന തമാശ ലീഗ് പറയുന്നുണ്ട്. ഭരിക്കുന്ന സമയത്തൊന്നും ഇതേക്കുറിച്ചന്വേഷിച്ച് ഈ റാക്കറ്റിനെ പുറത്തുകൊണ്ടു വരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57352383877845460422013-06-30T16:58:24.510-07:002013-06-30T16:58:24.510-07:00>>>>>നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാ...<i>>>>>>നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാര്ത വസ്തുത ഈ ലിങ്കിലുണ്ട്.<br /><br />https://plus.google.com/u/0/106449735999538779566/posts/VuqDwbVr7Bp<<<<<</i><br /><br />ഇതിലേതാണ്, ഒറിജിനല്‍? ഏതാണു വ്യാജം. എങ്ങനെ അത് കണ്ടെത്തി?<br /><br />താങ്കള്‍ ഒറിജിനല്‍ എന്നു പറയുന്നത് വ്യജമായിക്കൂടേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57493123833006276842013-06-30T04:04:11.981-07:002013-06-30T04:04:11.981-07:00അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്യുതാനന്ദനെക്കൊണ്ട് ...അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്യുതാനന്ദനെക്കൊണ്ട് എഴുതി വായിപ്പിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.<br /> മലപ്പുറം പാസ്പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിനെ ഉള്‍പ്പെടുത്തി വി.എസ് ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഗണ്മാന് റഷീദിനെ പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതിനെ കുറിച്ച പരാമര്‍ശങ്ങള്‍ അവാസ്തവമാണ്.<br /> മന്ത്രിയുടെ ഗണ്മാന് ഡെപ്യൂട്ടേഷന് കഴിഞ്ഞാല്‍ തിരിച്ച് പഴയ തസ്തികയിലേക്ക് പോവുക സാധാരണമാണ്. ഇന്ത്യയില്‍ മലപ്പുറത്ത് മാത്രമാണ് പൊലീസ് ഓഫിസര്‍ പാസ്പോര്‍ട്ട് ഓഫിസറായി വന്നത് എന്ന വി.എസിന്‍െറ ആരോപണം തെറ്റാണ്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസുകാര്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാരായി വന്നിട്ടുണ്ട്. പാസ്പോര്‍ട്ട് തിരുത്തി പെണ്‍വാണിഭവും മനുഷ്യക്കടത്തും നടത്തി എന്നാണ് മറ്റൊരു ഗുരുതര ആരോപണം. വയസ്സ് തിരുത്തലുമായി ബന്ധപ്പെട്ട് 120 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് വിവരാവകാശ രേഖകള്‍ അടിസ്ഥാനമാക്കി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതിലൊന്നിലും സ്ത്രീകളില്ല. ജനന തീയതി തിരുത്തിയവരെ പാസ്പോര്‍ട്ട് നിയമത്തിന് വിരുദ്ധമായി ഒരു ഡിവൈ.എസ്.പി ക്രിമിനല്‍ കേസില്‍പെടുത്തി ജയിലിലടച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അവിദഗ്ധരും പാവപ്പെട്ടവരുമായ യുവാക്കള്‍ ഗള്‍ഫില്‍ ജോലി കിട്ടാന്‍ വേണ്ടി നടത്തിയ കൃത്രിമമായിരുന്നു വയസ്സ് തിരുത്തല്‍. പരാതി ഉയര്‍ന്നപ്പോള്‍ ദല്‍ഹിയില്‍ വകുപ്പുതല യോഗം ചേര്‍ന്ന് കുറ്റക്കാര്‍ക്ക് പിഴയിട്ട് പാസ്പോര്‍ട്ട് തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ ദല്‍ഹിയില്‍ ഗൂഢാലോചന നടത്തി എന്നാണ് വി.എസ് ദുര്‍വ്യാഖ്യാനിച്ചത്. പേഴ്സനല്‍ സ്റ്റാഫിനെ ഉപയോഗിച്ച് തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ലീഗ് മന്ത്രിമാരെക്കുറിച്ച് വി.എസിനുള്ള മറ്റൊരു പരാതി. ഇത് അദ്ദേഹത്തിന്‍െറ പാരമ്പര്യമാണെന്ന് ഇ.ടി കുറ്റപ്പെടുത്തി. ജോസ് തെറ്റയില്‍ രാജിവെക്കണമോ എന്ന ചോദ്യത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മതി രാജിയെന്ന് നേതാക്കള്‍ പറഞ്ഞു.<br /> മലപ്പുറം ജില്ലാ കമ്മിറ്റി ആരംഭിച്ച ‘ബൈത്തുറഹ്മ’ ഭവന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് കോഴിക്കോട്ട് നടത്താന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഉത്തരാഖണ്ഡ് ദുരിതബാധിതരെ സഹായിക്കാന്‍ ജൂലൈ ഒന്നിന് മുസ്ലിംലീഗ് ധനശേഖരണം നടത്തും. പാര്‍ട്ടി ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കാനും തീരുമാനിച്ചു.<br />http://www.madhyamam.com/news/232323/130629Noufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-25751386449107305652013-06-30T04:03:35.824-07:002013-06-30T04:03:35.824-07:00നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാര്ത വസ്തുത ഈ ലിങ്കില...നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാര്ത വസ്തുത ഈ ലിങ്കിലുണ്ട്.<br /><br />https://plus.google.com/u/0/106449735999538779566/posts/VuqDwbVr7BpNoufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-62875532409695918022013-06-28T21:55:28.813-07:002013-06-28T21:55:28.813-07:00സി ബി ഐ അറിയിപ്പ്.
മലപ്പുറത്തെ പാസ്പോർട്ട് ക്രമക്...സി ബി ഐ അറിയിപ്പ്.<br /><br /><b>മലപ്പുറത്തെ പാസ്പോർട്ട് ക്രമക്കേട്: ഡൽഹിയിലെ ഉന്നതന് പങ്ക്</b> <br /><br /><br />കരിപ്പൂർ വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിലും, മലപ്പുറം പാസ്പോർട്ടാഫീസിലെ ക്രമക്കേടുകളിലും ഡൽഹിയിലെ ഒരുന്നത ഉദ്യോഗസ്ഥന് പങ്കുണ്ട്. കേന്ദ്ര വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് രാജ്യത്തെ പാസ്പോർട്ടാഫീസുകളുടെ ചുമതലയുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമായി ഇയാൾ നൽകിയ ഉത്തരവ് മറയാക്കിയാണ് മലപ്പുറത്തെ റീജിയണൽ പാസ്പോർട്ടാഫീസർ കൃത്രിമം കാട്ടിയ പാസ്പോർട്ടുമായി വന്ന നിരവധി പേരെ രക്ഷിച്ചത്. കഴിഞ്ഞ ഡിസംബറിൽ മലപ്പുറത്തെത്തിയ ഈ ഉദ്യോഗസ്ഥൻ മലബാറിലെ റീജിയണൽ പാസ്പോർട്ടാഫീസർമാരുടെ യോഗം വിളിച്ചിരുന്നു. കൃത്രിമം കണ്ടെത്തി എമിഗ്രേഷൻ വിഭാഗം പിടിച്ചെടുക്കുന്ന പാസ്പോർട്ടുകളിൽ നടപടി സ്വീകരിക്കേണ്ടെന്നും പുതുക്കി തിരിച്ചു നൽകാനും ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി. <br /><br />പാസ്പോർട്ടിൽ കൃത്രിമം കണ്ടെത്തിയാൽ അന്വേഷണത്തിന് വിടണമെന്നാണ് പാസ്പോർട്ട് മാന്വൽ നിർദ്ദേശിക്കുന്നത്. പാസ്പോർട്ട് തിരിച്ചുകൊടുക്കാനോ പുതുക്കാനോ പാടില്ല. ഇതിന് വിരുദ്ധമായാണ് കോഴിക്കോട്, മലപ്പുറം ഓഫീസുകൾക്ക് മാത്രമായി ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രത്യേക ഉത്തരവ് നൽകിയത്. ഈ ഉത്തരവിന്റെ മറവിൽ ഡിസംബറിന് ശേഷം അമ്പതോളം പാസ്പോർട്ടുകൾ നടപടിയെടുക്കാതെ പുതുക്കി നൽകിയതായാണ് വിവരം. കൃത്രിമ പാസ്പോർട്ടുകൾ പിടികൂടിയ എമിഗ്രേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഡിസംബറിൽ നടന്ന യോഗത്തിൽ ഈ ഉന്നതൻ ശാസിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുജോലിക്കെന്ന പേരിൽ ഗൾഫിലേക്ക് പോകാൻ വയസ് തിരുത്തിയ സ്ത്രീകളാണ് ഇവരിലേറെയും. ഏജന്റുമാരും മനുഷ്യക്കടത്ത് സംഘങ്ങളും സംഭവത്തിനു പിന്നിലുണ്ട്. വിശദമായ പരിശോധന നടത്തിവരുകയാണ്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43003248703386911812013-06-28T21:04:42.964-07:002013-06-28T21:04:42.964-07:00>>>എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെ...<i>>>>എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെറ്റുകുറ്റങ്ങളെയും മാച്ചുകളയും<<<</i><br /><br />അജിത്,<br /><br />രാഷ്ട്രീയ കളികള്‍ പല തെറ്റുകളും മായിച്ചു കളഞ്ഞേക്കും. അതീവ ഗുരുതരമായ ആരോപണമാണിപ്പോള്‍ ലീഗിനെതിരെ ഉണ്ടായിരിക്കുന്നത്. ആരോപണം മറുപടി അര്‍ഹിക്കുന്നില്ല എന്ന് പാണക്കാടന് പറഞ്ഞിട്ടും, ഇതേ പാണക്കാടന്റെ അദ്ധ്യക്ഷതയില്‍ ലീഗിനു സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ചേരേണ്ടി വന്നു. എന്നിട്ട് എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയും വന്നു. ഇതാണു മറുപടി.<br /><br /><b>പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട മാഫിയാസംഘങ്ങളുടെ പിന്തുണയോടെ പ്രത്യേക അജന്‍ഡയുമായാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിക്കെതിരേ ആരോപണമുന്നയിക്കുന്നത്. വി.എസിനു പിന്നിലുള്ള മാഫിയാസംഘങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. <br /><br />ലീഗിനെതിരേ ആരോപണങ്ങളുന്നയിച്ച വി.എസിന് പ്രത്യേക അജന്‍ഡയുണ്ട്.അദ്ദേഹം വെറുതെ പത്രസമ്മേളനം നടത്തുകയായിരുന്നില്ല. <br /><br />2006 മുതല്‍ 2009 വരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഓഫീസറായി ജോലിചെയ്ത ഉദ്യോഗസ്ഥനാണ് അജന്ഡയ്ക്കുപിന്നിലുള്ളത്. ഇയാളുടെ പേര് പറയുന്നില്ല. ഇദ്ദേഹം കരിപ്പൂരില്‍ എമിഗ്രേഷന്‍ ഓഫീസറായിരുന്ന കാലയളവില്‍ 120 പേര്‍ക്കെതിരേ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേസെടുത്തിരുന്നു. പാസ്പോര്ട്ടില് ജനനതീയതി തിരുത്തിയെന്നതായിരുന്നു കേസ്. നിയമപ്രകാരം 5000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റത്തിനു ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഉദ്യോഗസ്ഥര്‍ കേസെടുത്തിരുന്നത്. . ഇതിനെതിരേ ലീഗും മാധ്യമപ്രവര്‍ത്തകരും ശബ്ദമുയര്‍ത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ നിരവധിപേര്‍ക്ക് ജോലിസാധ്യത നഷ്ടമായി. കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഈ വിഷയം കൊണ്ടുവന്നത് ലീഗാണ്. അന്ന് ഡല്‍ഹിയില്‍ചേര്‍ന്ന പാസ്പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ പ്രത്യേക നിബന്ധനകള്‍ പ്രകാരം പാസ്പോര്ട്ടുകള് തിരിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇതെല്ലാം അറിയാവുന്ന വി.എസ്, പെണ്‍കുട്ടികളെ വിദേശത്തേക്ക് കയറ്റിയയ്ക്കാന്‍ ലീഗ് കൂട്ടുനിന്നുവെന്നാണ് ആരോപിച്ചത്. അന്ന് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ ഒറ്റ പെണ്‍കുട്ടിയുമില്ല. <br /><br />അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ കാലിടറി പോകുന്നവരല്ല ലീഗ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിനെകുറിച്ചുള്ള വി.എസിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണ്. ഒരു മനുഷ്യനും ഈ രീതിയില്‍ ആരോപണം ഉന്നയിക്കില്ല.<br /><br /><br />കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായി അബ്ദുള്‍റഷീദിനെ നിയമിച്ചതില്‍ എല്ലാ മാനദണ്ഡങ്ങളും പാര്‍ട്ടി പാലിച്ചിട്ടുണ്ട്..,. ഗണ്മാന്മാര് മന്ത്രിയുടെ കാലഘട്ടത്തിലേക്കു മാത്രമാണ്.,. അതുകഴിഞ്ഞാല്‍ പഴയജോലിയിലേക്ക് പോവുകയാണു ചെയ്യുന്നത്. രാജ്യത്തെ പലയിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരായിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ എന്നിവിങ്ങളിലെല്ലാം പോലീസ് ഉദ്യോഗസ്ഥരാണ് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍. </b>kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80470482327042106132013-06-28T19:11:52.006-07:002013-06-28T19:11:52.006-07:00>>>do you think kerala congress is a coun...<i>>>>do you think kerala congress is a counter part of muslim league ? <<<</i><br /><br />ഡിങ്കന്,<br /><br />ഞാന്‍ അങ്ങനെ കരുതുന്നില്ല. കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പര്‍ട്ടി ആണെന്ന് പറയപ്പെടുന്നുണ്ട്. അതിലെ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണെന്നത് ശരിയാണ്. പക്ഷെ അവര്‍ ലീഗിനേപ്പോലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുന്നതായി എന്റെ അറിവില്‍ ഇല്ല.<br /><br />കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭന്,. ഈയിടെ അന്തരിച്ച നാരായണക്കുറുപ്പും, ബാലകൃഷ്ണപിള്ളയും അന്ന് കൂടെയുണ്ടായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-86518948809053996752013-06-28T19:05:26.121-07:002013-06-28T19:05:26.121-07:00>>>muslims in kerala support one of the f...<i>>>>muslims in kerala support one of the following parties.iuml,inl,pdp jih,sdpi..at the same time christians and hindus support cpim cpi or congress. <<<</i><br /><br />ഡിങ്കന്,<br /><br />മുസ്ലിങ്ങളെല്ലാവരും ഈ പാര്‍ട്ടികളെ പിന്തുണക്കുന്നില്ല. ലീഗിന്, കേരളത്തില്‍ 8% വോട്ടുകളേ ഉള്ളു. 24% മുസ്ലിങ്ങളിലെ മൂന്നിലൊന്നിന്റെ പിന്തുണയേ അവര്‍ക്കുള്ളു. മറ്റ് സംഘടനകളിലുള്ളവരും രഹസ്യമായി ലീഗിനെ പിന്തുണക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ കൂടി ഒരു പക്ഷെ 2% മുസ്ലിങ്ങളുടെ പിന്തുണ ഉണ്ടാകാം. വ്യക്തമായ കണക്കുകള്‍ ഇല്ല.<br /><br />രാഷ്ട്രീയത്തിലെ മതസാമുദായിക വീതം വയ്പ്പാണ്, ലീഗിനെ വളര്‍ത്തുന്നത്. കോണ്‍ഗ്രസിലോ യു ഡി എഫിലെ മറ്റ് പാര്‍ട്ടികളിലോ പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ഉയര്‍ന്നു വരാനോ സ്ഥാനമാനങ്ങള്‍ ലഭിക്കാനോ സാധ്യതാ കുറവാണ്. മഞ്ഞളാം കുഴി അലിക്ക് ഇടപക്ഷത്തായിരുന്നപ്പോള് എം എല്‍ എ വരെ ആകാനേ സാധിച്ചുള്ളു. പക്ഷെ ലീഗിലെത്തിയപ്പോള്‍ ഉടനെ മന്ത്രി ആയി.<br /><br />മുസ്ലിം ലീഗെന്ന മത സംഘടന, എന്‍ എസ് എസുപോലെയോ എസ് എന്‍ ഡി പി പോലെയോ സാമുദായിക കാര്യങ്ങള്‍ നോക്കി നടക്കുന്നതാണു നല്ലത്. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചെയ്തു കൂട്ടുന്ന എല്ലാ നാറിത്തരങ്ങള്‍ക്കും എല്ലാ മുസ്ലിങ്ങളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. പക്ഷെ മുസ്ലിങ്ങള്‍ക്ക് ഞമ്മന്റെ ജാതി എന്ന ചിന്തയുള്ളതുകൊണ്ട്, ;ലീഗിനെ അവര്‍ പിന്തുണക്കും. ഇപ്പറഞ്ഞ ജമായത്തേഇസ്ലാമിയും, പി ഡി പിയും, എസ് ഡി പി ഐയുമൊക്കെ പല കാര്യങ്ങളിലും ലീഗിന്റെ കൂടെയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-71472392663372803852013-06-28T18:51:33.810-07:002013-06-28T18:51:33.810-07:00>>>i think within 20 to 30 years a new st...<i>>>>i think within 20 to 30 years a new state will form with muslim majority .v s once said it in his press conference based on the intelligence report.but all muslim organisations criticised sharply against v s. <<<</i><br /><br />ഡിങ്കന്,<br /><br />വി എസ് പറഞ്ഞത് ശരിതന്നെയാണ്. ഇന്നത്തെ മലപ്പുറം ജില്ലയിലെ ജന സംഖ്യ 41 ലക്ഷമാണ്. ഗോവ സംസ്ഥാനത്ത് 14 ലക്ഷമേ ഉള്ളു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ചില മുസ്ലിം തീവ്രവാദസംഘടനകള്‍ പ്രചരണം നടത്തിയിട്ടുണ്ട്. വി എസ് അത് പരസ്യമാക്കിയപ്പോള്‍ എല്ലാ മുസ്ലിങ്ങളും അതിനെതിരെ രംഗത്തു വന്നു.<br /><br />ഇപ്പോള്‍ മലപ്പുറം ജില്ല വിഭജിക്കാനാണ്, ലീഗ് ശ്രമിക്കുന്നത്. അപ്പോള്‍ രണ്ടു ജില്ലകളില്‍ കൂടി അവര്‍ക്ക് ഭൂരിപക്ഷമാകും. ജില്ലാടിസ്ഥാനത്തില്‍ ലഭിക്കുന്ന പണം ഇരട്ടിയാകുകയും ചെയ്യും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75850590197926520192013-06-28T18:42:29.069-07:002013-06-28T18:42:29.069-07:00>>>if anyone criticise iuml ,all their le...<i>>>>if anyone criticise iuml ,all their leaders interpret it as an attack against muslims. <<<</i><br /><br />ഡിങ്കന്,<br /><br />ലീഗ് നേതാക്കള്‍ മാത്രമല്ല, ലീഗിനെ എതിര്‍ക്കുന്നു എന്നു നടിക്കുന്ന ജമായത്തേ ഇസ്ലാമി പോലുള്ളവരും അത് ചെയ്യുന്നുണ്ട്. ഈ <a href="http://www.shradheyan.com/2013/06/blog-post.html" rel="nofollow">വ്യക്തി </a>ഒരു ജമായത്ത് പിന്തുണക്കാരനാണ്. അദ്ദേഹം എഴുതിയിരിക്കുന്നത് വയിച്ചു നോക്കു.<br /><br />പതിയെ പതിയെ എല്ലാ മുസ്ലിങ്ങളും ഒരു ലെവലിലേക്ക് എത്തിച്ചേരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49464400834354049432013-06-28T18:32:05.319-07:002013-06-28T18:32:05.319-07:00>>>have you watch varanthyam program by a...<i>>>>have you watch varanthyam program by advocate jayashankar in indiavision? once he said that ,around 12 years ago there was a deal between pinarayi and kunhalikutty <<<</i><br /><br />ഡിങ്കന്,<br /><br />അത് ശരിയാണ്. അന്ന് ലീഗിനെ യു ഡി എഫില്‍ നിന്നും പുറത്തു ചാടിച്ചിരുന്നു. വിജയന് മുന്‍ കൈ എടുത്തായിരുന്നു അത് ചെയ്തത്. പക്ഷെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കം സി പി എമ്മിനുള്ളിലും സി പി ഐയിലും വ്യാപകമായ എതിര്‍പ്പിനു വഴി വച്ചു. അങ്ങനെ ലീഗ് വീണ്ടും യു ഡി എഫിലേക്ക് തിരിച്ചു പോയി.<br /><br />വിജയന്റെ മോഹം നടക്കാന്‍ പോകുന്നില്ല. സി പി എം അതുപോലെ ഒരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ല. പി ഡി പിയുമായുള്ള സഖ്യം സി പി എമ്മിനെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്.<br />kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-1065206108716186802013-06-28T13:27:44.281-07:002013-06-28T13:27:44.281-07:00എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെറ്റുകുറ്റങ്ങ...എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെറ്റുകുറ്റങ്ങളെയും മാച്ചുകളയുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-65215423929191322532013-06-28T07:47:05.543-07:002013-06-28T07:47:05.543-07:00After Shri panakkad shihab Ali thangal passed away...After Shri panakkad shihab Ali thangal passed away, leagu become a collection of anti social elements. This is evident if you look at the developments in municipalities in malappuram . There is pure discrimination constructing roads or other infrastructure based on the community. League and other Muslim parties does not have rights to criticise modi or anyone. If they get power in Kerala they will slaughter everyone else other than Muslim Blogreaderhttps://www.blogger.com/profile/12517895012792147946noreply@blogger.com